EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അന്തര്‍വാഹിനി കാണാതായ സ്ഥലത്ത് നിന്ന് ശബ്ദം; ടൈറ്റാനിക് കാണാന്‍ പോയവരെ രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അന്തര്‍വാഹിനി കാണാതായ സ്ഥലത്ത് നിന്ന് ശബ്ദം; ടൈറ്റാനിക് കാണാന്‍ പോയവരെ രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ
News

അന്തര്‍വാഹിനി കാണാതായ സ്ഥലത്ത് നിന്ന് ശബ്ദം; ടൈറ്റാനിക് കാണാന്‍ പോയവരെ രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ

Web News
Last updated: June 21, 2023 10:08 AM
Web News
Published: June 21, 2023
Share

നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായ ഭാഗത്ത് നിന്ന് ശബ്ദം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 30 മിനിട്ട് ഇടവേളയിലാണ് തെരച്ചിലിനായി പോയ പേടകം ശബ്ദം വീചികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ എത്ര സമയത്തോളം ശബ്ദം നീണ്ടു നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ലന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ശബ്ദം നിരീക്ഷിക്കാനായി നാല് മണിക്കൂറിന് ശേഷം പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഈ സമയത്തും ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബ്ദം കേട്ട ഭാഗത്ത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശബ്ദ വീചികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന്റെ രണ്ട് മണിക്കൂറുകള്‍ക്ക് മുന്നെയാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുടെ സംഘം പുറപ്പെട്ടത്. മൂന്ന് ദിവസമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 96 മണിക്കൂര്‍ നേരത്തെക്കുള്ള ഓക്‌സിജനാണ് വാഹനത്തില്‍ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഒരു ദിവസത്തേക്ക് കൂടിയുള്ള ഓക്‌സിജന്‍ മാത്രമായിരിക്കും പേടകത്തില്‍ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ഗ്രോ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് ചെയര്‍മാന്‍ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റും ഫ്രഞ്ച് പൗരനുമായ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഓയുമായ സ്‌റ്റോക്ടന്‍ റഷ് എന്നിവരാണ് അന്തര്‍വാഹിനയില്‍ ഉണ്ടായിരുന്നത്.

TAGGED:BangingtitanicTitanic tourist submarine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ ഗാന്ധി

May 11, 2024
News

ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ല; ഡി.വൈ.എഫ്.ഐ ജീവന്‍ രക്ഷിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി

November 21, 2023
News

ശബരിമല ഭക്തന്മാര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം, അവധി ദിനത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ്

December 25, 2023
DiasporaNews

മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;കുതിച്ചുയർന്ന് യുഎഇ യിലെ കുട വില്പന

August 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?