EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചൈനയിൽ ഷി ജിൻപിംഗ് വീണ്ടും അധികാരത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചൈനയിൽ ഷി ജിൻപിംഗ് വീണ്ടും അധികാരത്തിൽ
News

ചൈനയിൽ ഷി ജിൻപിംഗ് വീണ്ടും അധികാരത്തിൽ

Web desk
Last updated: October 23, 2022 9:03 AM
Web desk
Published: October 23, 2022
Share

ഷി ജിൻപിംഗ് ചൈനയുടെ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറി. പ്രസിഡന്റിന് പുറമെ പാർട്ടി സെക്രട്ടറിയായും ഷി ജിൻപിംഗ് തുടരും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഷി ജിൻപിംഗ്.

ലി ക്വിയാംഗിനെ പുതിയ പ്രധാനമന്ത്രിയായും പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. പുതിയ പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു.

അഞ്ച് വർഷം വീതമുള്ള രണ്ടു ടേം പൂർത്തിയാകുമ്പോൾ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്വഴക്കം. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ എന്നീ രണ്ട് പേർക്ക് മാത്രമാണ് മുമ്പ് രണ്ട് തവണയിൽ കൂടുതൽ പാർട്ടിയെ നയിക്കാൻ അവസരം ലഭിച്ചത്. രണ്ടു പതിറ്റാണ്ടിന്‍റെ ഈ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ പാർട്ടി തലവനാകുന്നത്. ഷി ജിൻപിംഗിനെ മാവോയ്ക്ക് ശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു.

കർശനമായ നിയന്ത്രണങ്ങളിലൂടെ ചൈനയെ സീറോ കോവിഡ് രാജ്യമാക്കി മാറ്റുക, തായ്‌വാൻ അധിനിവേശം എന്നിവയാണ് ഷിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ. ഇന്ത്യ-ചൈന അതിർത്തി ബന്ധത്തിലും നിർണായക നിലാപാട് ഷി കൈകൊണ്ടേക്കും.

Former #Chinese president Hu Jintao escorted out of the #CCP party congress on live TV in full view of everyone as he was formally “purged”.

Hu Jintao was the only one who tried hard to prevent #XiJinping from being re-elected.pic.twitter.com/ku5HdJ0uHE

— Indo-Pacific News – Geo-Politics & Military News (@IndoPac_Info) October 22, 2022

TAGGED:China's leaderXi Jinping
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

സംസ്ഥാനത്ത് കനത്ത മഴ തുടരും;അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 17, 2024
EntertainmentNews

‘ദൈവത്തെ കണ്ടാല്‍ കൈകൊടുക്കും, കുമ്പിടില്ല’; രജിനികാന്ത്‌-യോഗി സന്ദര്‍ശനത്തിന് പിന്നാലെ കമല്‍ഹാസന്റെ പഴയ പ്രസംഗം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

August 20, 2023
DiasporaNews

പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ യു എ ഇയിൽ ഇന്ത്യക്കാരുടെ ടൂറിസ്റ്റ് വിസകൾ വൻതോതിൽ നിരസിക്കപ്പെടുന്നു

December 9, 2024
News

കണ്ണൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

November 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?