EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, തെളിവുകള്‍ നശിപ്പിച്ചു; കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, തെളിവുകള്‍ നശിപ്പിച്ചു; കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍
News

മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, തെളിവുകള്‍ നശിപ്പിച്ചു; കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍

Web News
Last updated: May 15, 2023 8:22 AM
Web News
Published: May 15, 2023
Share

കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി രാജേഷ് മാഞ്ചിയെ കൈകെട്ടിയിട്ട് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. താന്‍ മോഷ്ടിക്കാന്‍ വന്നതല്ലെന്നും വിട്ടയക്കണമെന്നും ആവര്‍ത്തിച്ചിട്ടും പ്രതികള്‍ കേട്ടില്ല. ഇരുനില വീടിന് സമീപം ഒരാള്‍ വീടിന് സമീപം ഒരാള്‍ വീണ് കിടക്കുന്നത് കണ്ടപ്പോള്‍ എത്തിയതാണെന്നാണ് പ്രതികളുടെ വാദം.

സംഭവത്തില്‍ കിഴിശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, ഫാസില്‍, ഷററുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയ്യൂബ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

കിഴിശ്ശേരിയിലാണ് നാട്ടുകാരായ എട്ട് പേര്‍ മോഷണക്കുറ്റം ആരോപിച്ച് ബീഹാര്‍ സ്വദേശിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പൈപ്പും മരക്കമ്പും ഉപയോഗിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഒന്നാം മൈലിലാണ് രാജേഷ് മാഞ്ചി ജോലി ചെയ്തിരുന്നത്.

തൊട്ടടുത്തുള്ള രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോ എന്ന് ചോദിച്ചിരുന്നു. ഇവര്‍ അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍ ഇതും പ്രതികള്‍ നിഷേധിച്ചു.

വീട്ടുകാരനായ മുഹമ്മദ് അഫ്‌സലും തൊട്ടടുത്ത കോഴിക്കടയിലെ രണ്ട് പേരും അര്‍ദ്ധരാത്രി 12 മണിയോടെ ഇയാളെ പിടിച്ചു വെച്ചു. പിന്നീട് ബന്ധുക്കളും അയല്‍വാസികളുമായ അഞ്ച്‌പേരെ കൂടി വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. രാജേഷിനെ കൈ കെട്ടിയിട്ട് മര്‍ദ്ദിച്ചു. 12.15 മുതല്‍ രണ്ടര വരെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ചോദ്യം ചെയ്ത രാജേഷിനെ കെട്ടിവലിച്ച് 50 മീറ്റര്‍ കൊണ്ടുപോയി. ശേഷം പൊതുപ്രവര്‍ത്തകനെ അറിയിക്കുകയായിരുന്നു. ഇയാള്‍ ആണ് പൊലീസിനെ അറിയിച്ചത്.

രാജേഷിനെ മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് നശിപ്പിച്ചു. രാജേഷിന്റെ ടീഷര്‍ട്ടും ഒിളിപ്പിച്ചു. തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ച സൈനുല്‍ ആബിദീന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

TAGGED:mob lynchingrajesh manji
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

April 1, 2023
Editoreal PlusNewsSports

ഖത്തർ ലോകകപ്പ് മത്സരക്രമം അറിയാം

September 21, 2022
News

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കി നിറത്തിലേക്ക് മാറ്റുന്നു

November 20, 2023
NewsSports

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?