EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി
News

അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി

Web News
Last updated: October 3, 2024 2:22 PM
Web News
Published: October 3, 2024
Share

തിരുവനന്തപുരം: ദ ഹിന്ദു പത്രം അഭിമുഖം എടുക്കാൻ വന്നപ്പോൾ കൂടെയുളള ആൾ അവരുടെ പ്രതിനിധിയാണെന്ന് ഓർത്തുവെന്നും പിന്നീടാണ് പി ആർ ആണെന്ന് അറിഞ്ഞതെന്നും മുഖ്യമന്ത്രി. അഭിമുഖത്തിന് വേണ്ടി ആദ്യം ആവശ്യപ്പെടുന്നത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ്.ഹിന്ദുവിന് അഭിമുഖം നൽകുന്നത് കൊണ്ട് വേറെ പ്രശ്നമൊന്നുമില്ല, തനിക്കും താത്പര്യമുളള കാര്യമാണ്. പി വി അൻവറുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോൾ ആ വിഷയം പറഞ്ഞ് കഴിഞ്ഞതാണെന്നും വിഷയത്തിലേക്ക് പോകുന്നില്ലായെന്നും പറഞ്ഞു.

വിഷമകരമായ ചോദ്യങ്ങളാണ് ചോദിച്ചത്, എല്ലാത്തിനും ഞാൻ നല്ലനിലയ്ക്കാണ് മറുപടി പറഞ്ഞതെന്നും പറഞ്ഞാണ് അവർ പിരിഞ്ഞത്. പക്ഷേ പിന്നീട് ഞാൻ പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ വന്നു.നിങ്ങൾക്ക് അറിയാലോ എന്റെ നിലപാട് എന്താണെന്ന്. ഏതെങ്കിലും ഒരു ജില്ലയേയോ ഏതെങ്കിലും ഒരു വിഭാഗത്തേയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തന രംഗത്ത് നിങ്ങൾക്ക് ആർക്കെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ടോ, അങ്ങനെ ഒരു നില എന്റെ ഭാഗത്ത് നിന്നു ഉണ്ടാവില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ24ന് അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിൽ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അർജുന്റെ കുടുംബത്തിനും ശ്രുതിക്കും സർക്കാർ സഹായം പ്രഖ്യാപിച്ചു.അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപയും,ശ്രുതിക്ക് ജോലിയും നൽകും

TAGGED:ADGP ajith kumarcm pinarayi vijayanINTERVIEWthe hindu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

അനിലിന്റെ ബിജെപി പ്രവേശം എകെ ആന്റണിക്ക് ഷോക്കായി, എനിക്ക് ഉണ്ടായിരുന്ന അറപ്പും വെറുപ്പുമെല്ലാം ദൈവം മാറ്റി; കൃപാസനത്തില്‍ എലിസബത്ത്

September 23, 2023
News

റമദാനിൽ മദീനയിലെത്തുന്നവർക്ക് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു 

March 25, 2023
News

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്

September 3, 2022
News

കോടതി തന്റെ ഭാഗം കേട്ടില്ല,മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ

November 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?