EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്
News

സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്

Web News
Last updated: January 13, 2024 10:08 AM
Web News
Published: January 13, 2024
Share

പാര്‍ട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം കണ്ടുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985വരെയുള്ള ഓര്‍മക്കുറിപ്പുകള്‍ അടങ്ങുന്ന ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്ന പുസ്തകത്തിലാണ് ബൃന്ദകാരാട്ടിന്റെ വിമര്‍ശനം.

റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് ബൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ്. പുസ്തകത്തില്‍ ‘ബീയിംഗ് എ വുമണ്‍ ഇന്‍ ദ പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് ബൃന്ദയുടെ വിമര്‍ശനം. ‘1982നും 85നും ഇടയില്‍ പ്രകാശ് കാരാട്ടായിരുന്നു പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്ത് തനിക്ക് എതെങ്കിലും രീതിയിലുള്ള പ്രശ്‌നം നേരിട്ടതായോ തന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്ത് വായിക്കപ്പെട്ടുവെന്നോ കരുതിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല സാഹചര്യം, എന്നും ബൃന്ദയുടെ പുസ്തകത്തില്‍ പറയുന്നു.

ഡല്‍ഹിക്ക് പുറത്ത് ദേശീയ തലത്തില്‍ പാര്‍ട്ടിയിലും താന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷ്ട്രീയ ഭിന്നതകളുടെ സമയത്ത് അങ്ങനെ പല തവണ ഉണ്ടായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി എന്നും പുസ്തകത്തില്‍ ബൃന്ദ കാരാട്ട് പറയുന്നു.

TAGGED:Brinda Karatcpim
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

യുഎഇ ട്രാവല്‍ ആൻഡ് ടൂറിസം മേഖല 32,000 തൊ‍ഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് കണക്ക്

February 15, 2023
DiasporaEditoreal PlusNews

ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്

November 22, 2024
NewsUncategorized

കരുവന്നൂർ സഹകരണബാങ്കിൽനിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഇഡിയോട് ഹൈക്കോടതി

July 8, 2024
News

പുതുപ്പള്ളിയുടെ നായകനായി ചാണ്ടി ഉമ്മന്‍; പാലഭിഷേകം നടത്തി അണികള്‍

September 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?