EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ
Business

അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ

11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരും അടക്കം ആകെ 16 വിമാനക്കമ്പനികൾ ആണ് നിലവിൽ സ‍ർവ്വീസ് നടത്തുന്നതെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വി കെ സിംഗ് വ്യക്തമാക്കി.

Web Desk
Last updated: July 28, 2023 11:58 AM
Web Desk
Published: July 28, 2023
Share

ദില്ലി: കഴിഞ്ഞ അഞ്ച് വ‍ർഷത്തിനിടെ രാജ്യത്തെ ഏഴ് വിമാനക്കമ്പനികൾ അടച്ചുപൂട്ടിയതായി കേന്ദ്ര സർക്കാർ. കേന്ദ്രവ്യോമയാന സഹമന്ത്രി വി.കെ സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരും അടക്കം ആകെ 16 വിമാനക്കമ്പനികൾ ആണ് നിലവിൽ സ‍ർവ്വീസ് നടത്തുന്നതെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വി കെ സിംഗ് വ്യക്തമാക്കി.

2023 ജൂലൈ 21 വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് വിമാനക്കമ്പനികൾ രാജ്യത്ത് അടച്ചുപൂട്ടിയിട്ടുണ്ട്. 2019-ൽ ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡും ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡും അടച്ചുപൂട്ടി. സെക്സസ് എയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെക്കാൻ ചാർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എയർ ഒഡീഷ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് വിമാനക്കമ്പനികൾ 2020-ൽ അടച്ചുപൂട്ടി. ഹെറിറ്റേജ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ടർബോ മേഘ എയർവേസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് എയ‍ർലൈൻ കമ്പനികൾ 2022-ൽ അടച്ചുപൂട്ടി.

സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ കുപ്രസിദ്ധി നേരിടുന്ന PW1100G-JM എഞ്ചിനുകൾ ഘടിപ്പിച്ച A320 നിയോ വിമാനങ്ങൾ ഉപയോഗിക്കുന്നത് ഇൻഡിഗോയും ഗോ ഫസ്റ്റ് എയർലൈനുമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചത് പ്രകാരം എൻഞ്ചിനുകൾ നന്നാക്കാനും ഓവർഹോൾ ചെയ്യാനും ആവശ്യമായ ഹാർഡ്‌വെയറിന്റെ അഭാവമാണ് വിമാനങ്ങൾ നിലത്തിറക്കാനുള്ള കാരണം. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എല്ലാ ഉപഭോക്താക്കളെയും ബാധിക്കുന്ന ആഗോള പ്രശ്‌നമാണിതെന്ന് വി കെ സിംഗ് ചൂണ്ടിക്കാട്ടുന്നു.

TAGGED:air odishaairlinesJet airways
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Business

ഭോപ്പാലിൽ നിന്നും 55 മിനിറ്റിൽ ഇൻഡോർ: എയർ ടാക്സി സർവ്വീസുമായി മധ്യപ്രദേശ് സർക്കാർ

June 15, 2024
BusinessDiaspora

ബ്രിട്ടോ ഒന്ന് ഞെട്ടി

May 29, 2023
Business

അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം; ഉദ്ഘാടനം നടി ഹന്‍സിക മോട്വാനി

February 17, 2024
BusinessDiaspora

ദുബായ് തീരത്ത് പുതിയ ആംഢബര ദ്വീപ് വരുന്നു

August 7, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?