Generated by All in One SEO v4.9.4.1, this is an llms.txt file, used by LLMs to index the site. # Editoreal The Real Story ## Sitemaps - [XML Sitemap](https://editoreal.ae/sitemap.xml): Contains all public & indexable URLs for this website. ## Posts - [125 സീറ്റ് ജയിച്ചാൽ കോൺ​ഗ്രസ് സർക്കാരുണ്ടാക്കും, ഇന്ത്യ മുന്നണി അധികാരത്തിൽ വരും: രേവന്ത് റെഡ്ഡി](https://editoreal.ae/125-seats-are-enough-for-congress-to-form-a-government/) - ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടിക്ക് 125 സീറ്റിൽ ജയിക്കാനായാൽ ഭരണം ഉറപ്പിക്കാനാവുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ ബ്ലോക്ക് ഉണ്ട്; അതുകൊണ്ടാണ് ഞങ്ങൾ തിരഞ്ഞെടുപ്പിന് മുൻപേ സഖ്യം പ്രഖ്യാപിച്ചത്. ഇക്കുറി കോൺഗ്രസ് 330 - 340 സീറ്റുകളിലാണ് മത്സരിക്കുന്നത്. മറ്റു സീറ്റുകളിൽ ഞങ്ങളുടെ പിന്തുണയോടെ സഖ്യകക്ഷികളും. എൻഡിഎയിൽ അം​ഗബലമുള്ള കക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ Telangana CM Revanth Reddy on how Congress can form govt at Centre. 125 സീറ്റുകളിൽ ജയിച്ചാൽ കോൺ​ഗ്രസ് സർക്കാരുണ്ടാക്കും, ഇന്ത്യ മുന്നണി അധികാരത്തിൽ വരും - [രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാടും അനുഷ്കയും](https://editoreal.ae/virat-kohli-and-anushka-sharma-announce-birth-of-second-child/) - ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നതായി വിരാടും അനുഷ്കയും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഫെബ്രുവരി 15-നാണ് മകൾ വാമികയ്ക്ക് കുഞ്ഞു സഹോദരൻ പിറന്നതെന്നും കുഞ്ഞിന് അക്കായ് എന്ന് പേരിടുന്നതായും ദമ്പതികൾ അറിയിച്ചു. നിലവിൽ നടക്കുന്ന ഇം​ഗ്ലണ്ട് - ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നിന്നും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിരാട് കോലി മാറിനിൽക്കുകയായിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തു വിട്ടിരുന്നില്ല. 2017-ലാണ് നീണ്ട Virat Kohli and Anushka Sharma announce birth of second child. വിരാട് കോലി - അനുഷ്ക ശർമ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു - [ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക](https://editoreal.ae/usa-to-open-two-more-consulates-in-india/) - ഇന്ത്യയിൽ രണ്ട് പുതിയ കോണ്സുലേറ്റുകൾ കൂടി തുറക്കാൻ അമേരിക്ക. ബെഗംളരൂവിലും അഹമ്മദാബാദിലുമായിരിക്കും പുതിയ കോണ്സുലേറ്റുകൾ വരിക. പുതിയ കോണ്സുലേറ്റുകൾ വൈകാതെ തുറക്കുമെന്നും കഴിഞ്ഞ വർഷം മാത്രം 1.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിസ അനുവദിച്ചെന്നും വൈറ്റ് ഹൌസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായത്. ഈ വർഷവും ഇതേ പ്രവണത തുടരാനാണ് സാധ്യത. അടുത്ത വർഷത്തോടെ അമേരക്കിയിലെ ഏറ്റവും വലിയ Editoreal ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക. USA to open to new consulates in Bengaluru and Ahmedabad. - [ഉദ്ഘാടന പരിപാടിക്കിടെ അശ്ലീലപദ പ്രയോഗം; യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്](https://editoreal.ae/valanjery-police-took-case-against-youtuber-thoppi/) - ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പാണ്ടികശാല സ്വദേശി സൈഫുദ്ദീന്‍ പാടത്ത് നല്‍കിയ പാരതിയിലാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടി സാമൂഹ്യ മാധ്യമങ്ങളിലും മറ്റു പല മേഖലകളിലും വലിയ രീതിയില്‍ - [നികുതി വെട്ടിപ്പ്; പേര്‍ളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതിയുടെ റെയ്ഡ്](https://editoreal.ae/income-tax-raid-in-10-youtubers-including-pearle-maaney/) - പേര്‍ളി മാണി ഉള്‍പ്പെടെയുള്ള യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. യൂട്യൂബില്‍ നിന്ന് വലിയ വരുമാനം ലഭിച്ചിട്ടും അതിനനുസരിച്ചുള്ള നികുതി അടച്ചില്ലെന്ന് കണ്ടെത്തലിലാണ് പരിശോധന നടക്കുന്നത്. അഭിനേത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേര്‍ളിമാണി, സജു മുഹമ്മദ്, സെബിന്‍, അടക്കമുള്ള പത്തോളം വീടുകൡലാണ് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് - ['ആവശ്യത്തിലധികം ആഘോഷിച്ചു, കെട്ടിച്ചമച്ചതാണെന്ന് നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം'; പ്രതികരണവുമായി കെ ദിവ്യ](https://editoreal.ae/k-vidya-response-over-media-on-fake-certificate-case/) - വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ വിദ്യ. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദ്യ. 'നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കെട്ടിച്ചമച്ചതാണെന്ന് നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം', കെ വിദ്യ പറഞ്ഞു. മഹാരാജാസ് കോളിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്നാണ് വിദ്യ ആവര്‍ത്തിക്കുന്നത്. ഒരു കോളേജിന്റെ പേരിലും താന്‍ വ്യാജരേഖയുണ്ടാക്കിയിട്ടില്ല. മഹാരാജാസ് കോളേജിന്റെ പേരില്‍ ഒരിടത്തും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും കെ - [ആരോഗ്യകാരണത്താല്‍ മുഖ്യമന്ത്രിയുടെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു](https://editoreal.ae/official-and-common-programms-of-cm-pinarayi-vijayan-held-upto-27-due-to-health-issues/) - മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യകാരണങ്ങളാലാണ് മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ മാറ്റിവെച്ചത്. വിദേശ പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. 12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. ബുധനാഴ്ച മന്ത്രിസഭായോഗവും ഓണ്‍ലൈനായാണ് ചേര്‍ന്നത്. - [തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; കേരളത്തില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം ബി രാജേഷ്](https://editoreal.ae/minister-mb-rajesh-says-thatlaw-will-enforce-for-mercy-killing-to-stray-dogs/) - സംസ്ഥാനത്ത് തെരുവുനായ്ക്കളെ ദയാവദം ചെയ്ത് കൊല്ലുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങള്‍ തെരുവുനായക്കളെ നിയന്ത്രിക്കുന്നതില്‍ നിന്ന് അസാധുവാക്കുന്ന തരം നിയമങ്ങളാണെന്നും സംസ്ഥാനത്ത് സാഹചര്യം ഗുരുതരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സിന്‍ ഉണ്ട്. നിലവില്‍ 20 എബിസി കേന്ദ്രങ്ങള്‍ നിലവില്‍ ഉണ്ട് അതിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെയോഗം വിളിച്ച് ചേര്‍ക്കും. 'പരിമിതിയില്‍ - [പഠനത്തില്‍ മിടുക്കി, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല; ഗൂഢാലോചനയ്ക്ക് പിന്നില്‍ അട്ടപ്പാടി കോളേജിലെ പ്രിന്‍സിപ്പല്‍: കെ. വിദ്യ](https://editoreal.ae/k-vidya-statement-says-that-she-is-never-made-fake-certificate/) - മഹാരാജാസ് കോളിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് അറസ്റ്റിലായ വിദ്യ. ഒരു കോളേജിന്റെ പേരിലും താന്‍ വ്യാജരേഖയുണ്ടാക്കിയിട്ടില്ല. മഹാരാജാസ് കോളേജിന്റെ പേരില്‍ ഒരിടത്തും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും കെ വിദ്യ പൊലീസില്‍ മൊഴി നല്‍കി. കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണ്. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യമില്ല. അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളേജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. - [ദേശീയഗാനം കേട്ട് പൊരിവെയിലിലും നിശ്ചലരായി നിന്നു: കുരുന്നുകൾക്ക് അഭിനന്ദിച്ച് ഹംദാൻ രാജകുമാരൻ](https://editoreal.ae/sheikh-hamdan-appericated-two-school-boys/) - സ്കൂളിലേക്കുള്ള വഴിമധ്യേയാണ് മൻസൂറും മിറാനും യുഎഇ ദേശീയഗാനം കേൾക്കുന്നത്. സമയം വൈകിയെങ്കിലും സ്കൂളിലേക്ക് ഓടിക്കയറാൻ ശ്രമിക്കാതെ ആ കുരുന്നുകൾ പൊരിവെയിലിൽ ആദരവോടെ നിന്നു. ദേശീയ ഗാനം പൂർത്തിയായ ശേഷമാണ് ഇരുവരും സ്കൂളിലേക്ക് കയറിയത്. സ്കൂളിലെ സൂപ്പർ വൈസർ പകർത്തിയ കുട്ടികളുടെ ദൃശ്യങ്ങൾ വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല. കുട്ടികളുടെ രാജ്യസ്നേഹവും പ്രതിബദ്ധതയുമായി പിന്നീട് സംസാര വിഷയം. ഒടുവിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി ആ കുരുന്നുകളെ sheikh hamdan appericated two school boys. - [വ്യാജസർട്ടിഫിക്കറ്റ് കേസ്: കേസെടുത്ത് പതിനഞ്ചാം നാളിൽ വിദ്യ പിടിയിൽ](https://editoreal.ae/vidya-arrested-by-police/) - പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ പൊലീസ് നാളെ പുലർച്ചയോടെ അഗളി സ്റ്റേഷനിലെത്തിക്കും. ഗസ്റ്റ് ലക്ച്ചർ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിദ്യ കേസിൽ പ്രതിയായത്. പേരാമ്പ്ര കുട്ടോത്തുള്ള സുഹൃത്തിൻ്റെ വീട്ടിൽ നിന്നുമാണ് വിദ്യയെ പോലീസ് പിടികൂടിയത്. വിദ്യ സ്ഥിരമായി ഉപയോഗിക്കുന്ന രണ്ട് നമ്പറുകളും ആഴ്ചകളായി സ്വിച്ച് ഓഫായിരുന്നുവെങ്കിലും ഇവരുമായി ബന്ധമുള്ള vidya arrested by police. വ്യാജസർട്ടിഫിക്കറ്റ് കേസ്: കേസെടുത്ത് പതിനഞ്ചാം നാളിൽ വിദ്യ പിടിയിൽ - [ഫിലിപ്പൈനിക്കാരിയെ സ്വന്തമാക്കിയ മലപ്പുറത്തുകാരൻ്റെ കഥ](https://editoreal.ae/story-of-sivadasan-who-loved-and-married-philiphine-girl-perla/) - പാലസിൽ ജോലിക്കായി ഫിലിപ്പൈനിൽ നിന്നെത്തിയ പെർളയെ ആദ്യകാഴ്ചയിൽ തന്നെ ശിവദാസന് ഇഷ്ടമായി. ഉള്ളിൽ തോന്നിയ പ്രണയം തുറന്ന് പറഞ്ഞെങ്കിലും ഒരിന്ത്യക്കാരനെ കല്യാണം കഴിക്കുന്നതിനെ പറ്റി താൻ ചിന്തിച്ചിട്ട് കൂടിയില്ലെന്നായിരുന്നു മറുപടി. അന്നിത്തിരി വിഷമമായെങ്കിലും പെർളയെ അങ്ങനങ്ങ് വിടാൻ ശിവദാസന് കഴിയില്ലായിരുന്നു. ഒടുവിൽ ശിവദാസന്‍റെ പ്രണയം തിരിച്ചറിഞ്ഞ പെർള ഈ മലപ്പുറത്തുകാരന്‍റെ ജീവിത സഖിയായി കൂടെ കൂടി 1980 കളുടെ അവസാനമാണ് ജോലി തേടി ശിവദാസൻ ദുബായിലെത്തുന്നത്. ഡ്രൈവിംഗ് അറിയാമായിരുന്ന ശിവദാസന് ദുബായ് രാജവംശത്തിന്‍റെ പാലസിൽ ഡ്രൈവറായി ജോലി Story of Sivadasan who loved and married philiphine girl perla. ഫിലിപ്പൈനിക്കാരിയെ സ്വന്തമാക്കിയ മലപ്പുറത്തുകാരൻ്റെ കഥ - [നാളെ ഉച്ചയോടെ ഓക്സിജൻ ശേഖരം തീരും? ടൈറ്റൻ പേടകത്തിനായി തെരച്ചിൽ തുടരുന്നു](https://editoreal.ae/search-window-is-closing-for-missing-titanic-expedition-submersible/) - ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപം കാണാതായ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കാണാതായ ടൈറ്റൻ എന്ന സമുദ്രപേടകത്തിൽ ഇനി 20 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുണ്ടാവൂ എന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ കോസ്റ്റ് ഗാർഡിൻ്റെ കണക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് മൂന്നര വരെ). ഈ സാഹചര്യത്തിലാണ് അഞ്ച് പേരുമായി സമുദ്രത്തിൽ മറഞ്ഞ പേടകത്തിനായുള്ള തെരച്ചിൽ ശക്തമാക്കിയത്. വടക്കൻ അറ്റ്ലാൻ്റിക്ക് സമുദ്രത്തിലെ ഇരുപതിനായിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്തായിട്ടാണ് സമുദ്രപേടകത്തിന് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 12500 Search window is closing for missing Titanic expedition submersible. നാളെ ഉച്ചയോടെ ഓക്സിജൻ ശേഖരം തീരും? ടൈറ്റൻ പേടകത്തിനായി തെരച്ചിൽ തുടരുന്നു - [നേതാക്കളുടെ ദുരൂഹ മരണങ്ങൾ: ഖലിസ്ഥാൻ ഭീകരർ ഒളിവിൽ പോകുന്നതായി റിപ്പോർട്ട്](https://editoreal.ae/khalistan-leaders-hiding-after-the-suspicious-death-of-main-leaders/) - സമീപകാലത്തുണ്ടായ പ്രമുഖ നേതാക്കളുടെ ദുരൂഹമരണങ്ങൾക്ക് പിന്നാലെ യുകെ, കാനഡ, അമേരിക്ക, ആസ്ട്രേലിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തകർ പലരും ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. അമേരിക്കയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുർപട്‍വന്ത് സിംഗ് പാനൂണിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ട്. ഗുർപട്‍വന്ത് സിംഗ് പാനൂണിനെ കൂടാതെ കാനഡ, ആസ്ട്രേലിയ, യുകെ , ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലുള്ള പല ഖലിസ്ഥാൻ വാദി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല. കാനഡയിലെ സുറേയിൽ വച്ച് Khalistan leaders hiding after the suspicious death of main leaders. നേതാക്കളുടെ ദുരൂഹ മരണങ്ങൾ: ഖലിസ്ഥാൻ ഭീകരർ ഒളിവിൽ പോകുന്നതായി റിപ്പോർട്ട് - [ഒന്നാം വാർഷികത്തിന് സ്പെഷ്യൽ ഓഫറുകളുമായി ലിറ്റിൽ ഡ്രോ](https://editoreal.ae/little-draw-special-offer/) - യുഎഇയിലെ ജനപ്രിയ ലക്കിഡ്രോയായ ലിറ്റിൽ ഡ്രോയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ലെറ്റ്സ് ഗോ പേ ഈറ്റ് കാർഡ് വഴി ആദ്യമായി പർച്ചേസ് നടത്തുന്നവർക്ക് നൂറ് ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ലിറ്റിൽ ഡ്രോ വാലറ്റിലേക്കാവും പർച്ചേസിനായി ചെലവാക്കിയ തുക തിരിച്ച് ക്രെഡിറ്റാവുക. വ്യക്തികൾക്ക് നറുക്കെടുപ്പിൽ പങ്കെടുത്ത് നൂറ് ദിർഹം മുതൽ ഒരു മില്ല്യണ് ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകൾ നേടിയെടുക്കാനുള്ള അവസരമാണ് ലിറ്റിൽ ഡ്രോ ഒരുക്കുന്നത്. പ്രവർത്തനം തുടങ്ങി Editoreal Little Draw and Payit Digital Wallet offers 100 percentage cash back. ഒന്നാം വാർഷികത്തിന് സ്പെഷ്യൽ ഓഫറുകളുമായി ലിറ്റിൽ ഡ്രോ - [വൈക്കത്ത് വള്ളം മുങ്ങി നാലുവയസ്സുകാരനടക്കം 2 മരണം](https://editoreal.ae/boat-accident-in-vaikkam/) - വൈക്കത്ത് വള്ളം മുങ്ങി നാല് വയസ്സ്കാരനടക്കം 2 പേർ മരണപ്പെട്ടു. ഒരു കുടുംബത്തിലെ ആറ് പേർ സഞ്ചരിച്ച വള്ളം മുങ്ങിയാണ് അപകടമുണ്ടായത്. വൈക്കം തലയാഴം ചെട്ടിക്കാരി ഭാഗത്താണ് അപകടം നടന്നത്. അപകടത്തിൽ പുത്തൻതറ ശരത്(33), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മരിച്ച ഇവാൻ ഉദയനാപുരം പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ്. വള്ളത്തിൽ മരണവീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട മറ്റ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. - [കുടുംബകോടതിയിൽ പ്രകോപനം; ജഡ്ജിയുടെ കാർ തല്ലിത്തകർത്തു](https://editoreal.ae/dramatic-scene-in-thiruvalla-highcourt/) - വിസ്താരത്തിനിടെ പ്രകോപിതനായ വ്യക്തി കോടതിക്കുള്ളിൽ ബഹളം വെക്കുകയും പുറത്തിറങ്ങി ജഡ്ജിയുടെ കാർ തല്ലിത്തകർക്കുകയും ചെയ്തു.ജഡ്ജി ജി.ആർ ബിൽകുലിന്റെ കാറാണ് തല്ലിത്തകർത്തത്. മംഗലാപുരം സ്വദേശി ഇ പി ജയപ്രകാശ് (53 ) ആണ് പ്രതി.തിരുവല്ല കുടുംബകോടതി വളപ്പിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജഡ്ജി വിശദീകരിക്കുന്നതിനിടെ പലതവണ ഇയാൾ പ്രകോപിതനായതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പിന്നീട് കോടതിയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ പോയി മൺവെട്ടി വാങ്ങി വന്ന് ജഡ്ജിയുടെ കാർ - ['തൊപ്പിയെ' പോലുള്ളവരുടെ വീഡിയോകൾക്കെതിരെ നടപടി വേണം -ഡിവൈഎഫ്ഐ](https://editoreal.ae/need-strong-guidlines-for-content-creation-on-social-media-says-dyfi/) - സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കങ്ങൾ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമനടപടികളെടുക്കണമെന്ന് ഡിവൈഎഫ്ഐ. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റാണ് ആവശ്യം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ് ഐ ആവശ്യപ്പെട്ടു. യുട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ കുട്ടികൾക്കായുള്ള പ്രത്യേക മാനദണ്ഡവും കൊണ്ടുവരണമെന്ന് ഡിഎഫ് ഐ കൂട്ടിച്ചെർത്തു അടുത്തിടെ 'തൊപ്പി' എന്ന യുട്യൂബെരുടെ വിഡിയോകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഡിവൈഎഫ് ഐ യുടെ ആവശ്യം. സ്ത്രീവിരുദ്ധ പരാമർശങ്ങളും,അശ്ലീല പദപ്രയോഗങ്ങളും തെറി വിളികളും നടത്തി പേരെടുത്ത - [ആദിപുരുഷ് ടീമിനെ അൻപത് ഡിഗ്രീയിൽ കത്തിക്കണം: രൂക്ഷവിമർശനവുമായി ശക്തിമാൻ മുകേഷ് ഖന്ന](https://editoreal.ae/mukesh-khanna-against-adipurush-team/) - ആദിപുരുഷ് ചിത്രത്തിനും അണിയറ പ്രവ‍ർത്തകർക്കുമെതിരെ പൊട്ടിത്തെറിച്ച് ശക്തിമാൻ സീരിയലിലുടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. ചിത്രത്തെ​ ​ഗംഭീര തമാശയെന്ന് വിശേഷിപ്പിച്ച മുകേഷ് ഖന്ന ചിത്രത്തിൻ്റെ സംവിധായകൻ ഓം റൗത്തും തിരക്കഥാകൃത്ത് മനോജ് മുൻതാഷിറും രാമായണം നേരാവണ്ണം വായിച്ചിട്ട് പോലുമില്ലെന്നും കുറ്റപ്പെടുത്തി. ഹിന്ദുമതത്തെ അപമാനിക്കുന്നത് തനിക്ക് നോക്കിനിൽക്കാൻ പറ്റില്ലെന്നും ആദിപുരുഷ് ടീമിനെ അൻപത് ഡി​ഗ്രീ സെൽഷ്യസിൽ കത്തിക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു. നമ്മുടെ പുണ്യപുരാണകഥകളെ അപമാനിക്കാൻ അവ‍ർക്ക് ആരാണ് അധികാരം നൽകിയത്. ഇതിൻ്റെ സംവിധായകനും തിരക്കഥാകൃത്തും രാമായണം പോലും വായിച്ചിട്ടില്ല. Mukesh Khanna slams adipurush team. ആദിപുരുഷ് ടീമിനെ അൻപത് ഡിഗ്രീയിൽ കത്തിക്കണം: രൂക്ഷവിമർശനവുമായി ശക്തിമാൻ മുകേഷ് ഖന്ന - [ബലിപെരുന്നാൾ; യുഎഇ യിൽ തടവുകാരെ മോചിപ്പിക്കും](https://editoreal.ae/uae-presidant-pardons-prisoners/) - രാജ്യം ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുമ്പോൾ 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനാണ് ഉത്തരവിറക്കിയത്. യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ സുപ്രധാന ഇസ്ലാമിക അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്. ഇങ്ങനെ മോചിതരാകുന്ന തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും ഇത് വഴി സാധിക്കുന്നതാണ്. ഈ വർഷത്തെ ബലിപെരുന്നാളുമായി അനുബന്ധിച്ചാണ് വിവിധ ജയിലുകളിലായി കഴിയുന്ന 988 പേരെ മോചിപ്പിക്കാൻ - [അന്തര്‍വാഹിനി കാണാതായ സ്ഥലത്ത് നിന്ന് ശബ്ദം; ടൈറ്റാനിക് കാണാന്‍ പോയവരെ രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ](https://editoreal.ae/banging-heard-in-search-for-missing-titanic-tourist-submarine/) - നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായ ഭാഗത്ത് നിന്ന് ശബ്ദം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 30 മിനിട്ട് ഇടവേളയിലാണ് തെരച്ചിലിനായി പോയ പേടകം ശബ്ദം വീചികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ എത്ര സമയത്തോളം ശബ്ദം നീണ്ടു നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ലന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ശബ്ദം നിരീക്ഷിക്കാനായി നാല് മണിക്കൂറിന് ശേഷം പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഈ സമയത്തും ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് - [മോന്‍സണ്‍ കേസ്:കെ.സുധാകരന് ഇടക്കാല മുൻ‌കൂർ ജാമ്യം](https://editoreal.ae/high-court-grants-interim-bail-to-sudhakaran/) - മോന്‍സണ്‍ മാവുങ്കാൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രെസിഡന്റ് കെ.സുധാകരന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സുധാകരനോട് ആവശ്യപ്പെട്ടു. സുധാകരനെ അറസ്റ്റ് ചെയ്‌താൽ 50000 രൂപയുടെ ആൾജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതേ സമയം അറസ്റ്റുണ്ടായാൽ 50000 രൂപയുടെ ബോണ്ടിലും ഇതേ - [ഏറ്റവും മികച്ച എയര്‍ലൈന്‍ ഉള്‍പ്പെടെ സ്‌കൈട്രാക്‌സിന്റെ നാല് പുരസ്‌കാരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്](https://editoreal.ae/2023-skytrax-world-airline-awards-qatar-aiways-got-four-of-them/) - 2023ലെ സ്‌കൈട്രാക്‌സ് ലോക എയര്‍ലൈന്‍ അവാര്‍ഡ്‌സിലെ നാല് പുരക്‌സാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്‌സ്. മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് എയര്‍ലൈന്‍ പുരസ്‌കാരം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ് എന്നീ പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചത്. പത്താം തവണയാണ് ലോകത്തെ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം ഖത്തര്‍ - ['ദി മെഗാ ഷൂട്ടർ', കുഞ്ചാക്കോ ബോബനെ പടമാക്കി മമ്മൂട്ടി , വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ](https://editoreal.ae/mammutys-click-for-kunchacko-boban/) - കുഞ്ചാക്കോ ബോബന്‍റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി മെഗാസ്റ്റാർ മമ്മൂട്ടി. ദി മെഗാ ഷൂട്ടർ എന്ന തലക്കെട്ടോടെയാണ് ഫാൻ ബോയ് മൊമെന്‍റ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്.വെടിയൊച്ചയുടെ ശബ്ദമാണ് ദൃശ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന കുഞ്ചാക്കോ ബോബനെയും ചിത്രത്തിൽ കാണാം. പോസ്റ്റിന് താഴെ മമ്മൂട്ടിയെടുത്ത ചിത്രം കമന്‍റായി താരം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. - [ഇന്ത്യയും യുഎഇ യും തമ്മിലുള്ള സ്വർണ്ണവ്യാപാരം വർധിക്കുന്നു](https://editoreal.ae/gold-trading-between-india-and-uae-is-increasing/) - ദുബയ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വര്‍ണ വ്യാപാരം വര്‍ധിക്കുന്നു. ദുബായിൽ പുതിയ ഗോള്‍ഡ് സൂക്ക് തുറന്നതോടെ കേരളമടക്കം ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണ വ്യാപാരികള്‍ യുഎഇ യില്‍ മുതല്‍മുടക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നും സ്വര്‍ണം ഇറക്കുമതിക്ക് ഇപ്പോഴും നിരവധി തടസ്സങ്ങളുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരൂമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ഓള്‍ ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യാം മെഹറ ദുബയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. അബുദബിയിലും - [അല്‍ഐന്‍ ആശുപത്രിയില്‍ മുഴുവന്‍ സമയ അത്യാഹിത വിഭാഗം പുനരാരംഭിച്ചു](https://editoreal.ae/al-ain-hospital-re-opens-full-time-emergency-service/) - അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള അല്‍ഐന്‍ ആശുപത്രിയിലെ മുഴുവന്‍ സമയ അത്യാഹിത വിഭാഗവും അടിയന്തര പരിചരണ കേന്ദ്രവും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 16 വയസിന് മുകളിലുള്ള എല്ലാ രാജ്യക്കാര്‍ക്കും അടിയന്തര പരിചരണ വിഭാഗത്തിന്റെ സേവനം ലഭ്യമാകും. അടിയന്തര ഘട്ടത്തില്‍ 16 വയസിന് താഴെയുള്ളവരെയും പരിഗണിക്കുമെന്ന് എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഫത്തിയ അല്‍നഖ്ബി പറഞ്ഞു. കൊവിഡ് കാലത്ത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്ന അല്‍ ഐന്‍ ആശുപത്രി നൂതന സൗകര്യങ്ങളോടെ നവീകരിച്ച ശേഷമാണ് എല്ലാ വിഭാഗം രോഗികള്‍ക്കും - [സലാലായിൽ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം](https://editoreal.ae/khareef-season-2023-started/) - സുന്ദരിയായി പച്ച പുതച്ച പ്രകൃതിക്കൊപ്പം മഞ്ഞും ചാറ്റൽ മഴയും ചേരുന്ന സലാലയിലെ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം. കടുത്ത ചൂടിൽ നിന്നും ആശ്വാസമായി ചാറ്റൽ മഴ കുളിരു പകരുന്ന കാലാവസ്ഥയായതിനാൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഒട്ടനവധിയാളുകൾ ഇനിയുള്ള ദിവസങ്ങളിൽ സലാലയിലേക്കെത്തും. സെപ്റ്റംബർ 21 വരെയാണ് ഖരീഫ് സീസൺ. വേനലവധിയും പെരുന്നാൾ അവധിയും ഒരുമിച്ചെത്തിയതിനാൽ സലാലയിൽ ഇത്തവണ കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ ഉൾപ്പടെ വിവിധ ജിസിസി രാജ്യങ്ങൾ ടൂർ പാക്കേജുകളും, വിമാന കമ്പനികൾ പ്രത്യേക - [ഞാന്‍ ഒരു മോദി ആരാധകന്‍, ഇന്ത്യയുടെ ഭാവിയെ ഉറ്റു നോക്കുന്നു;കൂടിക്കാഴ്ച്ചക്ക് പിന്നാലെ മോദിയെ പുകഴ്ത്തി ഇലോണ്‍ മസ്‌ക്](https://editoreal.ae/elon-musk-says-he-is-a-modi-fan/) - താന്‍ മോദി ആരാധകനാണെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നത്. ട്വിറ്റര്‍ മേധാവിയായ ശേഷം ആദ്യമായാണ് മോദിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഇന്ത്യയില്‍ ടെസ്‌ല ഉടന്‍ സാധ്യമാവുമെന്നും മസ്‌ക് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ ഭാവിയെ താന്‍ നോക്കികാണുന്നു. മോദി ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഒരു മോദി ഫാന്‍ ആണ് താന്‍ എന്നും മസ്‌ക് പറഞ്ഞു. ഞങ്ങള്‍ നേരത്തെ നിക്ഷേപം നടത്താന്‍ ഉദ്ദേശിച്ചിരുന്നു. - [പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ആള്‍ദൈവം പോക്‌സോ കേസില്‍ അറസ്റ്റില്‍](https://editoreal.ae/god-man-arrested-in-pocso-case-for-sexually-exploiting-14-year-old-girl/) - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത 60 കാരനായ ആള്‍ദൈവം അറസ്റ്റില്‍. ആള്‍ദൈവമായ പൂര്‍ണാനന്ദയെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വെങ്കോജിയിലുള്ള ജ്ഞാനാനന്ദ ആശ്രമം മേധാവിയാണ് 60 കാരനായ പൂര്‍ണാനന്ദ. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. 15 കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയാരുന്നെന്നാണ് പരാതി. ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാല് തിരുമ്മാന്‍ എന്ന വ്യാജേന - [കെ.എസ്.യു നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല; ആരോപണം നിഷേധിച്ച് അന്‍സില്‍; 'സര്‍വകലാശാലയില്‍ ബി.കോം പഠിച്ചിട്ടില്ല'](https://editoreal.ae/ksu-leader-defends-fake-certificate-allegation/) - കേരള സര്‍വകലാശാലയില്‍ ബി.കോമിന് പഠിച്ചിട്ടില്ലെന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണ വിധേയനായ കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍. വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആണ് അറിയുന്നതെന്നും അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അന്‍സില്‍ പറഞ്ഞു. ബി.എ ഹിന്ദി ലിറ്ററേച്ചര്‍ ആണ് താന്‍ പഠിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എവിടെയും ജോലിക്ക് കയറുകയോ അഡ്മിഷന്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്നും അന്‍സില്‍ പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്‍സില്‍ പറഞ്ഞു. അതേസമയം ജലീലിന്റെ - ["ബാലൺ ഡി ഓർ ന് ഞാനും അർഹൻ";തുറന്ന് പറഞ്ഞ് എംബാപ്പെ](https://editoreal.ae/i-deserve-ballon-dor-says-embappe/) - ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് താനും അർഹനാണെന്ന് ഫ്രാൻസ് താരം കിലിയൻ എംബാപ്പെ. ഈ വർഷത്തെ വർൾഡ്കപ്പ് ജേതാവായ ലയണൽ മെസ്സിയും പ്രീമിയർ കപ്പ് ടോപ് സ്കോററായ ഏർലിങ് ഹോളണ്ടും തമ്മിലാണ് ബാലൺ ഡി റിനായുള്ള മത്സരം എന്നുള്ള വാർത്തകൾ പ്രചരിക്കുന്ന സമയത്താണ് എംബാപ്പയുടെ തുറന്നു പറച്ചിൽ. ഈ വർഷം പിഎസ്ജി യ്ക്ക് ലീഗ് കിരീടം സമ്മാനിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് എംബാപ്പയായിരുന്നു. ഫ്രാൻസ് നെ വേൾഡ് കപ്പ് ഫൈനലിൽ അന്തിമനിമിഷം വരെ വിജയപ്രതീക്ഷ - [കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്;മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ ക്ക് ജയം](https://editoreal.ae/sfi-won-kannur-university-election/) - കണ്ണൂർ ചുവന്നു തന്നെ!കണ്ണൂർ സർവകലാശാലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായ 24 ആം തവണയാണ് എസ് എഫ് ഐ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചാണ് എസ് എഫ് ഐ ഭരണം നിലനിർത്തിയത്. 5 ജനറൽ സീറ്റുകളിലും 3 ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും എസ് എഫ് ഐ നേടി. എംഎസ്എഫും, കെഎസ്യു വുമായിരുന്നു എതിരാളികൾ. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് എസ് എഫ് ഐ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് - [പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്ക് സ‍ർക്കാർ നൽകുന്നത് മികച്ച പിന്തുണ: മുഹമ്മദ് ഹനീഷ് ഐഎഎസ്](https://editoreal.ae/muhameed-haneesh-about-new-industial-policy-of-kerala-government/) - ദുബായ്: സുസ്ഥിരതയാണ് കേരളത്തിൻ്റെ പുതിയ വ്യവസായ നയത്തിൻ്റെ പ്രത്യേകതയെന്ന് ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്. വ്യവസായങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിലെ പുതിയ വ്യാവസായിക നയം വഴിയൊരുക്കുമെന്നും വിദേശത്തു നിന്നുള്ളവർ ഉൾപ്പെടെ എല്ലാ സംരംഭകർക്കും അനുകൂലവും സഹായകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് പുതിയ നയമെന്നും ഇൻഡോ ഗൾഫും മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് നടത്തിയ ചർച്ചയിൽ മുഖ്യാതിഥിയായി സംസാരിച്ച് കൊണ്ട് മുഹമ്മദ് ഹനീഷ് ഐഎഎസ് പറഞ്ഞു. സമൃദ്ധമായ വിഭവങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളുമുള്ള .muhammad haneesh IAS said Kerala have a futuristic industrial policy.പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്ക് സ‍ർക്കാർ നൽകുന്നത് മികച്ച പിന്തുണ: മുഹമ്മദ് ഹനീഷ് ഐഎഎസ്. - [സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ](https://editoreal.ae/pakistan-to-hand-over-karachi-port-to-uae/) - ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്ഥാൻ. പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി കറാച്ചി പോർട്ട് ട്രസ്റ്റും യുഎഇ സർക്കാരും തമ്മിലുള്ള കരാർ തയ്യാറാക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചെന്ന് പാക്കിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രൈബ്യൂണ് പത്രം റിപ്പോർട്ട് ചെയ്യുന്നു. കറാച്ചി തുറമുഖം ഏറ്റെടുക്കാനുള്ള താത്പര്യം യുഎഇ അറിയിച്ചതോടെയാണ് ഈ ദിശയിലുള്ള ചർച്ചകളിലേക്ക് പാക്കിസ്ഥാൻ അതിവേഗം കടന്നത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സർക്കാർ സ്ഥാപനങ്ങളെ വിറ്റൊഴിച്ച് പണം Pakistan to hand over karachi port to UAE. സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ. - [ആറാം മാസത്തിൽ പിറന്ന കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ സഹായം തേടി മാതാപിതാക്കൾ](https://editoreal.ae/couples-seek-help-to-save-their-new-born/) - ദുബായ്: കാത്തിരുന്ന കൺമണി ആറാം മാസത്തിൽ പുറത്ത് വന്നതോടെ കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുകയാണ് തമിഴ്നാട് സ്വദേശികളായ ഭാസ്കറും ജനനിയും. ചെന്നൈ സ്വദേശിയായ ഭാസ്കർ ദുബായിൽ ടെക്നീഷ്യനായി ജോലി നോക്കുകയാണ്. പ്രസവത്തിനായി സ്വദേശമായ ചെന്നൈയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് ജനനി ആറാം മാസത്തിൽ കുഞ്ഞിന് ജന്മം നൽകുന്നത്. https://milaap.org/fundraisers/support-baby-of-janani/deeplink?deeplink_type=paytm ഈ ലിങ്ക് വഴി ധനസമാഹരണത്തിൽ പങ്കാളിയാകാം ദുബായിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലാണ് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലാണ് ഭാസ്കറിന്‍റെയും ജനനിയുടെയും മകനായ ഇഷാൻ കൃഷ്ണൻ. Editoreal Couples seek help to save their new born. ആറാം മാസത്തിൽ പിറന്ന കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ സഹായം തേടി മാതാപിതാക്കൾ - [ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഖത്തറും യുഎഇയും](https://editoreal.ae/qatar-and-uae-restore-diplomatic-ties/) - ദോഹ: അൽ ഉല കരാറിന്റെയും അടിസ്ഥാനത്തിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് ഖത്തറും യുഎഇയും. ദോഹയിലെ എംബസി പുനരാരംഭിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും പുനസ്ഥാപിക്കുമെന്ന് ഖത്തറും പ്രഖ്യാപിച്ചു. രണ്ട് സഹോദരരാഷ്ട്രങ്ങളും ഒന്നിച്ചു നിൽക്കുമെന്നും അറബ് രാജ്യങ്ങളുടെ ഐക്യപ്പെടലിനായി ഒന്നിച്ച് മുന്നോട്ട് നീങ്ങുമെന്നും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്. സൌദി അറേബ്യ,യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്നാണ് 2017-ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം 2021 The UAE and Qatar reopen embassies. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഖത്തറും യുഎഇയും - [അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ](https://editoreal.ae/kannur-district-in-supreme-court-against-street-dog-attacks/) - കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ ജില്ലയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ. അപേക്ഷയ്‌ക്കൊപ്പം തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. അടിയന്തരവാദം കേൾക്കാനും പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാനുള്ള അനുവാദവുമാണ് ആവശ്യം. ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ രൂക്ഷമാണെന്നാണ് അപേക്ഷയിൽ പറയുന്നത്. നേരത്തെ ഇതേ വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അതേ - [മുൻ എംഎൽഎ പി. രാഘവന്‍റെ ശില്പം ഒരുങ്ങുന്നു](https://editoreal.ae/m-v-govindan-master-will-dedicate-statue-of-ex-mla-p-raghavan/) - കാസർഗോഡ്: ഉദുമ മുൻ എം.എൽ.എയും സിപിഎം നേതാവുമായിരുന്ന പി രാഘവന്റെ അർദ്ധകായ ശിൽപം ഒരുങ്ങുന്നു. ഫൈബറിൽ തീർത്ത മൂന്നടി ഉയരമുള്ള ശിൽപം പി.രാഘവൻറെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ അഞ്ചിന് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്യും. ഇഎംഎസ് അക്ഷരഗ്രാമത്തിൽ അഞ്ചടി ഉയരത്തിൽ പ്രത്യേകം തയാറാക്കിയ ഗ്രാനൈറ്റ് സ്മാരകത്തിലായിരിക്കും ശിൽപം സ്ഥാപിക്കുക. 1991ലും 1996ലും ഉദുമ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം - [നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ - ഐനിലെ പ്രവാസി](https://editoreal.ae/dubai-nri-girl-grabs-high-rank-in-neet-exam/) - അൽ - ഐൻ: നീറ്റ് പരീക്ഷയിൽ മിന്നും പ്രകടനം കാഴ്ചവച്ച് അൽ ഐനിൽ നിന്നുള്ള പ്രവാസി പെണ്കുട്ടി. ഔർ ഓണ് ഇംഗ്ലീഷ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ദിയ സൈനാബ് ആണ് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് നേടി പ്രവാസി മലയാളികൾക്ക് അഭിമാനമായത്. 720-ൽ 695 മാർക്കും നേടിയാണ് ദിയ നീറ്റ് കടമ്പ ഗംഭീരമായി മറികടന്നത്. ഇരുപത് ലക്ഷത്തോളം പേർ എഴുതിയ നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 552-ാം റാങ്കും കേരള ലിസ്റ്റിൽ 23-ാം റാങ്കും Dubai NRI Girl grabs high rank in neet exam. നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ - ഐനിലെ പ്രവാസി - [ടെസ്‌ല ഇന്ത്യയിലേക്ക്? നരേന്ദ്ര മോദിയും ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന്](https://editoreal.ae/narendra-modi-will-meet-elon-musk/) - ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോടീശ്വര വ്യവസായിയായ ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന് നടക്കും. ട്വിറ്റർ മേധാവിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ നേരിൽ കാണുന്നത്. 2015 ലെ യു.എസ് പര്യടനത്തിനിടെ മോദി കാലിഫോർണിയയിലെ ടെസ്‌ല ഫാക്ടറി സന്ദർശിച്ചിരുന്നു. അന്ന് പക്ഷെ ഇലോൺ മസ്‌ക് ട്വിറ്റർ മേധാവിയായിരുന്നില്ല. ഇന്ത്യയിൽ ടെസ്‌ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിയും മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ വിപണിയിൽ തനിക്ക് താല്പര്യമുണ്ടെന്നും ഇന്ത്യയിൽ ടെസ്‌ല - [എസ് എഫ് ഐയെ നിയന്ത്രിക്കാൻ നിർദേശം നൽകി സിപിഎം, കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം](https://editoreal.ae/cpim-to-control-sfi/) - തിരുവനന്തപുരം: പാർട്ടിയെ ഒന്നടങ്കം പ്രതിരോധത്തിലാക്കുന്ന എസ് എഫ്ഐ നേതൃത്വത്തെ നിയന്ത്രിക്കാനൊരുങ്ങി സിപിഎം. തുടർച്ചയായി വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിഴക്കുന്നതിന് പിന്നാലെയാണ് നേതൃത്വം ഇടപെടുന്നത്. സംഘടനയെ കർശനമായി നിരീക്ഷിക്കണമെന്ന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. പാർട്ടിയിലെ ചില നേതാക്കൾ സംഘടനയ്ക്കൊപ്പമാണെങ്കിലും ഭൂരിപക്ഷം പേർക്കും നിലവിലെ പോക്കിൽ കടുത്ത അതൃപ്തിയുണ്ട്. തിരുത്തൽ നടപടികൾ ഉടൻ ആരംഭിക്കണമെന്ന പൊതുവികാരം കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. നിലവിലെ സാഹചര്യത്തിൽ എസ്എഫ്ഐയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പ്രാദേശിക തലത്തിൽ നടക്കുന്ന വിഷയങ്ങളിൽ പാർട്ടി ഇടപെടണമെന്നും നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ - [കൊള്ളയടിക്കാൻ ഇനി 'ബെർലിൻ';ടീസറിന് മികച്ച പ്രതികരണം](https://editoreal.ae/berlin-teaser-out/) - മണി ഹീസ്റ്റ് കഥാപാത്രമായ ബെർലിനെ ആസ്പദമാക്കിയുള്ള പുതിയ സ്പിൻ ഓഫ് സീരീസായ 'ബെർലിൻ' ടീസറിന് മികച്ച പ്രതികരണം. മണി ഹീസ്റ്റ് അഞ്ചാം സീസൺ പുറത്തിറങ്ങി ഒന്നര വർഷത്തിന് ശേഷമാണ് 'ബെർലിൻ' ടീസർ പുറത്തിറങ്ങിയത്. ബെർലിന്റെ ഭൂതകാലമാണ് പുതിയ സ്‌പിൻ ഓഫ് സീരിസിൽ. 2023 ഡിസംബറിലായിരിക്കും ബെർലിൻ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുക. മണി ഹീസ്റ്റിലെ പ്രധാന കഥാപാത്രമായ പ്രൊഫസറുടെ സഹോദരനാണ് ബെർലിൻ എന്ന കഥാപാത്രം. പെഡ്രോ അലോൻസയാണ് ബെർലിനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കൊള്ളയടിയുടെ രണ്ടാമത്തെ കമാന്ററാണ്‌ ബെർലിൻ.കടുത്ത ശാരീരിക - ["നിഖിലിന് വേണ്ടി ശുപാർശ ചെയ്തത് പാർട്ടിക്കാരൻ; പേര് പറയില്ല"-കോളേജ് മാനേജർ](https://editoreal.ae/fake-certificate-issue-of-nikhil-thomas/) - വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ കോളേജ് പ്രവേശനത്തിനായി ഇടപെട്ടത് പാർട്ടിക്കുള്ളിലെ തന്നെ ആളാണെന്ന് എം എസ് എം കോളേജ് മാനേജർ ഹിലാൽ ബാബു. അദ്ദേഹം ഇപ്പോഴും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും പേര് വെളിപ്പെടുത്തിയാൽ അദ്ദേഹത്തെ അത് വ്യക്തിപരമായി ബാധിക്കുമെന്നും ഹിലാൽ ബാബു പറഞ്ഞു. നിഖിലിന്റെ സെർട്ടിഫിക്കറ്റുകൾ പരിശോധിച്ചത് അധ്യാപകരാണ്. അധ്യാപകരിൽ നിന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വ്യാജ - [പനിച്ചൂടിൽ കേരളം: ഇന്നലെ മാത്രം 13,000 കേസുകൾ, മലപ്പുറത്ത് സ്ഥിതി ഗുരുതരം](https://editoreal.ae/fever-cases-raising-in-kerala/) - തിരുവനന്തപുരം: കാലവ‍ർഷം തുടങ്ങി രണ്ടാഴ്ച പിന്നിടും മുൻപേ സംസ്ഥാനത്ത് പനി സീസണും സജീവം. ഔദ്യോ​ഗിക കണക്കനുസരിച്ച് ഇന്നലെ മാത്രം 13,000-ഓളം പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോ​ഗ്യകേന്ദ്രങ്ങളിലുമായി പനിക്ക് ചികിത്സ തേടിയെത്തിയത്. 12,984 പേ‍ർ പനിക്ക് ചികിത്സ തേടിയെന്നാണ് കണക്ക്. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ ലഭ്യമല്ല എന്നിരിക്കെ അതിതീവ്രമായ രീതിയിൽ പനി വ്യാപിക്കുന്നതായി വേണം കണക്കാക്കാൻ. സംസ്ഥാനത്ത് 110 പേ‍ർക്കാണ് ഇതുവരെ ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 43 എണ്ണവും എറണാകുളത്താണ്. 218 പേ‍ർ fever cases raising in kerala. പനിച്ചൂടിൽ കേരളം: ഇന്നലെ മാത്രം 13,000 കേസുകൾ, മലപ്പുറത്ത് സ്ഥിതി ഗുരുതരം - [തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്](https://editoreal.ae/tirur-railway-station-will-be-named-after-thunchath-ezhuthachan/) - തിരൂ‍ർ‌: തിരൂർ റെയിൽവേ സ്റ്റേഷന് എഴുത്തച്ഛൻ്റെ പേരിടാൻ ശുപാർശ ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് അറിയിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരൂർ റെയിൽവേ സ്റ്റേഷൻ്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കി മാറ്റണമെന്ന് ഞങ്ങൾ റെയിൽവേ ബോർഡിന് ശുപാർശ നൽകും. ഈ നിർദേശം ബോർഡ് അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരിൽ നിന്നും സാഹിത്യകാരൻമാരിൽ tirur railway station to be named after thunchath ezhuthachan .തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ് - [ചുട്ടുപൊള്ളി ഇന്ത്യൻ സംസ്ഥാനങ്ങൾ;ഉന്നതതല യോഗം വിളിച്ച് കേന്ദ്രമന്ത്രി](https://editoreal.ae/india-heatwave/) - രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അത്യുഷ്ണം അധികരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു.വിവിധ കാലാവസ്ഥ ഏജൻസികൾ ഉഷ്‌ണതരംഗത്തിന് സാധ്യത പ്രവചിച്ചതിനാൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് തുടങ്ങുയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഉഷ്‌ണതരംഗം തീവ്രത വർധിച്ച് അതിതീവ്ര ഉഷ്‌ണതരംഗമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണ്ടെത്തൽ. ഉത്തർപ്രദേശ്, ബീഹാർ,തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, ബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചൂട് കൂടുതലുണ്ടാകാൻ സാധ്യത .ബീഹാർ, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ - [സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്](https://editoreal.ae/man-who-stabbed-to-death-in-saudi-will-be-cremated-today/) - റിയാദ്: സൗദിയിൽ വച്ച് കവ‍ർച്ചക്കാരുടെ കുത്തേറ്റ് മരിച്ച തൃശ്ശൂർ സ്വദേശിയുടെ മയ്യത്ത് ഇന്ന് ഖബറടക്കും. തൃശ്ശൂർ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷ്റഫിൻ്റെ ഖബറടക്കമാണ് റിയാദിൽ നടക്കുക. അസർ നിസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലുള്ള അൽ റാജി മജിദിൽ വച്ച് മയത്ത് നിസ്കാരം നടത്തിയ ശേഷം നസീമിലെ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുകയെന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ഐ.സി.എഫ് സ്വാന്തനം വിം​ഗ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂൺ 13-നാണ് റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ അഷ്റഫിന് നേരെ മോഷണശ്രമമുണ്ടായത്. കവർച്ചക്കാരെ ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് man who stabbed to death in saudi will be cremated today. സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന് - [ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ എഞ്ചിനീയറേയും കുടുംബത്തേയും കാണാനില്ല](https://editoreal.ae/railway-engineer-went-missing-after-odihsha-accident/) - ഭുവന്വേശർ: ഒഡീഷയിലെ ബാലസോറിലുണ്ടായ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനീയറെ കാണാനില്ലെന്ന് വിവരം. റെയിൽവേയിലെ സിഗ്നൽ ജൂനിയർ എഞ്ചിനീയറായ അമീർഖാനെയാണ് കാണാതായത്. ഇയാളുടെ വീട്ടുകാരെക്കുറിച്ചും വിവരമൊന്നും ലഭ്യമല്ലെന്നാണ് സൂചന. അമീർഖാനെ തേടി ഇയാളുടെ വാടക വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥർക്ക് വീട് അടച്ചു പൂട്ടിയതാണ് കാണാൻ സാധിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ വീട് സീൽ ചെയ്തു മടങ്ങി. 292 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് ശേഷം അമീർഖാനും കുടുംബവും വാടക വീട് വിട്ടു Railway engineer went missing after odihsha accident. ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ എഞ്ചിനീയറേയും കുടുംബത്തേയും കാണാനില്ല - ['നിഖില്‍ എന്ന വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല'; നിയമ നടപടിക്കൊരുങ്ങി കലിംഗ സര്‍വകലാശാല](https://editoreal.ae/fake-degree-certificate-kalinga-university-says-they-nikhils-certificate-is-fake/) - നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി ബി.കോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല ഇക്കാര്യം പരിശോധിച്ചുവെന്നും നിഖില്‍ തോമസിനെതിരെ നിയമ നടപടി എടുക്കുമെന്നും രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. അതേസമയം നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ മാധ്യമങ്ങളോട് പ്രതികരിച്ചത്. എസ്എഫ്‌ഐ നടത്തിയ പരിശോധനയില്‍ വ്യാജമല്ലെന്ന് വ്യക്തമായെന്നുമാണ് ആര്‍ഷോ പറഞ്ഞത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേര്‍ന്നുവെന്നാണ് നിഖില്‍ തോമസിനെതിരായ ആരോപണം. നിഖില്‍ തോമസ് - [പരസ്പരം തുല്യതയും ബഹുമാനവും വളരും; സംസ്ഥാനത്ത് ഇന്ന് മുതല്‍ 32 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍](https://editoreal.ae/32-boys-or-girls-only-schools-in-kerala-now-on-mixed-schools/) - സംസ്ഥാനത്ത് ഇന്ന് മുതല്‍ 32 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍ ആയി മാറി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക, സഹ വിദ്യാഭ്യാസം നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ വകുപ്പ് 32 സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നത്. സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്‌കൂളുകള്‍ മിക്‌സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്നത്, - [പ്ലസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു](https://editoreal.ae/highersecondary-first-allotment/) - പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ അലോട്മെന്റുകളാണ് പ്രസിദ്ധീകരിച്ചത്. hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്മെന്റ് നിലയറിയാവുന്നതാണ്. 241104 വിദ്യാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നേടിയത്. പ്രവേശനം ലഭിച്ചവർക്ക് ജൂൺ 19,20 ദിവസങ്ങളിലായി അഡ്മിഷൻ എടുക്കാവുന്നതാണ്. ആദ്യ ഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഇനിയുള്ള അലോട്മെന്റുകൾക്കായി കാത്തിരിക്കാം. 62305 സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി (വി എച് എസ് സി) അലോട്ട്മെന്റ് ഫലം https://www.vhscap.kerala.gov.in/vhse_cms/index.php എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. - [സുധാകരനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി; ഡി.വൈ.എസ്.പിക്കെതിരെ മോന്‍സണ്‍ മാവുങ്കല്‍ ](https://editoreal.ae/monson-mavunkal-says-police-forced-to-tell-k-sudhakarans-name/) - കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍. കോടതിയില്‍ നിന്ന് കൊണ്ടു പോകുമ്പോള്‍ കളമശ്ശേരി ഓഫീസില്‍ കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്നാണ് മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞത്. തന്റെ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചു. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞെന്നും മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നല്‍കാനാണെന്ന് പറയാന്‍ - [ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!](https://editoreal.ae/virat-kohli-is-the-richest-cricketer-in-the-world/) - ലോക ക്രിക്കറ്റിലെ അതിസമ്പന്നനായി വിരാട് കോഹ്‌ലി. സ്റ്റോക്ക് ഗ്രോ റിപ്പോർട്ട് പ്രകാരമാണ് താരത്തെ അതിസമ്പന്നനായ ക്രിക്കറ്ററായി കണക്കാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നുമുള്ള വരുമാനം, ഐ പി എൽ , പരസ്യങ്ങൾ, സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വരുമാനം, ബിസിനസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ടീം ഇന്ത്യയുമായി എ പ്ലസ് കോൺട്രാക്ട് ഉള്ള കൊഹ്‌ലിയ്ക്ക് ലഭിക്കുന്നത് 7 കോടി രൂപയാണ്.ഓരോ ടെസ്റ്റ് മത്സരത്തിൽ നിന്നും 15 ലക്ഷം, ഏകദിന മത്സരത്തിൽ നിന്നും 6 ലക്ഷം, ഓരോ 20 ഓവർ - [തലച്ചോറില്‍ അശ്ലീലം നിറച്ച 'തനി' ദേശാഭിമാനി ലേഖകനായി അധഃപതിക്കുമെന്ന് വിചാരിച്ചില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരന്‍](https://editoreal.ae/k-sudhakaran-againsst-mv-govindan-in-monson-mavunkal-case-allegation/) - മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ എം വി ഗോവിന്ദന്റെ ആരോപണങ്ങളില്‍ മറുപടിയുമായി കെ.പി.സി.സി പ്രസിന്റ് കെ സുധാകരന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ എങ്കിലും മാന്യത കാണിക്കണമെന്നും തലച്ചോറില്‍ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെതേ അശ്ലീലം നിറച്ച സെക്രട്ടറിയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് - [മോണ്‍സന്‍ കേസില്‍ ഇരകള്‍ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം: സിദ്ദിഖ് പുറായില്‍](https://editoreal.ae/brother-of-complainant-in-monson-mavunkal-case-asks-for-an-investigation-inquire-if-victims-are-fooled/) - ഖത്തര്‍: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ദിഖ് പുറായില്‍. കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായില്‍ തന്റെ സഹോദരനാണ്. അദ്ദേഹം പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച് കോടികള്‍ പ്രതിക്ക് നല്‍കി ട്രാപ്പില്‍ പെട്ടുപോയതാണെന്നും സിദ്ദിഖ് പുറായില്‍ പറഞ്ഞു. ഇതേ കേസിലെ പരാതിക്കാരനായ അനൂപ് എന്ന വ്യക്തി മുമ്പ് ട്രാപ്പില്‍ പെട്ടശേഷം എന്റെ സഹോദരനെ മനപ്പൂര്‍വ്വം ഇവരുടെ കുടുക്കിയതാണെന്ന് സംശയമുണ്ട്. ഇക്കാര്യം സഹോദരനോട് ഞാന്‍ ആദ്യം തന്നെ സൂചിപ്പിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ് - [വിവാഹത്തിനിടെ വധുവിനെ ബലമായി പിടിച്ചുകൊണ്ടു പോയി; മജിസ്‌ട്രേറ്റിന് മുന്നില്‍ യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി, അഖിലിനും ആല്‍ഫിയയ്ക്കും നാളെ വിവാഹം](https://editoreal.ae/magistrate-releases-alfia-with-his-boyfriend-who-was-taken-by-police-just-before-marriage/) - കോവളത്ത് നിന്ന് കല്യാണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയി. കോവളത്തെ ക്ഷേത്ര പരിസരത്ത് നിന്നാണ് വിവാഹം കഴിക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടിച്ചുകൊണ്ട് പോയത്. എന്നാല്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്ക് യുയാവിന്റെ ഒപ്പം പോയാല്‍ മതിയെന്ന് പറഞ്ഞതോടെ കേസ് തീര്‍പ്പാക്കി മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു. കായംകുളം സ്വദേശി ആല്‍ഫിയയ്ക്കും കോവളം സ്വദേശി അഖിലിനുമാണ് വിവാഹിതരാകാന്‍ പോകുന്നതിനിടെ ദുരനുഭവം നേരിടേണ്ടി - [ഇന്ത്യയില്‍ ആദ്യം; ശൈഖ് സായിദ് മാരത്തണിന് കേരളം ആതിഥ്യമരുളും](https://editoreal.ae/the-sheikh-zayed-charity-marathon-will-be-held-at-kerala-for-the-first-time/) - ദുബായ് : ഈ വര്‍ഷത്തെ ശൈഖ് സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച് യു.എ.ഇ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഈ വര്‍ഷം - [കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്](https://editoreal.ae/eid-al-adha-2023-in-kerala-on-june-29-confirmed/) - കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച. കേരളത്തില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ വലിയ പെരുന്നാള്‍ 29ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. ജൂണ്‍ 20 ദുല്‍ഹിജ്ജ ഒന്നാം ദിവസമായി കണക്കാക്കുമെന്നും ജൂണ്‍ 29ന് പെരുന്നാള്‍ ആഘോഷിക്കുമെന്നും കോഴിക്കോട് മുഖ്യ കാര്‍മികത്വം വഹിച്ച ഖാസി സഫീര്‍ സഖാഫി അറിയിച്ചു. അറഫ ദിനം ജൂണ്‍ 28നായിരിക്കും. അതേസമയം - [സഹപ്രവർത്തകനെ കൊന്ന കേസിൽ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി](https://editoreal.ae/indian-citizen-sentenced-to-death-in-saudi-arabia/) - റിയാദ്: സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയായ ഖസീമിലെ ബുറൈദയിൽ വെച്ചാണ് മിൻദീൽ അബ്ദുറാകിബ് മിയാജുദ്ദീൻ മിൻദീലിൻ എന്ന ഇന്ത്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കിയത്. സ്വന്തം നാട്ടുകാരനായ നസീം അൻസാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. തുടർന്ന് നീണ്ടകാലത്തെ വിചാരണക്കും കോടതി നടപടികൾക്കും ശേഷം വിധിച്ച വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.Editoreal Indian citizen sentenced to death in Saudi Arabia. സഹപ്രവർത്തകനെ കൊന്ന കേസിൽ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി - [മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിൽ](https://editoreal.ae/cm-pinarayi-vijayan-arrived-at-dubai-for-three-day-visit/) - മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തി. യു.എസ്, ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഹവാനയിൽ നിന്നും ഇന്നലെ രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിലേക്ക് എത്തിയത്. ഭാര്യ കമലയും മകൾ വീണയുംപ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്ന് വൈകിട്ട് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ ഇൻഫിനിറ്റ് സെൻ്റ്ർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. പ്രവാസി സംരംഭകര്‍ക്ക് ഒത്തു ചേരാനും കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ CM Pinarayi arrived at dubai for three day visit. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിൽ - [നടൻ പൂജപ്പുര രവി അന്തരിച്ചു](https://editoreal.ae/actor-poojappura-ravi-passed-away/) - ഇടുക്കി: പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. 1976ൽ പുറത്തിറങ്ങിയ അമ്മിണി അമ്മാവൻ ആണ് അഭിനയിച്ച ചിത്രം. തുടർന്ന് ചെറുതും വലുതമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടകരംഗത്ത് നിന്നും Actor poojapura ravi passed away. നടൻ പൂജപ്പുര രവി അന്തരിച്ചു - [ഡിജിപി അനിൽ കാന്ത് വിരമിക്കുന്നു: പിൻഗാമിയെ കണ്ടെത്താൻ നാളെ നിർണായകയോഗം](https://editoreal.ae/successor-of-kerala-police-chief-anil-kant-will-be-announced-soon/) - തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഈ മാസം വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിജിപിയെ കണ്ടെത്താനുള്ള നി‍ർണായക യോ​ഗം നാളെ ദില്ലിയിൽ ചേരും. യോ​ഗത്തിൽ കേരളം നൽകിയ എട്ട് പേരുടെ പട്ടികയിൽ നിന്നും മൂന്ന് പേരുടെ പേരുകൾ ഉന്നതതലയോ​ഗം നി‍ർദേശിക്കും. ഈ മൂന്ന് പേരിൽ ഒരാളെ അടുത്ത സംസ്ഥാന പൊലീസ് മേധാവിയായി കേരള സ‍ർക്കാരിന് തെരഞ്ഞെടുക്കാം. ഡിജിപിയെ കൂടാതെ ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30-ന് വിരമിക്കുകയാണ്. ലോക്നാഥ് ബെഹ്റ വിരമിച്ച ശേഷം DGP Anil Kant Retiring from service. Successor will be declared soon. ഡിജിപി അനിൽ കാന്ത് വിരമിക്കുന്നു: പിൻഗാമിയെ കണ്ടെത്താൻ നാളെ നിർണായകയോഗം - [മലയാളി യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചു](https://editoreal.ae/malayali-women-died-in-sharjah/) - ഷാർജ: തൃശ്ശൂർ സ്വദേശിനിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു ആണ് മരിച്ചത്. 35 വയസ്സായിരുന്നു. വിശാഖും നീതുവും എഞ്ചിനീയർമാരാണ്. അഞ്ച് വയസ്സുകാരൻ നിവിഷ് കൃഷ്ണനാണ് മകൻ. ഇവർ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് ജോലികൾ നടന്നു വരികയായിരുന്നു. നീതുവിന് കുളിമുറിയിലെ വെള്ളത്തിൽ നിന്നും ഷോക്കേറ്റെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വീട്ടിലെത്തിക്കും. സംസ്കാരം malayali women died in sharjah. മലയാളി യുവതി ഷാർജയിൽ ഷോക്കേറ്റ് മരിച്ചു - [ചട്ടി പൊട്ടിച്ചു, പകരം പണം നൽകി അജ്ഞാതൻ, കുറിപ്പ് പങ്കുവച്ച് ചിന്താ ജെറോം](https://editoreal.ae/chintha-jerome-shared-a-facebook-post-about-a-message/) - കൊല്ലം: DYFI കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചതിൽ ക്ഷമാപണവുമായി അജ്ഞാതൻ. പൊട്ടിയ ചട്ടിക്ക് പകരം പുതിയത് വാങ്ങാൻ മതിയായ തുകയും പുറത്ത് വച്ച് മടങ്ങിയയാളെ കുറിച്ച് കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ഡോ. ചിന്താ ജെറോം. ചെടിച്ചട്ടി പൊട്ടിയതിൽ വിഷമമുണ്ടെന്നും പുതിയത് വാങ്ങാൻ ഇത് തികയുമെന്നുമാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ചെടിച്ചട്ടി പൊട്ടിയത് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വാഹനങ്ങൾ തട്ടി സ്വാഭാവികമായി സംഭവിച്ചതാകാമെന്നാണ് കരുതിയതെന്നും ആ സംഭവം ഇത്രയും കൌതുകം നിറഞ്ഞതാവുമെന്ന് കരുതിയില്ലെന്നും ചിന്താ ജെറോം പറയുന്നു - [ഇനി ദോസ്ത്: സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരൻ ഇറാനിലെത്തി](https://editoreal.ae/saudi-foreign-minister-prince-faisal-bin-farhan-arrives-in-iran/) - സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ശനിയാഴ്ച ടെഹ്‌റാനിലെത്തിയതായി സൗദി, ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൈസൽ രാജകുമാരൻ തന്റെ സന്ദർശന വേളയിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും, ടെഹ്‌റാനിലെ രാജ്യത്തിന്റെ എംബസിയും മഷാദിലെ കോൺസുലേറ്റും വീണ്ടും തുറക്കുന്നതിലും സന്ദ‍ർശനത്തിനിടെ തീരുമാനമുണ്ടാവും എന്നാണ് കരുതുന്നത്. ചൈനയുടെ മധ്യസ്ഥതയിൽ ബീജിം​ഗിൽ മാർച്ചിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാനുമായി നടത്തിയ ച‍ർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ Saudi Foreign Minister Prince Faisal bin Farhan arrives in Iran. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ശനിയാഴ്ച ടെഹ്‌റാനിലെത്തിയതായി സൗദി - [ശ്രീരാമനും രാമായണത്തിനും അപമാനം, ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദുസേന കോടതിയിൽ](https://editoreal.ae/hindusena-file-suit-against-adi-purush-movie/) - പ്രഭാസ് നായക വേഷം അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ചിത്രം രാമായണത്തെയും ശ്രീരാമനെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസേനയാണ് ഹർജി ഫയൽ ചെയ്തത്. സിനിമ ചിത്രീകരണത്തെ കുറിച്ചും കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. വാൽമീകി മഹർഷിയുടെയും തുളസീദാസിന്‍റെയും കൃതികൾക്ക് വിരുദ്ധമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മതപരമായ കഥാപാത്രങ്ങളെ വികലമായി അവതരിപ്പിച്ചിരിക്കുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഇതുവഴി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹിന്ദുസമൂഹത്തെ അപമാനിക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു രാവണൻ, ഹനുമാൻ എന്നീ കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് പുരാണത്തിൽ പറയുന്നതിൽ നിന്നും - [റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ യുവാവിൻ്റെ പാസ്പോർട്ട് കണ്ടെത്തി: പുറത്തിറക്കാൻ നീക്കം തുടങ്ങി](https://editoreal.ae/passport-of-malayali-youth-who-got-detained-in-riyadh-airport-retrieved-from-co-passenger/) - റിയാദ്: കരിപ്പൂരിൽ നിന്നെത്തി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ യുവാവിൻ്റെ പാസ്പോർട്ട് കണ്ടെത്തി. ഇദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ യാത്ര ചെയ്ത ജിസാനിലെ യാത്രക്കാരൻ്റെ ബാഗിൽ നിന്നാണ് പാസ്പോർട്ട് കിട്ടിയത്. ഇതോടെ പാസ്പോർട്ട് റിയാദ് വിമാനത്താവളത്തിൽ എത്തിച്ച് യുവാവിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ചാലിൽ എന്ന ചെറുപ്പക്കാരനാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിന് പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നത്. കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11.45-നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് മുഹമ്മദ് റിയാദിലേക്ക് Passport of Malayali youth who got detained in Riyadh airport retrieved from co passenger. റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ യുവാവിൻ്റെ പാസ്പോർട്ട് കണ്ടെത്തി: പുറത്തിറക്കാൻ നീക്കം തുടങ്ങി - [ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ അപകടം: റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം](https://editoreal.ae/malayali-died-in-saudi-arabia-on-an-accident-while-welding-an-oil-tanker/) - റിയാദ്: ക്രൂഡ് ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മലയാളി പ്രവാസി മരിച്ചു. ഓയിൽ ടാങ്കിൻ്റെ ചോർച്ച അടയ്ക്കുന്നതിനായി വെൽഡ് ചെയ്യുന്നതിനിടെയാണ് ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശിയായ പാറക്കാട് ഫിലിപ്പ് ജോർജ്ജ് എന്ന ഇബ്രാഹിം ഫിലിപ്പ് മരണപ്പെട്ടത്. 55 വയസ്സായിരുന്നു. റിയാദിന് അടുത്തുള്ള മുസാഹ്മ എന്ന പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. യമാമ കമ്പനിയുടെ ഗാരേജിൽ വെൽഡറായി ജോലി ചെയ്തു വരികയായിരുന്നു ഇബ്രാഹിം ഫിലിപ്പ്. അരാംകോയിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വരിൽ ടാങ്കർ ചോർച്ചയെ തുടർന്ന് വ്യാഴാഴ്ച Malayali died in saudi arabia on an accident while welding an oil tanker. ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ അപകടം: റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം - [ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം](https://editoreal.ae/pocso-case-against-monsan-mavunkal-verdict/) - കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് പോക്സോ കേസിൽ ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കുറ്റപത്രത്തിൽ ചുമത്തിയിരുന്ന മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് കേസിന്‍റെ വിചാരണ പൂർത്തിയായത്. മറ്റ് കേസുകളിൽ മോൻസൺ ജാമ്യം നേടിയെങ്കിലും പോക്സോ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി വരുന്ന ആദ്യത്തെ കേസാണിത്. പോക്സോ ആക്ടിലെ 7 , 8 വകുപ്പുകൾ പ്രകാരം - [തിരുപ്പി അടിച്ചോ സ്റ്റാലിൻ? ബിജെപി തമിഴ്നാട് നേതാവ് അറസ്റ്റിൽ](https://editoreal.ae/tn-bjp-senior-leader-arrested-by-police/) - മധുര: തമിഴ്നാട് ബിജെപി സെക്രട്ടറി എസ്.ജി സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരെ എംപിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് ബിജെപിയുടെ സംസ്ഥാന നേതാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം മധുരെ പൊലീസ് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. സിപിഎം നേതാവും മധുരെ എംപിയുമായ വെങ്കിടേഷിനെതിരെ രണ്ടാഴ്ച മുൻപാണ് സൂര്യ പ്രസ്താവന നടത്തിയത്. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അലര്‍ജി മൂലം BJP State leader arrested by tamil nadu police.തിരുപ്പി അടിച്ചോ സ്റ്റാലിൻ? ബിജെപി തമിഴ്നാട് നേതാവ് അറസ്റ്റിൽ - [ഷെയ്ഖ് സുൽത്താൻ ലീഗൽ സർവ്വീസുമായി കൈ കോർത്ത് മുതിർന്ന അഭിഭാഷകൻ സി.ഉണ്ണികൃഷ്ണൻ](https://editoreal.ae/shiekh-sultan-legal-consultnts-signed-mou-with-unnikrishnan-associates/) - അജ്മാൻ: യുഎഇയിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കണ്സൽട്ടൻസിയുമായി കൈകോർത്ത് മുതിർന്ന അഭിഭാഷകൻ സി.ഉണ്ണികൃഷ്ണൻ. യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലെ കോടതികളിലെ കേസുകളിൽ ഇനി സുപ്രീംകോടതിയിലേയും കേരള ഹൈക്കോടതിയിലേയും അഭിഭാഷകനായ ഉണ്ണികൃഷ്ൻ്റെയും അദ്ദേഹത്തിന് കീഴിലുള്ള അഭിഭാഷകരുടേയും സേവനം ലഭ്യമാകും ഇനി മുതൽ യുഎഇയിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയിൽ ബന്ധപ്പെട്ട രേഖകളുമായി എത്തുന്നവർക്ക് 48 മണിക്കൂറിനകം കേരള ഹൈക്കോടതിയിലും മറ്റു കോടതികളിലും കേസ് ഫയൽ ചെയ്യാൻ സാധിക്കും. കോടതി വ്യവഹാരങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ട സാഹചര്യം പ്രവാസികൾക്ക് ഇതിലൂടെ nris can run cases in india without flying there. ഷെയ്ഖ് സുൽത്താൻ ലീഗൽ സർവ്വീസുമായി കൈ കോർത്ത് മുതിർന്ന അഭിഭാഷകൻ സി.ഉണ്ണികൃഷ്ണൻ - [യാത്രയ്ക്കിടെ പാസ്പോർട്ട് കാണാതായി: മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു](https://editoreal.ae/malayali-youth-lost-his-passport-in-flight-got-stuck-in-riyadh-airport/) - റിയാദ്: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ കരിപ്പൂരിൽ നിന്നും റിയാദിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ചാലിൽ എന്ന ചെറുപ്പക്കാരനാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിന് പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നത്. കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11.45-നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് മുഹമ്മദ് റിയാദിലേക്ക് പോയത്. വിമാനത്തിലെ എ 27 എന്ന സീറ്റിലായിരുന്നു ഇയാൾ ഇരുന്നത്. റിയാദിലെത്തിയപ്പോൾ പാസ്പോർട്ട് കാണാനില്ലെന്ന കാര്യം മുഹമ്മദിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. യാത്രാമധ്യേ Malayali Youth lost his passport in flight got stuck in riyadh airport. യാത്രയ്ക്കിടെ പാസ്പോർട്ട് കാണാതായി: മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു - [ഞായറാഴ്ച മുതൽ കാലവർഷം ശക്തിപ്പെടും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശവാസികൾക്ക് മുന്നറിയിപ്പ്](https://editoreal.ae/kerala-to-get-strong-shower-from-sunday/) - തിരുവനന്തപുരം: ബിപ‍ർജോയ് ചുഴലിക്കാറ്റ് അകന്ന് പോയതോടെ സംസ്ഥാനത്ത് കാലവ‍ർഷം ശക്തിപ്പെടാൻ വഴിയൊരുങ്ങുന്നു. വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.ഞായറാഴ്ച മുതൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് Kerala to receive strong rain from sunday. ഞായറാഴ്ച മുതൽ കാലവർഷം ശക്തിപ്പെടും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശവാസികൾക്ക് മുന്നറിയിപ്പ് - [ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി; നടപടി പിവി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ](https://editoreal.ae/court-rejected-advance-bail-application-of-shajan-skariah/) - കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജിൻ്റെ പരാതിയില്‍ ഓൺലൈൻ പോർട്ടലായ മറുനാടന്‍ മലയാളി ചാനൽ ഉടമ ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് നിയമപരമായി തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജൻ സ്‌കറിയ കോടതിയെ സമീപിച്ചതും കോടതി ഈ ആവശ്യം തള്ളിയതും. വ്യാജ വാർത്തയകളിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്ന ശ്രീനിജിൻ്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ Court rejected advance bail application of Shajan Skariah . ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി; നടപടി പിവി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ. - [യാത്രാദുരിതത്തിന് അൽപം ആശ്വാസം; കണ്ണൂരിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്സ്പ്രസ്സ്](https://editoreal.ae/air-india-express-introduce-more-service-to-kannur/) - ദുബായ് : വടക്കൻ കേരളത്തിൽ യു.എ.ഇയിലേക്കുള്ള യാത്രാദുരിതത്തിന് താത്കാലിക ആശ്വാസം. കണ്ണൂ‍ർ - ഷാർ‌ജ റൂട്ടിൽ കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്. ചൊവ്വ,വെള്ളി ദിവസങ്ങളിലാകും സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി. അലോഗ് സിങ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15-ന് എയർ ഇന്ത്യയുടെ ഐ.എക്സ് 741 വിമാനം ഷാർജയിലേക്ക് പുറപ്പെടും. യു.എ.ഇ. സമയം വൈകീട്ട് 5.35-ന് വിമാനം ഷാർജയിലെത്തും. വൈകിട്ട് 6.35-ന് ഷാ‍ർജയിൽ നിന്നുള്ള വിമാനം രാത്രി 11.50ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച രാത്രി Air india express announce more flight to kannur. യാത്രാദുരിതത്തിന് അൽപം ആശ്വാസം; കണ്ണൂരിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്സ്പ്രസ്സ് - - [മത്സ്യത്തൊഴിലാളിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു](https://editoreal.ae/fisherman-died-in-saudi-arabia/) - റിയാദ്: മത്സ്യബന്ധനത്തിനായി പോയ തമിഴ്നാട് സ്വദേശിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ പുതുപ്പേട്ട സുനാമി നഗർ സ്വദേശിയായ മഹാദേവൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. മൂന്ന് വർഷത്തോളമായി ജിസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന സ്ഥാപനത്തിൽ മത്സ്യ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുൻപ് മാത്രമാണ് മഹാദേവൻ നാട്ടിൽ പോയി തിരിച്ചെത്തിയത്. ഇന്ദിരയാണ് മഹാദേവൻ്റെ ഭാര്യ. മക്കൾ മഹാദേവി, മധുമിത. ജിസാനിലെ ജനറൽ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടി Fisherman from tamilnadu died in saudi. മത്സ്യത്തൊഴിലാളിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു - ['ആദി പുരുഷ്' മോശം സിനിമയെന്ന് റിവ്യു; യുവാവിന് മര്‍ദ്ദനം](https://editoreal.ae/adipurush-movie-review-youngster-attacked-by-prabhas-fans/) - തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം ആദി പുരുഷ് ചിത്രത്തെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞ പ്രേക്ഷകനെ മര്‍ദ്ദിച്ച് ഫാന്‍സ്. പ്രഭാസ് ഫാന്‍സ് ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ റിവ്യു പറയുന്ന യുവാവിനെ കയ്യേറ്റം ചെയ്തത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സ് തിയേറ്ററിലാണ് സംഭവം. പ്രഭാസിന്റെ കഥാപാത്രം രാമനായിട്ട് ചേരുന്നില്ലെന്നും വിഎഫ്എക്‌സ് നിലവാരം പുലര്‍ത്തുന്നില്ലെന്നുമാണ് പ്രേക്ഷകന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രഭാസ് ആരാധകര്‍ ഇയാളെ മര്‍ദ്ദിച്ചത്. അഭിപ്രായം പറയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. When - [വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍](https://editoreal.ae/karnataka-govt-makes-it-mandatory-for-schools-colleges-to-read-preamble/) - കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍, പ്രൈവറ്റ്, എയ്ഡഡ് സ്‌കൂളുകളായാലും കോളേജുകളായാലും സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭരണഘടന ഉണ്ടാക്കുന്നതിന് പിന്നിലെ ആശയത്തെക്കുറിച്ചും യുവജനങ്ങള്‍ അറിയിഞ്ഞിരിക്കണമെന്നും കര്‍ണാടക മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു. എല്ലാ ജനങ്ങളെയും സമഭാവനയോടെ കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാഭ്യാസ വകുപ്പിനോട് - [അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദി; നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിനെതിരെ ജയ്‌റാം രമേശ്](https://editoreal.ae/congress-leader-jayram-ramesh-against-modi-in-chnaging-the-name-of-nehru-memorial-museum/) - ജവഹര്‍ ലാല്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. 59 വര്‍ഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും രേഖകളുടെയും നിധി കുംഭവുമായി കരുതപ്പെടുന്ന മ്യൂസിയമാണ് നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയം. അത് പേരില്‍ നിന്ന് നെഹ്‌റു ഒഴിവാക്കി എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദിയെന്നും ജയറാം രമേശ് പറഞ്ഞു. ഇനിമുതല്‍ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്ന് വിളിക്കപ്പെടും. ആധുനിക - [ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാമും പോപ്പ് ഫ്രാന്‍സിസും](https://editoreal.ae/pope-francis-and-grand-imam-make-call-for-peace-at-un-security-council/) - യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം ഷെയിഖ് അഹമ്മദ് അല്‍ തയ്യിബും. മനുഷ്യ സഹോദര്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സുന്നി ഇമാമും പോപ് ഫ്രാന്‍സിസും ലോകത്ത് സാമാധാനത്തിന് ആഹ്വാനം ചെയ്തത്. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോപ്പ് ഫ്രാന്‍സിസ് കൊടുത്തുവിട്ട പ്രസ്താവനയാണ് യു.എന്നിലെ പരിപാടിയില്‍ വായിച്ചത്. മനുഷ്യരില്‍ സാഹോദര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍പ്പാപ്പ പ്രസ്താവനയില്‍ - [ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍](https://editoreal.ae/ramasimhan-aboobakker-aka-ali-akbar-resigned-from-bjp/) - സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അയച്ച കത്തിലാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹന്‍ നേരത്തെ തന്നെ പാര്‍ട്ടിയുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിന്റെയും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'പണ്ട് പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. - [തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു](https://editoreal.ae/thrissur-native-died-in-oman/) - മസ്‌കറ്റ്: തൃശ്ശൂര്‍ ചുണ്ടല്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. പുളിനാംപറമ്പില്‍ ശങ്കുണ്ണി മകന്‍ ഷിബു (52 വയസ്റ്റ് ) ആണ് ഒമാനില്‍ വെച്ച് മരണപ്പെട്ടത്. 30 വര്‍ഷത്തോളമായി മസ്‌കത്തിലെ ഘോബ്രയില്‍ മൈന്റനന്‍സ് ജോലി ചെയ്തു വരികയായിരുന്നു. ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോയി. സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമ്മ: സുമിത്ര, ഭാര്യ: ബിന്ദു, മക്കള്‍: ആദിത്യന്‍ (വിദ്യാര്‍ത്ഥി റോയല്‍ എഞ്ചിനീയറിംങ്ങ് കോളേജ്. - [മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കേന്ദ്ര സഹമന്ത്രിയുടെ വീടിന് തീയിട്ടു](https://editoreal.ae/manipur-violence-union-ministers-house-set-fire/) - മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ കേന്ദ്ര മന്ത്രിയുടെ വസതിയ്ക്ക് നേരെ ആക്രമണം. വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിയിലാണ് തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആയിരത്തോളം പേര്‍ വന്ന് വസതി ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആള്‍ക്കൂട്ടം വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി പേര്‍ ഉണ്ടായതിനാല്‍ ആള്‍ക്കൂട്ടത്തെയോ ആക്രമണത്തെയോ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എല്ലാ ഭാഗത്തുനിന്നും പെട്രോള്‍ ബോംബുകള്‍ എറിയുന്നുണ്ടായിരുന്നുവെന്ന് എസ്‌കോര്‍ട്ട് കമാന്‍ഡര്‍ ആയ എല്‍ - [വീട്ടിൽ മദ്യനിർമ്മാണവും വിൽപനയും: കുവൈത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പ്രവാസികൾ അറസ്റ്റിൽ](https://editoreal.ae/kuawit-police-arrested-four-people-for-illegal-liquor-trade/) - കുവൈത്ത് സിറ്റി: താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തിയ നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രവാസി സ്ത്രീകൾ അടക്കമുള്ള സംഘം പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നിന്നും വൻ മദ്യശേഖരവും പൊലീസ് പിടിച്ചെടുത്തു. പിടിയിലായത് ഏത് രാജ്യക്കാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുവൈത്ത് സിറ്റിയിലെ ഉമ്മുൽ ഹൈമാൻ മേഖലയിലാണ് വൻ സന്നാഹങ്ങളുമായി മദ്യ നിർമാണ കേന്ദ്രം നടന്നിരുന്നത്. സമീപകാലത്ത് കണ്ടെത്തിയതിൽ kuawit police arrested four people for illegal liquor trade. വീട്ടിൽ മദ്യനിർമ്മാണവും വിൽപനയും: കുവൈത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പ്രവാസികൾ അറസ്റ്റിൽ - [റിലീസായിട്ട് 22 വർഷം; എവർഗ്രീൻ 'ലഗാൻ'](https://editoreal.ae/aamirkhan-and-lagaan/) - ആമീഖാൻ - അശുതോഷ് ഗോവാരിക്കർ ചിത്രം ലഗാൻ റിലീസ് ചെയ്തിട്ട് 22 വർഷം പൂർത്തിയായി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ലഗാൻ പോലൊരു ചിത്രം മറ്റൊന്നില്ല. 2001 ജൂണ് 15-ന് റിലീസായ ലഗാൻ ആഗോളതലത്തിൽ ശ്രദ്ധ നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും സ്വന്തമാക്കി. അതേ ദിവസം റിലീസ് ചെയ്ത ഗദർ ഏക് പ്രം കഥ എന്ന ചിത്രം ബോക്സ് ഓഫീസിൽ ലഗാന് വലിയ വെല്ലുവിളി ഉയർത്തി തീയേറ്ററിൽ വലിയ തരംഗം സൃഷ്ടിച്ചത് ഗദർ ആയിരുന്നുവെങ്കിലും നിരൂപക പ്രശംസ 22 years of lagaan. റിലീസായിട്ട് 22 വർഷം; എവർഗ്രീൻ 'ലഗാൻ' - [എനിക്കെന്‍റെ മകന്‍റെ പേര് പറയണം, ഭക്ഷണം കഴിക്കണം, സുനിൽ കുമാറിന് വേണം കരുതലിന്‍റെ തണൽ](https://editoreal.ae/sunil-kumar-a-cancer-patient-who-seeks-help-for-his-treatment/) - എനിക്ക് ജീവിക്കണം എന്‍റെ കുഞ്ഞിനെ പേരെടുത്തൊന്ന് വിളിക്കണം, കണ്ണൂർ തലശേരി സ്വദേശിയായ സുനിൽ കുമാർ ഒരു വർഷം മുൻപാണ് അവസാനമായൊന്ന് സംസാരിക്കുന്നത്.സംസാരിക്കുമ്പോൾ ശബ്ദ്ത്തിന് എന്തോ പാകപ്പിഴ തോന്നി നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ കാൻസറാണെന്ന സത്യം സുനിൽ കുമാർ തിരിച്ചറിയുന്നത്. ഒന്ന് മിണ്ടാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥ മലബാർ കാൻസർ സെന്‍ററിലാണ് ചികിത്സ, ചികിത്സയ്ക്കും മരുന്നിനും വേണ്ടത് കൈയ്യിലൊതുങ്ങാത്ത തുകയും.ഭർത്താവിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഭാര്യ ഷാഗി. പതിനാറുകാരനായ മകന്‍റെ വിദ്യാഭ്യാസ ചെലവിനും - ['പിക്കാച്ചു ജെറ്റ്' ഇന്ത്യയിലേക്ക്: കാ‍ർട്ടൂൺ ലിവറിയിലുള്ള വിമാനവുമായി ഓൾ നിപ്പോൺ എയർവേയ്സ്](https://editoreal.ae/japanese-pokemon-plane-lands-in-delhi/) - ലോകപ്രശസ്ത ജപ്പാനീസ് കാർട്ടൂണ് സീരിയസായ പോക്കിമോൻ തീം അടിസ്ഥാനമാക്കിയുള്ള വേറിട്ട ലിവറിയിൽ ജപ്പാൻ വിമാനം ഇന്ത്യയിലേക്ക്. ജപ്പാൻ എയർലൈൻ കമ്പനിയായ ആൾ നിപ്പോണ് എയർവേഴ്സിൻ്റെ പിക്കാച്ചു ജെറ്റ് എന്ന വിളിപ്പേരുള്ള ബോയിംഗ് 787 വിമാനമാണ് ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്നത്. വിമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ഇന്ത്യയിലെ ജപ്പാനീസ് അംബാസഡറായ ഹിരോഷി സുസുക്കി പോസ്റ്റ് ചെയ്ത ട്വീറ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. പിക്കാച്ചു തീമിലെ ലിവറിയുള്ള വിമാനത്തിന് ഇൻ്റീരിയറും സമാന ശൈലിയിലുള്ളതാണ്. ജൂണ് 4 മുതൽ ഒക്ടോബർ Japanese Pokémon Plane Lands In Delhi. 'പിക്കാച്ചു ജെറ്റ്' ഇന്ത്യയിലേക്ക്: കാ‍ർട്ടൂൺ ലിവറിയിലുള്ള വിമാനവുമായി ഓൾ നിപ്പോൺ എയർവേയ്സ് - [മയക്കുമരുന്ന് കടത്തിന് ഷാർജയിൽ പിടിയിലായ ഇന്ത്യൻ നടി നിരപരാധിയെന്ന് കോടതി](https://editoreal.ae/indian-actress-arrested-on-drug-charges-at-sharjah-airport-found-innocent/) - മയക്കുമരുന്ന് കൈവശം വച്ചതിന് ഷാർജ വിമാനത്താവളത്തിൽ തടവിലാക്കിയ ഇന്ത്യൻ നടിയെ കോടതി വെറുതെ വിട്ടു. നടിയുടെ അഭിഭാഷകനായ മുഹമ്മദ് അൽ റെദ ആണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 12-നാണ് നടിയെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഷാർജയിലെ കോടതി പുറപ്പെടുവിച്ചതെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ഹോളിവുഡ് വെബ് സീരിസിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടിയെ മയക്കുമരുന്ന് കടത്തിന് ഉപയോ​ഗിക്കുകയായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകൻ പറയുന്നത്. ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കാൻ സാധിച്ചെന്നും Indian actress arrested on drug charges at Sharjah Airport found innocent. മയക്കുമരുന്ന് കടത്തിന് ഷാർജയിൽ പിടിയിലായ ഇന്ത്യൻ നടി നിരപരാധിയെന്ന് കോടതി - ['തിരിച്ചടിച്ചാല്‍ താങ്ങില്ല, വിരട്ടലല്ല, മുന്നറിയിപ്പാണ്'; ബിജെപിയോട് എം.കെ സ്റ്റാലിന്‍](https://editoreal.ae/mk-stalin-warns-bjp-amid-senthil-balaji-arrest/) - ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഉദാഹരണമാണ് കര്‍ണാടകവും ബംഗാളും ബീഹാറും ഡല്‍ഹിയുമൊക്കെയെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മന്ത്രി സെന്തില്‍ ബാലാജിയ്‌ക്കെതിരായ നടപടിയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നില്ലെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എഐഡിഎംകെയെ ബിജെപി അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. ബിജെപിയുടെ അടിമയാവാത്തവര്‍ക്കൊക്കെ ഇതാണ് അനുഭവം എന്നും സ്റ്റാലിന്‍ പറഞ്ഞു. தி.மு.க.காரர்களைச் சீண்டிப் பார்க்க வேண்டாம். - [പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണിമുകുന്ദന് എതിരായ പീഡന കേസില്‍ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി](https://editoreal.ae/case-against-unni-mukundan-high-court-stops-further-actions/) - നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡന പരാതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരള ഹൈക്കോടതി മെയ് 23ന് ഉത്തരവിട്ടിരുന്നു. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്ന് തള്ളുകയും ചെയ്തിരുന്നു. കേസ് ഒത്ത് തീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ - [കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ](https://editoreal.ae/revolt-ev-bikes-for-kochi-police/) - കേരളത്തിൽ ഡീസൽ വാഹനങ്ങളെ മറികടന്ന് കുതിക്കുകയാണ് ഇലക്ട്രിക്ക് വാഹനവിപണി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പെട്രോൾ വാഹനങ്ങൾ കഴിഞ്ഞാൽ ഇപ്പോൾ കൂടുതലായി വിറ്റു പോകുന്നത് ഇലക്ട്രിക്ക് വാഹനങ്ങളാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രധാന വിപണിയായി കേരളം മാറികഴിഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ എഥർ എനർജി പുറത്തു വിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ അവർക്കേറ്റവും വിൽപന നടക്കുന്ന രണ്ടാമത്തെ വിപണിയാണ് കേരളം. ഇലക്ട്രിക്ക് വാഹനങ്ങളെ ജനങ്ങൾ ഏറ്റെടുക്കും മുൻപേ തന്നെ സർക്കാർ ആ വഴി revolt EV Bikes for kochi police. കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ - [ലോകേഷ് മഹത്തരമായ മരണം നല്‍കുന്നയാള്‍, ഒരവസരം എനിക്കും തരണം; അനുരാഗ് കശ്യപ്](https://editoreal.ae/anurag-kashyap-asks-to-get-a-chance-to-work-with-lokesh-kanagaraj-movie-as-a-dead-one/) - തമിഴ് ഡയറക്ടര്‍ ലോകേഷ് കനകരാജിന്റെ കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മരിക്കുന്ന സീന്‍ അഭിനയിക്കണമെന്നാണ് അനുരാഗ് കശ്യപിന്റെ ആവശ്യം. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് സിനിമയില്‍ അഭിനയിക്കണമെന്ന് അനുരാഗ് പറഞ്ഞത്. ലോകേഷ് തന്റെ സിനിമയിലെ എല്ലാ നടന്മാര്‍ക്കും മഹത്തായ മരണമാണ് നല്‍കുന്നതെന്നും തനിക്ക് അത്തരമൊരു സീനില്‍ അഭിനയിക്കണമെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ഒരു കഥാപാത്രം പോലും വേണ്ടെന്നും ലോകേഷ് സിനിമയില്‍ ഒരു മരണം മാത്രം - [ഖലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ ബ്രിട്ടനിൽ മരണപ്പെട്ടു: മരണത്തിൽ ദുരൂഹതയെന്ന് അനുയായികൾ](https://editoreal.ae/pro-khalistan-activist-avtar-singh-khanda-dies-in-uk-hospital/) - വിഘടനവാദ സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിൻ്റെ (കെ.എൽ.എഫ്) സ്വയം പ്രഖ്യാപിത തലവൻ അവതാ‍ർ സിം​ഗ് ഖാണ്ഡ ബ്രിട്ടനിൽ മരണപ്പെട്ടതായി റിപ്പോർട്ട്. ബർമിം​ഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ വച്ചാണ് അവതാർ സിം​ഗ് ഖാണ്ഡ മരിച്ചതെന്നാണ് വിവരം. മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിൻ്റെ സുഹൃത്തുകൾ പറയുന്നത്. മാർച്ച് 19-ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന അക്രമത്തിന്റെ പ്രധാന ആസൂത്രകനായിരുന്നു അവതാർ സിംഗ് ഖണ്ഡ. രഞ്ജോദ് സിംഗ് എന്നറിയപ്പെടുന്ന ഖണ്ഡ, യുകെയിൽ രാഷ്ട്രീയ അഭയം തേടിയ ആളാണ്. UK-based pro-Khalistan activist Avtar Singh Khanda died in hospital. ഖലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ ബ്രിട്ടനിൽ മരണപ്പെട്ടു: മരണത്തിൽ ദുരൂഹതയെന്ന് അനുയായികൾ - [പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍](https://editoreal.ae/k-sudhakaran-approaches-high-court-for-anticipatory-bail/) - രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ മോന്‍സല്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പണം നഷ്ടപ്പെട്ടവരുടെ ആദ്യപരാതിയില്‍ തന്നെ പറ്റിയുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരം തീര്‍ക്കാനും സമൂഹ മാധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതിചേര്‍ത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഭിഭാഷകന്‍ മാത്യു കുഴല്‍നാടന്‍ മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് - [പ്രഭാത സവാരിക്കിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞടുത്തു; രക്ഷപ്പെട്ടത് ഫുട്പാത്തിലേക്ക് ചാടിയിറങ്ങി; വന്‍ സുരക്ഷാ വീഴ്ച](https://editoreal.ae/2-bikers-enter-convoy-nitish-kumar-jumps-onto-footpath-to-save-himself/) - പ്രഭാത സവാരിക്കിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞടുക്കുകയായിരുന്നു. ഫുട്പാത്തിലേക്ക് ചാടിക്കയറിയതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് വസതിക്ക് മുന്നിലെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നാണ് നിതീഷ് കുമാറിന് നേരെ പാഞ്ഞടുത്തത്. ബൈക്കുകള്‍ ഓടിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടകരമായ രീതിയില്‍ ആയിരുന്നു അവര്‍ ബൈക്ക് ഓടിച്ചിരുന്നത്. - [ദുബായ് ബസില്‍ ഡ്രൈവര്‍ നമസ്‌കരിച്ച വീഡിയോ; സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചവാങ്കെയുടെ വിദ്വേഷ പ്രചരണത്തിന് മറുപടിയുമായി ഷാര്‍ജ കുടുംബാംഗം](https://editoreal.ae/uae-family-member-slams-sudarshan-tvs-suresh-chavhanke-over-tweet-on-secularism/) - ദുബായ് ബസില്‍ ഡ്രൈവര്‍ നമസ്‌കരിച്ച വീഡിയോയ്ക്കതെിരെ വിദ്വേഷ പ്രചരണം നടത്തിയ സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കെക്കെതിരെ ഷാര്‍ജ രാജ കുടുംബാംഗം ഷെയ്ഖ ഹെന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖ്വാസിമി. ആര്‍.ടി.എയുടെ ട്വീറ്റ് ഷെയര്‍ ചെയ്താണ് ഷെയ്ഖ ഹെന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖ്വാസിമി ചവാങ്കെയ്ക്ക് മറുപടി നല്‍കിയത്. മത സഹിഷ്ണുത നിലിനിര്‍ത്തുന്ന മുസ്ലീം രാജ്യത്ത് ജോലിക്ക് ശേഷമാണ് ഡ്രൈവര്‍ നിസ്‌കരിക്കുന്നതെന്നും രാജകുമാരി പറഞ്ഞു. ആള്‍ക്കാരെ വീട്ടില്‍ നിന്നോ ബിസിനസില്‍ നിന്ന് പുറത്താക്കുന്ന നിയോ - [എല്ലാവര്‍ക്കും ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം; കൈകോര്‍ത്ത് ആദം ആന്റ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും](https://editoreal.ae/adam-and-evemental-health-care-andzayed-higher-organization-for-people-of-determination-combined-program/) - അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദം ആന്‍ഡ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും കൈകോര്‍ക്കുന്നു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും മികച്ച ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബി എമിറേറ്റിലെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനും വൈകല്യം കുറയ്ക്കുന്നതിനും സമൂഹത്തിലെ സജീവ അംഗങ്ങളാകാന്‍ നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദം ആന്‍ഡ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ - [ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി](https://editoreal.ae/north-korea-starving-to-death-new-bbc-report-is-out/) - കിം ജോങ് ഉന്‍ ഭരണാധികാരിയായി ഇരിക്കുന്ന ഉത്തര കൊറിയയില്‍ കൊടും പട്ടിണിയെന്ന് ബിബിസി റിപ്പോര്‍ട്ട്. നിരവധി പേര്‍ പട്ടിണികിടന്ന് മരിക്കുന്നുവെന്നും ബിബിസിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ വടക്കന്‍ കൊറിയയില്‍ ജീവിക്കുന്ന സാധാരണക്കാരായ മൂന്ന് പേരുമായി മാസങ്ങളോളും ആശയ വിനിമയം നടത്തിയിരുന്നു. ഇവര്‍ പറഞ്ഞ കാര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ആണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്. കനത്ത നിയന്ത്രണങ്ങളുള്ള ഉത്തര കൊറിയയില്‍ രാജ്യത്ത് നടക്കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്ത് വരാറില്ല. കൊവിഡിന്റെ പേരില്‍ 2020ല്‍ - [ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമം; ടിപി വധക്കേസ് പ്രതി ടി കെ രജീഷ് കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍](https://editoreal.ae/karnataka-police-took-tp-murder-case-culprit-t-k-rajeesh-into-custody/) - ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ ജയിലില്‍ നിന്നും കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരുവില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് സംഭവം. രജീഷിന്റെ നിര്‍ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് രജീഷിനെതിരായി വന്ന പരാതി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ തോക്കുമായി രണ്ട് മലയാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേരളത്തിലേക്ക് തോക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് പിന്നാലെയാണ് ടി.കെ രജീഷിന്റെ പങ്കിനെക്കുറിച്ച് അറിയുന്നത്. രജീഷിന്റെ നിര്‍ദേശ പ്രകാരം ആണ് - [മൂന്ന് മാസ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ](https://editoreal.ae/uae-reissued-90-days-visiting-visa/) - മൂന്ന് മാസത്തെ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ. കഴിഞ്ഞ വര്‍ഷം അവസാനം 90 ദിന സന്ദര്‍ശക വിസ നിര്‍ത്തലാക്കിയിരുന്നു. പകരം 60 ദിവസത്തെ സന്ദര്‍ശക വിസയാണ് അവതരിപ്പിച്ചിരുന്നത്. സന്ദര്‍ശക വിസ 90 ദിവസം ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ പോര്‍ട്ട് സെക്യൂരിറ്റിയിലെ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിസ ലഭിക്കുന്നതിനായി ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടാം. 1500 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം - [ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി; നടപടി പിവി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍](https://editoreal.ae/ekm-principal-sessions-court-says-no-issues-for-the-arrest-of-marunadan-malayalee-ownershajan-skariah/) - മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. പിവി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ കേസിലാണ് കോടതി നടപടി. ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി. മറുനാടന്‍ നിരന്തരമായി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നും വ്യാജ വാര്‍ത്ത ചമയ്ക്കുന്നെന്നുമായിരുന്നു പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി. കുറെ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും സംശയിക്കുന്നതെന്ന് - [കെ. സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന് മോന്‍സന്റെ ഡ്രൈവര്‍; തെളിവുകള്‍ ശക്തമെന്ന് പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം](https://editoreal.ae/former-driver-of-monson-mavunkal-says-k-sudhakaran-took-10-lakh-from-monson/) - കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി പറഞ്ഞു. പരാതിക്കാരന്‍ 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇതകില്‍ പത്ത് ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്നാണ് അജി മീഡിയ വണ്ണിനോട് പറഞ്ഞത്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ചാണ് ഇടപാട് നടന്നത്. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കിയിട്ടുണ്ടെന്നും അജി പറഞ്ഞു. അതേസമയം സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. - [വീട്ടില്‍ വൈകിയെത്തിയതിന് മകനോട് ക്രൂരത; പത്ത് വയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുത്തി](https://editoreal.ae/father-put-ten-year-old-child-in-railway-track-with-stripped-and-tied-his-hands-and-legs/) - ഹര്‍ദോയ്: ഉത്തര്‍പ്രദേശില്‍ വൈകി വീട്ടിലെത്തിയതിന് മകനെ നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് അച്ഛന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 10 വയസുള്ള ആള്‍കുട്ടിയെ ആണ് റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്. കുട്ടിയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയ നിലയില്‍ നഗ്നനായി ട്രാക്കിലിരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയിരിക്കുന്നതെന്നും ദൂരെ ട്രെയിന്‍ വരുന്നുണ്ടെന്നും കുട്ടിയെ മാറ്റണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. രാത്രി വൈകി വീട്ടിലെത്തിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ സഹോദരിയും - [ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് സൃഷ്ടിച്ചിരിക്കുന്നു; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍](https://editoreal.ae/actor-mohanlal-on-malaikkottai-valiban/) - മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്. ഷൂട്ടിംഗ് അവസാനിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്നാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. കാലാവസ്ഥ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചു - [മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ നയമല്ല, റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ് വ്യക്തി നല്‍കിയ പരാതിയിലെന്ന് പ്രകാശ് കാരാട്ട്](https://editoreal.ae/case-against-asianet-reporter-is-given-by-sfi-leader-not-govt-says-prakash-karat/) - മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ വ്യത്യസ്ത നിലപാട് അല്ല പാര്‍ട്ടിക്കെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ ഏഷ്യാനെറ്റ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ അഖിലയ്‌ക്കെതിരായ കേസ് പാര്‍ട്ടി നല്‍കിയതല്ലെന്നും വ്യക്തി നല്‍കിയതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 'മാധ്യമപ്രവര്‍ത്തകരെ മനഃപൂര്‍വ്വം ലക്ഷ്യം വെക്കുകയോ അവരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഞങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യമല്ല. പരാതി സര്‍ക്കാര്‍ നല്‍കിയതല്ലല്ലോ. ഈ കേസില്‍ പരാതി നല്‍കിയത് എസ്.എഫ്.ഐ നേതാവാണ്. പാര്‍ട്ടിയോ സര്‍ക്കാരോ - [തട്ടിപ്പ് കേസില്‍ അറസ്റ്റ്, പിന്നാലെ നെഞ്ചുവേദന; തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയില്‍](https://editoreal.ae/tamilnadu-minister-admitted-at-hospital-after-chest-pain-after-got-arrested/) - തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ നെഞ്ചു വേദനയെ തുടര്‍ന്ന് ബാലാജിയെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സെന്തില്‍ ബാലാജിയെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്‌നാട് മന്ത്രിമാര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ബാലാജിയുടെ അറസ്റ്റില്‍ ദുരൂഹതയുണ്ടെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഡിഎംകെ ആരോപിച്ചു. അറസ്റ്റ്ിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ് രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു. - [അടുത്ത ലോകകപ്പില്‍ ഞാന്‍ മത്സരിക്കുമെന്ന് തോന്നുന്നില്ല: ലയണല്‍ മെസ്സി](https://editoreal.ae/lionel-messi-says-he-played-his-last-world-cup-in-2023/) - അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി ലയണല്‍ മെസ്സി. ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മെസി നല്‍കിയ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. നോര്‍ത്ത് അമേരിക്കയില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ താന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് മെസ്സി പറഞ്ഞിരിക്കുന്നത്. '2022 ആയിരുന്നു എന്റെ അവസാനത്തെ ലോക കപ്പ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ എങ്ങനെയാണ് മുമ്പോട്ട് പോകുന്നതെന്ന് നോക്കും. പക്ഷെ എനിക്ക് തോന്നുന്നില്ല അടുത്ത ലോകകപ്പില്‍ ഞാന്‍ ഉണ്ടാകുമെന്ന്,'മെസ്സി അഭിമുഖത്തില്‍ പറഞ്ഞു. 2022ലെ - [ആണവരഹസ്യമടക്കമുള്ള രേഖകള്‍ ശുചിമുറിയില്‍ സൂക്ഷിച്ചു; കുറ്റക്കാരനല്ലെന്ന് വിചാരണയില്‍ ട്രംപ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു](https://editoreal.ae/former-us-president-donald-trump-says-he-is-not-guilty/) - പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വെച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആണവ രഹസ്യങ്ങള്‍ അടക്കമുള്ള അതീവ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കേസിലാണ് ട്രംപിനെ അറസ്റ്റ് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരം മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കോടതിയില്‍ വിചാരണയ്ക്കിടെ താന്‍ കുറ്റക്കാരനല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞു. അധികാര ദുര്‍വിനിയോഗമാണ് തനിക്കെതിരെ നടത്തിയിരിക്കുന്നതെന്നും കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ആണവരഹസ്യങ്ങളടങ്ങിയ അതീവ സുരക്ഷ രേഖകള്‍ - [ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്](https://editoreal.ae/burjeel-holdings-entered-to-london-stock-exchange/) - ലണ്ടൻ: അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ വൻ ശ്രദ്ധ നേടിയ 4,708 കോടി രൂപയുടെ സുക്കൂക് ബോണ്ട് സമാഹരണത്തിന് പിന്നാലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രപ്രസിദ്ധമായ 'മാർക്കറ്റ് ഓപ്പൺ' ചടങ്ങോടെയാണ് ബുർജീലിന്റെ പ്രഥമ സുക്കൂക് ബോണ്ട് (ഇസ്ലാമിക് ബോണ്ട്) ഔദ്യോഗികമായി അന്താരാഷ്ട്ര വിപണിയിൽ ട്രേഡിങ് ആരംഭിച്ചത്. യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഷെയ്ഖ് ഖാലിദ് ആഗോള തലത്തിൽ ബുർജീൽ ഹോൾഡിങ്സിന്റെ സാന്നിധ്യം ശക്തമാക്കുന്ന സുപ്രധാനമായ ഒരു അധ്യായത്തിനാണ് ലണ്ടൻ വിപണിയിൽ തുടക്കമിട്ടിരിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. - [ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ](https://editoreal.ae/food-book-present-thiramala-sea-food-fest/) - കേരളത്തിന്റെ സമുദ്ര വിഭവങ്ങളുടെ യഥാർത്ഥ രുചി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച മത്സ്യങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്ന 'തിരമാല സീഫുഡ് ഫെസ്റ്റ് 2026' ആയി ഫുഡ് ബുക്ക് റെസ്റ്റോറൻ്റ്. ജൂലൈ 9 മുതൽ 26 വരെ ഫുഡ്ബുക്കിന്റെ എല്ലാ യുഎഇ ഔട്ട്ലറ്റുകളിലും ഈ ഫെസ്റ്റ് നടക്കും.100-ലധികം വിഭവങ്ങളും 24 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും, ദിവസേന മാർക്കറ്റിൽ നിന്ന് എത്തുന്ന ഫ്രഷ് ഫിഷും, പ്രത്യേക സമുദ്ര സദ്യയും ഈ ഫെസ്റ്റിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഗുണമേന്മയുള്ള ഭക്ഷണം, മികച്ച രുചി, - [ഇന്ത്യ - യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്](https://editoreal.ae/uae-india-airfares-fall-nearly-30-percentage/) - ദുബായ്: ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ നേരിയ കുറവ് വന്നത് പ്രവാസികൾക്ക് ആശ്വാസമായി. നൂറിലേറെ ദിർഹത്തിൻ്റെ വ്യത്യാസമാണ് പല റൂട്ടുകളിലും വന്നിരിക്കുന്നത്. 20 ശതമാനം മുതൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെന്നാണ് വിവിധ ട്രാവൽ ഏജൻ്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സമീപ ആഴ്ചകളെ അപേക്ഷിച്ച് നിരവധി ഇന്ത്യൻ റൂട്ടുകളിലെ മടക്ക വിമാന നിരക്ക് ഏകദേശം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞതായി ട്രാവൽ ഏജന്റുമാർ സാക്ഷ്യപ്പെടുത്തുന്നു. വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ പല സമീപ ആഴ്ചകളെ അപേക്ഷിച്ച് നിരവധി ഇന്ത്യൻ റൂട്ടുകളിലെ മടക്ക വിമാന നിരക്ക് ഏകദേശം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞതായി ട്രാവൽ ഏജന്റുമാർ സാക്ഷ്യപ്പെടുത്തുന്നു. - [പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ](https://editoreal.ae/petition-for-the-refund-of-ecr-deposit/) - ഇന്ത്യൻ പ്രവാസികളിൽനിന്ന് ECR(Emigration Check Required) പ്രകാരം ശേഖരിച്ച കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാരിന്റെ കൈവശം. 1983 മുതൽ 2003 വരെ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പ്രവാസികളിൽനിന്ന് ഈടാക്കിയതാണ് ഈ തുക. പ്രവാസികൾക്ക് അവകാശപ്പെട്ട ഈ വൻതുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, അഡ്വ. ജോസ് എബ്രഹാം മുഖേന സമർപ്പിച്ച റിട്ട് ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് കേന്ദ്രസർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. ഇസിആർ ഡെപ്പോസിറ്റ് ഇനത്തിൽ കൃത്യമായി എത്രതുകയുണ്ടെന്ന് പരിശോധിച്ച് ജൂലെ Petition for the refund of ECR deposit . പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ - [പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  ](https://editoreal.ae/qatar-started-mediation-to-end-middle-east-crisis/) - ദോഹ: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും അമേരിക്കയും ഏറ്റുമുട്ടൽ ആരംഭിച്ചതിന് പിന്നാലെ സമാധാന നീക്കങ്ങളുമായി ഖത്തർ. രാജ്യങ്ങൾക്കിടയിലുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തർ അറിയിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പിന്തുണ നൽകും. ഈ നിലപാട് ഇറാനെ അറിയിച്ചിട്ടുണ്ട്. ഹോർമൂസിൽ കപ്പൽ ആക്രമിച്ചതിൽ ഇറാൻ വിദേശകാര്യ മന്ത്രിയെ ഖത്തർ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ തകർക്കുന്ന പ്രവർത്തി പാടില്ലെന്ന് ഇറാനോട് ഖത്തർ ആവശ്യപ്പെട്ടു. അതിനിടെ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പുലർച്ചെ മുതൽ പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ - [നെസ്റ്റോ ഗ്രൂപ്പിന് ഗോ ഗ്രീൻ സുസ്ഥിരതാ അംഗീകാരം ലഭിച്ചു](https://editoreal.ae/nesto-group-receives-go-green-sustainability-recognition/) - ദുബായ്: ബിസിനസ് പ്രവർത്തനങ്ങൾ പേപ്പർ രഹിതമാക്കുന്നതിൽ മികച്ച പരിസ്ഥിതി സൗഹ്യദ നേട്ടം കൈവരിച്ചതിന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന് അംഗീകാരം. പ്രമുഖ ഐ.ടി കമ്പനിയായ ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് എൽ.എൽസി (Cube Innovators Technologies LLC) നൽകുന്ന ഈ വർഷത്തെ 'ഗോ ഗ്രീൻ സസ്റ്റൈനബിലിറ്റി' (Go Green Sustainability Recognition) പുരസ്കാരത്തിനാണ് നെസ്റ്റോ ഗ്രൂപ്പ് അർഹരായത്. പരമ്പരാഗതമായി പേപ്പറുകൾ ഉപയോഗിച്ച് നടത്തിയിരുന്ന കോർപറേറ്റ് ഓഫീസ് പ്രവർത്തനങ്ങൾ, അതീവ സുരക്ഷിതമായ ഡിജിറ്റൽ സംവിധാനത്തിലേക്ക് വിജയകരമായി മാറ്റിയതിനാണ് നെസ്റ്റോയ്ക്ക് നെസ്റ്റോ ഗ്രൂപ്പിന് ഗോ ഗ്രീൻ സുസ്ഥിരതാ അംഗീകാരം ലഭിച്ചു. Nesto Group Receives Go Green Sustainability Recognition - [വയനാട് തുരങ്കപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; നിരവധി പേ‍ർ മണ്ണിനടിയിൽ](https://editoreal.ae/landslide-in-meppadi/) - മേപ്പാടി: വയനാട് തുരങ്കപ്പാത നിർമ്മാണത്തിനിടെ വയനാട്ടിൽ മണ്ണിടിച്ചിൽ. മേപ്പാടി മീനാക്ഷിപുരത്തിന് അടുത്ത തുരങ്കപ്പാതയ്ക്ക് വേണ്ടി മല തുരക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. തുരങ്കത്തിനായി കുഴിച്ച് നീക്കിയ മണ്ണാണ് ഇടിഞ്ഞു വീണത് എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. തുരങ്ക നിർമ്മാണത്തിനായി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തൊഴിലാളികളുമായി എത്തിയ ബസ്സിന് മേലെ മണ്ണിടിഞ്ഞു വീണതായി വിവരമുണ്ട്. ബസ് മീനാക്ഷിപുരം പാലത്തിന് താഴേക്ക് മണ്ണിടിച്ചിലിലേക്ക് ഒഴുകിയെത്തി. അപകട സ്ഥലത്ത് നിന്നും 16 വയനാട് തുരങ്കപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; നിരവധി പേ‍ർ മണ്ണിനടിയിൽ - [അഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ](https://editoreal.ae/അഭിമന്യു-വധക്കേസ്-എസ്ഡ/) - കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവ‍ർത്തകൻ അഭിമന്യു കേസിൽ വിചാരണയക്ക് മുൻപ് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. എസ് ഡി പി ഐ പോപ്പുല‍ർ പ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായത്. പൊലീസ് ആരോപിച്ച കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. അഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ - [ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു, വിലാപയാത്ര ടെഹ്‌റാനിൽ പുരോഗമിക്കുന്നു](https://editoreal.ae/khameneis-funeral-procession-under-way-in-tehran/) - ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് രാവിലെ ഇറാൻ പ്രാദേശിക സമയം ആറു മണിയോടെ ഖമനേനിയുടേയും കുടുംബാംഗങ്ങളുടേയും മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്ര ഖബർസ്ഥാനിലേക്ക് പുറപ്പെട്ടു. കിലോമീറ്ററുകൾ നീളുന്ന ഈ യാത്ര വൈകിട്ടോടെ അവസാനിച്ച ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ ആരംഭിക്കുക. ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മത സമുച്ചയത്തിൽ രണ്ട് ദിവസം പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊണ്ടുപോകുന്നത്. തെരുവുകളിൽ ഉടനീളം ആയിരക്കണക്കിന് ആളുകളാണ് പരമോന്നത നേതാവിനും Khamenei’s funeral procession under way in Tehran - [വി​ദ്യാഭ്യാസ വി​ദ​ഗ്ദ്ധനും എഴുത്തുകാരനുമായ കെ.കെ അബ്ദുൾ ​ഗഫാ‍ർ അന്തരിച്ചു](https://editoreal.ae/kk-abdul-gaffar-passes-away/) - ​​ദുബായ്: പ്രമുഖ സാങ്കേതിക-വിദ്യാഭ്യാസ വിദഗ്ദ്ധനും, കൺസൾട്ടന്റ് എഞ്ചിനീയറും, എഴുത്തുകാരനുമായ പ്രൊഫ. കെ.കെ. അബ്ദുൾ ഗഫാർ അന്തരിച്ചു. ഇന്ത്യയിലും യുഎഇയിലുമായി പതിറ്റാണ്ടുകൾ നീണ്ട അക്കാദമിക് പ്രവർത്തനങ്ങൾക്കിടെ വിവിധ തലമുറകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് അബ്ദുൾ ഗഫാർ വഴികാട്ടിയായത്. യുഎഇയിലെ അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (മുമ്പ് ഗൾഫ് മെഡിക്കൽ കോളേജ്) സീനിയർ ഡയറക്ടറും കമ്മീഷനിംഗ് ലീഡുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലൊന്നിന്റെ സ്ഥാപനത്തിലും വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. സൗദി അരാംകോ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ വി​ദ്യാഭ്യാസ വി​ദ​ഗ്ദ്ധനും എഴുത്തുകാരനുമായ കെ.കെ അബ്ദുൾ ​ഗഫാ‍ർ അന്തരിച്ചു - [വടക്കേ അമേരിക്ക, യൂറോപ്പ് സർവ്വീുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ ](https://editoreal.ae/usa-europe/) - ദില്ലി: എണ്ണ വിലയിൽ ഇടിവുണ്ടായതിന് പിന്നാലെ വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്കുറച്ച് എയർഇന്ത്യ. ഈ റൂട്ടുകളിലെ ഇന്ധന സർ ചാർജ്ജ് കുറച്ചതോടെയാണ് ടിക്കറ്റ് നിരക്കിൽ കുറവ് വരുന്നത് എണ്ണവിലയിൽ ഇടിവ്, വടക്കേ അമേരിക്ക, യൂറോപ്പ് വിമാന സർവീസുകളുടെ ഇന്ധന സർചാർജ് എയർ ഇന്ത്യ കുറച്ചു പശ്ചിമേഷ്യ സംഘർഷത്തിനിടെ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഇന്ധന സർചാർജിന്റെ ഒരു ഭാഗം എയർ ഇന്ത്യ പിൻവലിച്ചു, ആഗോള എണ്ണവില സമീപ ആഴ്ചകളിൽ കുറഞ്ഞതിനെത്തുടർന്ന് വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, - [സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി; 10-ാം വാർഷികാഘോഷങ്ങൾക്കും തുടക്കം](https://editoreal.ae/asif-ali-to-become-the-brand-ambassador-of-startup-works/) - ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്സിൻ്റെ (Startup Works) പുതിയ ബ്രാൻഡ് അംബാസഡറായി മലയാള ചലച്ചിത്ര താരം ആസിഫ് അലിയെ പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ഔദ്യോഗിക ഒപ്പുവെപ്പ് ചടങ്ങും വാർത്താസമ്മേളനവും 2026 മെയ് 31-ന് ഉച്ചയ്ക്ക് 3 മണിക്ക് ദുബായിലെ ആസ്പിൻ കൊമേഴ്സ്യൽ ടവർ, ഷെയ്ഖ് സായിദ് റോഡിൽ നടക്കും. ചടങ്ങിൽ ആസിഫ് അലി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും സ്റ്റാർട്ടപ്പ് വർക്സുമായി കൈകോർക്കുന്നതിന്റെ പശ്ചാത്തലവും ഭാവി പദ്ധതികളും പങ്കുവെക്കുകയും ചെയ്യും.ഈ ചടങ്ങിലൂടെ - [99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകൾ, അതിവേഗം കുതിച്ച് കോമ്പസ് നൗ ആപ്പ്](https://editoreal.ae/compass-now-app-gain-momentum-in-ticket-booking-market/) - ₹99 രൂപയ്ക്ക് സിനിമാടിക്കറ്റുകൾ ലഭ്യമാക്കുന്ന കോമ്പസ് നൗ ആപ്പിന് ജനപിന്തുണയേറുന്നു. മലയാളി സ്റ്റാർട്ടാപ്പായ കോമ്പസ് നൗ പ്രവർത്തനം തുടങ്ങി ആദ്യത്തെ ആറുമാസത്തിനകം തന്നെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. GETSETGO എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഈ ഔട്ട്-ഓഫ്-ഹോം പ്ലാറ്റ്‌ഫോം 1,35,000+ ഡൗൺലോഡുകളും 85,000+ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 30,000-ത്തിലധികം സിനിമാ ടിക്കറ്റുകളും വിറ്റഴിച്ചു. കോമ്പാസ് നൗ വഴി ബുക്ക് ചെയ്യുന്ന ഓരോ നാല് ടിക്കറ്റുകളിൽ മൂന്നെണ്ണവും തിങ്കൾ മുതൽ വ്യാഴം വരെയുള്ള ഷോകൾക്കുള്ളതാണ്. പൊതുവേ സിനിമാ വ്യവസായത്തിലെ - [ഹണിറോസിനെ അപമാനിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ](https://editoreal.ae/ഹണിറോസിനെ-അപമാനിച്ച-സംഭവ/) - ചലച്ചിത്ര നടി ഹണി റോസിന് നേരെ പൊതുചടങ്ങിനിടെ അശ്ലീലകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖേദപ്രകടനം നടത്തി ബോബി ചെമ്മണ്ണൂർ. ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂർ നേരത്തെ അറസ്റ്റിലായി റിമാൻഡിലായിരുന്നു. ബോബി നടത്തിയ ദ്വയാ‍ർത്ഥ പ്രയോ​ഗത്തിൽ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുകയും പിന്നീട് പരാതിപ്പെടുകയുമായിരുന്നു. എൻ്റെ പ്രിയ സുഹൃത്തുക്കളെ, എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന ഒരു വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവ്വം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, എന്നാലാവും വിധം മറ്റുള്ളവരെ - [അതിശക്തമായ മഴ, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം](https://editoreal.ae/oranger-alert-in-several-districts/) - തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് അതിശക്തമായ മഴ, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം - [സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു](https://editoreal.ae/actor-director-k-bhagyaraj-passes-away/) - ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ actor director k Bhagyaraj passes away. സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു - [പ്രവാസികൾക്ക് സന്തോഷവാർത്ത, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്](https://editoreal.ae/പ്രവാസികൾക്ക്-സന്തോഷവാർ/) - ദുബായ്: വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നീ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുക. ഓഗസ്റ്റ് മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഗുവാഹത്തി-ദുബായ് സർവീസ് ഓഗസ്റ്റ് 4-നും, ഗുവാഹത്തി-അബുദാബി സർവീസ് ഓഗസ്റ്റ് 7-നും ആരംഭിക്കും. ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസം Additional Seats will be allotted to Malappuram and Palakkad . പ്രവാസികൾക്ക് സന്തോഷവാർത്ത, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ് - [അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി ചുമതലയേറ്റു](https://editoreal.ae/new-administration-committiee-al-ain-indian-social-center/) - അൽ ഐൻ: യു.എ.ഇയിലെ ഹരിതഭൂമിയായ അൽ ഐനിലെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിൽ സാമൂഹിക-സാംസ്കാരിക രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ (ISC) 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. 52-ാം വർഷത്തെ ഭരണസമിതിയുടെ ചുമതലകൾ കൈമാറുന്ന ചടങ്ങ് ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പുതിയ ഭരണസമിതിയിൽ മധു ഓമനക്കുട്ടൻ പ്രസിഡന്റായും, മുബാറക് മുസ്തഫ ജനറൽ സെക്രട്ടറിയായും, മുസ്തഫ വട്ടപ്പറമ്പിൽ ട്രഷററായും ചുമതലയേറ്റു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി ചുമതലയേറ്റു - [ലക്ഷത്തിന് താഴേക്ക് സ്വർണവില, ഇന്ന് മാത്രം കുറഞ്ഞത് 2040 രൂപ](https://editoreal.ae/gold-price-droped/) - തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 12,845 രൂപയും പവന് 1,02,760 രൂപയുമായി വില കുറഞ്ഞു. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് 25 ന് 1,16,880 രൂപയിൽ നിന്ന സ്വർണ വിലയാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്. ലക്ഷത്തിന് താഴേക്ക് സ്വർണവില, ഇന്ന് മാത്രം കുറഞ്ഞത് 2040 രൂപ - [വേനൽമഴയിൽ കുളിച്ച് യുഎഇ, പൊടിക്കാറ്റിൽ ജാഗ്രതാ നിർദേശം](https://editoreal.ae/വേനൽമഴയിൽ-കുളിച്ച്-യുഎഇ/) - രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ ഭാഗങ്ങളിൽ - ഇരുണ്ട മേഘങ്ങളും മഴയുള്ള കാലാവസ്ഥയും അനുഭവപ്പെടുന്നതിനാൽ, AE-യിൽ വേനൽക്കാല മഴ പെയ്യുന്നു. മരുഭൂമിയിലെ ചൂടിൽ നിന്ന് താമസക്കാർക്ക് ആവശ്യമായ ആശ്വാസം നൽകുന്ന മഴ നിവാസികൾക്ക് വളരെ സഹായകമാണെങ്കിലും, അടുത്ത രണ്ട് ദിവസങ്ങളിൽ അധികൃതർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജൂൺ 24 നും ജൂൺ 25 നും ഇടയിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചു. അൽ ഐൻ മേഖലയിൽ കനത്ത - [പത്മ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും ജസ്റ്റിസ് കെ.ടി തോമസും വെള്ളാപ്പള്ളിയും](https://editoreal.ae/mammootty-other-winners-from-kerala-received-padma-awards/) - ദില്ലി: മലയാളത്തിൻ്റെ മഹാനടന് പത്മശോഭ. നടൻ മമ്മൂട്ടിക്ക് രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് രാഷ്ട്രപതി ഭവനിൽ വച്ച് പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, സ്പീക്കർ ഓംപ്രകാശ് ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. മമ്മൂട്ടിയുടെ പത്നി സുലു, മക്കളായ ദുൽഖർ സൽമാൻ, സുറുമി എന്നിവരും രാഷ്ട്രപതി ഭവനിൽ സന്നിഹിതരായിരുന്നു. മലയാളിയായ പി.നാരായണനും (സാഹിത്യരം​ഗത്തെ സംഭാവനകളുടെ പേരിൽ ) ജസ്റ്റിസ് കെടിതോമസും (നീതിന്യായരം​ഗത്തെ സ്തുർഹ്യ സേവനം) പദ്മവിഭൂഷൺ പത്മ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും ജസ്റ്റിസ് കെ.ടി തോമസും വെള്ളാപ്പള്ളിയും - [ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവ്വീസുകൾ ഈ മാസം മുതൽ](https://editoreal.ae/ethihad-rail-to-start-passenger-service-from-june-30/) - അബുദാബി: കാത്തിരിപ്പിനൊടുവിൽ ഇത്തിഹാദ് റെയിലിൻ്റെ പാസഞ്ചർ സർവ്വീസുകൾ പ്രവർത്തനം ആരംഭിക്കുന്നു. ജൂൺ മുപ്പതിനാണ് ആദ്യത്തെ സർവ്വീസ്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ആ​ദ്യഘട്ട പാസഞ്ചർ ട്രെയിൻ സർവീസുകൾ. ഒരു മണിക്കൂർ 45 മിനിറ്റാണ് ഇത്രയും ദൂരം പിന്നിടാൻ ഇത്തിഹാദ് റെയിലിൽ വേണ്ടത്. ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ സെപ്റ്റംബർ 30 ന് തുറക്കും, തുടർന്ന് അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ 2026 ഡിസംബർ 30 ന് തുറക്കും. 2027 മാർച്ച് 30 ന് ഷാർജ സ്റ്റേഷനും തുറക്കുന്നതോടെ ആദ്യഘട്ടം ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവ്വീസുകൾ ഈ മാസം മുതൽ - [കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോർജ്ജ് കുര്യൻ, മന്ത്രിസഭാ പുനസംഘടന വൈകില്ല](https://editoreal.ae/george-kurian-resigned-from-union-cabinet/) - ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി. ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ 9നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. ഇക്കഴിഞ്ഞ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോർജ്ജ് കുര്യൻ, മന്ത്രിസഭാ പുനസംഘടന വൈകില്ല - [അയോധ്യ ഭൂമി ഇടപാടിലും ക്രമക്കേട്; വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടി](https://editoreal.ae/അയോധ്യ-ഭൂമി-ഇടപാടിലും-ക്/) - ദില്ലി: സംഭാവന തട്ടിപ്പിനൊപ്പം അയോധ്യക്ഷേത്രത്തിലെ ഭൂമി ഇടപാടുകളിലും ക്രമക്കേട് നടന്നതായി സംശയം. വിപണി വിലയിലും കൂടിയ തുകയ്ക്ക് ക്ഷേത്ര ട്രസ്റ്റ് സ്ഥലം വാങ്ങിക്കൂട്ടിയതായിട്ടുള്ള ആരോപണം പ്രത്യേക സംഘം അന്വേഷിക്കും. ഇതിനിടെ അയോ​ധ്യ ക്ഷേത്രത്തിലെ ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇന്ന് പരി​ഗണിക്കുന്നുണ്ട്. രാമക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ വിസ്തൃതി 70ല്‍ നിന്ന് 170 ഏക്കറായി കൂട്ടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയത്. മാര്‍ക്കറ്റ് വിലയുടെ 17 ഇരട്ടി allegation against ayodhya temple trust on the purchase of land. - [എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്](https://editoreal.ae/എൻഎസ്എസ്-ഡയറക്ടർ-ബോർഡിൽ/) - കോട്ടയം: എൻഎസ്എസ് നേതൃത്വത്തിൽ നിന്നും കെബി ​ഗണേഷ് കുമാർ പുറത്ത്. എന്‍എസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്നുമാണ് ​ഗണേഷ് കുമാറിനെ നീക്കിയത്. കാലാവധി കഴിഞ്ഞതിനാലാണ് ​ഗണേഷിനെ നീക്കിയത് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരാൻ നായരുടെെ വിശദീകരണമെങ്കിലും ​ഗണേഷ് ഒഴികെയുള്ള കാലാവധി കഴിഞ്ഞ അം​ഗങ്ങളെ ബോർഡിൽ നിലനിർത്തിയിട്ടുണ്ട്. അംഗത്വം പുതുക്കി നൽകണമെന്ന് ​ഗണേഷ് കുമാർ ആവശ്യപ്പെട്ടെങ്കിലും എൻഎസ്എസ് നേതൃത്വം അതിനു തയ്യാറായില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകുകയും ചെയ്തു.ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത് . KB Ganesh Kumar expelled From NSS Director Board - [വടക്കേ ഇന്ത്യയിലേക്ക് കടക്കാതെ കാലവ‍ർഷം, വരൾച്ചാ ഭീതിയിൽ രാജ്യം](https://editoreal.ae/monsoon-did-not-reach-mumbai-even-after-the-expected-date/) - തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ വരൾച്ചാ ഭീതിയിൽ രാജ്യം. സാധാരണ ജൂൺ ഒന്നിന് കേരളത്തിൽ എത്തുന്ന കാലവർഷം അവിടെ നിന്നും പതിയെ വടക്കോട്ട് നീങ്ങി രണ്ട് മാസം കൊണ്ട് രാജ്യത്ത് എല്ലായിടത്തും മഴ എത്തിക്കുകയാണ് പതിവ്. ഇക്കുറി മെയ് അവസാന വാരം എത്തും എന്നു കരുതിയ കാലവർഷം കേരളത്തിലെത്തിയതായി ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായത് ജൂൺ നാലിനാണ്. കേരളത്തിൽ എത്തുന്ന മൺസൂൺ മേഘങ്ങൾ പത്ത് ദിവസം കൊണ്ട് മുംബൈയിൽ എത്തുന്നതാണ് രീതിയെങ്കിൽ ഇതുവരെയും അവിടേക്ക് മഴ ലഭിച്ചിട്ടില്ല. ചരിത്രം പരിശോധിച്ചാൽ സാധാരണ കേരളത്തിൽ എത്തുന്ന മൺസൂൺ മേഘങ്ങൾ പത്ത് ദിവസം കൊണ്ട് മുംബൈയിൽ എത്തുന്നതാണ് രീതിയെങ്കിൽ ഇതുവരെയും അവിടേക്ക് മഴ ലഭിച്ചിട്ടില്ല. - [ബജറ്റിൽ സിനിമയ്ക്ക് പരി​ഗണന: മുഖ്യമന്ത്രിക്കും വിഷ്ണുനാഥിനും നന്ദി പറഞ്ഞ് പൃഥ്വിരാജ് ](https://editoreal.ae/ബജറ്റിൽ-സിനിമയ്ക്ക്-പരി/) - കൊച്ചി: യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പരി​ഗണനയിൽ നന്ദി അറിയിച്ചും മുഖ്യമന്ത്രി വിഡി സതീശനേയും സിനിമ മന്ത്രി പി.സി വിഷ്ണുനാഥിനേയും അഭിനന്ദിച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിൻ്റെ പേരിൽ ഫിലിം സിറ്റി നിർമ്മിക്കാനും സിനിമയെ വ്യവസായമാക്കാനും ആൻ്റി പൈറസി സെൽ രൂപീകരിക്കാനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ പൃഥ്വിരാജ് സ്വാ​ഗതം ചെയ്തു. പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ ബജറ്റിൽ സിനിമയ്ക്ക് പരി​ഗണന: മുഖ്യമന്ത്രിക്കും വിഷ്ണുനാഥിനും നന്ദി പറഞ്ഞ് പൃഥ്വിരാജ് - [കടലിലൂടെ വിസ്മയം തീർത്ത് സതീശൻ, പോർട്ട് സിറ്റിയാക്കി കേരളത്തെ മാറ്റും](https://editoreal.ae/kerala-budget-2026/) - തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്നതായിരുന്നു ഇപ്രാവശ്യത്തെ പ്രത്യേകത. മുഖ്യമന്ത്രി വിഡി സതീശൻ മുന്നോട്ട് വച്ച പുതുയു​ഗ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴി തുറക്കുന്ന തരത്തിലുള്ള വിപ്ലവകരമായ പദ്ധതികളാണ് പുതിയ ബജറ്റിൽ അവതരിപ്പിച്ചിരുന്നത്. തെര‍ഞ്ഞെടുപ്പിന് മുൻപേ തന്നെ സതീശൻ മുന്നോട്ട് വച്ച പോർട്ട് സിറ്റി ആശയത്തോട് യോജിക്കുന്ന തരത്തിലുള്ളതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി 'മിഷൻ സമുദ്ര' പദ്ധതി ബജറ്റിൽ കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി 'മിഷൻ സമുദ്ര' പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട് - [സൂര്യ- മമിത ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ സോം​ഗ് പ്രോമോ വീഡിയോ പുറത്ത്](https://editoreal.ae/surya-mamitha-movie-promo-song-is-out/) - സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" എന്ന ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അരുൺരാജ കാമരാജ് ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത ബൈജു നായികയായി സൂര്യ- മമിത ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ സോം​ഗ് പ്രോമോ വീഡിയോ പുറത്ത് - [രക്തദാന ദിനത്തിൽ നൂറിലേറെ പേ‍രുമായി BDK UAEയുടെ രക്തദാന ക്യാംപ്](https://editoreal.ae/bdk-uae-conducted-blood-donation-camp/) - ലോക രക്‌തദാന ദിനത്തിൽ Blood Donors Kerala UAE (BDK UAE) യുടെ നേതൃത്വത്തിൽ DHA ഹെഡ്ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച രക്തദാന-പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. 122 തവണ രക്തദാനം പൂർത്തിയാക്കി കേരള സർക്കാരിന്റെ ഈ വർഷത്തെ അംഗീകാരം നേടിയ BDK UAEയുടെ ഉണ്ണി പുന്നാരയെ ചടങ്ങിൽ പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ആദരിച്ചു. കൂടാതെ അൻപതിൽ അധികം തവണ രക്തദാനം നടത്തിയ രക്തദാതാക്കളെയും BDK UAE ആദരിക്കുകയുണ്ടായി. രക്തദാന ദിനത്തിൽ നൂറിലേറെ പേ‍രുമായി BDK UAEയുടെ രക്തദാന ക്യാംപ് - [ഹോർമുസ് കടന്ന ഇന്ധനടാങ്കർ ഗുജറാത്തിലെത്തി, ഇനി വരാനുള്ളത് 35 കപ്പലുകൾ](https://editoreal.ae/lng-tanker-disha-reached-india-crossing-hormuz-after-peace-deal/) - ടെഹ്റാൻ: സമാധാനകരാർ യഥാർത്ഥ്യമായതിന് പിന്നാലെ ഹോർമുസിൽ ചരക്കുനീക്കം പതിയെ സജീവമാകുന്നു. യുഎസ് സൈനിക ഉപരോധം പിൻവലിച്ചതിന് പിന്നാലെ കപ്പലുകൾ ഹോർമുസ് കടന്ന് ഒമാൻ കടലിലേക്ക് എത്തി തുടങ്ങി. ​ഇന്ത്യയിലേക്കുള്ള 35 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. ഇവയിൽ ഉൾപ്പെട്ട ദിഷ എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ​ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് കപ്പൽ എത്തുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടക്കംഹോർമുസ് കടന്ന ഇന്ധനടാങ്കർ ഗുജറാത്തിലെത്തി, ഇനി വരാനുള്ളത് 35 കപ്പലുകൾ - [ഇറാൻ - യുഎസ്എ സമാധാന കരാറിലെ വ്യവസ്ഥകൾ പുറത്ത്](https://editoreal.ae/iran-us-deal-conditions-are-out-now/) - വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാറിന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ യുഎസ് ചാനലായ സിഎൻഎൻ (ആണ് പുറത്തുവിട്ടത്. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ. തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ കരാറിൽ പറയുന്നുണ്ട്. ഔദ്യോഗികമായി പുറത്തുവിടാത്ത ഈ രേഖ ഒരു യുഎസ് ഉദ്യോഗസ്ഥനിൽ നിന്നാണ് ലഭിച്ചതെന്ന് Iran us deal conditions are out now . ഇറാൻ - യുഎസ്എ സമാധാന കരാറിലെ വ്യവസ്ഥകൾ പുറത്ത് - [എല്‍ നിനോ വരുന്നു, യുഎഇയില്‍ കടുത്ത ചൂടിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം](https://editoreal.ae/uae-may-experience-a-heavy-heat-wave-due-to-el-nino/) - ദുബായ്: പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന എല്‍ നിനോ പ്രതിഭാസം യുഎഇയിലെയും പ്രവാസ ലോകത്തെയും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.ജൂലൈ മുതല്‍ നവംബർ വരെ എല്‍ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതുമൂലം വരും ദിവസങ്ങളില്‍ യുഎഇയില്‍ ചൂടും ഈർപ്പവും കൂടുമെന്നാണ് വിലയിരുത്തല്‍. എന്താണ് 'എല്‍ നിനോ' പ്രതിഭാസം? ശാന്തസമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതലത്തില്‍ വെള്ളം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാകുമ്പോള്‍ രണ്ട് മുതല്‍ ഏഴ് വർഷം uae may experience a heavy heat wave due to el nino . എല്‍ നിനോ വരുന്നു, യുഎഇയില്‍ കടുത്ത ചൂടിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - [ഇറാൻ - യുഎസ് സമാധാന കരാറിൻ്റെ നിലനിൽപ്പിൽ ലെബനനിലെ ഇസ്രയേൽ ഇടപെടൽ നി‍ർണായകമെന്ന് ഇറാൻ](https://editoreal.ae/peace-deal-will-be-affected-if-israel-attack-lebanon-warns-iran-foreign-minister/) - ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന്, ലെബനനിലെ ഇസ്രായേലി ആക്രമണങ്ങൾ അടക്കം മേഖലയിലെ മുഴുവൻ സംഘർഷവും അവസാനിപ്പിക്കുക എന്നത് നി‍ർണായകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുക എന്നത് സമാധാന കരാറിലെ ഒരു നി‍ർണായക വ്യവസ്ഥയാണെന്നും ഇറാൻ സ‍‌ർക്കാരിൻ്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആദ്യ ദിവസം മുതൽ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ലെബനനിലെ യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ നമ്മൾ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു, എന്നാൽ - [ശബരിമല ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിറം മാറ്റം, അന്വേഷണം ആരംഭിച്ചു](https://editoreal.ae/ശബരിമല-ശ്രീകോവിലിൻ്റെ-മേ/) - ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ - [ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും](https://editoreal.ae/world-hopes-for-a-new-era-over-iran-us-peace-agreement/) - വാഷിങ്ടൺ : 107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്. ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ചയെന്ന് ഉറപ്പായി. ധാരണ നിലവിൽ വന്നത് ഇറാനും അമേരിക്കയും സ്ഥിരീകരിച്ചു. ഹോർമൂസ് തുറക്കാനുള്ള നടപടികൾ ഇരുപക്ഷവും ഉടനെ തുടങ്ങും. ആഗോള എണ്ണ, സ്വർണം വിലയിലും ഓഹരി വിപണികളിലും പ്രഖ്യാപനം വൻ ചലനമുണ്ടാക്കി. ഇറാനിലും ഇസ്രയേലിലും ധാരണയ്ക്ക് എതിരെ വികാരമുണ്ട്. ആദ്യം ഒമാൻ, പിന്നെ പാക്കിസ്ഥാൻ, പലവട്ടം ചർച്ചകൾ നടന്നിട്ടും സംഘർഷം തുടർന്നുകൊണ്ടേയിരിക്കെയാണ് ഖത്തര്‍ പ്രധാന റോളിൽ എത്തുന്നത്. ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും - [അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം](https://editoreal.ae/fresh-border-standoff-as-bangladesh-guards-refuse-to-take-in-own-citizens/) - ഗുവാഹത്തി: അസമിലെ മങ്കാച്ചാർ സെക്ടറിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷം തുടരുന്നു, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ആളില്ലാത്ത സ്ഥലത്ത് ഒമ്പത് ബംഗ്ലാദേശി പൗരന്മാർ കുടുങ്ങിക്കിടക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. അതിർത്തി രക്ഷാ സേന ബംഗ്ലാദേശ് (ബിജിബി) തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) ബിജിബിയും തമ്മിൽ ഒരു ഫ്ലാഗ് മീറ്റിംഗ് നടന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീണ്ടും യോ​ഗം ചേരുന്നുണ്ട്. മങ്കാച്ചറിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഞായറാഴ്ച മുതലാണ് സംഘർഷാവസ്ഥ അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം. Fresh Border Standoff As Bangladesh Guards Refuse To Take In Own Citizens - [ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം', നെതന്യാഹുവിനെതിരെ ട്രംപ്](https://editoreal.ae/trump-calls-netanyahu-very-difficult-guy/) - ന്യൂയോർക്ക്: യുദ്ധം തീ‍ർക്കാനുള്ള പ്രാഥമിക കരാറിൽ ഇറാനുമായി ധാരണയിലെത്തിയതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് ന്യൂയോ‍ർക്ക് ടൈംസുമായി സംസാരിക്കുമ്പോൾ ആണ് ട്രംപ് നെതന്യാഹുവിനെ രൂക്ഷമായി വിമർ‌ശിച്ചത്. നെതന്യാഹു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ്. ഇറാൻ്റെ പക്കൽ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നു. അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നത്. ഈ കരാർ സാധ്യമാക്കിയതിന് നെതന്യാഹു അമേരിക്കയോട് നെതന്യാഹു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ് - [സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ](https://editoreal.ae/us-iran-reach-peace-deal/) - ടെഹ്റാൻ അസാധാരണ അനിശ്ചിതാവസ്ഥകൾക്കും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ധാരണയായി. ഇക്കാര്യം അമേരിക്കയും ഇറാനും ച‍ർച്ചകൾക്ക് മധ്യസ്ഥ്യം വഹിച്ച പാകിസ്ഥാനും സ്ഥിരീകരിച്ചു. സമാധാന കരാറിലെ അന്തിമ നടപടികൾക്കായി ഖത്തറിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ഇറാനിലെത്തിയിട്ടുണ്ട്. ആണവായുധങ്ങൾ നി‍ർ‌മ്മിക്കാനുള്ള പദ്ധതികൾ ഇറാൻ ഉപേക്ഷിക്കും, ഇറാനെതിരെയുള്ള ഉപരോധങ്ങൾ അമേരിക്ക അവസാനിപ്പിക്കും, ​​ഹോർമുസ് മുനമ്പിലെ ഉപരോധം അമേരിക്കൻ, ഇറാൻ നാവികസേനകൾ അവസാനിപ്പിക്കും എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ എന്നാണ് സൂചന. ജൂൺ 19 വെള്ളിയാഴ്ച സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ - [ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി](https://editoreal.ae/yadu-appointed-as-temporary-driver-in-kerala-niyama-sabha-over-the-recommendation-of-chandy-oomen-mla/) - തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടായതിന് തുട‍ർന്ന് ജോലി നഷ്ടമായ കെഎസ്ആ‍ർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി. വിവാദങ്ങൾക്ക് പിന്നാലെ, യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകുകയും കെഎസ്ആർടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ യദു ഐഎൻടിയുസിയിൽ ചേർന്നിരുന്നു. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു. തുടർന്നാണ് നിയമനം നൽകിയത്. തിരുവനന്തപുരത്ത് റോഡിൽ Yadu appointed as temporary driver in Kerala niyama Sabha over the recommendation of Chandy oomen MLA . ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി - [ബ്രസീലിനെ വിറപ്പിക്കുമോ മൊറോക്കോ, അട്ടിമറി സ്വപ്നങ്ങളുമായി ആഫ്രിക്കൻ കരുത്തർ](https://editoreal.ae/brazil-vs-morocco-match-preview/) - 1970-ൽ പെലെ വിശ്വകിരീടമുയർത്തിയ ആദ്യ ലോകകപ്പിലാണ് മൊറോക്കോ അവരുടെ ലോകകപ്പ് പ്രവേശനം നടത്തിയത്. ലോകവേദിയിൽ പോയിന്റ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന അഭിമാനമായിരുന്നു മൊറോക്കോയ്ക്ക്, ബൾഗേറിയക്ക് എതിരായ സമനിലയ്ക്ക് അന്ന് ജയത്തിനോളം വലുപ്പമുണ്ടായിരുന്നു. അവിടെ നിന്നും തള‍ർന്നും തകർന്നും പോരാടിയും മുന്നോട്ട് കയറിയ മൊറോക്കോ കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനക്കാരായിട്ടാണ് കളം വിട്ടത്. അമേരിക്കയിലേക്ക് എത്തുന്ന ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ എൺപതിനായിരത്തിലധികം വരുന്ന കാണികൾ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ മൊറോക്കോയുടെ കളി കാണാനെത്തും. രണ്ട് പതിറ്റാണ്ടായി നഷ്ടപ്പെട്ട് Brazil vs Morocco match preview . ബ്രസീലിനെ വിറപ്പിക്കുമോ മൊറോക്കോ, അട്ടിമറി സ്വപ്നങ്ങളുമായി ആഫ്രിക്കൻ കരുത്തർ - [തൊപ്പിയും സംഘവും കുരുക്കിൽ, വിവാദ വീഡിയോകളിൽ അന്വേഷണം തുടങ്ങി പൊലീസ്](https://editoreal.ae/police-action-against-mrz-thoppi-gang/) - കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. - [കുവൈത്ത് വിമാനത്താവളം ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരെ സന്ദർശിച്ച് സ്ഥാനപതി](https://editoreal.ae/indian-envoy-visited-indian-citizens-injuried-in-kuwait-airport-attack/) - കുവൈത്ത് സിറ്റി: ജൂൺ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ സ്ഥാനപതി ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമായ സഹായങ്ങളും അവർക്ക് ഉറപ്പുനൽകി. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 13 ഇന്ത്യൻ പൗരന്മാരിൽ 9 പേർ സുഖം പ്രാപിച്ച് ഇതിനകം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. നിലവിൽ നാല് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ സ്ഥാനപതി ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമായ സഹായങ്ങളും അവർക്ക് ഉറപ്പുനൽകി - [നിപയിൽ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി](https://editoreal.ae/three-people-who-closely-involved-with-nipah-patient-tested-negative/) - കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കും. അതേസമയം, രോ​ഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കും - [ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ](https://editoreal.ae/ലോകകപ്പ്-രണ്ടാം-ദിനം-ഇന്/) - ഫിഫ ലോകകപ്പിൻ്റെ രണ്ടാം ദിനത്തിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. രണ്ടിലും ആതിഥേയ രാജ്യങ്ങൾ കളിക്കാൻ ഇറങ്ങുന്നു എന്നതാണ് പ്രത്യേകത. ഗ്രൂപ്പ് ബി, ഡി മത്സരങ്ങളാണ് ഇവ ഗ്രൂപ്പ് ബിയിൽ നിന്ന് സഹ-ആതിഥേയരായ കാനഡ ബോസ്നിയ ഹെർസഗോവിനയെ നേരിടും. മറുവശത്ത്, യുഎസ്എ അവരുടെ ഗ്രൂപ്പ് ഡി പോരാട്ടം ആരംഭിക്കുന്നത് പരാഗ്വേയ്‌ക്കെതിരെയാണ്. കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ആയിരിക്കും. അതേസമയം ഉദ്ഘാടന ദിനത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണ കൊറിയയും തമ്മിലുള്ള Fifa worldcup host nations canada and america have matches today. - [ലോകകപ്പിന് ആവേശതുടക്കം: ചുവപ്പണിഞ്ഞ് മെക്സിക്കോ vs ദക്ഷിണാഫ്രിക്ക പോരാട്ടം, ദക്ഷിണകൊറിയ്ക്ക് ജയം](https://editoreal.ae/mexico-vs-south-africa-clash-turns-red/) - മെക്സിക്കോസിറ്റി: ഫിഫ ഫുട്ബോൾ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആവേശം അണപൊട്ടിയതോടെ റെഡ് കാർഡ് കണ്ടവരും അനവധി. ആതിഥേയരായ മെക്സിക്കോ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയെങ്കിലും മൂന്ന് റെഡ‍് കാർഡുകളാണ് മത്സരത്തിൽ കണ്ടത്. ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ മാറി ഇതോടെ മത്സരശേഷം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അതേസമയം ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ​ഗോളില്ലാത്ത ആദ്യപകുതിക്ക് ശേഷം ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ദക്ഷിണകൊറിയ ചെക്കിയയെ പരാജയപ്പെടുത്തി. കളിക്കാരുടെ അച്ചടക്കമില്ലാത്ത പ്രകടനത്തിൻ്റെ പേരിലാണ് മെക്സിക്കോ - ​ദക്ഷിണാഫ്രിക്ക ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ​ഗോളില്ലാത്ത ആദ്യപകുതിക്ക് ശേഷം ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ദക്ഷിണകൊറിയ ചെക്കിയയെ പരാജയപ്പെടുത്തി. - [ടിക്ക് ടോക്ക് തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു](https://editoreal.ae/body-of-kannur-native-who-killed-in-sharjah-will-be-brought-to-kerala-today/) - ഷാർജ: കഴിഞ്ഞ ആഴ്ച ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ടിക്ക് ടോക്ക് തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു - [ബിജെപി നേതാവ് സു​ഗുണനെ വിയ്യൂരിലേക്ക് മാറ്റി: അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺ​ഗ്രസും](https://editoreal.ae/bjp-leader-sugunan-shifted-to-viyur-prison/) - തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം. ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്. സുഗതൻ കേസ് ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത് - [ഒമാനിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചു](https://editoreal.ae/3-indian-sailors-missing-after-us-strike-on-tanker-off-oman-confirmed-dead/) - മസ്കറ്റ്: ഒമാൻ ഉൾക്കടലിൽ വച്ച് ഒരു ടാങ്കറിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ഒമാനിൽ യുഎസ് സൈന്യം സെറ്റെബെല്ലോ എന്ന ടാങ്കർ കപ്പലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് നാവികരെ കാണാതായത്. തങ്ങളുടെ നിർദേശം അവഗണിച്ച് നീങ്ങിയ കപ്പലിന് നേരെ ആക്രമണം നടത്തിയതായി യു.എസ് നാവികസേന നേരത്തെ അറിയിച്ചിരുന്നു. ഇറാനിൽ നിന്നും എണ്ണ കൊണ്ടു പോകുന്ന ടാങ്കറാണിതെന്നാണ് യു.എസ് പറയുന്നത്. അതേസമയം ആക്രമണത്തോട് ഇന്ത്യ ഡൽഹിയിലെ യു.എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചു വരുത്തിയ ഇന്ത്യ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. - [ഇന്ത്യ സഖ്യ യോഗത്തില്‍ 25 പാര്‍ട്ടികള്‍, ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു](https://editoreal.ae/dmk-and-aam-admi-boycotted-indian-aliance-meeting/) - ദില്ലി: ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു എന്ന് മല്ലികാര്‍ജുന്‍ ഖർഗെ പറഞ്ഞു അഞ്ച് കാര്യങ്ങൾ യോഗം തീരുമാനം എടുത്തു. പരീക്ഷാ സമ്പ്രദായത്തിലെ അപാകത മൂലം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും തകർന്നു പിന്നാക്ക ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമം അധികവും നടക്കുന്നതെന്നും ഘർഗെ പറഞ്ഞു 1. വോട്ട് ചോരി ആോരപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് - [മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്? ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളെല്ലാം നീക്കി](https://editoreal.ae/reports-rise-about-suryakumar-yadav-leaving-mumbai-indians/) - മുംബൈ: ഇന്ത്യൻ ടീം നായകസ്ഥാനത്ത് നിന്നും ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട സൂര്യകുമാ‍ർ യാദവ് ഐപിഎല്ലിലെ തൻ്റെ ടീമായ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. സൂര്യകുമാറിൻ്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലുണ്ടായ ചില മാറ്റങ്ങളാണ് ഈ രീതിയിലൊരു അഭ്യൂഹത്തിന് കാരണമായത്. സൂര്യകുമാറിൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ അൺ ഫോളോ ചെയ്തതായി റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നാലെ ഫോളോ ചെയ്തു. എന്നാൽ നിലവിലെ ക്യാപ്റ്റൻ സൂര്യകുമാറിൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. - [കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യം ഓ‍ർഡിനറി ബസുകളിൽ, മുഖ്യമന്ത്രി- ഗതാഗത മന്ത്രി ചർച്ചയിൽ ധാരണ](https://editoreal.ae/free-women-tickets-will-be-allowed-only-in-ksrtc-ordinary-buses/) - തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ മുഖ്യവാഗ്ദാനമായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര നടപ്പാക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിട്ടാവും സൗജന്യയാത്ര നടപ്പാക്കുക. വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര തെരഞ്ഞെടുപ്പിലെ മുഖ്യവാഗ്ദാനമായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര നടപ്പാക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിട്ടാവും സൗജന്യയാത്ര നടപ്പാക്കുക. - [ചിരിയോർമകൾക്ക് നന്ദി: മലയാളിയുടെ സലീംകുമാർ വിട വാങ്ങി](https://editoreal.ae/actor-salim-kumar-passed-away/) - കൊച്ചി: ചിരിയോർമകളും തഗ്ഗ് ഡയലോഗുകളും ബാക്കിയാക്കി സലീം കുമാർ വിട വാങ്ങി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെ രാത്രി 10.43ഓടെയാണ് മരണം. 57 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ലിവർ സിറോസിസ് ബാധിതനായ സലീം കുമാർ നേരത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സലീംകുമാറിന് കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിന് പിന്നാലെ അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1969 ഒക്ടോബർ 9-ന് എറണാകുളം 1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായിട്ടാണ് സലിം കുമാറിൻ്റെ ജനനം. - [സസ്പെൻഷൻ പിൻവലിച്ച് മുഖ്യമന്ത്രി, പ്രശാന്തും അശോക് തിരികെ സ‍ർ‍വ്വീസിലേക്ക്](https://editoreal.ae/suspension-of-n-prashanth-and-b-ashok-lifted/) - തിരുവനന്തപുരം: ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി.അശോക്, എൻ.പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഇതിനുള്ള ഫയലിൽ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു. പിണറായി സർക്കാരിനോട് ഇടഞ്ഞ പ്രശാന്ത് രണ്ട് വർഷമായും ബി.അശോക് ഒന്നരമാസമായും സസ്പെൻഷനിലാണ്. മാധ്യമങ്ങളോട് സംസാരിച്ചു, സർക്കാരിനെതിരെ സംസാരിച്ചു, സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. എൻ പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. 9 സസ്പെൻഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമർശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചു, Suspension of N Prashanth and B Ashok lifted - [വാക്ക് പാലിച്ച് വിജയ്, തമിഴ്നാട്ടിലെ 717 ടാസ്മാക് ഔട്ട്ലറ്റുകൾ അടച്ചു](https://editoreal.ae/vijay-govt-closed-717-tasmac/) - ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു - [കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലും; സൗദിയിൽ 160 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ](https://editoreal.ae/160-saudi-govt-officials-arrested-in-bribe-cases/) - റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ഇക്കഴിഞ്ഞ മേയ് മാസത്തിൽ രാജ്യമുടനീളം നടത്തിയ വിപുലമായ പരിശോധനകളെത്തുടർന്ന് വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 160 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. ഹജ്ജ് സീസണിെൻറ ഭാഗമായി പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കുള്ള വിവിധ സേവന സൗകര്യങ്ങൾ നൽകുന്ന മേഖലകളിലുമായി പതിനയ്യായിരത്തോളം പ്രത്യേക പരിശോധനകളാണ് നസഹ നടത്തിയത്. ഇതിന് പുറമേ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 2,365 തരം പരിശോധനാ പര്യടനങ്ങളും അതോറിറ്റി പൂർത്തിയാക്കി. വ്യാപകമായ ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ - [സംസ്ഥാനത്ത് മഴ ശക്തം, വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം](https://editoreal.ae/സംസ്ഥാനത്ത്-മഴ-ശക്തം-വടക/) - തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലർട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണു. സംസ്ഥാനത്ത് മഴ ശക്തം, വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം - [പൊലീസ് സ്റ്റേഷനുകളിൽ സി.ഐ ഭരണം തിരിച്ചു വരുന്നു, SHO സംവിധാനം പൊളിച്ച് സർക്കാർ](https://editoreal.ae/udf-govt-to-revoke-sho-system-will-form-212-police-circles-in-kerala-police/) - തിരുവനന്തപുരം: പിണറായി സർക്കാർ നടപ്പാക്കിയ എസ്.എച്ച്.ഒ സംവിധാനം പൊളിച്ച് യുഡിഎഫ് സർക്കാർ. എസ്.എച്ച്.ഒ സംവിധാനം സംസ്ഥാനത്തെ 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം മതിയെന്നാണ് വിദഗ്ദ്ധസമിതി റിപ്പോർട്ട്. മറ്റു സ്റ്റേഷനുകൾ സർക്കിൾ പദവിയിലേക്ക് മാറ്റാനാണ് ശുപാർശ. 212 പൊലീസ് സർക്കിളുകൾ ഇതിനായി രൂപീകരിക്കും. സർക്കിളുകളിൽ രണ്ട് മുതൽ മൂന്ന് വരെ സ്റ്റേഷനുകളുണ്ടാവും എന്നാണ് കരുതുന്നത്. ഓരോ സ്റ്റേഷനിലേയും ക്രമസമാധാന അന്തരീക്ഷം, കേസുകളുടെ എണ്ണം എന്നിവയെല്ലാം പരിശോധിച്ചാവും സർക്കിൾ, എസ്.എച്ച്.ഒ സംവിധാനം നടപ്പിലാക്കുക. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ ഓരോ സ്റ്റേഷനിലേയും ക്രമസമാധാന അന്തരീക്ഷം, കേസുകളുടെ എണ്ണം എന്നിവയെല്ലാം പരിശോധിച്ചാവും സർക്കിൾ, എസ്.എച്ച്.ഒ സംവിധാനം നടപ്പിലാക്കുക - [പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് സിപിഐ, എൽഡിഎഫിൽ പ്രതിസന്ധി](https://editoreal.ae/rift-between-cpi-and-cpim-over-deputy-opposition-leader-post/) - തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. പദവിയുടെ കാര്യത്തിൽ പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ് - [വാഹനങ്ങളുടെ രൂപമാറ്റത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകി എംവിഡി](https://editoreal.ae/mvd-recommended-for-motor-vehicle-modification/) - തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനത്തിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ വാഹനങ്ങൾക്ക് അനുവദിക്കാവുന്ന മോഡിഫിക്കേഷൻ സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി മോട്ടോർ വാഹനവകുപ്പ്. ഉടമകൾക്ക് മുൻകൂർ അനുമതിയില്ലാതെ സ്വന്തം നിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ആർ.സി ബുക്കിൽ രേഖപ്പെടുത്തേണ്ട മോഡിഫിക്കേഷനുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വാഹനപരിഷ്കാരങ്ങൾക്കാണ് എവിഡി ശുപാർശ നൽകിയത്. അതേസമയം നിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്നവ തന്നെയാണ് എംവിഡിയുടെ ശുപാർശയിലുള്ളത് എന്ന പരാതി സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. അനുവദിക്കാവുന്ന മാറ്റങ്ങൾ * സീറ്റ് കവർ * ഫ്ലോർ മാറ്റ് * ഉടമകൾക്ക് മുൻകൂർ അനുമതിയില്ലാതെ സ്വന്തം നിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ആർ.സി ബുക്കിൽ രേഖപ്പെടുത്തേണ്ട മോഡിഫിക്കേഷനുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വാഹനപരിഷ്കാരങ്ങൾക്കാണ് എവിഡി ശുപാർശ നൽകിയത്. - [കേരളത്തിന് 5.07 ലക്ഷം കോടി കടം: വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ ചിലവുകൾക്ക്](https://editoreal.ae/severe-economic-problem-the-contents-of-the-white-paper-are-out/) - തിരുവനന്തപുരം: കേരളത്തിൻ്റെ സമ​ഗ്ര സാമ്പത്തിക ചിത്രം വെളിപ്പെടുത്തി കൊണ്ടുള്ള ധവ‍ളപത്രം മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ വച്ചു. ധവളപത്രത്തിലെ വിവരങ്ങൾ പ്രകാരം 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യത. ട്രഷറി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണെന്നും വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, വായ്പകളുടെ പലിശ എന്നിവയിലേക്കായി കേരളം തിരിച്ചടയ്ക്കുകയാണെന്നുമാണ് ധവളപത്രത്തിലെ കണ്ടെത്തൽ. വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം കേരളത്തിന് 5.07 ലക്ഷം കോടി കടം: വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ ചിലവുകൾക്ക് . Severe economic problem! The contents of the White Paper are out. - [ബഹ്റൈനിലെ ഇറാൻ ആക്രമണം; പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി](https://editoreal.ae/air-india-express-was-ready-to-take-off-at-bahrain-while-iran-attack-begins/) - കൊച്ചി: ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ബഹ്റൈനിൽ നിന്നുള്ള എയ‍ർഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കി. 122 യാത്രക്കാരെ കയറ്റിയ വിമാനം ടേക്ക് ഓഫിന് ഒരുങ്ങി നിൽക്കുന്നതിനിടെയാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതും പിന്നാലെ വിമാനത്താവളത്തിന് നേരെ ആക്രമണം ആരംഭിച്ചതും. ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. യുഎസ് ബേസ് ലക്ഷ്യമിട്ടും മറ്റു ബഹ്റൈൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. - [കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ്റെ മിസൈൽ - ഡ്രോൺ ആക്രമണം](https://editoreal.ae/iran-attack-kuwait-airport/) - കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഞെട്ടി ഗൾഫ് രാജ്യങ്ങൾ. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ഇറാൻ്റെ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. നിരവധി പേ‍ർക്ക് പരിക്കേറ്റതായും റിപ്പോ‍ർട്ടുകളുണ്ട്. ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കുള്ള വിമാന സ‍ർവ്വീസുകൾ നിർത്തിവചച്ചു. കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനമടക്കം വഴി തിരിച്ചു വിട്ടു. ആക്രമണത്തിൽ ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ഇറാൻ്റെ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. നിരവധി പേ‍ർക്ക് പരിക്കേറ്റതായും റിപ്പോ‍ർട്ടുകളുണ്ട്. - [ഡി.കെ മന്ത്രിസഭയിൽ രണ്ട് മലയാളികൾ, ഖാ‍ർ​ഗെയുടേയും സിദ്ധരാമയ്യയുടേയും മക്കളും മന്ത്രിമാരാവും](https://editoreal.ae/ഡി-കെ-മന്ത്രിസഭയിൽ-രണ്ട്/) - ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി കെയ്ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു എന്നതാണ് കേരളത്തിനും ഏറെ ശ്രദ്ധേയമായ വാർത്ത. പ്രമുഖ നേതാവ് കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ പ്രമുഖ നേതാവ് കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങൾ. - [ടിക്ക് ടോക്ക് വീഡിയോയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു](https://editoreal.ae/malayali-killed-in-sharjah-after-argument-over-tiktok-video/) - ഷാർജ: ടിക്ക്ടോക്ക് വീഡിയോകളെ ചൊല്ലി മലയാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശി ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷാർജയിലെ അൽ നഹ്ദയിലെ തെരുവിലുണ്ടായ അടിപിടിക്കിടെയാണ് ഇയാൾക്ക് കുത്തേറ്റത് എന്നാണ് വിവരം. സംഭവത്തിൽ ഷാ‍ർജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലൂടെ (TikTok) പരസ്പരം നടത്തിയ വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷമാണ് അൽനഹ്ദയിലെ ഇസ്മയിലിൻ്റെ താമസസ്ഥലത്ത് വച്ച് ഇരുവരും നേരിട്ടുള്ള അടിപിടിയുണ്ടായത്. ഏറ്റുമുട്ടലിനിടെ കൈയിലുള്ള മൂ‍ർച്ചയേറിയ ആയുധം കൊണ്ട് മലയാളി Malayali killed in Sharjah after argument over TikTok video. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലൂടെ (TikTok) പരസ്പരം നടത്തിയ വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷമാണ് അൽനഹ്ദയിലെ ഇസ്മയിലിൻ്റെ താമസസ്ഥലത്ത് വച്ച് ഇരുവരും നേരിട്ടുള്ള അടിപിടിയുണ്ടായത് - [വാടക വർധന തടഞ്ഞ് അബുദാബി ഭരണകൂടം](https://editoreal.ae/abu-dhabi-temporarily-freezes-rent-hike/) - അബുദാബി: യുദ്ധപ്രതിസന്ധിക്കിടയിൽ വാടക കരാറുകളിൽ നിരക്ക് വർധന മരവിപ്പിച്ച് അബുദാബി. അബുദാബി റിയാൽ എസ്റ്റേറ്റ് സെൻ്റർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. താമസം,വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ കെട്ടിട വാടക കരാറുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാവും വരെ നിലവിലെ നിരക്കിൽ മാത്രമേ പുതുക്കാനാവൂ. യുദ്ധഭീതിയിൽ വലയുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാവും. അബുദാബിയിലെ ചട്ടങ്ങൾ പ്രകാരം രണ്ട് മാസം മുൻപ് നോട്ടീസ് നൽകി ഉടമയ്ക്ക് അഞ്ച് ശതമാനം വരെ വർഷത്തിൽ വാടക കൂട്ടാൻ വാടക വർധന തടഞ്ഞ് അബുദാബി ഭരണകൂടം - [2025-ൽ ദുബായ് നിവാസികൾ ആ‍ർ.ടി.എയിൽ നടത്തിയത് 628 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ](https://editoreal.ae/2025-ൽ-ദുബായ്-നിവാസികൾ-ആർ-ടി-എ/) - ദുബായ്: 2025-ൽ ദുബായ് നിവാസികൾ 628 ദശലക്ഷം ആർ‌ടി‌എ ഇടപാടുകൾ ഡിജിറ്റലായി പൂർത്തിയാക്കിയെന്ന് കണക്കുകൾ. ഓൺലൈൻ ഗതാഗത, മൊബിലിറ്റി സേവനങ്ങളുടെ ഉപയോഗത്തിൽ അതോറിറ്റിക്കുണ്ടായ വള‍ർച്ചയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃത‍ർ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പൂർത്തിയാക്കിയ ഇടപാടുകൾ 13 ശതമാനം കൂടിയെന്നും ഡിജിറ്റൽ ചാനലുകൾ വഴിയുള്ള വരുമാനം 5.3 ബില്യൺ ദിർഹത്തിലെത്തിയതായും 20.6 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും അതോറിറ്റി പറഞ്ഞു. ആറ് ചാനലുകൾ വഴി ആർ‌ടി‌എ 105 ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം - [കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ](https://editoreal.ae/priyanka-mohan-elected-as-korean-tourism-honorary-ambassador/) - കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്. കൊറിയൻ സർക്കാരിനും കെ. ടി. ഒ. യ്ക്കും ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ - [സിൽവർ ലൈനിന് പകരമുള്ള അതിവേഗപ്പാത: ഇ.ശ്രീധരൻ ഇന്ന് മുഖ്യമന്ത്രിയെ കാണും ](https://editoreal.ae/vd-satheesan-to-meet-e-sreedharan-today-to-discuss-high-speed-rail-project/) - തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ യുഡഎഫ്. മെട്രോ മാൻ ഇ.ശ്രീധരൻ മുന്നോട്ട് വച്ച് അതിവേഗ റെയിൽപാത പദ്ധതിയുമായി യുഡിഎഫ് സഹകരിച്ചേക്കുമെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനെ കാണുന്നുണ്ട് ഈ കൂടിക്കാഴ്ചയിൽ അതിവേഗപ്പാത സംബന്ധിച്ച തീരുമാനമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗപ്പാതയ്ക്ക് വേണ്ടി ഇ.ശ്രീധരൻ സ്വന്തം നിലയിൽ പൊന്നാനിയിൽ ഓഫീസ് തുറക്കുകയും അതിവേഗ റെയിൽപാത പദ്ധതിയുമായി യുഡിഎഫ് സഹകരിച്ചേക്കുമെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും - [യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം ആർത്തവ അവധി](https://editoreal.ae/governers-policy-speech-announce-three-day-leave-for-school-students/) - തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിൻ്റെ മുന്നോട്ടുള്ള നയവും സമീപനവും വ്യക്തമാക്കി കൊണ്ട് ഗവർണർ സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം നടത്തി. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അടക്കം നിർണായക പ്രഖ്യാപനങ്ങളാണ് ഗവർണർ ഇന്ന് നടത്തിയത്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളില്ല. കേന്ദ്രസർക്കാരിൽ നിന്നും അർഹമായ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കും ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും. - [ഒമാന് നേരെ ഉപരോധ ഭീഷണിയുമായി അമേരിക്ക, ടോൾ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല](https://editoreal.ae/us-treasury-threatens-oman-with-sanctions-over-hormuz-strait/) - ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ ഭാവി നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും ചർച്ചകൾ തുടരുന്നതിനിടെ കടുത്ത പരാമർശങ്ങളുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് നേരെ കടുത്ത ഉപരോധ ഭീഷണിയാണ് അമേരിക്ക ഉന്നയിച്ചത്. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര പാതയാണെന്നും അവിടെ ടോൾ ഈടാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അതിനായി ശ്രമിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവുമെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഇറാന്റെ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായി ചേർന്ന് US Treasury threatens Oman with sanctions over Hormuz Strait. ഒമാന് നേരെ ഉപരോധ ഭീഷണിയുമായി അമേരിക്ക, ടോൾ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല - [ധ്യാനും പിഷാരടിയും അടങ്ങിയ സമിതി പരാതി തൻ്റെ പരാതി കേൾക്കണം, നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് അൻസിബ](https://editoreal.ae/amma-leadership-summons-ansiba-to-probe-her-complaint/) - കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം എന്നാണ് നോട്ടീസിൽ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ നടനും അമ്മ ഭാരവാഹിയുമായ ടിനി ടോമിനെതിരെയുള്ള അൻസബിയുടെ പരാതി പരിശോധിക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അൻസിബയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച ഇവരുടെ പരാതികൾ അമ്മ നേതൃത്വം Ansiba demands for a committiee which includes dhyan sreenivasan and ramesh pishorady to probe her complaints against amma leadership - [20 വ‍ർഷം ജയിൽവാസം, ഒടുവിൽ മരണമുനമ്പിൽ നിന്നും റഹീം ബക്രീദിന് വീട്ടിൽ](https://editoreal.ae/abdul-rahim-reached-his-home-on-bakrid-day/) - കോഴിക്കോട്: ലോകമലയാളികളുടെ നിശ്ചയദാർഢ്യത്തിന് ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. സൗദ്ദി ജയിലിൽ നിന്നും മോചിതനായ റഹീമിനെ ഇന്നലെ രാത്രിയോടെ ജയിൽ അധികൃത‍ർ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുട‍ർന്ന് പെർമനെൻ്റ് ബാൻ രേഖപ്പെടുത്തിയ ശേഷം സൗദ്ദി സമയം രാത്രി 11.50-നുള്ള റിയാദ് - കോഴിക്കോട് വിമാനത്തിൽ റഹീമിനെ കയറ്റിവിട്ടു. ഇന്ന് രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ റഹീമിനെ സ്വീകരിക്കാൻ പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ബലിപെരുന്നാൾ ദിനത്തിൽ മരണമുഖത്ത് നിന്നും തിരിച്ചെത്തിയ മകനെ സ്വീകരിക്കാൻ ഉമ്മ കാത്തിരുന്നു. 2006ലാണ് ഇന്ന് രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ റഹീമിനെ സ്വീകരിക്കാൻ പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു - [പെരുന്നാൾ കൂടാൻ അബ്ദുൽ റഹീം എത്തുമോ? പ്രാർത്ഥനകളോടെ വീട്ടുകാർ](https://editoreal.ae/family-expecting-saudi-prisoner-abdul-raheem-to-reach-home-by-bakrid-day/) - റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇരുപത് വർഷമായി റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. റഹീമിൻ്റെ എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. ബലി പെരുന്നാൾ ദിനമായ നാളെ റഹീം വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. റഹീമിനെ ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവിൽ ഇന്നലെ അധികൃതർ ഒപ്പിട്ടിരുന്നു. എക്സിറ്റ് വിസയും കിട്ടിയിട്ടുണ്ട്. ഇനി എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയായാൽ ജയിലിൽ നിന്നും അബ്ദുൽ റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ വച്ച് സൗദ്ദിയിലേക്ക് റഹീമിനെ ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവിൽ ഇന്നലെ അധികൃതർ ഒപ്പിട്ടിരുന്നു - [പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്, ഉദ്യോ​ഗസ്ഥരുടെ വാഹനം തകർത്ത് സിപിഎം പ്രവർത്തകർ](https://editoreal.ae/പിണറായിയുടെ-വീട്ടിലെ-ഇഡി/) - കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീടുകളിൽ ഇഡി റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ നിലവിൽ പിണറായി താമസിക്കുന്ന വീട്ടിലും മകൾ വീണയുടെ ഭർത്താവും സിപിഎം എംഎൽഎയുമായ പി.എ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും ഒരേസമയാണ് ഇഡി പരിശോധനയ്ക്ക എത്തിയത്. മൂന്നിടത്തും പരിശോധന പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങി. തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ കാറുകൾ സിപിഎം പ്രവർത്തകർ അടിച്ച് തകർത്തത് സംഘർഷത്തിന് തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ കാറുകൾ സിപിഎം പ്രവർത്തകർ അടിച്ച് തകർത്തത് സംഘർഷത്തിന് കാരണമായി. - [യു.എ.ഇ.സ്വദേശികൾക്ക് ആദരം; 25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതിയുമായി എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും](https://editoreal.ae/am-health-hub-and-areis-dental-clinic-collabs-for-a-massive-health-project/) - ദുബായ്: യു.എ.ഇ. സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം (2.5 മില്യണ്‍) മൂല്യമുള്ള ബൃഹത്തായ സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും. സഹിഷ്ണുതയുടെയും മാനവികതയുടെയും ആഗോള മാതൃകയായ യുഎഇയുടെ വളര്‍ച്ചയ്ക്ക് സ്വദേശി സമൂഹം നല്‍കുന്ന പിന്തുണയ്ക്കും കാരുണ്യത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഈ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശി പൗരന്മാര്‍ക്ക് 1,000 ദിര്‍ഹം വീതം മൂല്യമുള്ള വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് അഡ്വാന്‍സ്ഡ് ബയോളജിക്കല്‍ യു.എ.ഇ.സ്വദേശികൾക്ക് ആദരം; 25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതിയുമായി എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും - [പാകിസ്ഥാന് പുതിയ പണി: ഇസ്രയേലിനെ അംഗീകരണമെന്ന് ട്രംപ്](https://editoreal.ae/trump-asked-pakistan-to-accept-israel/) - ഇസ്ലാമാബാദ്: ഇറാൻ - യു.എസ് യുദ്ധം തീർക്കാൻ മധ്യസ്ഥ്യം വഹിക്കുന്ന പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിച്ച ശേഷം കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് വഴിയൊരുക്കുന്ന അബ്രഹാം ഉടമ്പടികളിൽ ചേരണമെന്ന് ട്രംപ് ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. പലസ്തീൻ വിഷയത്തെ വൈകാരികമായി സമീപിക്കുന്ന പാകിസ്ഥാൻ ജനതയ്ക്ക് ഒരു തരത്തിലും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അംഗീകരിക്കാനാവില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാൻ സർക്കാരിന് അമേരിക്കയെ പിണക്കാനും സാധിക്കില്ല. ഇതോടെ പുതിയൊരു കുടുക്കിലാണ് പലസ്തീൻ വിഷയത്തെ വൈകാരികമായി സമീപിക്കുന്ന പാകിസ്ഥാൻ ജനതയ്ക്ക് ഒരു തരത്തിലും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അംഗീകരിക്കാനാവില്ല - [ബലിപെരുന്നാൾ സമ്മാനം; യുഎഇയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളേറ്റെടുത്ത് ഭരണാധികാരികൾ](https://editoreal.ae/uae-president-ordered-to-release-prisoners-in-the-background-of-eid-al-adha/) - ദുബായ്: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തൽ- ശിക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാരുടെ മോചനത്തിന് പുറമെ, ശിക്ഷാകാലയളവിൽ ഇവരുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പിഴകളും അടച്ചുതീർക്കുമെന്നും യുഎഇ പ്രസിഡൻറ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തൽ- ശിക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. - [നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റം വരുന്നു; ഉയർന്ന പ്രായപരിധി വന്നേക്കും](https://editoreal.ae/nta-to-restructure-entire-neet-exam-pattern/) - ദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി. നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവിൽ നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട് - [ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ ശ്രമച്ചത് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ](https://editoreal.ae/senior-ips-officer-intervened-to-manipulate-alappuzha-police-atrocity-case/) - തിരുവനന്തപുരം: ആലപ്പുഴയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണവും അട്ടിമറിച്ചതിന് തെളിവ്. അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കുന്ന മൊഴി എസ്ഐടിക്ക് ലഭിച്ചു. ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പൊലീസുകാരുമാണ് എസ്ഐടിക്ക് മൊഴിനൽകിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കാൻ ഇടപെട്ടതെന്നാണ് മൊഴി. കേസ് ഡയറി ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം തിരുത്തിച്ചെന്നും മൊഴിയിൽ പറയുന്നു. തലസ്ഥാനത്ത് താമസിപ്പിച്ചാണ് സിഡി ഫയൽ തിരുത്തിയത്. എസ്ഐടി ഇത് പ്രത്യേക റിപ്പോർട്ടാക്കി ഡിജിപിക്ക് ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ ശ്രമച്ചത് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ - [അബ്ദുറഹീമിൻ്റെ എക്സിറ്റ് വിസ ഉടനെ ലഭിക്കും, പെരുന്നാളിന് മുൻപായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ സഹായസമിതി](https://editoreal.ae/abduraheem-will-receive-his-exit-visa-any-time-soon/) - റിയാദ്: സൗദ്ദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുറഹീമിൻ്റെ ജയിൽമോചനത്തിനുള്ള അവസാന നടപടികൾ പുരോ​ഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിനുള്ള അവസാന നടപടിയായ എക്സിറ്റ് വിസ എപ്പോൾ വേണമെങ്കിലും കിട്ടുമെന്നാണ് സഹായസമിതി പറയുന്നത്. എക്സിറ്റ് വിസ ലഭിച്ചാൽ പിന്നെ എത്രയും വേ​ഗം അബ്ദു റഹീമിനെ നാട്ടിലേക്ക് കയറ്റിവിടാം എന്ന വിശ്വാസത്തിലാണ് സഹായസമിതി ഭാരവാഹികൾ. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സൗദ്ദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിച്ചാൽ യാത്ര വൈകുമോ എക്സിറ്റ് വിസ ലഭിച്ചാൽ പിന്നെ എത്രയും വേ​ഗം അബ്ദു റഹീമിനെ നാട്ടിലേക്ക് കയറ്റിവിടാം എന്ന വിശ്വാസത്തിലാണ് സഹായസമിതി ഭാരവാഹികൾ. - [കെ റെയിൽ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റിയിട്ട ഭൂമി സ്വതന്ത്ര്യമായി](https://editoreal.ae/udf-govt-called-off-k-rail-project/) - തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കി വിഡി സതീശൻ സർക്കാർ. ഇതോടെ പദ്ധതി ഒദ്യോഗികമായി ഇല്ലാതെയായി. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കാൻ മന്ത്രിസഭായോഗം റവന്യൂ വകുപ്പിന് നിർദേശം നൽകി. ഇതോടൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കെ റെയിൽ സമരക്കേസുകളെല്ലാം റദ്ദാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെ റെയിൽ ഔദ്യോഗിക വിജ്ഞാപനം റദ്ദാക്കുന്നതോടെ കേരളമൊട്ടാകെ സ്ഥാപിച്ച മഞ്ഞക്കുറ്റികളും അപ്രസക്തമാകും. അലൈൻമെൻ്റിൽ വന്ന ഭൂമിയുടെ ക്രയവിക്രയത്തിനും ഇനി യാതൊരു തടസ്സമുണ്ടാകുമില്ല. അതേസമയം സിൽവർ ലൈനിന് ബദൽ പദ്ധതി വരുമെന്ന് മുഖ്യമന്ത്രി വിഡി ഇതോടൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കെ റെയിൽ സമരക്കേസുകളെല്ലാം റദ്ദാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. - [ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ](https://editoreal.ae/vd-satheesan-announced-as-kerala-cm/) - തിരുവനന്തപുരം: പതിനൊന്ന് നാൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. കോൺ​ഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ എഐസിസി കമ്മ്യൂണിക്കേഷൻ വിഭാ​ഗം മേധാവി ജയ്റാം രമേശാണ് മുഖ്യമന്ത്രിയായി സതീശനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് അഖിലേന്ത്യ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയുടെ വസതിയിൽ വച്ച് രാഹുലുമായി നടന്ന ചർച്ചയിൽ തന്നെ സതീശൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉറപ്പിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെ ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ - [മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന](https://editoreal.ae/aicc-picks-kc-in-cm-race/) - ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണു​ഗോപാലിന് മുൻതൂക്കം. കെ.സിയുടെ പേര് ഹൈക്കമാൻഡ് ഉറപ്പിച്ചതായാണ് സൂചന. രാഹുൽ ​ഗാന്ധിയുടെ ചോയിസ് കെ.സി വേണു​ഗോപാലാണെന്നും കേരളത്തിലെ പൊട്ടിത്തെറി ഭയന്നാണ് പ്രഖ്യാപനം വൈകുന്നതെന്നും ഇന്നലെ എൻഡിടിവി റിപ്പോ‍ർട്ട് ചെയ്തിരുന്നു. ശനിയാഴ്ച നേതാക്കളെ ഡൽഹിയിൽ വിളിച്ചു വരുത്തി നടത്തിയ ച‍ർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കമെങ്കിലും നാട്ടിൽ ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനം ആരംഭിച്ചതോടെ സ്ഥിതി ശാന്തമാക്കിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കൂടി പ്രഖ്യാപിച്ച് ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരങ്ങൾ. - [ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം](https://editoreal.ae/muslim-league-named-there-ministers-for-udf-cabinet/) - കോഴിക്കോട്: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ മുസ്ലീലീഗിൽ ധാരണ. നിലവിൽ നാല് പേരുകളിലാണ് ധാരണയായത്. അഞ്ചാം മന്ത്രിസ്ഥാനത്തിൽ യുഡിഎഫിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമതീരുമാനം. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി. എൻ.ഷംസുദ്ദീൻ എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്നത്. കെ.എം ഷാജി നിലവിൽ മലപ്പുറം വേങ്ങരയിൽ നിന്നുള്ള മന്ത്രിയാണെങ്കിലും കോഴിക്കോടിൻ്റെ ചുമതലയോടെയാവും മന്ത്രിസഭയിലേക്ക് എത്തുക. അഞ്ചാം മന്ത്രിസ്ഥാനം കിട്ടുന്ന പക്ഷം മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും ക്യാബിനറ്റിൽ എത്തും. അതേസമയം കാലങ്ങളായി മുസ്ലീംലീ​ഗ് യുഡിഎഫ് സർക്കാരുകളിൽ ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം - [സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ](https://editoreal.ae/muslim-league-supports-vd-satheesan-in-cm-race/) - തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ ഇടപെടൽ നടത്താൻ മുസ്ലീംലീഗ്. ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതാക്കൾക്കിടയിൽ ഉണ്ടായ ധാരണ. പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഡി സതീശൻ്റെ പ്രവർത്തനത്തിന് കൂടിയാണ് ജനം വോട്ട് ചെയ്തതെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം എന്നാണ് ലീഗ് എഐസിസി നിരീക്ഷകരോട് ആവശ്യപ്പെടുക. ലീ​ഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് . മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം എന്നാണ് ലീഗ് എഐസിസി നിരീക്ഷകരോട് ആവശ്യപ്പെടുക. - [ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ](https://editoreal.ae/conflict-in-aiadmk-over-supporting-vijay-2/) - ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിളർപ്പ് മുന്നിൽ കണ്ട് തമിഴ്നാട്ടിലെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (എഐഎഡിഎംകെ). തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട അണ്ണാ ഡിഎംകെയ്ക്ക് കിട്ടിയത് 47 സീറ്റുകളാണ്. ഈ 47 എംഎൽഎമാരിൽ മുപ്പതിലേറെ പേ‍ർ വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന നിലപാട് എടുത്തുവെന്നാണ് സൂചന. വിജയ്ക്കൊപ്പം ചേരാൻ താത്പര്യം കാണിക്കുന്ന എഐഎഡിഎംകെ രാജ്യസഭാ എംപി സി.വി ഷൺമുഖത്തെ കേന്ദ്രീകരിച്ചാണ് പാർട്ടിയിലെ വിമത നീക്കങ്ങൾ. ടിവികെ അനുഭാവം കാണിക്കുന്ന ഈ എംഎൽഎമാരെല്ലാം വിജയ്ക്കൊപ്പം ചേരാൻ താത്പര്യം കാണിക്കുന്ന എഐഎഡിഎംകെ രാജ്യസഭാ എംപി സി.വി ഷൺമുഖത്തെ കേന്ദ്രീകരിച്ചാണ് പാർട്ടിയിലെ വിമത നീക്കങ്ങൾ. - [പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ](https://editoreal.ae/kerala-election-2026-counting-day/) - തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അൽപസമയത്തിനകം അറിയാം. 8 മണിയോടെ സ്ട്രോം​ഗ് റൂം തുറന്ന ശേഷംആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥരെയാണ് തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇറക്കിയിരിക്കുന്നത്. 85+ സീറ്റുകൾ ഉറപ്പ് എന്ന ആത്മവിശ്വാസത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. അതേസമയം 80-ൽ താഴെ സീറ്റുകളുമായി കേവലഭൂരിപക്ഷം ഉറപ്പിക്കാം എന്നാണ് ഇടത് ക്യാംപിൻ്റെ പ്രതീക്ഷ. തരം​ഗമുണ്ടെങ്കിൽ നൂറ് സീറ്റുമായി അധികാരത്തിൽ തിരിച്ചെത്തുമെന്ന് യുഡ‍ിഎഫ് കണക്ക് കൂട്ടുന്നു. ഏത് മോശം സാഹചര്യത്തിലും 80-ന് താഴേക്ക് സീറ്റുകൾ അവർ ചിന്തിക്കുന്നില്ല. എക്സിറ്റ് പോളുകളെല്ലാം തരം​ഗമുണ്ടെങ്കിൽ നൂറ് സീറ്റുമായി അധികാരത്തിൽ തിരിച്ചെത്തുമെന്ന് യുഡ‍ിഎഫ് കണക്ക് കൂട്ടുന്നു. - [പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്](https://editoreal.ae/abc-cargo-special-eid-service/) - യുഎഇ: ഈദ് ആഘോഷങ്ങൾക്കായി ലോകം ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ആശ്വാസമായി ജിസിസിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോയുടെ പ്രത്യേക പെരുന്നാൾ സേവനങ്ങൾ. പെരുന്നാൾ സമ്മാനങ്ങളും മറ്റ് ആവശ്യസാധനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് വേഗത്തിലും സുരക്ഷിതമായും എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണയും എബിസി കാർഗോ ഒരുക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളോട് അനുബന്ധിച്ച് ഉയരുന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും, സേവനങ്ങളുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി എബിസി കാർഗോ മാനേജ്മെന്റ് അറിയിച്ചു. അതിവേഗവും സുരക്ഷിതവുമായ ഡെലിവറിക്കായി എല്ലാ ആധുനിക പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളോട് അനുബന്ധിച്ച് ഉയരുന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും, സേവനങ്ങളുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി എബിസി കാർഗോ മാനേജ്മെന്റ് അറിയിച്ചു. - [ഇന്ത്യ-യുഎഇ സെക്ടറിൽ ടിക്കറ്റിന് പൊന്നുംവില; ദുബായ് - കൊച്ചി ടിക്കറ്റിന് 4,114 ദിർഹം വരെ](https://editoreal.ae/ticket-rate-goes-high-in-india-uae-in-sector/) - പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യ - യുഎഇ സെക്ടറിലെ ഉയ‍ർന്ന ടിക്കറ്റ് നിരക്ക്. സാധാരണ നിലയിൽ തിരക്ക് കുറഞ്ഞു നിൽക്കുന്ന ഏപ്രിൽ സമയത്ത് സാധാരണയേക്കാൾ 30 മുതൽ 35 ശതമാനം വരെ നിരക്കുകൾ വരെ കൂടുതലാണെന്നാണ് ദുബായിലെ ട്രാവൽ ഏജൻസികൾ പറയുന്നത്. പരിമിതമായ സ‌ർവ്വീസുകളും കുതിച്ചുയർന്ന ഇന്ധനവിലയുമാണ് കൊള്ളനിരക്കിന് കാരണമാകുന്നത്. കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് സർവ്വകാല റെക്കോർഡ് തുകയാണ് ടിക്കറ്റുകൾക്ക് ചില എയ‍ർലൈനുകൾ നിലവിൽ ഈടാക്കുന്നത്. ലഭ്യമായ സീറ്റുകളേക്കാൾ ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സ്ഥിതിയും നിരക്ക് കുതിച്ചു - [മഴ ആശ്വാസമായി, വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി](https://editoreal.ae/rain-helped-to-reduce-energy-consumption/) - തിരുവനന്തപുരം: സംസ്ഥാനത്തെ പലയിടത്തും ഒറ്റപ്പെട്ട മഴ ശക്തമായതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ കുറവ്. ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മഴ പെയ്തതോടെ ചൂടിൽ കുറവുണ്ടായതാണ് വൈദ്യുതി ഉപഭോ​ഗം കുറയാൻ കാരണമായത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം. പത്ത് വർഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. - [വിഡി സതീശനെ പിന്തുണച്ച് മുസ്ലീം ലീ​ഗ്, സ‍ർവ്വേകളിലെ പിന്തുണ ജനവികാരത്തിന് തെളിവ്](https://editoreal.ae/muslim-league-backs-vd-satheesan-to-cm-post/) - മലപ്പുറം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ത‍‌ർക്കത്തിൽ പരസ്യമായി വിഡി സതീശനെ പിന്തുണച്ച് മുസ്ലീംലീ​ഗ്. യുഡിഎഫിന് വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച് ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രം​ഗത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പദത്തിലേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ലീ​ഗിന് വ്യക്തമായ നിലപാടുണ്ടെന്നും അത് ആ സമയത്ത് പറയുമെന്നുമായിരുന്നു നേരത്തെ ലീ​ഗിൻ്റെ നിലപാട്. എന്നാൽ കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് കടുക്കുകയും ഇന്നലെ പുറത്തു വന്ന ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ മുഖ്യമന്ത്രി പദത്തിലേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ലീ​ഗിന് വ്യക്തമായ നിലപാടുണ്ടെന്നും അത് ആ സമയത്ത് പറയുമെന്നുമായിരുന്നു നേരത്തെ ലീ​ഗിൻ്റെ നിലപാട് - [കേരളത്തിൽ യുഡിഎഫ് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ](https://editoreal.ae/exit-polls-predicts-udf-victory-in-kerala/) - തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അനുകൂല ഫലം പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകൾ. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആറ് മണിക്ക് അവസാനിച്ചതിന് പിന്നാലെയാണ് രാജ്യവ്യാപകമായി വിവിധ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും ചേർന്ന് നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. ഇതുവരെ പുറത്തു വന്ന ഏഴ് എക്സിറ്റ് പോളുകളും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്നാണ് പ്രവചിക്കുന്നത്. 2016-ലും 2021-ലും കേരളത്തിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ഇക്കുറി 78 മുതൽ 2016-ലും 2021-ലും കേരളത്തിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ഇക്കുറി 78 മുതൽ 90 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്നാണ് പ്രവചിക്കുന്നത് - [തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും, പാൽ വില കൂടും, പെട്രോൾ വിലയിലും ആശങ്ക](https://editoreal.ae/election-will-end-today/) - തിരുവനന്തപുരം: പശ്ചിമബം​ഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂ‍ർത്തിയാവും. മെയ് നാലിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുക എന്നതാണ് അടുത്ത നിർണായകഘട്ടം. മെയ് അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ചുമതലയേറ്റെടുക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം, ബം​ഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാവുന്നതോടെ ജനങ്ങൾക്ക് ആധിയേറ്റുന്ന ചില തീരുമാനങ്ങൾ ഉണ്ടായേക്കും എന്ന ആശങ്ക ശക്തമാണ്. ഇന്ധനവില കൂടുമോ എന്നതാണ് ഇതിൽ പ്രധാനം. പശ്ചിമേഷ്യൻ പശ്ചിമേഷ്യൻ സംഘ‍ർഷം രൂക്ഷമായതോടെ ആ​ഗോളതലത്തിൽ തന്നെ ഇന്ധന പ്രതിസന്ധി രൂക്ഷമായ ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇന്ധനവിലക്കയറ്റം രൂക്ഷമാണ് - [സംസ്ഥാനത്ത് പവർകട്ട് പ്രഖ്യാപിച്ചു: SMS വഴി അറിയിക്കും, 15 മുതൽ 30 മിനിറ്റ് വരെ നിയന്ത്രണം](https://editoreal.ae/kseb-declared-power-cut/) - തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണസമയം സംബന്ധിച്ച് സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാ​ഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. - [നാ​ഗഭീതിയിൽ കേരളം: ഇന്നലെ മാത്രം പാമ്പു കടിയേറ്റത് 23 പേർക്ക്](https://editoreal.ae/23-snake-bite-cases-reported-in-kerala-in-a-single-day/) - തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പു കടിയേറ്റ് ചികിത്സ തേടിയത് 23 പേർ. 23 പേർ പാമ്പു കടിയേറ്റ് ആംബുലൻസ് സഹായം തേടിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവരെയെല്ലാം ആംബുലൻസിൽ ആൻ്റിവെനമുള്ള ആശുപത്രികളിൽ എത്തിച്ചു. പാമ്പുകടിച്ചെന്ന സംശയവുമായി ഒൻപത് പേരും ആംബുലൻസ് സഹായം തേടി. ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. ആലപ്പുഴ, ചേർത്തല തണ്ണീർമുക്കം എന്നിവിടങ്ങളിൽ രണ്ട് പേർക്ക് ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു - [ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ](https://editoreal.ae/future-gate-indian-school-sharjah/) - ഷാർജ: ഫ്യൂച്ചർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ ഷാർജയിൽ ഔദ്യോ​ഗികമായി പ്രവർത്തനം ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഭാവി മുന്നിൽ കണ്ടുള്ള വിദ്യാഭ്യാസ മാതൃകയിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഒരു കൂട്ടം അധ്യാപകർ ചേർന്നാണ് സ്കൂളിന് തുടക്കമിട്ടിരിക്കുന്നത്. പതിവ് മാനേജ്മെന്റ് രീതികളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകർ തന്നെയാണ് സ്കൂളിന്റെ മാനേജ്മെന്റ് ചുമതലകൾ നിർവഹിക്കുന്നത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ആധുനികവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുമായ പഠനരീതികൾ ഉൾക്കൊള്ളുന്ന ക്യാമ്പസാണ് സ്കൂളിനായി ഒരുക്കിയിരിക്കുന്നത് - [വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും](https://editoreal.ae/heavy-polling-in-tamilnadu-assembly-polls/) - ചെന്നൈ: സൂപ്പർതാരം വിജയ്യുടെ വരവോടെ ആവശം നിറഞ്ഞ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇക്കുറി കനത്ത പോളിംഗ്. കഴിഞ്ഞ തവണ 4.61 കോടി പേർ വോട്ട് ചെയ്ത തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഇക്കുറി അഞ്ച് കോടിയാളുകളെങ്കിലും വോട്ട് ചെയ്തേക്കും എന്നാണ പ്രതീക്ഷിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകിട്ട് അഞ്ചരയോടെ തന്നെ 85 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ തവണ അറുപത് ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയ ചെന്നൈയിൽ വൈകിട്ട് മൂന്ന് മണിയോടെ 68 ശതമാനം പേരും വോട്ട് ചെയ്തു. വോട്ടെണ്ണൽ ദിനത്തിൽ പോളിംഗ് ബൂത്തിലെത്താൻ ലക്ഷണക്കിനാളുകളാണ് ഇന്നലെ തമിഴ്നാട്ടിൽ ഉടനീളം യാത്ര ചെയ്തത് - [ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി](https://editoreal.ae/saudi-arabia-executed-four-people/) - റിയാദ്: ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത നാല് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദ്ദി അറേബ്യൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്ത്രീയെ ബലാത്സം​ഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യെമൻ സ്വദേശിയുടേയും മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് എതോപ്യൻ പൗരൻമാരുടേയും ശിക്ഷയാണ് ചൊവ്വാഴ്ച മക്ക,അസീൽ പ്രവിശ്യകളിലായി നടപ്പിലാക്കിയത്. സൗദി അറേബ്യയിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യമൻ സ്വദേശിയുടെയും, മയക്കുമരുന്ന് കടത്താൻ മക്ക പ്രവിശ്യയിൽ യമൻ സ്വദേശിയായ മാജിദ് അബ്ദോ അഹമ്മദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് - [പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്](https://editoreal.ae/orange-alert-issued-for-kollam-and-palakkad-over-heat-wave/) - കൊല്ലം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 2024-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത മുൻനി‍ർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30 ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വർധിക്കുന്ന 2024-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത മുൻനി‍ർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. - [തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു](https://editoreal.ae/12-killed-after-huge-blast-at-fireworks-manufacturing-unit-in-thrissur/) - തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ട് വയലിൽ തൃശ്ശൂർ പൂരത്തിനായി സജ്ജമാക്കിയ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ. പരിക്കേറ്റവരിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആകെ പതിമൂന്ന് പേരാണ് പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. മരണപ്പെട്ടവരിൽ ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. വെടിക്കെട്ടിൻ്റെ ലൈസൻസിയായ മുണ്ടത്തിക്കോട്ട് സതീശൻ അടക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ പൂരക്കമ്മിറ്റിയിൽ ഉണ്ടായിരുന്ന ചിലരും അപകടത്തിൽപ്പെട്ടതായും ചിലരെ കാണാനില്ലെന്നുമുള്ള തരത്തിൽ വാർത്തകൾ വെടിക്കെട്ടിൻ്റെ ലൈസൻസിയായ മുണ്ടത്തിക്കോട്ട് സതീശൻ അടക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ പൂരക്കമ്മിറ്റിയിൽ ഉണ്ടായിരുന്ന ചിലരും അപകടത്തിൽപ്പെട്ടതായും ചിലരെ കാണാനില്ലെന്നുമുള്ള തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്. - [അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ](https://editoreal.ae/saudi-arabia-declare-strong-action-against-pilgrims-who-comes-for-hajj/) - റിയാദ്: ഔദ്യോ​ഗിക പെർമിറ്റില്ലാതെ ഹജ്ജിന് എത്തുന്നവ‍ർക്ക് എതിരെ കർശന ശിക്ഷാനടപടികൾ പ്രഖ്യാപിച്ച് സൗദ്ദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലുമായിരിക്കും ശിക്ഷ. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിവിധതരം വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്. ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ . Saudi Arabia Announce Strict Action Against People Who Comes for hajj with out Permit. - [ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും](https://editoreal.ae/huge-surge-in-global-airfare-after-iran-war/) - ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുട‍ർന്ന് ഇന്ധനവിലയിലുണ്ടായ കുതിപ്പിനെ തുടർന്ന് ആ​ഗോള വിമാനടിക്കറ്റ് നിരക്കുകൾ പത്ത് ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രക്കാരെയാണ് ഈ വിലവർധനവ് കൂടുതൽ ബാധിക്കുക. ​ജിസിസിയിലെ വിമാനക്കമ്പനികൾക്ക് അവരുടെ സാമ്പത്തിക ശേഷി വച്ച് ഒരു പരിധി വരെ ഈ പ്രതിസന്ധി നേരിടാൻ സാധിച്ചേക്കുമെന്നും 'ഓക്സ്ഫോർഡ് ഇക്കണോമിക്സ്' പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. പശ്ചിമേഷ്യൻ സംഘ‍ർഷത്തിന് പിന്നാലെ എല്ലാ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തുകയോ ഫ്യുവൽ സർ ചാർജ്ജ് കൂട്ടുകയോ ചെയ്തിട്ടുണ്ട്. യുദ്ധം രണ്ടാം മാസത്തിലേക്ക് പശ്ചിമേഷ്യൻ സംഘ‍ർഷത്തിന് പിന്നാലെ എല്ലാ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തുകയോ ഫ്യുവൽ സർ ചാർജ്ജ് കൂട്ടുകയോ ചെയ്തിട്ടുണ്ട് - [ഡോവൽ സൗദ്ദിയിൽ, ജയ്ശങ്കർ യുഎഇയിൽ, ​​ഹ‍ർദീപ് സിം​ഗ് പുരി ഖത്തറിൽ: ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രിമാർ](https://editoreal.ae/union-ministers-visiting-gcc/) - പശ്ചിമേഷ്യയിൽ പ്രതിസന്ധി വീണ്ടും മൂർച്ഛിക്കുന്നതിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൌദ്ദിയിലെത്തി. സൌദ്ദി അറേബ്യയുടെ ഊർജ്ജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി ഡോവൽ ചർച്ച നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ഊർജ്ജ വിതരണ പങ്കാളികളിലൊന്നാണ് സൌദി അറേബ്യ. ഊർജ്ജരംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സൌദി മാധ്യമമായ സൌദ്ദി ഗസ്റ്റ് റിപ്പോർട്ട് ചെയ്തു. റിയാദിൽ വച്ചു നടന്ന ചർച്ചയിൽ സഹമന്ത്രിയും മന്ത്രിതല കൌണ്സിൽ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസേദ് ഊർജ്ജരംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സൌദി മാധ്യമമായ സൌദ്ദി ഗസ്റ്റ് റിപ്പോർട്ട് ചെയ്തു - [സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത](https://editoreal.ae/kerala-may-get-isolated-rain-from-today/) - തിരുവനന്തപുരം: കൊടുംചൂടിൻ്റെ ദിവസങ്ങൾക്കൊടുവിൽ മഴ പ്രതീക്ഷയിൽ കേരളം. ഇന്നലെ വൈകിട്ട് എറണാകുളത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ചൂടിലും വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പവർ കട്ടോ ലോഡ് ഷെഡ്ഡിംഗോ വേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. മഴ കിട്ടാത്ത പക്ഷം പ്രതിസന്ധി രൂക്ഷമായേക്കും എന്നതിനാൽ ഈ ആഴ്ച പെയ്യുന്ന മഴ വളരെ നിർണായകമാണ്. വൈദ്യുതി ഉപയോഗം കൊടുംചൂടിൻ്റെ ദിവസങ്ങൾക്കൊടുവിൽ മഴ പ്രതീക്ഷയിൽ കേരളം. ഇന്നലെ വൈകിട്ട് എറണാകുളത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ചൂടിലും വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി - [അമേരിക്ക വാക്ക് പാലിച്ചില്ല, ഹോർമുസ് വീണ്ടും അടച്ച് ഇറാൻ](https://editoreal.ae/iran-closed-hormuz-strait/) - ടെഹ്റാൻ: ഇറാനിലേക്കുള്ള കപ്പലുകൾ ഉപരോധിക്കുന്ന അമേരിക്കൻ നടപടിക്ക് പിന്നാലെ ഇന്നലെ തുറന്ന സൂയസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ഇറാന്റെ തുറമുഖങ്ങളിലേക്കും പുറത്തേക്കും പോകുന്ന കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നതിലൂടെ വാഷിംഗ്ടൺ വാഗ്ദാനം ലംഘിച്ചുവെന്ന് ഇറാന്റെ സൈനിക കമാൻഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. "ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകൾക്കും അമേരിക്ക സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സ്ഥിതി കർശനമായി നിയന്ത്രിക്കപ്പെടും,"ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി. ലെബനനിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ യുദ്ധം നിർത്തിവച്ചതായി ഇറാന്റെ തുറമുഖങ്ങളിലേക്കും പുറത്തേക്കും പോകുന്ന കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നതിലൂടെ വാഷിംഗ്ടൺ വാഗ്ദാനം ലംഘിച്ചുവെന്ന് ഇറാന്റെ സൈനിക കമാൻഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു - [ഹോർമുസ് മുനമ്പ് തുറന്നതായി ഇറാൻ, അന്താരാഷ്ട്ര വിപണിയിൽ ആശ്വാസം](https://editoreal.ae/iran-opens-hormuz-for-all/) - ദുബായ്: ഇസ്രയേൽ - ലെബനൻ വെടിനിർത്തലിന് പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നതായി പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ഇറാൻ - യു.എസ്എ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ഈ ആക്രമണം അവസാനിപ്പിച്ചതോടെയാണ് ഇറാൻ ഹോർമുസ് തുറന്നതായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ തുടരുന്ന വരെയും എല്ലാ വാണിജ്യകപ്പലുകൾക്കും ഹോർമുസിലൂടെ കടന്നു പോകാം എന്നാണ് ഇറാൻ വിദേശകാര്യമന്ത്രി പറയുന്നത്. ഇറാൻ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ Iran opens Hormuz for all . ഇറാൻ - യു.എസ്എ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു - [പൊള്ളാച്ചി വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം: എട്ട് മലയാളികൾ മരിച്ചു](https://editoreal.ae/eight-keralites-killed-in-accident-in-valparai/) - പൊള്ളാച്ചി: ചാലക്കുടി - വാൽപ്പാറ ഹെയർപ്പിനിൽ ട്രാവലർ മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറത്ത് നിന്നുള്ള അധ്യാപകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നു. സ്കൂളിലെ പ്രധാനധ്യാപിക അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്. അധ്യാപകരെ കൂടാതെ സ്കൂളിലെ കുക്കും, സ്കൂൾ ബസ് ഡ്രൈവറും ഒരു അധ്യാപികയുടെ മകളും സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. മലപ്പുറത്ത് നിന്നും വിനോദയാത്രയ്ക്ക് മലപ്പുറത്ത് നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘം ചാലക്കുടി വഴി അതിരപ്പള്ളിയിൽ എത്തിയ ശേഷം അവിടെ നിന്നുമാണ് വാൽപ്പാറെ വഴി ഷോളയാർ ചെക്ക് പോസ്റ്റിലൂടെ പൊള്ളാച്ചിയിലേക്ക് വന്നത്. - [സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല](https://editoreal.ae/no-discrimination-guarantee-to-south-states-on-delimitation-says-pm-modi/) - ദില്ലി: രാജ്യത്തെ സ്ത്രീകളെ ഭരണത്തിൻ്റെ ഭാഗമാക്കാനുള്ള അവസരമാണ് വനിതാസംവരണമെന്നും അതിനുള്ള അവസരം കളയരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതസംവരണ ബിൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഈ ബിൽ മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഈ ബിൽ മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. - [കേരളത്തിൽ അൾട്രവയലറ്റ് വികരണം ഉയരുന്നു, ആറ് പ്രദേശങ്ങളിൽ ജാ​ഗ്രതാ നി‍ർദേശം](https://editoreal.ae/oranger-alerts-issued-in-kerala-following-heat-wave/) - തിരുവനന്തപുരം: കനത്ത ചൂടിന് പിന്നാലെ സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണം ശക്തമായതോടെ ജനങ്ങൾക്ക് ജാ​ഗ്രതാ നി‍ർദേശം നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് അതോറിറ്റി കനത്ത ചൂടിൽ ജാ​ഗ്രത പാലിക്കണമെന്ന് കാണിച്ച് ഓറ‍ഞ്ച് അല‍ർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൊല്ലം- കൊട്ടാരക്കര, പത്തനംതിട്ട - കോന്നി, ആലപ്പുഴ - ചെങ്ങന്നൂർ, കോട്ടയം - ചങ്ങനാശ്ശേരി, ഇടുക്കി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് അതോറിറ്റി കനത്ത ചൂടിൽ ജാ​ഗ്രത പാലിക്കണമെന്ന് കാണിച്ച് ഓറ‍ഞ്ച് അല‍ർട്ട് പുറപ്പെടുവിച്ചിട്ടുണ്ട് - [ലോക്‌സഭയിലെ അംഗസംഖ്യ 543 ൽ നിന്ന് 850 ആയി ഉയർത്തും, ബിൽ എംപിമാർക്ക് കൈമാറി സർക്കാർ](https://editoreal.ae/center-shares-women-reservation-bill-documents-with-mps/) - ദില്ലി: ലോക്സഭയിലെ അംഗസംഖ്യ 543 ൽ നിന്ന് 850 ആയി ഉയർത്താൻ നിർദേശിച്ച് കൊണ്ടുള്ള വനിതാ സംവരണ ബില്ലുമായി കേന്ദ്രസർക്കാർ. ബില്ലിൻ്റെ പകർപ്പ് എംപിമാർക്ക് കിട്ടി. ഇതോടെ രാജ്യത്തെ ലോക്സഭാ - നിയമസഭാ മണ്ഡല പുനർനിർണയത്തിനും വനിതാസംവരണത്തിനും ഒന്നിച്ച് വഴിയൊരുങ്ങുകയാണ്. കരട് ബിൽ എംപിമാരുമായി പങ്കിട്ടതായും പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ പ്രധാന ഭരണഘടനാ ഭേദഗതികൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായുമാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ പരിധി നിർണ്ണയം നടത്തുന്നതിനുമായി പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട് - [ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം, ഇന്നത്തെ വില ഇങ്ങനെ](https://editoreal.ae/gold-price-reached-this-month-high/) - തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഒരു ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 ഒരു ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത് - [വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും](https://editoreal.ae/pm-modi-call-for-the-implementation-of-women-reservation-bill/) - 2029 ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നും ഇതിനായി സഭയിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നെടുംതൂണ്ണാണ് സ്ത്രീകൾ. എല്ലാ മേഖലയിലും സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി മുതൽ ധനമന്ത്രി വരെ വിവിധ പദവകളിൽ സ്ത്രീകളുണ്ട്. സ്ത്രീശാക്തീകരണത്തിൻ്റെ ഉദാഹരണങ്ങളാണ് പഞ്ചായത്ത് രാജെന്നും ജൽജീവൻ മിഷൻ്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 26 ആഴ്ച വരെയാണ് ഇന്ത്യയിൽ നിലവിൽ മെറ്റേണിറ്റി ലീവ് നൽകുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇത് നൽകുന്നില്ലെന്നും വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത് - [തമിഴ്നാട്ടിൽ ചർച്ചയായ കണ്ണൻ രവി ചിത്രം ടി.എൻ 2026 ജിസിസിയിൽ പ്രദർശനത്തിന് എത്തി](https://editoreal.ae/tn-2026-released-in-gcc/) - തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ആക്ഷേപഹാസ്യ ചിത്രം ടി.എൻ (തങ്കനക്ഷത്രം) 2026 ​​ഗൾഫിലും പ്രദർശനത്തിന് എത്തി. സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. തമിഴക വെട്രി കഴകം നേതാവ് വിജയ്യയെ ആക്ഷേപിക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർ‌പ്പിക്കപ്പെട്ടത്. എന്നാൽ ചിത്രത്തിൻ്റെ റിലീസ് തടയാൻ കോടതി തയ്യാറായില്ല. View this post on Instagram A post shared by KANNAN RAVI GROUPS ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനല്ല സിനിമയെടുത്തതെന്നും തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചിത്രത്തിന്റെ നിർമാതാക്കളും ദുബായിലെ വ്യവസായിയുമായ കണ്ണൻ രവിയും ​സഹനിർമ്മാതാവായ മകൻ ദീപക് രവിയും പറഞ്ഞു. - [ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു, പോസ്റ്റ് മോർട്ടം ഇന്നു തന്നെ](https://editoreal.ae/body-sreenanda-retrived-from-valley/) - ചിക്കമഗളൂരു: ചിക്കമം​ഗളൂരുവിൽ കാണാതായ ശേഷം മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു. കാണാതായ സ്ഥലത്ത് നിന്നും 1500 അടി താഴെയായിട്ടാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തെർമൽ ഡ്രോൺ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്ക് നീണ്ട ശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകരും പൊലീസും മൃതദേഹം കിടന്ന സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് താഴേക്ക് എത്തിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. രാത്രി വൈകി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം. ശ്രീനന്ദയുടെ പിതാവ് സ്ഥലത്തുണ്ട്. ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു, പോസ്റ്റ്മോർട്ടം ഇന്നു തന്നെ - [ഇറാൻ സഹകരിച്ചാലും ഇല്ലെങ്കിലും, ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തിന് ഫീസ് അനുവദിക്കില്ലെന്ന് ട്രംപ്](https://editoreal.ae/will-not-allow-iran-to-impose-fee-in-suez-says-trump/) - വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തില്‍ സുപ്രധാനമായ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കുമെന്നുള്ള ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അനുവദിക്കില്ലെന്നും നടപടി നിർത്തിവെക്കുന്നതാണ് നല്ലതെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലത്തില്‍ എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതിന് ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. - [ആവേശപങ്കാളിത്തം: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്](https://editoreal.ae/kerala-election-2026-marks-record-voters-turn-out/) - തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ് ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ പോളിംഗ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും എന്ന് ഉറപ്പായിട്ടുണ്ട്. പോളിംഗ് സമയമായ ആറ് മണിക്ക് ശേഷവും സംസ്ഥാനത്തെ പകുതിയിലേറെ പോളിംഗ് ബൂത്തുകളിലും നൂറുകണക്കിന് ആളുകൾ ക്യൂവിൽ തുടരുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.10 ശതമാനം പോളിംഗാണ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.10 ശതമാനം പോളിംഗാണ്. - [വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വ്യോമപാത തുറന്ന് ബഹ്റൈൻ](https://editoreal.ae/bahrain-opened-airspace/) - മനാമ: അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടവേള നൽകി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വീണ്ടും വ്യോമപാത തുറന്ന് ബഹ്റൈൻ. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബഹ്റൈൻ്റെ നടപടി. നേരത്തെ സിറിയയും ഇറാഖും സമാനമായ രീതിയില് വ്യോമപാതകൾ തുറന്നിരുന്നു. മേഖലയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിലാണ് ബഹ്റൈൻ താത്കാലികമായി വ്യോമപാത അടച്ചിട്ടത്. സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി പാലിച്ച്‌ വ്യോമഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത - വാര്ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്റൈന് സിവില് വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബഹ്റൈൻ്റെ നടപടി. നേരത്തെ സിറിയയും ഇറാഖും സമാനമായ രീതിയില് വ്യോമപാതകൾ തുറന്നിരുന്നു - [ദുബായ് മുൻസിപ്പാലിറ്റിയുമായി കൈ കോർത്ത് ലുലു എക്സ്ചേഞ്ച്](https://editoreal.ae/lulu-exchange-will-receive-payments-for-dubai-munciplaity/) - ദുബായ്: ദുബായ് മുൻസിപ്പാലിറ്റിയുമായി സഹകരണ കരാർ ഒപ്പിട്ട് ലുലു എക്സ്ചേഞ്ച്. ലുലു എക്സ്ചേഞ്ചിന്റെ വിപുലമായ ബ്രാഞ്ച് നെറ്റ് വർക്കിലൂടെ ദുബായ് മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങൾക്കുള്ള പേയ്മെന്റുകൾ ലുലു എക്സ്ചേഞ്ച് വഴി ഇനി പൂർത്തിയാക്കാൻ സാധിക്കും. ദുബായ് മുനിസിപ്പാലിറ്റിയിലെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയ്യിദ് ഇസ്മാഈൽ അൽ ഹാഷിമിയും യുഎഇയിലെ ലുലു എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തമ്പി സുദർശനനുമാണ് കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരം, ഉപഭോക്താക്കൾക്ക് (വ്യക്തികൾക്കും കമ്പനികൾക്കും) ദുബായ് മുനിസിപ്പാലിറ്റി കരാർ പ്രകാരം, ഉപഭോക്താക്കൾക്ക് (വ്യക്തികൾക്കും കമ്പനികൾക്കും) ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്കും പിഴകൾക്കും പണമായോ ചെക്കോ ആയി സൗകര്യപ്രദമായി പണമടയ്ക്കുന്നതിന് നിയുക്ത ലുലു എക്സ്ചേഞ്ച് ബ്രാഞ്ചുകൾ സന്ദർശിക്കാം - [തീവ്രവോട്ടർ പരിഷ്കരണ ഇഫ്ക്ട്: കേരളം റെക്കോർഡ് പോളിംഗിലേക്ക്](https://editoreal.ae/huge-voters-turnout-in-kerala-election/) - തിരുവനന്തപുരം: തീവ്രവോട്ടർ പരിഷ്കരത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മിന്നുന്ന പോളിംഗ്. അനൗദ്യോ​ഗിക കണക്കുകൾ അനുസരിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ കേരളത്തിലെ പോളിം​ഗ് അൻപത് ശതമാനത്തിലേക്ക് എത്തി. 40 ശതമാനം പോളിം​ഗ് പിന്നിട്ടു എന്നാണ് ഔദ്യോ​ഗിക കണക്ക്. നിലവിലെ ട്രെൻഡ് തുടർന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിം​ഗ് ഇക്കുറി രേഖപ്പെടുത്തിയേക്കുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീ,ണർ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂപ്പിക്കുന്നത്. കനത്ത പോളിം​ഗ് ഏതു മുന്നണിക്ക് അനുകൂലമായി മാറും എന്നതിൽ രാഷ്ട്രീയ ഉപശാലകളിൽ ചർച്ചകൾ സജീവമാണ്. കനത്ത കനത്ത പോളിം​ഗ് ഏതു മുന്നണിക്ക് അനുകൂലമായി മാറും എന്നതിൽ രാഷ്ട്രീയ ഉപശാലകളിൽ ചർച്ചകൾ സജീവമാണ്. കനത്ത യുഡിഎഫ് തരം​ഗത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത് - [കേരത്തിൻ്റെ വിധിയെഴുതാൻ ജനം പോളിംഗ് ബൂത്തിലേക്ക്](https://editoreal.ae/kerala-to-polling-booth/) - കേരളം നാളെ പോളിങ് ബൂത്തിൽ എത്തും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ വോട്ടർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക വോട്ടർ ഐഡി കാർഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) നൽകുന്ന വോട്ടർ ഇൻഫർമേഷൻ വോട്ടർ ഐഡി കാർഡ് ഹാജരാക്കാൻ സാധിക്കാത്തവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 12 രേഖകൾ ഹാജരാക്കാം. - [ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം പിന്നെ വിധിയെഴുത്ത്](https://editoreal.ae/open-campaign-ends-in-kerala-today/) - തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അതിരാവിലെ മുതൽ സജീവമാണ്. ഡീൽ വിവാദങ്ങളും ശബരിമല സ്വർണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോൾ, കോൺഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എൽഡിഎഫ്. ഇരുമുന്നണികൾക്കും എതിരെ കേന്ദ്രസർക്കാറിന്റെ വികസനം ഉയർത്തിയാണ് എൻഡിഎ പ്രതിരോധം തീർക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാൽ ഡീൽ വിവാദങ്ങളും ശബരിമല സ്വർണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോൾ, കോൺഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എൽഡിഎഫ്. - [KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്](https://editoreal.ae/malabar-gold-to-support-kuwj-insurance-scheme/) - ദുബായ്: കേരള പത്ര പ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് KUWJ മിഡിൽ ഈസ്റ്റ് കമ്മിറ്റിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണാ പത്രം കൈമാറി . മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷണൽ ഹെഡ്ക്വാർട്ടർസ് ആയ ദുബായിലെ ഇന്റർനാഷണൽ ഹബിൽ നടന്ന ചടങ്ങിലാണ് ധാരണ പത്രം കൈമാറിയത്. ​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹമ്മദ് ചടങ്ങ് ഉത്ഘാടനം​ ചെയ്തു. യു എ ഇ യിലെ മാധ്യമപ്രവർത്തകർക്ക് ആരോഗ്യ KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് - [സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്](https://editoreal.ae/mk-muneer-home-on-news/) - കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെ എംഎൽഎയും പത്ത് വർഷത്തോളം മന്ത്രിയുമായിരുന്ന മുസ്ലീംലീ​ഗ് നേതാവ് എം.കെ മുനീറിൻ്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം. ഈ തെരഞ്ഞെടുപ്പോടെ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്നും കളമൊഴിഞ്ഞ മുനീറിൻ്റെ കോഴിക്കോട് നടക്കാവിലെ വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെയാണ് വീടിന് ജപ്തി നോട്ടീസ് കിട്ടിയത്. മുൻമുഖ്യമന്ത്രി സി എച്ച് മുഹമ്മദ്‌ കോയ പണിത നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീട് പിന്നീട് എം.കെ മുനീർ 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെയാണ് വീടിന് ജപ്തി നോട്ടീസ് കിട്ടിയത്. - [ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം](https://editoreal.ae/huge-fall-in-gold-price/) - തിരുവനന്തപുരം: സംസ്ഥാനത്തെ സ്വ‍‌ർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപ. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മാ‌ർച്ച്‌ 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വ‌ർണത്തിന്റെ വില. ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ വില മാറ്റമുണ്ടായില്ല. എന്നാൽ ഇന്ന് മാർച്ച് ഒന്നിന് 1.26 ലക്ഷം രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്. huge down fall in gold price - [ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി](https://editoreal.ae/saudi-warns-iran/) - റിയാദ്: ഇറാന് മുന്നറിയിപ്പുമായി സൗദ്ദി അറേബ്യ. സൗദ്ദിയിലേയും ഖത്തറിലേയും വാതക - എണ്ണ സംഭരണകേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഇറാൻ ഡ്രോൺ - മിസൈൽ ആക്രമണം ശക്തമായതോടെയാണ് സൗദ്ദി കടുത്ത മുന്നറിയിപ്പുമായി രം​ഗത്ത് എത്തിയത്. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്--ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ കാണിക്കുന്ന തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു - [മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത](https://editoreal.ae/abdul-rahman-randathani-to-join-hands-with-ldf/) - മലപ്പുറം: മുസ്ലീംലീ​ഗ് സ്ഥാനാ‍ർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തരെ സ്വന്തം ക്യാംപിലേക്ക് ചാടിക്കാൻ നീക്കവുമായി ഇടതുപക്ഷം. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അബ്ദുറഹ്മാൻ രണ്ടത്താണിയുമായി മലപ്പുറത്തെ സിപിഎം നേതാക്കൾ ആശയവിനിമയം ആരംഭിച്ചു. തിരൂരങ്ങാടി സീറ്റ് അവ‍ർ രണ്ടത്താണിക്ക് വാ​ഗ്ദാനം ചെയ്തുവെന്നാണ് വിവരം. ഇടതുപക്ഷത്ത് സിപിഐക്ക് അനുവദിച്ച സീറ്റാണ് തിരൂരങ്ങാടി. സിപിഐ സമ്മതിച്ചാൽ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം എന്നാണ് നിലവിലെ ധാരണ. ഇതിനു രണ്ടത്താണി സമ്മതമറിയിച്ചു എന്നാണ് വിവരം. എന്നാൽ ഇടതുമായി ച‌ർച്ച നടത്തിയ കാര്യം തിരൂരങ്ങാടി സീറ്റ് അവ‍ർ രണ്ടത്താണിക്ക് വാ​ഗ്ദാനം ചെയ്തുവെന്നാണ് വിവരം. ഇടതുപക്ഷത്ത് സിപിഐക്ക് അനുവദിച്ച സീറ്റാണ് തിരൂരങ്ങാടി. - [ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല](https://editoreal.ae/ഒടുവിൽ-55-സീറ്റിൽ-സ്ഥാനാർത/) - ദില്ലി: തർക്ക മണ്ഡലങ്ങൾ ഒഴിച്ച് 55 സീറ്റിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്. എംപിമാ‍ർ ആരും ആദ്യ പട്ടികയിൽ ഇല്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒരു സീറ്റിലും ആദ്യപട്ടികയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എംപിമാർ ആരും ആദ്യഘട്ട പട്ടികയിൽ ഇല്ല. കെ.സുധാകരനും അടൂർ പ്രകാശും ലക്ഷ്യമിട്ട കണ്ണൂർ, കോന്നി സീറ്റുകളും ആദ്യലിസ്റ്റിൽ വന്നിട്ടില്ല. എൽദോസ് കുന്നപ്പള്ളിയെ മാറ്റിയേക്കും എന്ന വാർത്തകൾക്കിടെ പെരുമ്പാവൂർ സീറ്റും പട്ടികയിൽ ഇല്ല. ബിജെപി വിട്ട് കോൺ​ഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പേരും പട്ടികയിൽ ബിജെപി വിട്ട് കോൺ​ഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പേരും പട്ടികയിൽ ഇല്ല. സന്ദീപിൻ്റെ പേര് പരി​ഗണിക്കപ്പെട്ട തവനൂരിൽ മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയിയും, പൊന്നാനിയിൽ നൗഷാദ് അലിയും പാലക്കാട് രമേശ് പിഷാരടിയും തൃശ്ശൂരിൽ രാജൻ പല്ലനും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടു. - [സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീ​ഗ്: കോഴിക്കോട് സൗത്തിൽ മുനീറിന് പകരം ഫൈസൽ ബാബു](https://editoreal.ae/indian-union-muslim-league-declared-candidates-for-25-seats/) - കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീഗ്. മുതിർന്ന നേതാവ് എം.കെ മുനീർ മത്സരംരഗത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിന് പകരം യൂത്ത് ലീഗ് ദേശീയ ഭാരവാഹി ഫൈസൽ ബാബു മത്സരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം സീറ്റിലേക്ക് മാറിയപ്പോൾ വേങ്ങരയിൽ കെ.എം ഷാജി മത്സരിക്കും. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മത്സരംരഗത്തില്ല. മത്സരിക്കേണ്ടതില്ലെന്നത് സലാമിൻ്റെ തീരുമാനമായിരുന്നുവെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. മുതിർന്ന നേതാവ് കെപിഎ മജീദും മത്സരരംഗത്തില്ല. പുനലൂർ, ചേലക്കര സീറ്റുകളിലെ പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് Indian Union Muslim League Declared Candidates for 25 Seats . സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീ​ഗ്: കോഴിക്കോട് സൗത്തിൽ മുനീറിന് പകരം ഫൈസൽ ബാബു - [കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ](https://editoreal.ae/saudi-opened-all-border-with-kuwait-for-easy-transportation-of-goods-and-people/) - കുവൈറ്റ് സിറ്റി: സംഘർഷ സാഹചര്യം തുടരുന്നതിനിടെ കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്നതിനുള്ള മാതൃകാപരമായ നീക്കമാണിതെന്ന് സൗദ്ദി അറേബ്യൻ സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. കുവൈത്ത് ഭരണകൂടത്തിൽ നിന്നും പ്രത്യേകിച്ച് അഭ്യർത്ഥന ഇല്ലാതെ സ്വമേധയായാണ് സൗദി ഭരണകൂടം കര അതിർത്തിയിലെ എല്ലാ റോഡുകളും തുറക്കാൻ തീരുമാനിച്ചത്.യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിർത്തിയിൽ മാത്രം 44 പാതകളാണ് സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നത്. ഈ പാതകൾ 24 മണിക്കൂറും കുവൈത്ത് ഭരണകൂടത്തിൽ നിന്നും പ്രത്യേകിച്ച് അഭ്യർത്ഥന ഇല്ലാതെ സ്വമേധയായാണ് സൗദി ഭരണകൂടം കര അതിർത്തിയിലെ എല്ലാ റോഡുകളും തുറക്കാൻ തീരുമാനിച്ചത് - [കേരള കോൺ​ഗ്രസിൽ തലമുറമാറ്റം: തൊടുപുഴയിൽ പി.ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്](https://editoreal.ae/pj-joseph-makes-way-for-his-son-apu-joseph/) - ഇടുക്കി: കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ തലമുറ മാറ്റം. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഇക്കുറി മത്സരരം​ഗത്തുണ്ടാകില്ലെന്നാണ് സൂചന. പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫായിരിക്കും തൊടുപുഴയിൽ സ്ഥാനാർത്ഥിയാക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെയുണ്ടാവും. കേരള കോൺ​ഗ്രസിൻ്റെ മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തി - മോൻസ് ജോസഫ്, ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി - വിനു ജോബ്, തിരുവല്ല - വർഗീസ് മാമൻ, കോതമംഗലം - ഷിബു തെക്കുമ്പുറം, കുട്ടനാട് - റെജി 1970-ലാണ് പിജെ ജോസഫ് ആദ്യമായി തൊടുപുഴയിൽ മത്സരിച്ചത്. - [ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം](https://editoreal.ae/jeddah-vayanakkoottam-organized-an-iftar-gathering/) - ജിദ്ദ: പ്രവാസലോകത്തെ വായനക്കാരെയും പുസ്തകപ്രേമികളെയും ഒന്നിപ്പിക്കുന്ന ജിദ്ദ വായനക്കൂട്ടം ഇഫ്താർ സം​ഗമം സംഘടിപ്പിച്ചു. സീസൺസ് റെസ്റ്റോറൻ്റിൽ വച്ചു നടന്ന ഇഫ്താർ സം​ഗമത്തിൽ ജിദ്ദ വായനക്കൂട്ടം അം​ഗങ്ങളും കുടുംബാം​ഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സീസൺസ് റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടർ സക്കീർ പുളിക്കൽ മുഖ്യാതിഥിയായിരുന്നു. ഇഫ്താർ സം​ഗമത്തിനിടെ വായനക്കൂട്ടം അംഗങ്ങളായ സാക്കിർ ഹുസൈൻ എടവണ്ണയുടെയും ലൈല ടീച്ചറുടെയും മുപ്പതാം വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന Jeddah vayanakkoottam organized an Iftar gathering - [ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും](https://editoreal.ae/indian-oil-to-get-safe-passage-through-hormuz-after-jaishankars-call-to-iran/) - ടെഹ്റാൻ: സംഘർഷഭരിതമായ ഹോർമിസ് കടലിടുക്കിൽ കുടുങ്ങി കിടന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ കടത്തി വിടാൻ അനുമതി നൽകി ഇറാൻ. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് നിയന്ത്രണത്തിൽ ഇളവ് നൽകാൻ ഇറാൻ തീരുമാനിച്ചത്. 'പരിമൾ', 'പുഷ്പ' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. യു.എസ്.എ., യൂറോപ്പ്, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ്. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ. - [കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു](https://editoreal.ae/wide-spread-rain-in-uae/) - അബുദാബി: അപ്രതീക്ഷിതമായി എത്തിയ മഴ കനത്ത ചൂടിൽ വലഞ്ഞ യുഎഇയിലെ ജനങ്ങൾക്ക് ആശ്വാസമായി. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിലെല്ലാം നല്ല മഴയാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു നിന്ന ചൂടിനും ആശ്വാസമായി. തണ്ണുപ്പുള്ള പ്രഭാതത്തിലേക്കാാണ് ഇന്ന് യുഎഇ നിവാസികൾ ഉണർന്നത്. മഴയ്‌ക്കൊപ്പം രാജ്യത്ത് താപനിലയും കുറഞ്ഞു. റാസൽഖൈമയിലെ ജെയ്‌സ് പർവതനിരയിൽ പുലർച്ചെ 12 മണിയോടെ താപനില 11.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മഴയുടെ മനോഹരമായ ദൃശ്യങ്ങൾ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്റ്റോം സെന്റർ . റാസൽഖൈമയിലെ ജെയ്‌സ് പർവതനിരയിൽ പുലർച്ചെ 12 മണിയോടെ താപനില 11.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു - [പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി](https://editoreal.ae/uae-destroys-8-missiles-intercepts-26-drones-on-march-10/) - അങ്കോള: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി. തുർക്കി വിദേശകാര്യമന്ത്രിയെ കൂടാതെ പ്രസിഡൻ്റ് എർദോ​ഗാനും ഇറാൻ സർക്കാരുമായി സമ്പർക്കത്തിലുണ്ട്. തുർക്കിയെ ലക്ഷ്യമാക്കി മിസൈലുകൾ വന്നതിൽ അവർ അതൃപ്തി അറിയിച്ചപ്പോൾ തുർക്കിയിലും അസർബൈജാനും നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നും ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നും ഇറാൻ ആരോപിച്ചു. ഇതേ തുടർന്ന് തുർക്കിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനും തുർക്കിയും സംയുക്തമായി അന്വേഷണം നടത്താൻ ധാരണയായി. പശ്ചിമേഷ്യൻ സംഘർഷം അതിവേ​ഗം അവസാനിപ്പിക്കണമെന്നും ഇറാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും തുർക്കി ആവശ്യപ്പെടുന്നുണ്ട്. സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് യുഎഇയിൽ ഇറാൻ്റെ ആക്രമണത്തിൽ എമിറാത്തി, പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശ് പൗരന്മാരായ 6 പേർ മരിച്ചു. - [പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും](https://editoreal.ae/air-india-and-air-india-express-increased-services-from-uae/) - ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സർവ്വീസുകളുമായി എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസ്സും. ഇന്ന് മാത്രം യുഎഇയിലേക്ക് 32 പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചത്. സൗദി അറേബ്യയുടെയും ഒമാൻറെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും. ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാർച്ച്‌ 10ന് ക്രമീകരിച്ചിരിക്കുന്നത്. ദുബായിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സർവീസ് നടത്തുക. എയർ ഇന്ത്യ ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാർച്ച്‌ 10ന് ക്രമീകരിച്ചിരിക്കുന്നത്. - [ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്](https://editoreal.ae/uae-president-had-a-telephone-conversation-with-donald-trump/) - ദുബായ്: ​ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്നതിനിടയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ചാണ് പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി​ഗതികളെ കുറിച്ച് ച‍ർച്ച നടത്തിയത്. യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇരുനേതാക്കൾക്കിടയിൽ ചർച്ചയായി. അതേസമയം, സൗദിയിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി ഇന്ന് കൊല്ലപ്പെട്ടു. ഇതോടെ ​ഗൾഫ് സംഘ‍ർഷത്തിൽ മരിച്ച യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇരുനേതാക്കൾക്കിടയിൽ ചർച്ചയായി. - [28,000 രൂപ വരെ ഉയരും; നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു](https://editoreal.ae/govt-issued-order-on-the-salary-hike-of-health-workers/) - തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടേയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതല്‍ 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ തൊഴില്‍ വകുപ്പ് കരട് വി‍ജ്ഞാപനം ഇറക്കി. അതേസമയം നിലവില്‍ നടത്തിയ പരിഷ്കരണം അംഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി. ഉയർന്ന തസ്തികയിലുള്ള നഴ്സുമാർക്ക് 33,080 വരെയാണ് അടിസ്ഥാന ശമ്പളം. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. അവരുടെ ശമ്ബളം നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. അവരുടെ ശമ്ബളം 23,560 രൂപ വരെയാണ്. - [ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ പ്രസിഡൻ്റ്](https://editoreal.ae/uae-president-visits-victims-of-recent-attacks-receiving-hospital-treatment/) - അബുദാബി: ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നേരിൽ കണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാനും സ്വന്തം കുടുംബങ്ങളിലേക്ക് സുരക്ഷിതരായി മടങ്ങാൻ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. പരിക്കേറ്റവരുമായും അവരുടെ കുടുംബങ്ങളുമായും അദ്ദേഹം സംസാരിച്ചു. യുഎഇ, സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഇവരുടെയെല്ലാം കുടുംബങ്ങൾ ഒപ്പമുണ്ടെന്ന് ഉറപ്പാക്കുകയും അവർക്ക് സുരക്ഷയും മറ്റു സൌകര്യങ്ങളും ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തിപരമായി ചോദിച്ച് ഉറപ്പാക്കി. എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാനും സ്വന്തം കുടുംബങ്ങളിലേക്ക് സുരക്ഷിതരായി മടങ്ങാൻ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. - [ഇന്ത്യയുടേയും ചൈനയുടേയും കപ്പലുകൾ
തടയില്ലെന്ന് ഇറാൻ](https://editoreal.ae/ships-of-india-can-pass-hormuz-says-iran/) - ദില്ലി: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണ, വാതക കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വെളിപ്പെടുത്തി ഇറാൻ. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്, ഇവരുടെ പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരുടെ കപ്പലുകൾക്കാണ് വിലക്കെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. പാശ്ചാത്യേതര രാജ്യങ്ങൾക്ക് ഇപ്പോഴും ഈ കടലിടുക്കിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ കഴിഞ്ഞേക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്കുള്ള നിരവധി എണ്ണ ടാങ്കറുകൾ ഹോർമൂസിന് സമീപം കുടുങ്ങിക്കിടക്കുകയാണ്‌. ഇറാന് ചുറ്റുമുള്ള അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്, ഇവരുടെ പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരുടെ കപ്പലുകൾക്കാണ് വിലക്കെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി - [​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്നു, സർവീസുകൾ കൂട്ടി വിമാനക്കമ്പനികൾ](https://editoreal.ae/various-airlines-increased-services-in-gulf-region/) - ദില്ലി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ ​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്ന നിലയിൽ. ഇറാൻ്റെ വ്യോമപാത ഇപ്പോഴും അടച്ചെങ്കിലും, ഒമാനിൽ വ്യോമ​ഗതാ​ഗതം സജീവമാണ്. ഇന്നും ഇന്നലെയുമായി യുഎഇയും കൂടുതൽ സ‍ർവ്വീസുകൾ ആരംഭിച്ചു. ദുബായിൽ നിന്നും റാസ് അൽ ഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തും. ഇത്തിഹാദ് എയർവേഴ്സ് കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം അടക്കം കൂടുതൽ ന​ഗരങ്ങളിലേക്ക് ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും. എമിറേറ്റ്സും ഫ്ളൈ നാസും, എയർ അറേബ്യയും സർവ്വീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. - [കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു](https://editoreal.ae/36-services-from-kochi-airport-got-cancelled-today/) - കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങള്‍. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങള്‍ സർവീസ് റദ്ദാക്കി.ദുബായിയുടെ അഞ്ചു വിമാനങ്ങള്‍ സർവീസ് തുടങ്ങി. ഗള്‍ഫ് മേഖലയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കി. ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടില്‍ സർവീസ് നടത്തി. മിഡില്‍ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി. ഒമാനിലേക്കുളള സർവ്വീസുകള്‍ പുനരാംരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത . ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടില്‍ സർവീസ് നടത്തി - [ഇറാൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി, നൂറോളം നാവികരെ കാണാതായി](https://editoreal.ae/an-iranian-warship-was-sunk-in-a-suspected-submarine-attack-in-srilankan-coast/) - കൊളംബോ: പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും നീണ്ട് ഇറാൻ സംഘർഷം. ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക ആക്രമിച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. അന്തർവാഹിനി ഉപയോഗിച്ചാണ് ഇറാൻ കപ്പൽ ആക്രമിച്ചത് എന്നാണ് വിവരം. ഏതാണ്ട് 180-ഓളം ഇറാൻ നാവികർ ആക്രമസമയം കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് ലങ്കൻ നേവി നൽകുന്ന വിവരം. ഇതിൽ 32 പേരെ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. നൂറോളം പേരെ കാണാതായിട്ടുണ്ടെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നാവികസേനയുടെ ഐ.ആർ.ഐ.എസ് ദേന എന്ന പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും നീണ്ട് ഇറാൻ സംഘർഷം. ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക ആക്രമിച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. - [അയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കുമെന്ന് ഇസ്രയേൽ](https://editoreal.ae/israel-said-they-will-eliminate-the-successor-of-ayatollah-ali-khamenei/) - ജറുസലേം: ഇസ്രയേൽ - യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആരെ തീരുമാനിച്ചാലും അവരെ വധിക്കുമെന്ന് ഇസ്രയേൽ. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാനിലെ ഉന്നത നേതൃത്വം ചർച്ചകൾ തുടരുന്നതിനിടെയാണ് ഇസ്രയേലിൻ്റെ ഭീഷണി. ഇറാന്‍റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പ്രഖ്യാപിച്ചു. ഓപ്പറേഷൻ 'റോറിംഗ് ലയൺ' എന്ന സൈനിക നീക്കത്തിന്‍റെ ഭാഗമായി പുതിയ ഇറാൻ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയും താനും - [നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്](https://editoreal.ae/airline-resume-minimum-level-service-from-gcc/) - ദില്ലി: പല വിമാനക്കമ്പനികളും ഭാഗീകമായി സർവ്വീസ് പുനരാരംഭിച്ചതോടെ ജിസിസിയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരും യാത്ര അനിശ്ചിതമായി നീണ്ടു പോകുന്നവരും നാട്ടിലേക്ക് എത്തി തുടങ്ങി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി. ഇറാനെ ഇസ്രയേലും അമേരിക്കയും ആക്രമിക്കുകയും പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം ആരംഭിക്കുകയും ചെയ്തതോടെ യാത്ര മുടങ്ങി കുടുങ്ങിലായ പ്രവാസികൾക്ക് അൽപം ആശ്വാസം. പല വിമാനക്കമ്പനികളും നിയന്ത്രിത രീതിയിൽ സർവ്വീസ് ആരംഭിച്ചതോടെ ആയിരത്തിലേറെ പേർക്ക് ഇന്ന് ഗൾഫിൽ നിന്നും പത്ത് സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങിയിട്ടുണ്ട്. ജിദ്ദയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ. - [യുദ്ധക്കെടുതി കേരളത്തിലും, വിമാനത്താവളത്തിലും അനുബന്ധ മേഖലകളിലും ക്ഷീണം](https://editoreal.ae/gulf-war-crisis-started-to-effect-kerala-economy/) - കരിപ്പൂ‍ർ: ഇറാൻ യുദ്ധത്തിൻ്റെ പ്രത്യാഘാതമെന്നോണം കേരളത്തിലെ സാമ്പത്തിക രംഗത്തും പലതരത്തിൽ തിരിച്ചടി തുടങ്ങിയെന്ന് വിലയിരുത്തൽ. കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക മേഖലയിലാണ് ആദ്യഘട്ട തിരിച്ചടി ഉണ്ടായിരിക്കുന്നത്. കയറ്റുമതി രംഗം നിശ്ചലമായതോടെ ആ രംഗത്തും അനുബന്ധ തൊഴിൽ എടുക്കുന്നവർക്കും വരുമാനം മുട്ടുന്ന നിലയാണ്. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ, കച്ചവടക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് തൊഴിലും വരുമാനവും കുത്തനെ ഇടിഞ്ഞു. പഴം-പച്ചക്കറി കയറ്റുമതി നിശ്ചലമായതോടെ ഒട്ടേറെ ആളുകൾക്ക് തൊഴിലില്ലാതായി. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ, കച്ചവടക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് തൊഴിലും വരുമാനവും കുത്തനെ ഇടിഞ്ഞു. - [പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍](https://editoreal.ae/india-to-buy-russian-oil/) - ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും (പ്രതിദിനം 25-27 ലക്ഷം ബാരല്‍) ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് അടുത്ത കാലത്തായി ഏഷ്യൻ സമുദ്രമേഖലയില്‍ ഇപ്പോള്‍ ലഭ്യമായ ഏകദേശം ഒരു കോടി ബാരലോളം വരുന്ന റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും - [നെതന്യാഹുവിൻ്റെ ഓഫീസിൽ ആക്രമണം നടത്തിയതായി ഇറാൻ](https://editoreal.ae/iran-claims-that-they-attacked-the-office-of-israel-pm-netanyahu/) - ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ. ഇറാൻ വിപ്ലവ സേനയായ ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രയേൽ ലക്ഷ്യമിട്ട് ആക്രമണത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. - [കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക്; നാളെ കൊച്ചിയിലെത്തും](https://editoreal.ae/8-indian-nationals-stranded-at-karachi-airport/) - തിരുവനന്തപുരം: കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തിക്കും എന്നാണ് നോർക്ക അറിയിക്കുന്നത്. ഇവർ അടക്കം എട്ട് ഇന്ത്യക്കാരാണ് കറാച്ചിയിൽ കുടുങ്ങിയത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന ഈ കുടുംബം. എയര്‍ അറേബ്യ വിമാനത്തിലായിരുന്നു. കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. - [വിശ്വാസികൾക്കൊപ്പം? ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്](https://editoreal.ae/dewasom-board-changed-their-stand-in-sabarimala-young-women-entry-case/) - തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് മാറ്റാൻ തിരുവിതാംകൂ‍ർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച 2019 ലെ ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും. ആചാരം സംരക്ഷിക്കണം എന്നാണ് ദേവസ്വം ബോ‍ർഡിൻ്റെ പുതിയ നിലപാട്. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് നിലപാട് മാറ്റം സ്ഥിരീകരിച്ച് കൊണ്ട് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് നിലപാട് മാറ്റം സ്ഥിരീകരിച്ച് കൊണ്ട് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു. - [ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്](https://editoreal.ae/3-expats-dead-as-uae-intercepts-165-ballistic-missiles/) - ദുബായ്: രണ്ട് ദിവസമായി തുടരുന്ന ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി യുഎഇ അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ പൗരൻമാരാണ് വ്യത്യസ്ത സംഭവങ്ങളിൽ മരണപ്പെട്ടത്. മിസൈൽ പ്രതിരോധ സംവിധാനം തക‍ർത്ത ഡ്രോണുകളുടേയും മിസൈലുകളുടേയും അവശിഷ്ടങ്ങൾ തക‍ർന്നു വീണ സംഭവത്തിൽ ആണ് ഇത്രയും പേ‍ർക്ക് അപകടം സംഭവിച്ചത്. സ്വദേശികളായ എമിറാത്തികളെ കൂടാതെ ഈജിപ്ഷ്യൻ, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ എന്നിവയുൾപ്പെടെ ഒന്നിലധികം 3 expats dead as UAE intercepts 165 ballistic missiles - [ഗൾഫിലെ ആക്രമണത്തോടെ ഇറാൻ ഒറ്റപ്പെട്ടെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ്](https://editoreal.ae/iran-attacks-missed-the-target-deepened-its-isolation-anwar-gargash/) - അബുദാബി: ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണം അവർക്ക് പറ്റിയ വലിയ പിഴവാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ എടുത്തുചാടി നടത്തിയ ഗൾഫ് ആക്രമണം അവരെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ തന്നെ ഒറ്റപ്പെടുത്തുന്ന ഒരവസ്ഥയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അയൽക്കാരോടല്ല ഇറാൻ യുദ്ധം ചെയ്യേണ്ടത്. പശ്ചിമേഷ്യയുടെ സമാധാനത്തിന് പ്രധാന വെല്ലുവിളി ഇറാനും അവരുടെ മിസൈൽ പദ്ധതിയുമാണെന്ന് വാദിക്കുന്നവർക്ക് ബലം നൽകുന്നതാണ് പുതിയ സംഭവങ്ങൾ. അവരുടെ വാദങ്ങൾ മുൻപില്ലാത്ത വിധം ചർച്ചയാവും. പശ്ചിമേഷ്യയുടെ സമാധാനത്തിന് പ്രധാന വെല്ലുവിളി ഇറാനും അവരുടെ മിസൈൽ പദ്ധതിയുമാണെന്ന് വാദിക്കുന്നവർക്ക് ബലം നൽകുന്നതാണ് പുതിയ സംഭവങ്ങൾ. അവരുടെ വാദങ്ങൾ മുൻപില്ലാത്ത വിധം ചർച്ചയാവും. - [ആക്രമണം അവസാനിപ്പിക്കണം, ഇറാന് പിന്തുണയുമായി റഷ്യ, പശ്ചിമേഷ്യയിൽ സമാധാനം വേണമെന്ന് ചൈന](https://editoreal.ae/russia-backs-iran/) - മോസ്കോ: ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കത്തെ ശക്തമായി അപലപിച്ച്‌ റഷ്യയും ചൈനയും. നയതന്ത്ര ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് സംഘർഷം നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ചർച്ചകള്‍ക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല, ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് റഷ്യ കുറ്റപ്പെടുത്തി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളുടെ നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. - [പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു, ഇറാൻ്റെ ഭരണനി‍ർവ്വ​ഹണം മൂന്നം​ഗ സമിതിക്ക്](https://editoreal.ae/three-member-committee-to-rule-iran-until-next-supreme-leader-get-elected/) - തെഹ്റാൻ: അമേരിക്ക - ഇസ്രായേൽ സംയുക്താക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻ്റെ ഭരണം മൂന്നം​ഗ സമിതിക്ക് കൈമാറി. ഇറാൻ പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഗാര്‍ഡിയന്‍ കൗണ്‍സിലിലെ നിയമജ്ഞരില്‍ ഒരാളുമാണ് സമിതി അംഗങ്ങള്‍. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയാവും ഈ സമിതി ഭരണചുമതല നിർവഹിക്കുക. 1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിച്ചിരുന്ന ആയത്തുല്ല അലി ഖമേനി രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്. 1979ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം ഇറാന്റെ 1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിച്ചിരുന്ന ആയത്തുല്ല അലി ഖമേനി രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്. - [അബുദാബി, ദുബായ് വിമാനത്താവളങ്ങൾ ആക്രമിച്ച് ഇറാൻ, ഖത്തറിലും ആക്രമണം തുടരുന്നു](https://editoreal.ae/iran-attack-in-dubai-and-abudhabi-airports/) - ദുബായ്: ഗൾഫിൽ മിസൈൽ - ഡ്രോൺ ആക്രമണം തുട‍ർന്ന് ഇറാൻ. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഇറാൻ്റെ ആക്രമണം ഉണ്ടായെങ്കിലും സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് അധികൃത‍ർ അറിയിച്ചു. ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയതായും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അബുദാബി സയ്യീദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. - [ഖമനേയി അടക്കം ഇറാനിലെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടു, കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാൻ](https://editoreal.ae/iran-confirms-khamenei-killed-in-us-israel-strikes/) - തെഹ്റാൻ: ഇസ്രയേൽ- അമേരിക്ക ആക്രമണത്തിൽ ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിയെ കൂടാതെ അദ്ദേഹത്തിൻ്റെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ശനിയാഴ്ച പുല‍ർച്ചെ ഖമനേനിയുടെ കൊട്ടാരവും ഓഫീസും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻറും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുശേഷമാണ് ഇറാൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിൻറെയും സൈനിക ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻറും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുശേഷമാണ് ഇറാൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത് - [അബു​ദാബിയിൽ കൊല്ലപ്പെട്ടത് പാക് പൗരൻ, യുഎഇയിലേക്ക് വീണ്ടും മിസൈൽ അയച്ച് ഇറാൻ](https://editoreal.ae/uae-offers-condolences-to-family-of-pakistani-who-died-amid-iranian-attacks/) - അബുദാബി: ഇറാൻ്റെ മിസൈൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരൻ്റെ കുടുംബത്തെ അനുശോചനം അറിയിച്ച് യുഎഇ സ‍ർക്കാർ. ഇറാൻ്റെ ബാലിസ്റ്റിക് ആക്രമണം മിസൈൽ പ്രതിരോധ സംവിധാനം വഴി യുഎഇ തടഞ്ഞിരുന്നു. ഇങ്ങനെ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടം കെട്ടിട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിലാണ് അബുദാബിയിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ ഫലമായി മരണമടഞ്ഞ പാകിസ്ഥാൻ പൗരന്റെ കുടുംബത്തിനും ബന്ധുക്കൾക്കും യുഎഇ ആത്മാർത്ഥമായ അനുശോചനവും അഗാധമായ സഹതാപവും അറിയിക്കുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരുടെ ജീവനേയും സ്വത്തിനേയും ലക്ഷ്യം വയ്ക്കുന്നത് നിയമപരവും ആക്രമണങ്ങളുടെ ഫലമായി മരണമടഞ്ഞ പാകിസ്ഥാൻ പൗരന്റെ കുടുംബത്തിനും ബന്ധുക്കൾക്കും യുഎഇ ആത്മാർത്ഥമായ അനുശോചനവും അഗാധമായ സഹതാപവും അറിയിക്കുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. - [യുഎഇ പ്രസിഡൻ്റുമായും ഖത്ത‍ർ അമീറുമായും സംസാരിച്ച് സൗദ്ദി കിരീടാവകാശി](https://editoreal.ae/saudi-crown-prince-talked-to-uae-president-and-qatar-emir/) - റിയാദ്: ഇറാൻ സംഘർഷത്തിന് പിന്നാലെ യുഎഇ, ഖത്തർ രാഷ്ട്രത്തലവൻമാരുമായി സൗദ്ദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഫോണിൽ സംസാരിച്ചു. ഖത്തർ അമീറുമായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആശയവിനിമയം നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ​ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സഹോദരരാഷ്ട്രങ്ങളിൽ നടന്ന ഇറാൻ ആക്രമണവും ച‌ർച്ചയായെന്ന് വാർത്താ യുഎഇയിൽ നടന്ന അക്രമങ്ങളെ അപലപിച്ച സൗദ്ദി കിരീടാവകാശി യുഎഇയ്ക്ക് പൂ‍ർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായി പറഞ്ഞു. - [താറുമാറായി വ്യോമഗതാഗതം, ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ](https://editoreal.ae/all-airlines-halted-service-in-gcc-sector/) - ദുബായ്: ഇറാനിലെ ആക്രമണവും തിരിച്ചടിയും കാരണം പശ്ചിമേഷ്യയിലെ വ്യോമഗതാഗതമാകെ താളെ തെറ്റി. ഇന്നു രാവിലെ ഇറാനിൽ ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ ഇറാനിലൂടേയും ഇസ്രയേലലിലൂടെയുമുള്ള വ്യോമഗതാഗതം നിരോധിച്ചു. തൊട്ടുപിന്നാലെ ഇറാൻ ഇസ്രയേലിലേക്ക് ആക്രമണം തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങൾ എയർലൈനുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ്റെ ആക്രമണം ജിസിസിയിലെ യു.എസ് താവളങ്ങളിൽ ആരംഭിച്ചതിന് പിന്നാലെ യുഎഇ അടക്കം ജിസിസി രാജ്യങ്ങളെല്ലാം തന്നെ അടിയന്തരമായി തങ്ങളുടെ വ്യോമപാത അടച്ചു. പിന്നാലെ എയർഇന്ത്യ, ഇൻഡിഗോ, ആകാശ അടക്കമുള്ള ഇന്ത്യൻ എയർലൈൻസ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേക്കുള്ള നിരവധി സർവ്വീസുകൾ മുടങ്ങിയിട്ടുണ്ട്. - [ഇറാൻ്റെ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു, ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്ന് യുഎഇ](https://editoreal.ae/one-civilian-dead-in-abudhabi-after-iran-attack/) - അബുദാബി: ഇറാൻ അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടയാൾ ഏഷ്യൻ വംശജ്ഞനാണ് എന്നാണ് സൂചന. തകർന്ന മിസൈലിൻ്റെ അവശിഷ്ടങ്ങൾ താമസസ്ഥലത്ത് പതിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് യുഎഇ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ സാഹചര്യം മുൻനിർത്തി മുൻകരുതൽ നടപടിയുടെ ഭാഗമായി യുഎഇ വ്യോമാതിർത്തി താൽക്കാലികമായി ഭാഗികമായി അടച്ചതിനാൽ ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവിടങ്ങളിലെ ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. - [​അശാന്തം പശ്ചിമേഷ്യ, ​ഗൾഫിലെ യു.എസ് താവങ്ങൾ ആക്രമിച്ച് ഇറാൻ](https://editoreal.ae/iran-attacked-us-military-bases-in-gulf/) - ദുബായ്: ഇറാനിൽ ഇന്നു രാവിലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ ഇറാൻ, മണിക്കൂറുകൾക്ക് ഉള്ളിൽ ഗൾഫ് രാജ്യങ്ങളിലെ യു,എസ് താവളങ്ങളും ആക്രമിച്ചത് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വലിയ ആശങ്കയ്ക്ക് കാരണമായി. ഇറാൻ്റെ പ്രത്യാക്രമണത്തിൽ വ്യക്തമായ ചിത്രം ഇതുവരെ വന്നിട്ടില്ല. അബുദാബിയിലും ദുബായിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിക്കാത്ത അൽ ജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക ഇസ്രയേൽ, ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീരാജ്യങ്ങളുടെ വ്യോമപാതയും അടച്ചിരിക്കുകയാണ്. - [തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി](https://editoreal.ae/iran-launches-30-rockets-towards-israel/) - ടെൽഅവീവ്: ഇറാനിൽ ഇസ്രായേൽ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേൽ വ്യോമപാത അടച്ചു; എല്ലാ സിവിലിയൻ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങൾ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു. അതേസമയം രാവിലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. മുപ്പത് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തു വിട്ടുവെന്നാണ് റിപ്പോ‍ർട്ട്. ഇവയിൽ ആറോളം മിസൈലുകൾ ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനം തക‍ർത്തെങ്കിലും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. - [ഇറാനെ ആക്രമിച്ച് ഇസ്രയേൽ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ](https://editoreal.ae/israel-attacked-iran/) - ടെഹ്റാൻ: ആഴ്ചകൾ നീണ്ട ഭീഷണികൾക്കും പോർവിളികൾക്കും ചർച്ചകൾക്കും ഒടുവിൽ ഇറാനെ അപ്രതീക്ഷിതമായി ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ പത്തോളം സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേലിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾ സുരക്ഷിത ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. - [നടൻ ടിനി ടോമിൻ്റെ മകൻ കഞ്ചാവുമായി പിടിയിൽ](https://editoreal.ae/actor-tini-toms-son-arrested-with-ganja/) - കൊച്ചി: നടൻ ടിനി ടോമിൻ്റെ മകനടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. ഇന്നലെ രാത്രി ഇരുമ്പനത്ത് നിന്നാണ് കൊച്ചി ഹിൽ പാലസ് പൊലീസ് മൂന്ന് പേരെയും പിടികൂടിയത്. ചോദ്യം ചെയ്തലിൽ വിരുദ്ധ മൊഴി നൽകിയ ഇവരെ പൊലീസ് പരിശോധിച്ചതിൽ ഒരാളുടെ പോക്കറ്റിൽ നിന്നുമാണ് നാല് ഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതികളെല്ലാം 20,23 വയസ്സിലുള്ളവരാണ്. ടിനി ടോമിൻ്റ മകൻ ആദമിനെ കൂടാതെ കാർത്തിക്, അമൽ എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും പാൻ്റിൻ്റെ പോക്കറ്റിൽ സിപ് ലോക്ക് കവറിൽ ചോദ്യം ചെയ്തലിൽ വിരുദ്ധ മൊഴി നൽകിയ ഇവരെ പൊലീസ് പരിശോധിച്ചതിൽ ഒരാളുടെ പോക്കറ്റിൽ നിന്നുമാണ് നാല് ഗ്രാം കഞ്ചാവ് പിടികൂടിയത്. - [ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്: 'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി](https://editoreal.ae/kerala-story-2-get-permission-from-kerala-hc-for-release/) - കൊച്ചി: വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരള സ്റ്റോറി ടു റിലീസ് തടഞ്ഞ സംഭവത്തെ തുടർന്ന് നിർമ്മാതാക്കൾ അടിയന്തര നീക്കം നടത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് കേരള സ്റ്റോറി ടു റിലീസ് തടഞ്ഞ സംഭവത്തെ തുടർന്ന് നിർമ്മാതാക്കൾ അടിയന്തര നീക്കം നടത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. - [ക്രിക്കറ്റ് താരം റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു, മകൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് തണലേകിയ പിതാവ്](https://editoreal.ae/rinku-singh-left-to-noida-from-indian-cricket-camp-after-his-father-demise/) - നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് റിങ്കു ടീം ക്യാംപിൽ നിന്നും പിതാവിനെ കാണാനായി നോയിഡയിൽ എത്തിയിരുന്നു. പിതാവിൻ്റെ മരണവാർത്ത അറിയുമ്പോൾ ചെന്നൈയിലായിരുന്ന റിങ്കു നോയിഡയിൽ എത്തിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ജോലി ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത് - [കള്ളാടി-മേപ്പാടി തുരങ്കപാത: പാറ തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും](https://editoreal.ae/drilling-work-of-wayanad-tunnel-will-begin-from-march-first-week/) - വയനാട്: കോഴിക്കോട് നിന്നും ചുരം ഒഴിവാക്കി അതിവേ​ഗം വയനാട്ടിൽ എത്തിക്കാൻ സഹായിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൻ്റെ ഭാ​ഗമായുള്ള മല തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി (Stage-II Clearance) ലഭിച്ചതിന് പിന്നാലെയാണ് തുരക്കൽ നടപടികളിലേക്ക് കടക്കുന്നത്. തുരങ്ക നി‍ർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളെല്ലാം ഇതിനോടകം എത്തിച്ചു കഴിഞ്ഞു. 8.73 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കമാണ് കള്ളാടിയിൽ വരുന്നത്. ഇതിനായി കോഴിക്കോട് മറിപ്പുഴയിൽ നിന്നും വയനാട് മേപ്പാടിയിൽ നിന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി (Stage-II Clearance) ലഭിച്ചതിന് പിന്നാലെയാണ് തുരക്കൽ നടപടികളിലേക്ക് കടക്കുന്നത്. തുരങ്ക നി‍ർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളെല്ലാം ഇതിനോടകം എത്തിച്ചു കഴിഞ്ഞു. - [തീർഥാടകർക്ക് താമസസൗകര്യം നൽകാതെ പെരുവഴിയിലാക്കി, മൂന്ന് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്ത് സൗദ്ദി](https://editoreal.ae/saudi-arabia-suspends-3-umrah-firms-for-failing-to-provide-stay-to-pilgrims/) - റിയാദ്: ഉംറ തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കാതിരുന്ന മൂന്ന് ഉംറ സ‍ർവ്വീസ് കമ്പനികൾക്ക് വിലക്കേ‍ർപ്പെടുത്തി സൗദ്ദി അറേബ്യ. നിയമലംഘനം നടത്തിയ വിദേശ ഏജൻറുമാർക്കെതിരെയും കർശനമായ നിയമനടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അം​ഗീകൃത പാക്കേജുകൾ പ്രകാരം എത്തിയ തീ‍ർത്ഥാടകർക്ക് സൗദ്ദിയിൽ എത്തിയ ശേഷം വാ​ഗ്ദാനം ചെയ്ത താമസസൗകര്യം നൽകാതെ മൂന്ന് കമ്പനികളും വഞ്ചിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് ശേഷമാണ് ഹജ്ജ് - ഉംറ മന്ത്രാലയം ഇവർക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയത്. മദീന - ഉംറ തീർത്ഥാടകർക്ക് നൽകേണ്ട സേവനങ്ങൾ അം​ഗീകൃത പാക്കേജുകൾ പ്രകാരം എത്തിയ തീ‍ർത്ഥാടകർക്ക് സൗദ്ദിയിൽ എത്തിയ ശേഷം വാ​ഗ്ദാനം ചെയ്ത താമസസൗകര്യം നൽകാതെ മൂന്ന് കമ്പനികളും വഞ്ചിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് ശേഷമാണ് ഹജ്ജ് - ഉംറ മന്ത്രാലയം ഇവർക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയത്. - [സിപിഎമ്മിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു: കെ.കെ ശൈലജ മത്സരിക്കുന്നതിൽ ആകാംക്ഷ](https://editoreal.ae/cpim-started-discussions-on-candidates-ahead-of-assembly-polls/) - കണ്ണൂർ‌: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി സിപിഎം. ഇന്നലെ വിവിധ ജില്ലകളിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിൽ ധാരണയായിട്ടുണ്ട്. ഇവ ഇനി സംസ്ഥാന സമിതിയിലേക്ക് വിടും. സീനയർ നേതാക്കൾ മത്സരിക്കുന്നതിൽ അതത് ഘടകങ്ങളിൽ നിന്നാവും തീരുമാനം വരേണ്ടത്. കണ്ണൂരിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥി പട്ടികയിൽ പ്രാഥമിക ചർച്ച നടത്തി. പയ്യന്നൂരിൽ ടി.മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. തലശ്ശേരിയിൽ സ്പീക്കർ എ.എൻ ഷംസീറിന് പകരം കാരായി രാജൻ്റെ പേരാണ് പയ്യന്നൂരിൽ ടി.മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. തലശ്ശേരിയിൽ സ്പീക്കർ എ.എൻ ഷംസീറിന് പകരം കാരായി രാജൻ്റെ പേരാണ് പരി​ഗണിക്കുന്നത്. - [നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷം, വോട്ടെടുപ്പ് വിഷുവിന് മുൻപ്](https://editoreal.ae/kerala-assembly-polls-to-be-announced-on-next-week/) - തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷമായിരിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് അഞ്ചിന് കേരളത്തിലെത്തും. മാർച്ച് ആറിനും പതിനൊന്നിനും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുന്നുണ്ട്. ഇതിനു ശേഷമുള്ള ഏതു ദിവസവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും എന്നാണ് സൂചന. പതിനഞ്ചാം നിയമസഭാ ഇന്നലെ പിരിഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്കുള്ള സാഹചര്യം ഔദ്യോഗികമായി ഒരുങ്ങികഴിഞ്ഞു. മോദി വന്നു പോയി അടുത്ത ദിവസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.. കേരളത്തോടൊപ്പം അസ്സം, ബംഗാൾ, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12-ന് ശേഷമായിരിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് അഞ്ചിന് കേരളത്തിലെത്തും. - [കൊയിലാണ്ടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ തലയിൽ മൂന്ന് സെ.മീ ആഴത്തിൽ മുറിവ്](https://editoreal.ae/deep-wound-in-the-head-of-the-college-student-who-found-died-in-her-home-in-koyilandy/) - കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീ നന്ദ. ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പോയ സമയത്താണ് പെണ്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പോയ സമയത്താണ് പെണ്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് - [ആംബുലൻസ് ഡ്രൈവർക്ക് കമ്മീഷൻ കിട്ടുന്നുണ്ടെന്ന വെളിപ്പെടുത്തൽ, ആരോഗ്യമന്ത്രിക്കെതിരെ വിമർശനം](https://editoreal.ae/criticism-against-health-minister-veena-george-over-her-comments-about-ambulance-drivers-getting-paid-by-private-hospitals/) - തിരുവനന്തപുരം: രോ​ഗിയെ എത്തിച്ചു കൊടുത്താൽ ഡ്രൈവർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോ​ഗ്യമന്ത്രി വീണ ജോർജ്ജിൻ്റെ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം. രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജാണ് ഇന്നലെ കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിൽ വെളിപ്പെടുത്തിയത്. ‘ആംബുലൻസ് ഡ്രൈവർമാർക്ക് തിരുവനന്തപുരത്തെ ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ ‘ആംബുലൻസ് ഡ്രൈവർമാർക്ക് തിരുവനന്തപുരത്തെ ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക തിരിച്ച് ഈടാക്കുന്നത്. - [സർക്കാരിന് ആശ്വാസം, നവകേരള സർവേയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി](https://editoreal.ae/sc-given-permission-to-kerala-govt-to-carry-on-with-navakerala-survey/) - ദില്ലി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയിൽ നിന്നും കടുത്ത ശകാരം കേൾക്കേണ്ടി വന്ന പിണറായി സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്ത് വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി വിധി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. ഭരണപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ ഭരണപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു - [കോഴിക്കോട് വലിയങ്ങാടിയിൽ കോ‍ർപ്പറേഷൻ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു വീണു മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം](https://editoreal.ae/corporation-building-collapsed-in-kozhikode-valiyangadi/) - കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. ജോലിക്കിടെ വിശ്രമിക്കാനായി കെട്ടിട്ടത്തിൻ്റെ വരാന്തയിൽ ഇരുന്ന ലോഡിങ് തൊഴിലാളികളാണ് മരണപ്പെട്ടതെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. ആകെ അഞ്ച് പേരാണ് അപകടമസമയത്ത് കെട്ടിട്ടത്തിൻ്റെ വരാന്തയിലുണ്ടായിരുന്നത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബിം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. - [ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്](https://editoreal.ae/yellow-alert-issued-in-three-districts/) - തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഫെബ്രുവരി 26 വരെ നേരിയ, ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഫെബ്രുവരി 26 വരെ നേരിയ, ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. - [എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്](https://editoreal.ae/election-commission-released-revised-voters-list/) - തിരുവനന്തപുരം: തീവ്രവോട്ടർ പരിഷ്കരണത്തിന് ശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പുറത്തിറക്കിയപ്പോൾ ഒൻപത് ലക്ഷം പേർ പുറത്ത്. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. കൃത്യമായി 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര് ,മൊബൈൽ നമ്പ‍ർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. - [സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി](https://editoreal.ae/saudi-declared-holiday-for-feb-22/) - റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 (ഞായറാഴ്ച) രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും (ഗവൺമെൻറ് ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, നോൺ-പ്രോഫിറ്റ് സെക്ടർ) അവധി ബാധകമായിരിക്കും. 1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടം സ്ഥാപിച്ചതിൻ്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളോട് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും (ഗവൺമെൻറ് ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, നോൺ-പ്രോഫിറ്റ് സെക്ടർ) അവധി ബാധകമായിരിക്കും. - [കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദിയിൽ മരിച്ചു](https://editoreal.ae/keralited-died-in-saudi/) - റിയാദ്: കാറോടിക്കുന്നതിനിടെ സ്ട്രോക്ക് (മസ്തിഷ്കാഘാതം) സംഭവിച്ച് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി 51 ആണ് അന്തരിച്ചത്. 51 വയസ്സായിരുനന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം. കഴിഞ്ഞ 20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ജലീൽ. ഈ മാസം 11-ന് വാഹനമോടിക്കുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റിയാദ് ഒലയയിലെ ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററി​ൻ്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ശൂരനാട് വല്യത്ത് - [ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത](https://editoreal.ae/new-depression-formed-in-bengal-sea/) - കൊച്ചി: തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ബം​ഗാൾ ഉൾക്കടലിൽ ഈ മാസം രൂപപ്പെടുന്ന മാസത്തെ രണ്ടാമത്തെ ന്യൂനമ‍ർദ്ദമാണിത്. ഫെബ്രുവരി മാസങ്ങളിൽ ബം​ഗാൾ ഉൾക്കടലിൽ ന്യൂനർദ്ദം രൂപപ്പെടുന്നത് അപൂ‍ർവ്വമാണ്. ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ വൈകുന്നേരമോ രാത്രിയോ മൂടികെട്ടിയ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. മഴയോ അല്ലെങ്കിൽ ശക്തമായ ഇടിമിന്നലോ ഉണ്ടായേക്കാം. അതേസമയം കഴിഞ്ഞ 51 ദിവസത്തിൽ കോട്ടയം സ്റ്റേഷനിൽ രണ്ടു ദിവസം ഒഴികെ എല്ലാ ദിവസവും സാധാരണയിൽ കൂടുതൽ ഉയർന്ന താപനില ( 0.7°C ബം​ഗാൾ ഉൾക്കടലിൽ ഈ മാസം രൂപപ്പെടുന്ന മാസത്തെ രണ്ടാമത്തെ ന്യൂനമ‍ർദ്ദമാണിത്. ഫെബ്രുവരി മാസങ്ങളിൽ ബം​ഗാൾ ഉൾക്കടലിൽ ന്യൂനർദ്ദം രൂപപ്പെടുന്നത് അപൂ‍ർവ്വമാണ്. - [കേരള സ്റ്റോറിക്ക് മറുപടിയായി ബീഫ് ഫെസ്റ്റ്: എസ്.എഫ്.ഐക്കെതിരെ എം.എസ്.എഫ്](https://editoreal.ae/msf-leader-najaf-against-sfi-for-conducting-beef-fest/) - കോഴിക്കോട്: കേരള സ്റ്റോറി സിനിമ വഴി കേരളത്തിനെതിരെ നടത്തുന്ന വിദ്വേഷ പ്രചണം നടത്തന്നതിന് മറുപടിയായി ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്ഐ നീക്കത്തെ വിമർശിച്ച് എം.എസ്.എഫ്. ഗോമാംസം ഭക്ഷിക്കുന്നത് തെറ്റായി കരുതുന്ന ഹിന്ദു മത വിശ്വാസികൾ കേരളത്തിലുണ്ടെന്നും അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും എം.എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു. സി.കെ നജാഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിധാരണ സി.പി.എമ്മിന് ഇപ്പോഴുമുണ്ടോ ? വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർ.എസ്.എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല. - [കോൺ​ഗ്രസിൽ സീറ്റില്ല, അഖിൽ മാരാർ ട്വന്റി20-യിലേക്ക്, സതീശനെതിരെ വിമർശനം](https://editoreal.ae/akhil-marar-to-join-twenty-20/) - കൊല്ലം: ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എൻഡിഎ മുന്നണിയുടെ ഭാഗമായ ട്വൻ്റി20യുടെ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ട്വൻ്റി20-യുമായി ചർച്ച നടത്തിയെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരക്കരയിലോ കൊല്ലത്തോ അഖിൽ മത്സരിക്കും എന്നാണ് സൂചന. കോൺ​ഗ്രസ് പാർട്ടിയുമായും നേതാക്കളുമായും അടുപ്പം സൂക്ഷിച്ചിരുന്ന അഖിൽ മാരാർ പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഖിലും ഇതിനായി നീക്കങ്ങൾ നടത്തിയെങ്കിലും കൊട്ടാരക്കര മുൻ എംഎൽഎ അയിഷാ പോറ്റി ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും - [കോങ്ങാട് സീറ്റ് വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണ](https://editoreal.ae/congress-to-exchange-kongad-assembly-seat-with-indian-union-muslim-league/) - തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിലെ രണ്ട് സീറ്റുകൾ വച്ചുമാറാൻ കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ ധാരണയായി. ചേലക്കരയും കോങ്ങാടുമാണ് പരസ്പരം വച്ചുമാറുക. ഇന്നലെ കുന്നംകുളത്ത് വച്ച് കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ച‍ർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയു​ഗ യാത്ര ഇന്നലെ തൃശൂരിലെ കുന്നംകുളത്ത് എത്തിയപ്പോൾ ആണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീ​ഗ് നേതാക്കളുമായുള്ള ചർച്ച നടന്നത്. കോങ്ങാട് മണ്ഡലത്തിൽ മുസ്ലീം ലീ​ഗിനായി യുസി രാമനാണ് കഴിഞ്ഞ ഇന്നലെ കുന്നംകുളത്ത് വച്ച് കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ച‍ർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. - [മീൻ കഴിച്ച മൂന്നു പേർക്ക് കൂടി ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ സാമ്പിൾ ശേഖരണം](https://editoreal.ae/sample-collection-continues-to-resolve-trivandrum-food-poison-deaths/) - തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ട് പേ‍ർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി ആരോ​ഗ്യവകുപ്പ്. ഇന്ന് മൂന്ന് പേ‍ർ കൂടി ശാരീരിക ബുദ്ധിമുട്ടുകളെ തുട‍ർന്ന് ഇന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പാളയം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി വീട്ടിൽ പാകം ചെയ്ത് കഴിച്ച മൂന്ന് പേർക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല. കോവളത്തും പാളയത്തും നിന്നുമെടുത്ത സാമ്പിളുകൾ എറണാകുളത്തേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോ​ഗസ്ഥർ‌ അറിയിച്ചു. വിഴിഞ്ഞത്തെ അസ്മാക് സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല. കോവളത്തും പാളയത്തും നിന്നുമെടുത്ത സാമ്പിളുകൾ എറണാകുളത്തേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോ​ഗസ്ഥർ‌ അറിയിച്ചു. - [മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച](https://editoreal.ae/holy-month-of-ramadan-will-start-on-february-19-in-kerala/) - കോഴിക്കോട്: കേരളത്തിൽ ഇന്ന് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച്ച റമദാൻ വ്രതമാരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാൻ നേരിയ സാധ്യത മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടതായി വിവരമില്ലെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഒമാനിൽ റമദാൻ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സൗദ്ദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്റൈൻ അടക്കമുള്ള മറ്റു രാജ്യങ്ങളിലെ കാര്യത്തിൽ അൽപസമയത്തിനകം തീരുമാനമുണ്ടാകും. ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച്ച റമദാൻ വ്രതമാരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. - [കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ അഗ്നിബാധ](https://editoreal.ae/heavy-fire-broke-out-in-kozhikode-jayalakshmi-silks/) - കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ തിരക്കേറിയ പാളയത്ത് വൻഅഗ്നിബാധ. പ്രശസ്തമായ ജയലക്ഷ്മി സിൽക്സ് ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഏതാണ്ട് ഒന്നരമണിക്കൂറായി അഗ്നിബാധ തുടരുകയാണ്. ഷോറൂമിന് പിന്നാലെ ഗോഡൌണിലേക്ക് അഗിബാധയുണ്ടായത് ആണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തി. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തേക്ക് മാറ്റിയിരുന്നു.. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത് എന്നാണ് പ്രാഥമിക ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. - [നവ കേരള നിയമവിരുദ്ധമെന്ന് ഹൈക്കോടതി, സർക്കാരിന് കനത്ത തിരിച്ചടി](https://editoreal.ae/kerala-hc-dismissed-fund-allocation-for-nava-kerala-survey/) - കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി. സർക്കാരിൻ്റെ നവകേരള സർവ്വേ കോടതി റദ്ദാക്കി. നവകേരള സർവ്വേ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷണം. പരിപാടി നടത്താൻ ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. - [വൻ തുകയ്ക്ക് ‘ചത്താ പച്ച’ ഡിജിറ്റൽ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ആകെ ബിസിനസ് 60 കോടി കടന്നു](https://editoreal.ae/chatha-pacha-to-stream-in-netflix-from-feb-19/) - മലയാള സിനിമയിലെ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ 'ചത്താ പച്ച'. സമീപകാലത്തെ ഏറ്റവും വലിയ തുകയ്ക്കുള്ള OTT കരാറുകളിൽ ഒന്നിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. മികച്ച കഥാമൂല്യമുള്ളതും തീയറ്ററുകളിൽ തരംഗമാകാൻ സാധ്യതയുള്ളതുമായ പാൻ-ഇന്ത്യൻ അപ്പീലുള്ള മലയാള ചിത്രങ്ങളെ മാത്രമാണ് നെറ്റ്ഫ്ലിക്സ് തിരഞ്ഞെടുക്കാറുള്ളത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി വൻ തുകയ്ക്ക് ‘ചത്താ പച്ച’ ഡിജിറ്റൽ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ആകെ ബിസിനസ് 60 കോടി കടന്നു - [ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ](https://editoreal.ae/cm-pinarayi-on-the-death-of-alin-sherin-abraham/) - തിരുവനന്തപുരം: വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ആലിൻ ദാനം ചെയ്തത്. രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ CM Pinarayi On the Death of Alin Sherin Abraham. ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ - [യാചകന് സ്വന്തമായി മൂന്ന് ആഢംബര കാറുകൾ! സമ്പന്ന യാചകനെ പിടികൂടി ദുബായ് പൊലീസ്](https://editoreal.ae/rich-begger-got-arrested-in-dubai/) - ദുബായ്: ഭിക്ഷാടനത്തിലൂടെ വൻതോതിൽ പണം നേടിയ യാചകനെ പിടികൂടി ദുബായ് പൊലീസ്. പിടിയിലായ യാചകന് മൂന്ന് ആംഡബര കാറുകൾ സ്വന്തമായിട്ടുണ്ടായിരുന്നു എന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ദുബായ് പൊലീസ് ഈ ഞെട്ടിക്കുന്ന കേസുകൾ പുറത്തുവിട്ടത്. ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. മൂന്ന് ദിവസം മുമ്പ് ഒരു മാർക്കറ്റിൽ നിന്നും പിടിയിലായ ഭിക്ഷാടകന്റെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. - [അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ](https://editoreal.ae/alin-sherin-abraham-become-the-yongest-organ-donnor-in-the-history-in-kerala/) - തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചതോടെയാണ് രാജ്യത്തെ അവയവദാന ചരിത്രത്തിലെ കുഞ്ഞുമാലാഖയായി ആലിൻ ഷെറിൻ മാറിയത്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനാവില്ല എന്ന സ്ഥിതി വന്നതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ആലിൻ്റെ 2 വൃക്കകള്‍ Alin Sherin Abraham Become the yongest organ donnor in the history in Kerala . അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ - [നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ](https://editoreal.ae/sbi-report-against-the-new-method-to-calculate-inflation-data/) - ദില്ലി: രാജ്യത്തെ പണപ്പെരുപ്പം കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയുടെ പുതിയ രീതിയില്‍, ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് എസ്ബിഐ റിപ്പോർട്ട്.പണപ്പെരുപ്പ ഡാറ്റ കണക്കാക്കുന്നതിനായി പുതുതായി ഉള്‍പ്പെടുത്തിയ മാർക്കറ്റുകളില്‍ ഭൂരിഭാഗവും ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കണക്കുകളില്‍ ഒരുതരം ചായ്‌വ് ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-ലെ പുതിയ സി.പി.ഐയില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ 565 പുതിയ മാർക്കറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ 43 ശതമാനവും യുപിയിലും മഹാരാഷ്ട്രയിലുമാണ്. മാർക്കറ്റുകള്‍ക്ക് പുറമെ, വിലനിലവാരം കണക്കാക്കുന്ന ഉല്‍പ്പന്നങ്ങളുടെ 2011-ലെ സെൻസസ് പ്രകാരം 25 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 12 നഗരങ്ങളിലെ 12 ഓണ്‍ലൈൻ മാർക്കറ്റുകളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. - [യുഎഇ പ്രവാസികളുടെ നോവായ അലൻ റൂമിക്ക് അൽ ഖിസൈസ് ഖബറിസ്ഥാനിൽ നിത്യനിദ്ര](https://editoreal.ae/two-year-old-malayali-boy-died-in-an-car-accident-in-sharjah/) - ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 -നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് ഉപ്പയെ കാണാൻ സന്ദർശക വിസയിലെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു - [രണ്ട് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ](https://editoreal.ae/railway-terminated-to-vandebharat-services/) - ഗാന്ധിനഗർ: രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ സർവ്വീസ് അവസാിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. ഉദയ്പൂർ സിറ്റി-ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി-ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതലും സ‌‍ർവ്വീസ് നടത്തില്ല. രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത് - [ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായിൽ തുടക്കം](https://editoreal.ae/ayush-ministry-holding-world-ayush-conference-in-dubai/) - ദുബായ്: ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോൺഫറൻസിനും പ്രദർശനത്തിനും (ഐ.എ.സി.ഇ) ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ഫെബ്രുവരി 15 മുതൽ 17 വരെയാണ് ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം. ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2026 സംഘടിപ്പിക്കുന്നത്. എവിഡൻസ് ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2026 സംഘടിപ്പിക്കുന്നത്. - [ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്](https://editoreal.ae/us-treated-pakistan-worse-than-toilet-paper-says-defence-minister-khawaja-asif/) - ഇസ്ലാമാബാദ്: തന്ത്രപരമായ താത്പര്യങ്ങൾക്കായി അമേരിക്ക പാകിസ്ഥാനെ ചൂഷണം ചെയ്യുകയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ആവശ്യം പോലെ പാകിസ്ഥാനെ ചൂഷണം ചെയ്ത അമേരിക്ക പിന്നീട് ടോയ്ലറ്റ് പേപ്പ‍ർ പോലെ ചുരുട്ടിയെറിഞ്ഞെന്നും പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ സംസാരിക്കവെേ ആസിഫ് പറഞ്ഞു. 1999 മുതൽ അഫ്​ഗാനിസ്ഥാൻ വിഷയത്തിലടക്കം അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് മണ്ടത്തരമായി പോയി. ദീർഘകാലത്തിൽ ആ നീക്കം നമ്മുക്ക് തിരിച്ചടിയായി. ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയടക്കം ഇതിൻ്റെ ബാക്കിപത്രമാണ്. അഫ്​ഗാനിസ്ഥാനിലെ നമ്മുടെ ഇടപെടൽ തെറ്റായിപോയി. 1999 മുതൽ അഫ്​ഗാനിസ്ഥാൻ വിഷയത്തിലടക്കം അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് മണ്ടത്തരമായി പോയി. - [കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ സ്ഥലം തന്നാൽ മതി: സുരേഷ് ഗോപി](https://editoreal.ae/suresh-gopi-says-kerala-will-get-aiims/) - കൊല്ലം: കേരളത്തിൽ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നാണ് വ്യക്തിപരമായി തൻ്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എയിംസ് വരാൻ ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് Suresh Gopi Says Kerala Will Get AIIMS - ['ഭ്രമയുഗം' ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്](https://editoreal.ae/bramyugam-to-play-in-oscar-museum-academy/) - ലോസാഞ്ചൽസ് ⚫ മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്ര നിമിഷം കൂടി. മമ്മൂട്ടി നായകനായ വിസ്മയ ചിത്രം 'ഭ്രമയുഗം' നാളെ ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അക്കാദമി മ്യൂസിയത്തിന്റെ 'വേർ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ' എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം. ഫോക്ലോർ, മിത്ത്, ഹൊറർ വിഭാഗങ്ങളിൽപ്പെട്ട ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്കർ അക്കാദമി - [ 'മറ്റൊരു തെരുവിൻ്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവിൽ വേറിട്ടൊരു പുസ്തക പ്രകാശനം](https://editoreal.ae/managaluru-the-new-book-written-by-sadiq-kavil-released-before-the-statue-of-sk-pottakkad/) - ദുബായ്/ കോഴിക്കോട്- മലയാളത്തിന്റെ പ്രിയകഥാകാരൻ എസ്.കെ. പൊറ്റക്കാട്ടിന്റെ തൂലികയിൽ പിറന്ന 'ഒരു തെരുവിന്റെ കഥ'യുടെ ആത്മാവ് കുടികൊള്ളുന്ന മിഠായിത്തെരുവിൽ സാഹിത്യസ്മരണയുടെ പുതുവഴിയേ വിരിഞ്ഞു മറ്റൊരു കഥ. കാലത്തെ അതിജീവിച്ചു മിഠായിത്തെരുവിൽ തലയുയർത്തി നിൽക്കുന്ന എസ്.കെ.യുടെ ശില്പത്തിന് ചാരെ ഒരു തെരുവിൽ നിന്ന് മറ്റൊരു തെരുവിലേക്കുള്ള അക്ഷരദൂരം കുറിച്ചുകൊണ്ട് സാദിഖ് കാവിലിന്റെ 'മംഗളൂരു' എന്ന നോവൽ പ്രകാശനം ചെയ്തു. എസ്.കെയുടെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ശശീന്ദ്രന് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മനോരമ അനുഭവങ്ങളുടെ പൊള്ളലില്ലാതെ ആർക്കും ഒരു തെരുവിന്റെ കഥയെഴുതാനാവില്ലെന്ന് സുമിത്ര ജയപ്രകാശ് പറഞ്ഞു. അച്ഛന്റെ നോവലിലെ ഓരോ കഥാപാത്രവും മാംസവും രക്തവുമുള്ള മനുഷ്യരായിരുന്നുവെന്ന് അവർ സ്മരിച്ചു. - [പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത](https://editoreal.ae/samastha-demand-three-day-holiday-for-eid-ul-fithar/) - കാസര്‍കോട്: രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമസ്ത. നൂറാം വാര്‍ഷിക സമ്മേളന പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യം ഉന്നയിച്ചത്. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമാണ്. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ ഏർപ്പെടുന്നതിനും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗൾഫ് മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമാണ് - [2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്](https://editoreal.ae/burjeel-holdings-marks-39-5-percentage-growth-in-2025/) - അബുദാബി: വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ച് മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഡിസംബർ 31ന് അവസാനിച്ച 12 മാസകാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ). അതേസമയം, ആകെ രോഗി സന്ദർശന നിരക്ക് 8.4% വർദ്ധിച്ച് 7 മില്യൺ കവിഞ്ഞു. ഇബിഐടിഡിഎ (EBITDA) 19.9 % ഉയർന്ന് 1,089 മില്യൺ ദിർഹമായി - [ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം](https://editoreal.ae/kaithapram-remembering-gireesh-puthenchery/) - പതിനാറാം ചരമവാർഷികദിനത്തിൽ ​ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. അനിയൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയെ പോലെ തന്നെയായിരുന്നു തനിക്ക് ​ഗിരീഷെന്നും അ​ഗാധമായ ഹൃദയബന്ധം തങ്ങൾ ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നും കൈതപ്രം ഓർമക്കുറിപ്പിൽ അനുസ്മരിച്ചു. കൈതപ്രത്തിൻ്റെ ഓർമക്കുറിപ്പ് മലയാളത്തിന്റെ ഒരേ ഒരു പുത്തഞ്ചേരിക്ക് എന്റെ കുഞ്ഞനിയൻ വിശ്വന്റെ പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ തമ്മിൽ അഗാധമായ ഹൃദയബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വേലികെട്ടില്ലാതെ തന്നെ പെരുമാറിയിരുന്നു. ഗിരീഷിന്റെ കൃഷ്ണഗാനങ്ങൾ കേൾക്കുമ്പോഴൊക്കെ കണ്ണു നിറയും. കണ്ണാ എന്നിട്ടും കാത്തില്ലല്ലോ എന്ന് ഗുരുവായൂരപ്പനോട് പരാതി പറയും. ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം - [ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ](https://editoreal.ae/thousands-of-people-gathered-for-lulu-walkathon-2026/) - ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാ​ഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നിർവ്വഹിച്ചു. കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ - [ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്](https://editoreal.ae/bcc-group-declared-reward-programm-for-employees/) - ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപനം. എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന, എല്ലാ മാനേജര്‍മാര്‍ക്കും പ്രീമിയം എസ്.യു.വികള്‍ സമ്മാനം, വര്‍ക്ക് ലൈഫ് മെച്ചപ്പെടുത്താനുള്ള എക്‌സ്‌ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങള്‍ എന്നിവയാണ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. മികച്ചതിനെ ഞങ്ങള്‍ ബി.സി.സി ഗ്രൂപ്പ് അതിന്റെ വിപുലീകരണം, ഓപ്പറേഷണല്‍ എക്‌സലന്‍സ് എന്നിവവഴി 130 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു. - [ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കോടതി: ഷിംജിത ജയിലിൽ തുടരും](https://editoreal.ae/court-postponed-cosidering-bail-plea-of-shimjitha/) - കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാൻ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുട‍‍ർച്ചയായി ജാമ്യാപേക്ഷപരിഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം Court Postponed cosidering Bail plea of Shimjitha - [സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി](https://editoreal.ae/kerala-gold-price/) - തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ് - [അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന](https://editoreal.ae/bhavana-about-ch-roys-involvment-in-the-movie-anomie/) - ഭാവനയും റഹ്മാനും മുഖ്യവേഷത്തിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം അനോമിയിൽ അന്തരിച്ച വ്യവസായി സി. ജെ റോയിക്ക് പങ്കാളിത്തമില്ലെന്ന് നടി ഭാവന. എഡിറ്റോറിയിലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഭാവനയുടെ വാക്കുകൾ ഞാനടക്കം ഒന്നിലേറെ നിർമ്മാതാക്കൾ സഹകരിക്കുന്ന ചിത്രമാണ് അനോമി. ഈ പ്രോജക്ട് ആരംഭിച്ച ശേഷമാണ് അദ്ദേഹം ഇതിലേക്ക് വന്നത്. റോയ് സാർ ഇതിൽ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതൊക്കെ കഴിഞ്ഞ വർഷം നടന്ന കാര്യങ്ങളാണ്. പിന്നീട് ആണ് പനോരമ ടീ സീരീസ് ഈ - [പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ](https://editoreal.ae/six-new-services-from-karipur/) - കരിപ്പൂർ: അവ​ഗണനയുടേയും പ്രതിസന്ധിയുടേയും നീണ്ട കാലത്തിന് ശേഷം കരിപ്പൂരിന് പ്രതീക്ഷയുടെ പുതുവെളിച്ചം. നിർത്തലാക്കിയ അഞ്ച് സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങും. സൗദ്ദിയിലേക്ക് പുതിയ സർവ്വീസുമായി ആകാശ എയർലൈൻസും എത്തുന്നുണ്ട്. കുവൈത്ത്, മസ്കറ്റ്, റാസ് അൽ ഖൈമ, റിയാദ്, സലാല സർവ്വീസുകളാണ് എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങുന്നത്. കുവൈത്തിലേക്കുള്ള സർവ്വീസ് മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് മൂന്നിന് ബാക്കി സർവ്വീസുകൾ തുടങ്ങും എന്നാണ് എയർഇന്ത്യ എക്സ്പ്രസ്സിൽ നിന്നും കിട്ടുന്ന വിവരം. ആകാശ എയർലൈൻസിൻ്റെ ജിദ്ദ സർവ്വീസ് മാർച്ച് കുവൈത്ത്, മസ്കറ്റ്, റാസ് അൽ ഖൈമ, റിയാദ്, സലാല സർവ്വീസുകളാണ് എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങുന്നത് - [കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു](https://editoreal.ae/actor-maniyanpilla-raju-surrendered-before-police-after-he-caused-accident-in-last-night/) - തിരുവനന്തപുരം: കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി നടൻ മണിയൻപിള്ള രാജു. അപകടം നടന്നപ്പോൾ കാർ നിർത്താതെ ഓടിച്ചു പോയ നടൻ വലിയ വാർത്തകളും വിവാദങ്ങളുമുണ്ടായി 12 മണിക്കൂറിന് ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത്. ആശുപത്രിയിൽ എത്തിച്ച് മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധന നടത്തിയ പൊലീസ് തുടർന്ന് അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടമുണ്ടാക്കിയ വാഹനം സ്റ്റേഷന് അധികം ദൂരെയല്ലാതെ പാർക്ക് ചെയ്തിരുന്നു. മണിയൻ പിള്ള രാജു കാണിച്ചു കൊടുത്തതിനെ തുടർന്ന് ഈ വാഹനം ഇന്നലെ രാത്രി രാജുവിൻ്റെ വീട്ടിൽ അദ്ദേഹത്തെ തേടി പൊലീസ് എത്തിയെങ്കിലും വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു - [മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു](https://editoreal.ae/manna-mess-opened-in-dubai/) - ദുബായ്: തമിഴ്‌നാട് ആസ്ഥാനമായ മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിലും പ്രവര്‍ത്തനമാരംഭിച്ചു. ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് അന്താരാഷ്ട്രതലത്തില്‍ മന്നാ മെസിന്റെ ആദ്യ സംരംഭം. ലാന്‍ഡ്മാര്‍ക്ക് സെനത്ത് ഗ്രൂപ്പ് ഫ്രൈഞ്ചൈസിയാണ് (എല്‍.എം.ഇസെഡ്) മന്നാ മെസ് ദുബായിലെത്തിച്ചത്. ഓപ്പണ്‍ മെസ് ശൈലിയിലാണ് റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകന്‍ ജയരാജ് പറഞ്ഞു. ആസൈവാതില്‍ ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി പ്രാദേശിക ചേരുവകള്‍ മാത്രം ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് മന്നാ മെസ് നല്‍കിവരുന്നത്. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ തമിഴ്‌നാടിന്റെ തനതായ ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് അന്താരാഷ്ട്രതലത്തില്‍ മന്നാ മെസിന്റെ ആദ്യ സംരംഭം. - [പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്](https://editoreal.ae/john-britas-raised-is-voice-for-rahul-gandhi/) - ദില്ലി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. പാർലമെന്‍ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്‍റെ പദവി പ്രധാനമന്ത്രിയുടെ പദവി പോലെ തന്നെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി എന്ന സ്ഥാപനത്തെ എങ്ങനെ ബഹുമാനിക്കുന്നുവോ, അതേപോലെ പ്രതിപക്ഷ നേതാവിനെയും ബഹുമാനിക്ക ണുമെന്നും ജോൺ ബ്രിട്ടാസ് ഇന്ന് രാജ്യസഭയിൽ പറഞ്ഞു. ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ്. അതുകൊണ്ട് തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് വളരെയധികം പ്രാധാന്യമുണ്ട്. സ്പീക്കർ റൂളിംഗ് ഒന്നും നൽകേണ്ടെന്നും, രാഹുൽ - [പോറ്റി പുറത്തേക്ക്, 90 ദിവസത്തിന് ശേഷം. സ്വാഭാവിക ജാമ്യം](https://editoreal.ae/bail-for-unnikrishnan-potti/) - കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. അതേസമയം പോലീസ് കേസിൽ നിന്നും ഇപ്പൊൾ ഊരിയ പോറ്റി ഇനി നേരിടേണ്ടി വരിക ഇ.ഡിയെ ആവും. പോറ്റി ഇറങ്ങുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനോ സമൻസ് നൽകി ചോദ്യം ചെയ്യാൻ വരുത്താനോ ആണ് ഇ.ഡിയുടെ നീക്കം. - [മരിച്ചിട്ടും ചിലർ റോയിയെ വേട്ടയാടുന്നു, കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും: എംഡി ടി.എ ജോസഫ്](https://editoreal.ae/confident-group-will-move-forward-says-md-ta-jospeh/) - ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയുടെ മരണത്തെ തുടർന്നുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ്. സി.ജെ റോയിയുടെ മരണം കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് പറഞ്ഞു. കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ആണ് ടി.എ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. റോയി കൈകാര്യം ചെയ്തിരുന്നത് ബാംഗ്ലൂരിലെ പ്രോജക്ടുകൾ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കായിരുന്നുവെന്നും ടി.എ.ജോസഫ് വ്യക്തമാക്കി. ഞങ്ങളുടെ കയ്യിൽ മരിച്ചിട്ടും ചിലർ റോയിയെ വേട്ടയാടുന്നു, കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും: എംഡി ടി.എ ജോസഫ് - ['എന്തു കേട്ടാലും, എന്തു സംഭവിച്ചാലും ബാധിക്കപ്പെട്ടാത്ത ആളല്ല ഞാൻ'](https://editoreal.ae/bhavana-sharing-her-life-behind-camera/) - പുതിയ ചിത്രമായ അനോമിയുടെ പ്രമോഷൻ്റെ ഭാ​ഗമായി നടി ഭാവന എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവനോട് സംസാരിച്ചപ്പോൾ നമ്മളിൽ നിന്നും അനോമിയിലേക്കുള്ള യാത്ര എങ്ങനെ കാണുന്നു കുറേ കഷ്ടപ്പെട്ടൊരു യാത്രയാണ് ഏതൊരു യാത്രയും പോലെ.. അനോമിയിലേക്ക് എത്തുമ്പോൾ ഇതുവരെ ചെയ്യാത്തൊരു റോളും കുറച്ചു സിറ്റുവേഷൻസുമാണ് ഈ സിനിമയിൽ. മലയാളത്തിൽ ഇതുപോലൊരു പടം മുൻപ് ചെയ്തിട്ടില്ല. ഒരു ഡാർക്ക് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ്. ഫോറൻസിക് ഓഫീസറായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രൊഡക്ഷൻ്റെ ഭാ​ഗമായി എന്നതാണ് മറ്റൊരു പ്രത്യേകത അങ്ങനെയൊരു തീരുമാനം എടുത്തു - [വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു](https://editoreal.ae/kunjikrishnans-book-got-published-in-a-function-with-mass-public-participation/) - കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലുള്ള പുസ്തകം ജോസഫ് സി മാത്യുവാണ് പ്രകാശനം ചെയ്തത്. പ്രൊഫ. എംഎൻ വിജയന്റെ മകൻ വി.എസ് അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. പാർട്ടിയുടെ അനിഷ്ടം അവ​ഗണിച്ചും വൻ ജനാവലിയാണ് പരിപാടിക്ക് എത്തിയത്. നിരവധി പേർ കുഞ്ഞികൃഷ്ണനെ നേരിൽ കണ്ട് സംസാരിക്കുകയും ഹസ്തദാനം നൽകി അഭിനന്ദിക്കുകയും ചെയ്തു. ഇൻക്വിലാബ് വിളികൾക്ക് നടുവിലാണ് പുസ്തക പ്രകാശനം നടന്നത്. പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് Kunjikrishnans book got published in a function with mass public participation - [അൽകാടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌](https://editoreal.ae/alcatel-v3-series-released-in-uae/) - മൊബൈൽ ടെക്‌നോളജി ബ്രാൻഡായ അൽകാട്ടെൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ. വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിവിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം 16ജിബി വരെ വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത് - [രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, ജയിലിൽ കിടന്നത് രണ്ടാഴ്ച](https://editoreal.ae/rahul-mamkootathil-mla-granted-bail-in-third-rape-case/) - പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ മൂന്ന് ബലാത്സംഗക്കേസുകളിലും എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച തിരുവല്ലാ സെഷൻസ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് ജാമ്യാപേക്ഷയുമായി രാഹുലിൻ്റെ അഭിഭാഷകർ ജില്ലാ കോടതിയെ സമീപിച്ചത്. വിചാരണകോടതി ജാമ്യം നിഷേധിച്ചതോടെ രാഹുലും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിശദമായ ചാറ്റുകളും ശബ്ദസംഭാഷണങ്ങളും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു. ഇവ പരിശോധിച്ച കോടതി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത് വിചാരണകോടതി ജാമ്യം നിഷേധിച്ചതോടെ രാഹുലും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിശദമായ ചാറ്റുകളും ശബ്ദസംഭാഷണങ്ങളും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു. - [സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്](https://editoreal.ae/record-hike-in-gold-price-2/) - മുംബൈ: സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ നേരിയ ഇടിവ് കാണിച്ച ശേഷമാണ് ഇന്നത്തെ വൻ വർധന. പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2,360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവൻ വില 1,21,000 കടന്നു. സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് കുതിച്ച് സർവ്വകാല റെക്കോർഡ് തൊട്ട ശേഷം ഇടിഞ്ഞ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 14,845 രൂപയും പവന് 1,18,760 രൂപയുമായിരുന്നു ഇന്നലത്തെ വില. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ 1,19,320 രൂപയായിരുന്നു ജനുവരി മാസത്തിലെ ഏറ്റവും കൂടിയ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക് - [മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു](https://editoreal.ae/maharashtra-deputy-cm-ajit-pawar-dies-in-plane-crash-in-baramati/) - മുംബൈ: എൻ‌സി‌പി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അപകടകം. വിമാനത്തിൽ പവാറിനൊപ്പമുണ്ടായിരുന്ന പൈലറ്റുമാരും സുരക്ഷാ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ നാല് പേരും അപകടത്തിൽ മരിച്ചിട്ടുണ്ട്. രാവിലെ 8 മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന ചെറിയ വിമാനം 45 മിനിറ്റിനുശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടൊണ് തകർന്നുവീണത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി ബാരാമതിയിൽ നാല് പ്രചരണയോ​ഗങ്ങളിൽ അജിത്ത് പവാറിന് പങ്കെടുക്കാനുണ്ടായിരുന്നു. റൺവേയ്ക്ക് സമീപം രാവിലെ 8 മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന ചെറിയ വിമാനം 45 മിനിറ്റിനുശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടൊണ് തകർന്നുവീണത്. - [ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പലിന് തടവും പിഴയും ശിക്ഷ](https://editoreal.ae/shafi-parambal-sentenced-to-prison-and-fine-in-national-highway-blockade-case/) - പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ ഈ കേസിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശം. - [അതിനിർണായക കരാറുകളിലേക്ക് ചുവട് വച്ച് ഇന്ത്യയും യുഎഇയും](https://editoreal.ae/india-and-uae-agree-to-pursue-strategic-defence-partnership/) - ദില്ലി: തിങ്കളാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് മണിക്കൂർ നീണ്ട ഹ്രസ്വ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി വിപുലമായ ചർച്ചകൾ നടത്തി. ആണവ റിയാക്ടറുകൾ, എ.ഐ, പ്രതിരോധം, ഊർജ്ജ സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ച‍ർച്ചകളാണ് ഇരുനേതാക്കളും നടത്തിയതെന്നാണ് സൂചന. "അങ്ങേയറ്റം ഊഷ്മളവും അടുത്തതുമായ ബന്ധം" പങ്കിടുന്ന രണ്ട് നേതാക്കളുടേയും നേതൃത്വത്തിൽ പ്രതിനിധി തലത്തിലും ചർച്ചകൾ നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. അതിനിർണായക കരാറുകളിലേക്ക് ചുവട് വച്ച് ഇന്ത്യയും യുഎഇയും - [പത്തനാപുരത്ത് ആറാം അങ്കത്തിന് ഗണേഷ് കുമാർ, വീഴ്ത്താൻ മണ്ഡലത്തിലേക്ക് താമസം മാറ്റിയ ചാമക്കാല](https://editoreal.ae/kb-ganesh-kumar-to-face-jyothikumar-chamakkala-in-pathanapuram/) - പത്തനാപുരം: കൊല്ലം ജില്ലയിലെ പത്തനാപുരം സീറ്റിൽ ആറം തവണയും മത്സരത്തിന് ഒരുങ്ങി കേരള കോൺ​ഗ്രസ് ബി ചെയർമാനും മന്ത്രിയുമായ കെ.ബി ​ഗണേഷ് കുമാർ. 2001 മുതൽ തുടർച്ചയായി മണ്ഡലത്തിൽ ജയിച്ചു കയറുന്ന ​ഗണേഷിനെതിരെ ശക്തമായ പോരാട്ടത്തിനാണ് യുഡിഎഫ്നീക്കം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷിനെതിരെ മത്സരിച്ച കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇക്കുറിയും ഇവിടെ മത്സരത്തിന് ഇറങ്ങുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 2021-ൽ 14336 വോട്ടുകൾക്കാണ് ഗണേഷ് ചാമക്കാലയെ പരാജയപ്പെടുത്തിയത്. എന്നാൽ തോറ്റിട്ടും പത്തനാപുരം വിടാതിരുന്ന ചാമക്കാല അവിടെ അഞ്ച് വർഷത്തിന് ശേഷം യുഡിഎഫ് സംഘടനസംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കിയ ശേഷമാണ് ചാമക്കാല ഇവിടെ പോരാട്ടത്തിന് ഇറങ്ങുന്നത്. - [ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം; വെള്ളിയുടെ വില ഗ്രാമിന് 300 കടന്നു](https://editoreal.ae/gold-price-reached-record-high/) - തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവ്വകാല റെക്കോർഡില്‍. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം എത്തിയിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,06,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അന്താരാഷ്ട്ര സംഘർഷങ്ങള്‍ വർധിക്കുന്നതിനാല്‍ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സംഘർഷങ്ങള്‍ വർധിക്കുന്നതിനാല്‍ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. - [ടിടിടിയുടെ വൻവിജയത്തിന് പിന്നാലെ കണ്ണൻ രവി മലയാള സിനിമയിലേക്ക്: പുതിയ ചിത്രം പ്രഖ്യാപിച്ചു](https://editoreal.ae/kannan-ravi-to-produce-more-cinemas-this-year/) - നിതീഷ് സഹദേവൻ സംവിധാനം ചെയ്ത് ജീവ മുഖ്യവേഷത്തിൽ തമിഴ് കോമഡി ചിത്രം ടിടിടി (തലൈവർ തമ്പി തലമയിൽ) നേടിയ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ കൂടുതൽ പ്രൊജക്ടുകൾ പ്രഖ്യാപിച്ച് നിർമ്മാതാവും പ്രവാസി വ്യവസായിയുമായി കണ്ണൻ രവി. മലയാളത്തിലടക്കം മൂന്ന് സിനിമകളാവും ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണൻ രവി ഇനി നിർമ്മിക്കുക. രാജ്പ്രഭാവതി മേനോനാണ് കണ്ണൻ രവിക്കായി മലയാള സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. സത്യ രാജിന്റെ മകൻ സിബിരാജടക്കം ടിടിടിയുടെ വൻവിജയത്തിന് പിന്നാലെ കണ്ണൻ രവി മലയാള സിനിമയിലേക്ക്: പുതിയ ചിത്രം പ്രഖ്യാപിച്ചു - [ബേപ്പൂരിൽ അൻവർ തന്നെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം](https://editoreal.ae/pv-anwar-to-contest-in-beypore/) - കോഴിക്കോട്: ഔദ്യോ​ഗിക പ്രഖ്യാപം വന്നില്ലെങ്കിൽ കോൺ​ഗ്രസ് മത്സരിച്ചു പോരുന്ന ബേപ്പൂർ സീറ്റിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ മത്സരത്തിന് ഇറങ്ങുമെന്ന് ഉറപ്പായി. തൃണമൂൽ കോൺ​ഗ്രസ് ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവ‍ർ ബേപ്പൂരിൽ മത്സരിക്കും. കഴിഞ്ഞ ദിവസം മുതൽ അൻവർ ബേപ്പൂരിൽ സജീവമായി ഇറങ്ങിയിട്ടുണ്ട്. പ്രധാന യുഡിഎഫ് നേതാക്കളെയെല്ലാം അൻവർ നേരിൽ കാണുന്നുണ്ട്. മുസ്ലീം ലീ​ഗിൻ്റേയും കോൺ​ഗ്രസിൻ്റേയും നേതാക്കളെ അദ്ദേഹം നേരിൽ കണ്ടു. മണ്ഡലത്തിലെ സമുദായ നേതാക്കളേയും സന്ദർശിച്ചു ബേപ്പൂരിലെ സാഹചര്യം നേരിട്ടറിയാനാണ് എത്തിയത് എന്നാണ് അൻവറിനോട് പ്രധാന യുഡിഎഫ് നേതാക്കളെയെല്ലാം അൻവർ നേരിൽ കാണുന്നുണ്ട് - [ഓ ഗോൾഡ് ഇനി ലൈഫ് സ്റ്റൈൽ സൂപ്പർ ആപ്പ്, സ്വർണം കൊണ്ട് ഷോപ്പിം​ഗ് നടത്താം](https://editoreal.ae/customers-can-use-gold-for-shopping-in-o-gold-super-app/) - ദുബായ്: പണത്തിന് പകരം സ്വർണ്ണം ചിലവഴിച്ച് ദൈനംദിന കാര്യങ്ങൾ നടത്തിയാലോ? സ്വർണ്ണം വിനിമയ ഉപാധിയായ മാസ്റ്റർകാർഡ് വിപണിയിലിറക്കി ഓ ഗോൾഡ്. വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വർണ്ണത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോൾഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലൈഫ് സ്റ്റൈൽ സൂപ്പർ ആപ്പ് ആയി റീ ലോഞ്ച് ചെയ്തതായും ബന്ധപ്പെട്ടവർ ദുബായിൽ അറിയിച്ചു. പുതിയ മാസ്റ്റർകാർഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം ചിലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കൾക്ക്, സ്വർണ്ണം പുതിയ മാസ്റ്റർകാർഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം ചിലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. - [പൊങ്കലിന് തമിഴ്നാട്ടിൽ സർപ്രൈസ് ഹിറ്റായി ടി.ടി.ടി: ഫാലിമിക്ക് ശേഷം വീണ്ടും ഹിറ്റടിച്ച് നിതീഷ് സഹദേവൻ](https://editoreal.ae/ttt-become-surprise-hit-among-pongal-releases/) - തമിഴ് സിനിമയിലെ പ്രധാന സീസണായ പൊങ്കലിന് സർപ്രൈസ് ഹിറ്റായി ജീവ ചിത്രം ടിടിടി. തലൈവർ തമ്പി തലമയിൽ എന്ന ചിത്രത്തിൻ്റെ സംവിധാനം ഫാലിമിയിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവനാണ്. പ്രവാസി വ്യവസായിയായ കണ്ണൻ രവിയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. തീർത്തും അപ്രതീക്ഷിതമായാണ് പൊങ്കലിന് ടിടിടി റിലീസ് ചെയ്തതെന്ന് ദുബായിൽ ചിത്രത്തിൻ്റെ പ്രീമിയർ പ്രദ‍‌ർശനത്തിന് ശേഷം കണ്ണൻ രവി പറഞ്ഞു. അപ്രീതക്ഷിതമായിട്ടാണ് ടിടിടിയുടെ റിലീസ് സംഭവിച്ചതെന്നും എന്നാൽ മികച്ച പ്രതികരണത്തോടെയാണ് സിനിമ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും കണ്ണൻ രവി പറഞ്ഞു. ജനനായകൻ അപ്രീതക്ഷിതമായിട്ടാണ് ടിടിടിയുടെ റിലീസ് സംഭവിച്ചതെന്നും എന്നാൽ മികച്ച പ്രതികരണത്തോടെയാണ് സിനിമ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും കണ്ണൻ രവി - [ട്രംപിന് സ്വപ്നസമ്മാനം,സമാധാന നൊബേൽ കൈമാറി മച്ചാഡോ](https://editoreal.ae/machado-gave-trump-her-nobel-prize/) - വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും സമാധാന നൊമബേൽ പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ തനിക്ക് കിട്ടിയ നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു. വൈറ്റ് ഹൗസിൽ ട്രംപിനെ കാണാനെത്തിയപ്പോൾ ആണ് മച്ചാഡോ പുരസ്കാരം അദ്ദേഹത്തിന് കൈമാറിയത്. മച്ചാഡോയുടെ സമ്മാനം ആഹ്ലാദപൂർവ്വം കൈപ്പറ്റിയ ട്രംപ് പക്ഷേ അവരുടെ രാഷ്ട്രീയ ഭാവിയിൽ കൃത്യമായ ഉറപ്പോ വാ​ഗ്ദാനാമോ നൽകിയില്ലെന്നാണ് സൂചന. ഒരു സ്വാ​ഗ് ബാ​ഗ് ട്രംപ് മച്ചാഡോയ്ക്ക് സമ്മാനമായി നൽകി. വെനിസ്വേലയുടെ മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ കടുത്ത മച്ചാഡോയുടെ സമ്മാനം ആഹ്ലാദപൂർവ്വം കൈപ്പറ്റിയ ട്രംപ് പക്ഷേ അവരുടെ രാഷ്ട്രീയ ഭാവിയിൽ കൃത്യമായ ഉറപ്പോ വാ​ഗ്ദാനാമോ നൽകിയില്ല - [ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ](https://editoreal.ae/sarvam-maya-grabbed-spot-in-the-list-of-top-10-malayalam-movies-with-highest-collection/) - ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ നിവിൻ പോളി ചിത്രം സർവ്വം മായ ബോക്സ് ഓഫീസിൽ മികച്ച പ്രകടനത്തോടെ തുടരുകയാണ്. കഴിഞ്ഞ ആഴ്ച നൂറ് കോടി ക്ലബിലെത്തിയ ചിത്രം ഈ ആഴ്ച 130 കോടി കളക്ഷനിലേക്ക് എത്തി. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്ത് മലയാള സിനിമകളുടെ പട്ടികയിലേക്ക് സ‍ർവ്വം മായയും എത്തി. നൂറ് കോടി ക്ലബിൽ എത്തുന്ന പതിമൂന്നാമത്തെ മലയാള സിനിമയാണ് സർവ്വം മായ. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ആഗോള ബോക്സ് ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ - [ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി](https://editoreal.ae/kerala-hc-send-notice-to-bjp-counsilors-who-took-oath-in-the-name-of-gods/) - കൊച്ചി: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോ‍ർപ്പറേഷനിലെ ബിജെപി കൗൺ‍സിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം വിവിധ ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത ഇരുപത് ബിജെപി കൗൺസിലർമാരാണ് പുതിയ നിയമക്കുരുക്കിലായിരിക്കുന്നത്. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ‌ദൈവങ്ങളുടെയും രക്ഷസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ വിമ‍ർശിച്ച കോടതി സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് വ്യക്തമാക്കി. അതേസമയം അന്തിമ വിധിവരെ കൗൺസിൽ ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു - [ആ‍ർ.ജെ.ഡിയും എൽഡിഎഫിൽ തുടരും,യുഡിഎഫ് പ്രവേശന ച‍ർച്ചകൾ വഴിമുട്ടി](https://editoreal.ae/rjd-will-continue-in-ldf/) - കോഴിക്കോട്: കേരള കോൺ​ഗ്രസ് മാണിക്ക് പുറമേ യുഡിഎഫ് പ്രവേശന ച‍ർച്ചകൾ അവസാനിപ്പിച്ച് ആർജെഡിയും. ആർജെഡി യുഡിഎഫിലേക്ക് എത്തിയേക്കും എന്ന രീതിയിൽ നേരത്തെ മുതൽ വാ‍ർത്തകളുണ്ടായിരുന്നു. ഏറെക്കാലമായി ഇടതുമുന്നണിയിൽ അതൃപ്തരായി തുടരുന്ന ആ‍ർജെഡി മാസങ്ങളായി യുഡിഎഫ് നേതൃത്വവുമായി ആശയവിനിമയം നടത്തി വരികയായിരുന്നു. വടകര,കൽപറ്റ സീറ്റുകൾ വിട്ടുതരാൻ യുഡിഎഫ് നേതൃത്വം വിസമ്മതം അറിയിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. എൽഡിഎഫിൽ തുടരാനും നിലവിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകൾ കൂടാതെ കോവളം സീറ്റ് കൂടി ആവശ്യപ്പെടാനുമാണ് നീക്കം. ജോസ് കെ മാണി നിയമസഭയിലേക്ക് ജയിച്ചാൽ കെ.കെ രമ അവിടെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശ്രേംയ്യസ് കുമാർ അവിടെ മത്സരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെന്നാണ് സൂചന. - [നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം പ്രതീക്ഷിച്ച് കെഎംസിസി](https://editoreal.ae/kmcc-expecting-a-seat-in-assembly-election/) - കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ലീ​ഗിൽ സമ്മ‍ർദ്ദം ശക്തമാക്കി പ്രവാസികളുടെ സംഘടനയായ കെഎംസിസി. മുൻപും പ്രവാസി ക്വോട്ടയെന്ന പേരിൽ ലീ​ഗിൻ്റെ സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വ്യവസായ പ്രമുഖർക്കാണ് കിട്ടിയിരുന്നത്. സാധാരണക്കാരായ പ്രവാസികളുടെ പ്രതിനിധി സ്ഥാനാ‍ർത്ഥിയാവുന്നതിനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് കെഎംസിസി ​ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു. കഴിഞ്ഞ 45 വ‍ർഷമായി കെഎംസിസി ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാൽ ഇനി അങ്ങനെയല്ല. കെഎംസിസിക്ക് വേണ്ടിയുള്ള നിയമസഭാ സീറ്റിനായി സംസ്ഥാന എക്സിക്യൂട്ടീവിൽ അടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അസംബ്ലി സീറ്റുകൾ അസംബ്ലി സീറ്റുകൾ മാത്രം പോരെന്നും ബോർഡുകളിൽ അടക്കം പ്രാതിനിധ്യം വേണമെന്നുമാണ് കെഎംസിസിയുടെ നിലപാടെന്ന് പുത്തൂർ റഹ്മാൻ വ്യക്തമാക്കി. - [വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും](https://editoreal.ae/iran-closed-air-space/) - ടെഹ്റാൻ: അമേരിക്കയുടെ ആക്രമണഭീഷണിക്ക് പിന്നാലെ വ്യോമപാത ഭാ​ഗികമായി അടച്ച് ഇറാൻ. ഔദ്യോ​ഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി ഇറാൻ്റെ വ്യോമപരിധിയിൽ പ്രവേശിപ്പിക്കൂ. സുരക്ഷ മുൻനി‍ർത്തിയാണ് വ്യോമപാത അടച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ ഇറാൻ ഒഴിവാക്കിയാണ് എയ‍ർഇന്ത്യയും ഇൻഡി​ഗോയും അടക്കമുള്ള വിമാനങ്ങൾ സ‍ർവ്വീസ് നടത്തുന്നത്. റൂട്ട് മാറ്റം സംബന്ധിച്ച് വിമാനക്കമ്പനികൾ യാത്രക്കാ‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഇറാൻ്റെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തന്നെ എല്ലാ വിമാനക്കമ്പനികളും ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഇക്കാരണത്താൽ യാത്രസമയത്തിൽ മാറ്റമുണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ ഇറാൻ്റെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തന്നെ എല്ലാ വിമാനക്കമ്പനികളും ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത് - [ “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” ജനുവരി 18-ന് ഫ്ലാ​ഗ് ഐലൻഡിൽ](https://editoreal.ae/rangolsav-the-indian-night/) - ഷാ‍‌ർജ: സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ഒരുക്കുന്ന “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” ഈ മാസം പതിനെട്ടിന്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ് ) ഉടമസ്ഥതയിലുള്ള ദി ഫ്ലാഗ് ഐലൻഡിൽ വെച്ചാണ് രംഗോത്സവ് അരങ്ങേറുന്നത് . സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മനോഹരമായ ആവിഷ്ക്കാരമാണ് ഒരുക്കുന്നതെന്ന് സംഘാടകരായ സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ് “രംഗോത്സവ് – ദി ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ് “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റിൽ “ടൈംലെസ് എക്കോസ് ഓഫ് എസ്.പി.ബി” എന്ന പ്രത്യേക സംഗീതാർപ്പണമാണ് പ്രധാന ആകർഷണം - [ആരേയും കാണേണ്ടെന്ന് രാഹുൽ: ജയിലിലെത്തിയ സന്ദർശകർ തിരിച്ചു പോയി](https://editoreal.ae/rahul-mamkootathil-turned-down-visitors-in-prison/) - ആലപ്പുഴ: മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായി ജയിലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിലിൽ എത്തിയ സന്ദർശകരെ കാണാൻ തയ്യാറായില്ല. അടൂരിൽ നിന്നുള്ള കോൺ​ഗ്രസ് പ്രവ‍‍ർത്തകരാണ് ഇന്ന് എംഎൽഎയെ കാണാൻ മാവേലിക്കര ജയിലിൽ എത്തിയത്. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ്‌ പ്രവർത്തകനും സുഹൃത്തുകളും രാവിലെ രാഹുലിനെ കാണാൻ ജയിലിൽ എത്തിയെങ്കിലും തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. പത്തനംതിട്ട കോടതിയിൽ അടൂരിൽ നിന്നുള്ള കോൺ​ഗ്രസ് പ്രവ‍‍ർത്തകരാണ് ഇന്ന് എംഎൽഎയെ കാണാൻ മാവേലിക്കര ജയിലിൽ എത്തിയത്. - [ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കിയാൽ ചവിട്ടി പുറത്താക്കും, യുപി - ബിഹാർ സ്വദേശികളോട് രാജ് താക്കറെ](https://editoreal.ae/ill-kick-you-raj-thackeray-warns-up-bihar-migrants-against-hindi-imposition/) - മുംബൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള കുടിയേറ്റക്കാർക്ക് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെയുടെ ഭീഷണി. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന വിഭാഗത്തോടൊപ്പം നടത്തിയ സംയുക്ത റാലിയിൽ സംസാരിക്കുമ്പോൾ മാറാത്ത രാഷ്ട്രീയത്തെ കത്തിച്ച മണ്ണിൻ്റെ മക്കൾ വാദം രാജ് താക്കറെ വീണ്ടും ചർച്ചയാക്കിയത്. വരാനിരിക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ മറാത്തി സ്വത്വം നിലനിർത്താനുള്ള അവസാന പോരാട്ടമായിട്ടാണ് താക്കറെ സഹോദരങ്ങൾ റാലിയിൽ വിശേഷിപ്പിച്ചത്. “ഹിന്ദി ഞങ്ങളുടെ ഭാഷയല്ലെന്ന് യുപിയിലെയും ബീഹാറിലെയും ആളുകൾ മനസ്സിലാക്കണം. എനിക്ക് “ഹിന്ദി ഞങ്ങളുടെ ഭാഷയല്ലെന്ന് യുപിയിലെയും ബീഹാറിലെയും ആളുകൾ മനസ്സിലാക്കണം. എനിക്ക് ആ ഭാഷയെ വെറുപ്പില്ല. പക്ഷേ നിങ്ങൾ അത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും,” രാജ് പറഞ്ഞു, - [ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ](https://editoreal.ae/538-people-killed-in-iran-violence/) - ടെഹ്റാൻ: ഇറാനിലെ ഭരണകൂടി വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. സംഘർഷങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും പറയുന്നത്. അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക ഇറാനിൽ ഇടപെടുകയോ ആക്രമണം നടത്തുകയോ ചെയ്താൽ അമേരിക്കയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ൽ നടന്ന രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. - [ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു](https://editoreal.ae/chief-priest-in-sabarimala-tantri-kandararu-rajeevaru-taken-to-police-custody/) - തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അതിനിർണായക നടപടിയുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം. ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യലിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണ സംഘം രാജീവരെ കസ്റ്റഡിയിൽ എടുത്തത്. തന്ത്രിയെ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന. ശബരിമല അടക്കം കേരളത്തിന് അകത്ത് പുറത്തും ഉള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രി ചുമതലയുള്ള ആളാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു - [സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ](https://editoreal.ae/ptbi-exam-update/) - ചരിത്രം തിരുത്തിയ വിദ്യാർഥി പങ്കാളിത്തത്തോടെ ഏഷ്യനെറ്റ് ന്യൂസ് പ്രൗഡ് ടൂ ബീ ആൻ ഇന്ത്യൻ പന്ത്രണ്ടാം സീസണിൻ്റെ പ്രവേശന പരീക്ഷ നാളെ നടക്കും. അജ്മാനിലെ കോസ്മോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. അയ്യായിരത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യയെ തൊട്ടറിയാൻ അവസരമൊരുക്കുന്ന മത്സര പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് തുടങ്ങുന്ന മത്സര പരീക്ഷയും പിന്നാലെ നടക്കുന്ന അഭിമുഖ പരീക്ഷയും... രണ്ടിലും വിദ്യാർഥികൾ പങ്കെടുക്കണം. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ വിദ്ഗ്ധർ നടത്തുന്ന സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ - [ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ പോകുന്നത്: സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് സിവി ആനന്ദബോസ്](https://editoreal.ae/cv-anandabose-against-g-sukumaran-nair/) - ദില്ലി: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നാണ് ​ഗവർണറുടെ ആരോപണം. താൻ കേരളത്തിൽ ഉള്ളപ്പോൾ ആണ് പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച് ബംഗാൾ ഗവർണറായി ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ടത്. കരയോഗം നൽകിയ പിന്തുണയാണ് തന്നെ സിവിൽ സർവ്വീസിലേക്ക് എത്തിച്ചത്. ആ നന്ദി കാരണമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനായി പെരുന്നയിൽ എത്തിയത്. എൻഎസ്എസ് നേതൃത്വത്തെ അറിയിച്ചാണ് താൻ പോയത് എന്നിട്ടും അവഗണന നേരിട്ടു. എല്ലാനായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് എല്ലാനായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും താനൊരു കരയോഗം നായരാണെന്നും സിവി ആനന്ദബോസ് പറഞ്ഞു. - [ശനിയാഴ്ച അവധി വേണം: അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാർ](https://editoreal.ae/bank-employees-association-calls-for-national-strike-on-january-27/) - തിരുവനന്തപുരം: ശനിയാഴ്ച സ്ഥിരം അവധി ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. ജനുവരി 27-ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്നാണ് പ്രഖ്യാപനം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 റിപ്പബ്ളിക് ഡേ ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 റിപ്പബ്ളിക് ഡേ പ്രമാണിച്ച് പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി നാല് ദിവസം മുടങ്ങും. - [പ്രൌഡ് ടു ബി ആൻ ഇന്ത്യൻ: പരീക്ഷ അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂളിൽ](https://editoreal.ae/ajman-cosmopolitan-school-to-host-proud-to-be-an-indian-2026-edition-exam/) - ഏഷ്യാനെറ്റ് ന്യൂസിൻ്റെ ജനകീയ പരിപാടിയായ പ്രൌഡ് ടു ബി ആൻ ഇന്ത്യൻ്റെ മത്സര പരീക്ഷയ്ക്ക് ഒരുങ്ങി അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇന്റർനാഷണൽ സ്കൂൾ. പ്രൌഡ് ടു ബി ആൻ ഇന്ത്യൻ്റെ കഴിഞ്ഞ 11 സീസണുകളിലായി മത്സരപരീക്ഷ എഴുതിയത് പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഓരോ സീസണിലും ആയിരത്തിലേറെ പേരാണ് പരീക്ഷ കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇക്കുറിയും പരീക്ഷ എഴുതാൻ എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജ്മാനിലെ കോസ്മോ പൊളിറ്റൻ ഇൻ്റർനാഷണൽ സ്കൂൾ ക്യാംപസിൽ സജ്ജമാണ്. ഏഴായിരം പേരെ വരെ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പരിപാടിയുമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സഹകരിക്കുന്നുണ്ട് - [പ്രൌഡ് ടു ബിആൻ ഇന്ത്യനൊപ്പം എഡിറ്റോറിയലും: യാത്ര ജനുവരിയിൽ](https://editoreal.ae/editoreal-joins-with-proud-to-be-an-indian/) - ഏഷ്യാനെറ്റ് ന്യൂസിൻ്റെ ജനകീയ പരിപാടിയായ പ്രൊഡു ടു ബി ആൻ ഇന്ത്യനൊപ്പം എഡിറ്റോറിയലും. പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് ഇന്ത്യയെ അറിയാനും അനുഭവിക്കാനും വഴിയൊരുക്കുന്ന പ്രൌഡ് ടു ബിആൻ ഇന്ത്യനൊപ്പം എഡിറ്റോറിയലും: യാത്ര ജനുവരിയിൽ ടു ബി ആൻ ഇന്ത്യൻ പരിപാടിയുടെ പുതിയ എഡിഷനുമായിട്ടാണ് പ്രവാസികളുടെ പ്രിയപ്പെട്ട ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമായ എഡിറ്റോറിയൽ കൈ കോർക്കുന്നത്. പ്രത്യേക പരീക്ഷയിലൂടെയാവും പി.ടു.ബി യിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. പരീക്ഷാതീയതിയും അപേക്ഷിക്കാനുള്ള മാർഗ്ഗനിർദേശവും വൈകാതെ പ്രസിദ്ധീകരിക്കും. View this post പ്രത്യേക പരീക്ഷയിലൂടെയാവും പി.ടു.ബി യിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. പരീക്ഷാതീയതിയും അപേക്ഷിക്കാനുള്ള മാർഗ്ഗനിർദേശവും വൈകാതെ പ്രസിദ്ധീകരിക്കും. - [അടിവസ്ത്ര തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ](https://editoreal.ae/antony-raju-found-guilty/) - തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം വിധി പറഞ്ഞത്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ആസ്‌ത്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പ്രതിയെ വെറുതെവിട്ടിരുന്നു. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ആസ്‌ത്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. - [കണ്ണന്‍ രവി ഗ്രൂപ്പിൻ്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു, ഉദ്ഘാടകനായി ഷാറൂഖ് ഖാൻ](https://editoreal.ae/king-khan-shah-rukh-khan-inaugurates-kannan-ravi-groups-panther-club-in-dubai/) - ദുബായ്: കണ്ണൻ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാൻഡ് എന്റർടൈൻമെന്റ് ഡെസ്റ്റിനേഷനുകളായ പാന്തർ ക്ലബ്, എടികെ സ്‌ക്വയർ റസ്റ്റോറൻ്റ് എന്നിവ ദുബായ് ക്രീക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ പ്രവർത്തനമാരംഭിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാൻ റസ്റ്റോബാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൻ രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം. ചടങ്ങിൽ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. അത്യാധുനിക ഇന്റീരിയറുകൾ, ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്റെ രൂപകൽപ്പന. ആന്ധ്ര, തെലുങ്കാന, കർണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ കണ്ണന്‍ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷനുകളായ പാന്തര്‍ ക്ലബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്റ് എന്നിവ ദുബായ് ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു. - [ജനിക്കും മുൻപേ കേട്ട ശബ്ദം തിരിച്ചറിഞ്ഞ് ഏതൻ, കുഞ്ഞുവിസ്മയം പങ്കുവച്ച് ജി. വേണുഗോപാൽ](https://editoreal.ae/g-venugopal-introduce-a-little-fan-who-started-to-enjoy-songs-even-before-he-born/) - ജനിക്കും മുൻപ് തന്നെ കേട്ട ഒരു കുഞ്ഞു ആരാധകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ​ഗായകൻ ജി.വേണു​ഗോപാൽ. അമ്മയുടെ ​ഗർഭപാത്രത്തിൽ വച്ചു തൻ്റെ പാട്ടുകൾ ഒരുപാട് കേട്ട കുഞ്ഞു ഏഥനെ വിമാനത്താവളത്തിൽ വച്ചു കണ്ടുമുട്ടിയതും അവനായി മൂളിയ പാട്ട് കേട്ടപ്പോൾ അതുവരെ കരഞ്ഞ ഏഥൻ ശാന്തനായി ചെവിയോർത്ത വിസ്മയവും വേണു​ഗോപാൽ ആവേശത്തോടെ ഫേസ്ബുക്കിൽ പങ്കുവച്ചു. ജി.വേണു​ഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Ringing in the new year with the newest!😍 ഇത് ഞാനും ഏതനുമായുള്ള (Athen) ഒരു രഹസ്യ സംഭാഷണം. ഞങ്ങൾ അമ്മയുടെ ​ഗർഭപാത്രത്തിൽ വച്ചു തൻ്റെ പാട്ടുകൾ ഒരുപാട് കേട്ട കുഞ്ഞു ഏഥനെ വിമാനത്താവളത്തിൽ വച്ചു കണ്ടുമുട്ടിയതും അവനായി മൂളിയ പാട്ട് കേട്ടപ്പോൾ അതുവരെ കരഞ്ഞ ഏഥൻ ശാന്തനായി ചെവിയോർത്ത വിസ്മയവും വേണു​ഗോപാൽ ആവേശത്തോടെ ഫേസ്ബുക്കിൽ പങ്കുവച്ചു. - [ഏകദിന ക്രിക്കറ്റ് മരണത്തിലേക്കോ? 2027 ലോകകപ്പിന് ശേഷം സ്ഥിതി കണ്ടറിയണമെന്ന് അശ്വിൻ](https://editoreal.ae/ashwin-unsure-about-future-of-odis-following-2027-world-cup/) - 2027 ലോകകപ്പിന് ശേഷമുള്ള ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്ര അശ്വിൻ. ലോകമെമ്പാടുമുള്ള ടി20 ലീഗുകളുടെ ആധിപത്യവും ടെസ്റ്റ് ക്രിക്കറ്റിന്റെ അണയാത്ത ആവശേവും കണക്കിലെടുക്കുമ്പോൾ ഏകദിന ഫോ‍ർമാറ്റ് മത്സരങ്ങളുടെ പ്രസക്തി പതിയെ കുറഞ്ഞുവരികയാണെന്നും ഫോർമാറ്റിന്റെ ഭാവി ഭീഷണിയിലാണെന്നും അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ ഇട്ട വീഡിയോയിൽ പറഞ്ഞു. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏകദിനത്തിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. അവർ വിരമിച്ചു കഴിഞ്ഞാൽ ഈ ഫോ‍ർമാറ്റിന് എത്രത്തോളം സാധ്യതയുണ്ട് എന്നറിയില്ല. ഇപ്പോൾ 2027 ലോകകപ്പിന് ശേഷമുള്ള ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്ര അശ്വിൻ. - [ത്രികോണ പോരിന് തൃപ്പൂണിത്തുറ: പിഷാരടിയും അനിൽകുമാറും ഹരിദാസും ച‍‌ർച്ചകളിൽ](https://editoreal.ae/congress-considering-ramesh-pisharody-for-tripunithura-seat/) - കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമായി തൃപ്പൂണിത്തുറ. തദ്ദേശതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം പിടിച്ചത് ബിജെപിയാണ്. ഇതോടെ ബിജെപി വൻ പ്രതീക്ഷയാണ് മണ്ഡലത്തിൽ വച്ചു പുലർത്തുന്നത്. നിലവിൽ കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.ബാബുവാണ് ഇവിടുത്തെ എംഎൽഎ. 2016-ൽ എം.സ്വരാജിനോട് തോറ്റ ബാബു 2021-ൽ മണ്ഡലം 992 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ ബാബു വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു ഉറപ്പ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ ബാബു വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു ഉറപ്പ് ലഭിച്ചിട്ടില്ല. - [നമ്മുടെ പ്ലാനിനേക്കാൾ വലുതാണ് മുകളിലുള്ള ആളുടെ പ്ലാൻ: നിവിന് നല്ല നേരം, അജുവിനും](https://editoreal.ae/nivin-pauly-and-aju-varghese-talking-about-sarvam-maya/) - അഖിൽ സത്യൻ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി തീയേറ്ററിലെത്തിയ സർവ്വം മായ 2025-ലെ വലിയ ഹിറ്റുകളിലൊന്നായി മാറുമ്പോൾ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ നല്ല നേരം തെളിയുകയാണ്. . ആറ് വർഷത്തിന് ശേഷമാണ് നിവിൻ പോളി ചിത്രത്തിന് വലിയൊരു ആൾക്കൂട്ടം തീയേറ്ററുകളിലേക്ക് എത്തുന്നത്. പരീക്ഷണ ചിത്രങ്ങളും വിവാദങ്ങളും നിറഞ്ഞ ഒരു അധ്യായത്തിനൊടുവിൽ നിവിന് സർവ്വം ശുഭമാകുകയാണോ. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുണ് രാഘവനുമായി നിവിനും അജുവും നടത്തിയ സംഭാഷണത്തിൽ നിന്ന്... ഓരോ മനുഷ്യനും നല്ല നേരവും ചീത്ത സ്ലീപ്പർ സെൽസ് എന്ന് ലാൽ സാർ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് നിവിനാണെന്ന് ആദ്യം പറഞ്ഞത് വിനീത് ശ്രീനിവാസനാണ്. വർഷങ്ങൾക്ക് ശേഷം ഷൂട്ടിനിടെ വിനീത് അതു എന്നോടും നിവിനോടും പറഞ്ഞിരുന്നു. എന്നോട് പറഞ്ഞിട്ടുണ്ട് അവന് അറിയില്ല അവനെ എത്രമാത്രം ജനങ്ങൾക്ക് ഇഷ്ടമാണെന്നുള്ളത് - [ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ](https://editoreal.ae/railway-announce-vandebharat-sleeper/) - ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ സർവ്വീസ് പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. - [പുതുവര്‍ഷത്തില്‍ 1.61 ലക്ഷത്തിലേറെ യാത്രക്കാര്‍, റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ യാത്രാ സംവിധാനം](https://editoreal.ae/record-passangers-in-kochi-metro/) - കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയിലും സഞ്ചരിച്ചത് 1,61,683 പേർ.സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏറെ സഹായകവുമായി. പുലർച്ചെ രണ്ട് മണിവരെ സർവ്വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലർച്ചെ നാലു മണിവരെ സർവ്വീസ് നടത്തിയ ഇലക്ട്രിക് ഫീഡർബസിൽ 6817 പേരും 2017 ൽ സർവ്വീസ് തുടങ്ങിയ മെട്രോയിൽ ഇതേവരെ 17.52 കോടിപ്പേർ യാത്ര ചെയ്തു. ഈ വർഷത്തെ യാത്രക്കാരുടെ എണ്ണം 365,861, 94 ആയി വർധിച്ചു. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്. - [ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു](https://editoreal.ae/sit-confirmed-more-gold-looted-from-sabarimala/) - കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂടുതൽ രൂപങ്ങളിലെ സ്വർണം കവർന്നുവെന്ന് പ്രത്യേക അന്വേ,ണസംഘം കണ്ടെത്തി. അന്വേഷണസംഘം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് കൂടുതൽ രൂപങ്ങളിൽ പതിച്ച പാളികളിൽ നിന്നും സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് ഇതോടെ വ്യക്തമാവുന്നത്. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളും ശ്രീകോവിലിൻ്റെ കട്ടിളപാളിയും ആണ് പോറ്റിയും സംഘവും കടത്തി കൊണ്ടു പോയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ശ്രീകോവിലിൽ മറ്റു രൂപങ്ങളിൽ പതിച്ച സ്വർണപാളികളും കടത്തി കൊണ്ടു പോയി എന്നാണ് ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളും ശ്രീകോവിലിൻ്റെ കട്ടിളപാളിയും ആണ് പോറ്റിയും സംഘവും കടത്തി കൊണ്ടു പോയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ - [മേയർ പറഞ്ഞാൽ 24 മണിക്കൂറിൽ എല്ലാ ബസുകളും തിരികെ നൽകും, സ്വന്തം സ്ഥലത്ത് ഇട്ടോണം](https://editoreal.ae/will-send-back-entire-city-buses-in-trivandrum-mayor-insist/) - തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവനന്തപുരം കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്രപദ്ധതി പ്രകാരമാണെന്ന മേയർ വി.വി രാജേഷിൻ്റെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കേന്ദ്രവും സംസ്ഥാനവും കോർപ്പറേഷനും ചേർന്നുള്ള ത്രികക്ഷി കരാർ പ്രകാരമാണ് ബസുകൾ വാങ്ങിയതെന്നും ഗണേഷ് ചൂണ്ടിക്കാട്ടി. സംസ്ഥാന വിഹിതവും കോർപ്പറേഷന വിഹിതവും അടക്കം ആകെ പദ്ധതിയുടെ അറുപത് ശതമാനം തുകയും കേരളമാണ് ചിലവിട്ടത്. സിറ്റി ബസുകൾ വേറൊരു ജില്ലയിലും ഓടുന്നില്ല. മേയർ പറഞ്ഞാൽ 24 മണിക്കൂറിൽ എല്ലാ ബസുകളും തിരികെ നൽകും, സ്വന്തം സ്ഥലത്ത് ഇട്ടോണം - [പുതുവ‍ർഷം ആദ്യം കിരിബാത്തി ദ്വീപിൽ, കേരളത്തിലെ ബാറുകൾ രാത്രി 12 വരെ](https://editoreal.ae/world-prepares-to-welcome-2026/) - തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. ഓസ്ട്രേലിയയുടെ കിഴക്കായിട്ടാണ് കിരിബത്തി സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സമയം മൂന്ന് മണിയോടെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലുമാണ് പിന്നാലെ പുതുവ‍ർഷം എത്തുക. അതേസമയം കേരളത്തിലും വിപുലമായ ക്രമീകരണങ്ങളാണ് പുതുവ‍ർഷ ആഘോഷങ്ങൾക്കായി ഒരുക്കിയത്. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ പുതുവ‍ർഷ ആഘോഷങ്ങൾക്കായി കേരളത്തിൽ എത്തിക്കഴിഞ്ഞു. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. തലസ്ഥാനത്ത് കോവളം, വർക്കല, കൊച്ചി, കോഴിക്കോട് ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര - [ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി](https://editoreal.ae/sc-to-setup-constituional-bench-to-check-pettitions-focused-on-religious-freedom-and-womens-rights/) - ദില്ലി: ശബരിമല യുവതിപ്രവേശന വിഷയം അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. ഇതേക്കുറിച്ചുള്ള ച‍‌ർച്ചകൾ തുടരുകയാണെന്നന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ മുഖാമുഖം വരുന്ന നിരവധി ഹർജികൾ തീർപ്പാക്കുന്നതിനായി ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നാണ് ഒരു ദേശീയമാധ്യമത്തോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഇന്ന് പറഞ്ഞത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ മുഖാമുഖം വരുന്ന നിരവധി ഹർജികൾ തീർപ്പാക്കുന്നതിനായി ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നാണ് ഒരു ദേശീയമാധ്യമത്തോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഇന്ന് പറഞ്ഞത്. - [ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്](https://editoreal.ae/cj-roy-about-his-life/) - കോൺഫിഡൻസ് ​ഗ്രൂപ്പ് ചെ‍യർമാൻ ഡോ.സി.ജെ റോയ് ഞാൻ വിത്ത് അരുൺ രാ​​ഘവനിൽ സ്വന്തം ജീവിതം പറയുന്നു. ജീവിതത്തിൽ ഇനി ബാക്കിയുള്ള എന്തെങ്കിലും ആഗ്രഹമുണ്ടോ എൻ്റെ ബക്കറ്റ് ലിസ്റ്റ് എല്ലാം എന്നോ തീർന്നു. ഡ്രീം ലിസ്റ്റ് വരെ കഴിഞ്ഞു. ഒന്നുമില്ല.. നോക്കൂ എന്നെ സംബന്ധിച്ച് ജീവിതം തന്നെ ഒരു ആഘോഷമാണ്. എവരി ഡേ ഐ എൻജോയ് മൈ ലൈഫ്. ഞാൻ എല്ലാ ദിവസവും രാത്രി 12 മണി കഴിഞ്ഞേ ഉറങ്ങൂ... ബിക്കോസ് ഇന്നത്തെ ദിവസം ഇന്നേ കിട്ടൂ. സോ ഞാൻ എച്ച്.പിയിൽ വർക്ക് ചെയ്യുമ്പോൾ ഒഫീഷ്യൽ കാര്യത്തിനായി ഞാനൊരാളെ കാണാൻ ബാം​ഗ്ലൂരിൽ ചെന്നു. അന്നു പുള്ളീടെ കൈയിൽ ഫുൾ ടൈം ഫോണാണ്. മൊബൈൽ ഫോണല്ല. സാധാരണ ലാൻഡ് ലൈൻ ആണ്. - [പ്രവാസം അനുഭവിച്ചയാളാണ് ഞാൻ, ആറ് വ‍ർഷം ഇവിടെയുണ്ടായിരുന്നു: ഡബ്ബ്സി](https://editoreal.ae/dabzee-opens-up-on-his-dubai-life/) - ദുബായിലെ പ്രവാസ ജീവിതം ഓർത്തെടുത്ത് ​റാപ്പ് സിം​ഗ‍ർ ഡബ്സി. പുതുവത്സര ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ഡബ്സി മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തൻ്റെ പ്രവാസ ജീവിതത്തെ കുറിച്ച് ഓർത്ത് എടുത്തത്. കരാമയിലും പരിസരത്തുമായിട്ടാണ് പ്രവാസിയായ കാലത്ത് ജീവിച്ചിരുന്നതെന്ന് ഡബ്സ്സി പറഞ്ഞു. സ്വന്തം രാജ്യം വിട്ട് ദുബായിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ നടത്തിയ പ്രവാസജീവിതകാലം വേറിട്ടൊരു ഓർമയാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്സ്സിയുടെ വാക്കുകൾ - പ്രവാസം എനിക്ക് അറിയോ എന്ന് ചോദിച്ചാൽ അറിയോ എന്നല്ല ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. കരാമയുടെ കരാമയിലും പരിസരത്തുമായിട്ടാണ് പ്രവാസിയായ കാലത്ത് ജീവിച്ചിരുന്നതെന്ന് ഡബ്സ്സി - [സൗത്ത് കാര്‍ണിവല്‍ പുതുവത്സര ആഘോഷ പരിപാടികൾ നാളെ](https://editoreal.ae/south-carnival-newyear-celebration/) - ദുബായ്: ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉള്‍പ്പെടെ പ്രശസ്ത സംഗീത കലാകാരന്‍മാര്‍ അണിനിരക്കുന്ന പുതുവത്സരാഘോഷ പരിപാടി ബുധനാഴ്ച ദുബായില്‍ അരങ്ങേറും. വൈകീട്ട് നാല് മണി മുതല്‍ സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ സൗത്ത് കാര്‍ണിവല്‍ ദുബായ് 2025 എന്ന പേരിലാണ് ആഘോഷം. യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായിരിക്കും സൗത്ത് കാര്‍ണിവല്‍ എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിന്‍ കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി - [കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്റിലെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു](https://editoreal.ae/a-young-man-fell-to-his-death-at-the-karipur-airport-view-point/) - കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിന്റില്‍ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ യുവാവിൻ്റെ കഴുത്തിൽ മരത്തിൻ്റെ കൊമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു - [പുതുവർഷത്തിൽ യുഎഇയിൽ വരുന്ന എട്ട് മാറ്റങ്ങൾ ഇവയാണ്](https://editoreal.ae/eight-new-reformations-coming-to-effect-in-uae-from-newyear-day/) - ദുബായ്: പുതുവത്സരത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ പുതിയ ചില മാറ്റങ്ങൾക്ക് യുഎഇയിലും ദുബായിലും തുടക്കമാവും. അവയെന്താണ് എന്ന് പരിശോധിക്കാം. 1. യുഎഇയിലെ സ്കൂളുകൾ വെള്ളിയാഴ്ചകളിൽ നേരത്തെ അവസാനിക്കും പ്രാർത്ഥന സമയത്തിൽ രാജ്യവ്യാപകമായി മാറ്റം വന്നതിനാൽ 2026 മുതൽ ദുബായിലെ മിക്ക സ്വകാര്യ സ്കൂളുകളും വെള്ളിയാഴ്ചകളിൽ വളരെ നേരത്തെ അധ്യയനം അവസാനിപ്പിക്കും. ദുബായിലെ സ്വകാര്യ സ്കൂളുകളും പ്ലേ സ്കൂളുകളും ജനുവരി 9 മുതൽ വെള്ളിയാഴ്ചകളിൽ രാവിലെ 11.30 ന് മുമ്പ് അധ്യയനം അവസാനിപ്പിക്കണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ദുബായ്: പുതുവത്സരത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ പുതിയ ചില മാറ്റങ്ങൾക്ക് യുഎഇയിലും ദുബായിലും തുടക്കമാവും. അവയെന്താണ് എന്ന് പരിശോധിക്കാം. - [പുതുവർഷരാത്രി ആഘോഷമാക്കാൻ ഷാർജ, കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും](https://editoreal.ae/sharjah-all-to-set-to-welcome-2026/) - ഷാ‍ർജ: പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര ആഘോഷങ്ങളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയും (ഷുറൂഖ്) ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്ന് വിവിധ വിനോദകേന്ദ്രങ്ങളിലായി പ്രത്യേക കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിങ്ങനെ മൂന്നിടങ്ങളിലായി പത്തു മിനിറ്റ് വീതം നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. സൗജന്യ പ്രവേശനമുള്ള ഇവിടങ്ങളിൽ - [കോർപ്പറേറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച് സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി](https://editoreal.ae/set-go-cricket-academy-conduct-cricket-tournament/) - ദുബായ്: യു.എ.ഇയിലുടനീളമുള്ള കോർപ്പറേറ്റ് ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സമാപിച്ചു. യുവാക്കളിൽ കായികക്ഷമതയും, ടീവർക്കും മത്സരമനോഭാവവും വള‍ർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമൽ പേയുടെ സ്പോൺസർഷിപ്പിൽ എമ്രില്ലുമായി സഹകരിച്ച് ക്രിക്കറ്റ് ടൂർൺമെൻ്റ് സെറ്റ് ​ഗോ ക്രിക്കറ്റ് അക്കാമദി സംഘടിപ്പിച്ചത്. കോ‍ർപ്പറേറ്റ് ലോകത്ത് പ്രവ‍ർത്തിക്കുന്ന പ്രൊഫഷണലുകൾക്കിടയിലെ സമ്മ‍ർദ്ദം കുറയ്ക്കുക കായിക ആഭിമുഖ്യം വള‍ർത്തുക എന്നീ ലക്ഷ്യങ്ങളിലൂടെയാണ് ടൂർൺമെൻ്റ് പ്രഖ്യാപിക്കപ്പെട്ടത്. മത്സരത്തിൽ തികഞ്ഞ ആവേശത്തോടെ കളിക്കാർ പങ്കെടുത്തതോടെ കളിക്കാർക്കും കാണികൾക്കും ടൂർണമെൻ്റ് കോ‍ർപ്പറേറ്റ് ലോകത്ത് പ്രവ‍ർത്തിക്കുന്ന പ്രൊഫഷണലുകൾക്കിടയിലെ സമ്മ‍ർദ്ദം കുറയ്ക്കുക കായിക ആഭിമുഖ്യം വള‍ർത്തുക എന്നീ ലക്ഷ്യങ്ങളിലൂടെയാണ് ടൂർൺമെൻ്റ് പ്രഖ്യാപിക്കപ്പെട്ടത് - [ഇൻഡി​ഗോയെ മെരുക്കാൻ സ‍ർക്കാർ, പത്ത് ശതമാനം സ‍ർവ്വീസുകൾ വെട്ടിക്കുറച്ചു](https://editoreal.ae/indigo-to-cut-of-10-percentage-of-services/) - ദില്ലി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഇതാണ് നിലവിൽ വന്നത്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. ബെം​ഗളൂരുവിൽ നിന്നാണ് ഏറ്റവുമധികം സർവീസുകൾ കുറച്ചത്; 52 സർവീസുകൾ. ദൂരക്കുറവുള്ള സ‍ർവ്വീസുകളാണ് വെട്ടിക്കുറച്ചിൽ ഏറെയും എന്നാണ് വിവരം. അതേസമയം രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ ദിവസങ്ങളോളം കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ കൂടുതൽ നടപടികൾ വന്നേക്കും എന്നാണ് സൂചന. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു Indigo to Cut of 10 percentage of services - [ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊന്നിട്ട് മുങ്ങി, കുടുങ്ങിയത് വാഹന ഉടമ](https://editoreal.ae/car-owner-faces-lawsuit-over-car-accident-caused-by-employee/) - കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച ജീവനക്കാരൻ അപകടമുണ്ടാക്കി ആളെ കൊന്നതോടെ കോടികളുടെ ബാധ്യതയും കേസും തലയിലായ അവസ്ഥയിലാണ് പ്രവാസി വ്യവസായിയും കോഴിക്കോട് കുറ്റ്യാടി സ്വദേശിയുമായ മംഗലശ്ശേരി നൗഫൽ. ദുബായിൽ കറൻസി, ടാക്സ് കൺസൽട്ടൻസിയും ഓൺലൈൻ ഫുഡ് ഡെലിവറി സർവ്വീസും നടത്തുന്ന നൗഫൽ 2020 ഒക്ടോബറിൽ നാട്ടിൽ പോയപ്പോൾ ആണ് സംഭവം. ഈ സമയത്ത് നൗഫലിൻ്റെ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഫഹദ് അനുമതിയില്ലാതെ സ്ഥാപനത്തിൻ്റെ വാഹനവുമായി പുറത്തു പോയി. മദ്യലഹരിയിലായിരുന്ന ഫഹദ് ഓടിച്ച വാഹനം ഇടിച്ച് ഒരാൾ ദുബായിൽ കറൻസി, ടാക്സ് കൺസൽട്ടൻസിയും ഓൺലൈൻ ഫുഡ് ഡെലിവറി സർവ്വീസും നടത്തുന്ന നൗഫൽ 2020 ഒക്ടോബറിൽ നാട്ടിൽ പോയപ്പോൾ ആണ് സംഭവം. - [ആരോ​ഗ്യനിലയിൽ മാറ്റമില്ല: വർക്കലയിൽ ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയെ അമൃതയിലേക്ക് മാറ്റി](https://editoreal.ae/sreekutty-shifted-to-kochi-amrita-hospital-after-two-months-of-attack/) - തിരുവനന്തപുരം: വർക്കലയിൽ മദ്യപാനി ട്രെയിനിൽ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. നവംബർ രണ്ടിന് നടന്ന അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്. അടിയന്തര ആരോഗ്യപരിചരണ സംവിധാനങ്ങളുള്ള ആംബുലൻസിലാണ് ശ്രീക്കുട്ടിയെ കൊണ്ടു പോയത്. കൊച്ചി അമൃത ആശുപത്രിയിലാവും ഇനി യുവതിയുടെ ചികിത്സ. ഇപ്പോഴും ട്യൂബ് വഴിയാണ് യുവതിക്ക് ഭക്ഷണം നൽകുന്നത്. ബന്ധുക്കളെ തിരിച്ചറിയാൻ യുവതിക്ക് സാധിക്കുന്നുണ്ടെങ്കിലും ശരീരം അനക്കാനോ എന്തെങ്കിലും സംസാരിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. തലച്ചോറിനേറ്റ ചതവാണ് യുവതിയുടെ ആരോഗ്യനില അടിയന്തര ആരോഗ്യപരിചരണ സംവിധാനങ്ങളുള്ള ആംബുലൻസിലാണ് ശ്രീക്കുട്ടിയെ കൊണ്ടു പോയത്. - [ദിലീപിന് നൽകിയ ആനുകൂല്യം തനിക്കും വേണം: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയിൽ](https://editoreal.ae/martin-approached-hc-in-actress-attack-case/) - കൊച്ചി: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും ഹർജിയിൽ മാർട്ടിൻ പറഞ്ഞു. ഇതേ ആരോപണമാണ് കേസിൽ എട്ടാം പ്രതിയായ ദിലീപിന് നേരേയും ഉണ്ടായിരുന്നത്. ദിലീപിനെ വെറുതെവിട്ട സാഹചര്യത്തിൽ ഇതേ ആനുകൂല്യം നൽകി തന്നെയും വെറുതെവിടണമെന്നും ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. - [കേരള പൊലീസിൽ നിന്നും ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു](https://editoreal.ae/umesh-vallikkunnu-sacked-from-kerala-police/) - തിരുവനന്തപുരം: കേരള പൊലീസിലെ സീനിയര്‍ സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പിരിച്ചുവിടാനുളള താല്‍ക്കാലിക തീരുമാനം സ്ഥിരപ്പെടുത്തി. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയിരുന്നു ഉമേഷ്. സമൂഹമാധ്യമങ്ങള്‍ വഴി പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ച് നിരവധി തവണ ഉമേഷിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ആദ്യം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. അത് താല്‍ക്കാലിക നടപടിയായിരുന്നു. അതിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ ആദ്യം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. അത് താല്‍ക്കാലിക നടപടിയായിരുന്നു. - [ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി](https://editoreal.ae/pk-sreemathi-robbed-in-train/) - കൊൽക്കത്ത: ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റുമായ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി. ബീഹാറിലെ സമസ്തിപൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച. രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് ശ്രീമതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് ട്രെയിനിൽ സമസ്തിപൂരിലേക്ക് വന്നത്. ഉറങ്ങുമ്പോൾ തലയ്ക്ക് രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് ശ്രീമതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. - [സലാല - കേരള സെക്ടറിൽ സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്](https://editoreal.ae/airindia-express-to-restart-services-in-kerala-salala-sector/) - മസ്കറ്റ്: സലാലയിൽ നിന്നും കേരളത്തിലേക്ക് നിർത്തിവച്ച സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്. 2026 മാർച്ച് ഒന്ന് മുതൽ സലാല - കോഴിക്കോട്, സലാല- കൊച്ചി റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ വീതം നടത്തും. സലാലയിൽ നിന്നും കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാണ് സർവീസ്. തുടക്കത്തിൽ 50 റിയാൽ മുതലായിരിക്കും ടിക്കറ്റ് നിരക്കുകൾ. സമ്മർ ഷെഡ്യൂളിലാണ് സലാലയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയത്. ആയിരത്തോളം കിലോമീറ്റർ കരമാർഗ്ഗം സഞ്ചരിച്ചും കണക്ഷൻ വിമാനങ്ങൾ സലാലയിൽ നിന്നും കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാണ് സർവീസ്. - [നിയമസഭാ തെരഞ്ഞെടുപ്പ് നോട്ടമിട്ട് കോൺ​ഗ്രസ് എംപിമാ‍ർ, രണ്ട് മന്ത്രിമാ‍ർക്ക് സീറ്റില്ല](https://editoreal.ae/kerala-assembly-elections-2026/) - തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ സീറ്റുവിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും ഒരേസമയം ചർച്ചകൾ തുടരുകയാണ്. ഏറ്റവും സുരക്ഷിതമായ സീറ്റുകൾക്കും, പോരാട്ടസാധ്യതയുള്ള സീറ്റുകളിൽ കരുത്തനായ സ്ഥാനാർത്ഥിക്കും വേണ്ടിയുള്ള അന്വേഷണമാണ് തുടരുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന പല നയങ്ങളും നിലപാടുകളും മാറ്റിവച്ചാണ് പാർട്ടികൾ ജയം തേടി കളത്തിലേക്ക് ഇറങ്ങുന്നത്. ഫെബ്രുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ടൊക്കെ തെളിഞ്ഞേക്കും. അരനൂറ്റാണ്ടിലേറെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചില നേതാക്കളുടെ പടിയിറക്കവും ഇക്കുറി കാണാം. കോൺ​ഗ്രസ് ക്യാംപിൽ കെ.മുരളീധരൻ ​ഗുരുവായൂരിൽ മത്സരിക്കണമെന്ന നിർദേശം പാർട്ടി നേതൃത്വത്തിൽ വന്നിട്ടുണ്ട്. കാലങ്ങളായി മുസ്ലീംലീ​ഗ് മത്സരിക്കുന്ന ഈ സീറ്റ് ഇടതുമുന്നണിയുടെ കുത്തകയാണ്. - [ലക്ഷം തൊടാൻ സ്വ‍ർണ്ണം; പവന് 99,000 കടന്നു](https://editoreal.ae/gold-price-near-one-lakh/) - തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 99,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നല്‍കണം. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു ഡിസംബർ 15 ന് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു, എന്നാല്‍ പിന്നീട് നേരിയ തോതില്‍ സ്വർണവില ഇടിഞ്ഞു. വെള്ളിയാഴ്ച പവന് 480 രൂപ കുറ‍ഞ്ഞിരുന്നു. മാത്രമല്ല, ഡിസംബർ 15 ന് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു, എന്നാല്‍ പിന്നീട് നേരിയ തോതില്‍ സ്വർണവില ഇടിഞ്ഞു. - [പിവി അൻവറും സി.കെ ജാനുവും യുഡിഎഫിൽ: സീറ്റ് വിഭജനം ജനുവരിയിൽ തീർക്കും](https://editoreal.ae/pv-anwar-and-ck-janu-to-join-udf/) - കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് യുഡിഎഫ്. ഇന്ന് കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗമാണ് നിയമാസഭാ തെരഞ്ഞെടുപ്പിലേക്ക് ഔദ്യോഗികമായി ഒരുങ്ങാൻ ധാരണയായത്. പിവി അൻവറിൻ്റെ തൃണമൂൽ കോൺ​ഗ്രസിനേയും സികെ ജാനുവിനേയും വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ കാമരാജ് കോൺ​ഗ്രസിനേയും യുഡിഎഫിൽ അസോസിയേറ്റഡ് മെമ്പ‍ർമാരായി ചേ‍ർക്കാൻ തീരുമാനിച്ചു. യുഡിഎഫ് അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കക്ഷികളെ യുഡിഎഫിൽ അം​ഗമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് മുന്നോട്ട് വച്ച നി‍ർദേശം ​ഘടകക്ഷികൾ അം​ഗീകരിച്ചു. മാ‍ർച്ച് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. യുഡിഎഫ് അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കക്ഷികളെ യുഡിഎഫിൽ അം​ഗമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് മുന്നോട്ട് വച്ച നി‍ർദേശം ​ഘടകക്ഷികൾ അം​ഗീകരിച്ചു. - [ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്](https://editoreal.ae/forensic-report-says-shine-didnt-use-drugs/) - കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ പാെലീസിന് കനത്ത തിരിച്ചടി. ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഇന്നലെയാണ് ഫോറൻസിക് പുറത്തു വന്നത്. കൊച്ചി നോർത്തിലെ ഹോട്ടൽ മുറിയിൽ ഷൈനും സുഹൃത്തും ചേർന്ന് ലഹരി ഉപയോഗിച്ചുവെന്നായിരുന്നു കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം കഴിഞ്ഞ ഏപ്രിലിൽ പൊലീസിന്‍റെ ലഹരി പ കഴി രിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. - [ചിരിയോർമകൾ ബാക്കി; മലയാളത്തിൻ്റെ ശ്രീനി വിട വാങ്ങി](https://editoreal.ae/sreenivasan-passed-away/) - കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമ ജീവിതത്തിൽ 200- ലേറേ സിനിമകളുടെ ഭാഗമായിട്ടുണ്ട് ശ്രീനിവാസൻ. വെറും ചിരി സിനിമകൾക്ക് അപ്പുറം മലയാളിയെ ചിന്തിപ്പിക്കുകയും സാമൂഹിക പ്രശ്നങ്ങളിൽ വിമർശിക്കുക ചെയ്യുന്നതായിരുന്നു ശ്രീനിവാസൻ്റെ സിനിമകളും തിരക്കഥകളും. കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനി 1977- ൽ പി. എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് 48 വർഷം നീണ്ട സിനിമ ജീവിതത്തിൽ 200- ലേറേ സിനിമകളുടെ ഭാഗമായിട്ടുണ്ട് ശ്രീനിവാസൻ. - [ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവമെന്ന് ഹൈക്കോടതി](https://editoreal.ae/kerala-hc-against-sit-on-sabarimala-gold-robbery/) - കൊച്ചി: സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ സംഭവമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. - [വൈകാരിക കുറിപ്പുമായി നടി: ഇരയോ അതിജീവിതയോ അല്ല, താനൊരു മനുഷ്യസ്ത്രീ](https://editoreal.ae/actress-emotional-note-about-the-gangrape-case/) - കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി. എട്ട് വർഷം നീണ്ട കേസ് അന്വേഷണവും വിചാരണയും അനുബന്ധമായി അരങ്ങേറിയ വിവാദങ്ങളുമെല്ലാം സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്ന തരത്തിലാണ് നടിയുടെ പ്രതികരണം. തന്നെ ഇരയെന്നോ അതിജീവിതയോ എന്നല്ല വിളിക്കേണ്ടതെന്നും താൻ ഒരു സാധാരണ മനുഷ്യനാണെന്നും നടി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. അതിജീവിതയുടെ കുറിപ്പ് ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു - [56,000 പാകിസ്ഥാൻ ഭിക്ഷാടകരെ നാടുകടത്തി സൗദ്ദി അറേബ്യ, വിസ നിയന്ത്രിച്ച് യുഎഇ](https://editoreal.ae/saudi-deported-56000-beggars/) - റിയാദ്: വർധിച്ചു വരുന്ന സംഘടിത ഭിക്ഷാടനവും ക്രിമിനൽ പ്രവർത്തനങ്ങളും കാരണം പാകിസ്ഥാൻ പൗരൻമാ‍ർക്കെതിരെ നടപടി ക‍ർശനമാക്കി. ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 56,000 പാകിസ്ഥാനികളെ നാടുകടത്തി. അതേസമയം യുഎഇ മിക്ക പാകിസ്ഥാൻ പൗരന്മാർക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, ചിലർ രാജ്യത്ത് എത്തിയതിനുശേഷം "ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു" എന്നു റിപ്പോ‍ർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് യുഎഇ വിസ നിയന്ത്രണം ഏ‍ർപ്പെടുത്തിയത്. പാകിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്‌ഐ‌എ) കണക്കുകൾ ഭിക്ഷാടന മാഫിയയുടെ ഭീകരത മനസ്സിലാക്കുന്നു. 2025 ൽ, ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി അറേബ്യ ഈ വർഷം 24,000 പാകിസ്ഥാനികളെ നാടുകടത്തിയതായി മുഖ്താർ പറഞ്ഞു. - [സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും: 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാക്കും](https://editoreal.ae/india-and-oman-signed-in-fta/) - മസ്കറ്റ്: നയതന്ത്രബന്ധത്തിൻ്റെ എഴുപതാം വർഷത്തിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും. കരാർ പ്രകാരം ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 99.38 ശതമാനം ഉത്പന്നങ്ങൾക്കും ഒമാൻ നികുതി ഒഴിവാക്കും. ഇന്ത്യയിലേക്ക് ഒമാൻ ഇറക്കുമതി ചെയ്യുന്ന 98.08 ശതമാനം ഉത്പന്നങ്ങൾക്ക് ഇന്ത്യയും നികുതി ഒഴിവാക്കും. ചരക്ക് കയറ്റുമതിയിലെ നീകുതി നീക്കം ചെയ്യുന്നതിനു പുറമേ, തൊഴിലാളികളുടെ മൊബിലിറ്റി ഉൾപ്പെടെ ഇന്ത്യയുടെ സേവന മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി ഇളവുകളും കരാറിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും 2006-ൽ യുഎസുമായി ഒരു കരാറിൽ ഒപ്പുവച്ചതിനുശേഷം ഒമാൻ ഏതെങ്കിലും രാജ്യവുമായി ഒപ്പുവച്ച ആദ്യത്തെ ഉഭയകക്ഷി കരാറാണിത് - [യുഎഇയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും വെള്ളക്കെട്ട്, ഗതാഗതത്തെ ബാധിച്ചു](https://editoreal.ae/heavy-rain-continues-in-uae/) - ദുബായ്: യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുന്നു. ഇടവേളയില്ലാതെ പെയ്ത കനത്ത മഴ മൂലം യുഎഇയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിലായി. പലയിടത്തും ഗതാഗതത്തേയും മഴ ബാധിച്ചു. വെള്ളിയാഴ്ച രാവിലെ 10:30 വരെ കൂടുതൽ മഴ ലഭിക്കുമെന്ന് എൻ‌സി‌എം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായിയുടെ പല ഭാഗങ്ങളിലും രാത്രി പെയ്ത മഴയെത്തുടർന്ന് തെരുവുകളിൽ വെള്ളം കയറി. ദുബായിൽ നിന്ന് അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സ്കൂളുകൾ ഔട്ട്ഡോർ അല്ലെങ്കിൽ ക്യാമ്പസിന് പുറത്തുള്ള പ്രവർത്തനങ്ങൾ വെള്ളിയാഴ്ച രാവിലെ 10:30 വരെ കൂടുതൽ മഴ ലഭിക്കുമെന്ന് എൻ‌സി‌എം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായിയുടെ പല ഭാഗങ്ങളിലും രാത്രി പെയ്ത മഴയെത്തുടർന്ന് തെരുവുകളിൽ വെള്ളം കയറി. - [ദുബായില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാം; 'വിന്‍ എ ഡ്രീം ഹോം' ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്](https://editoreal.ae/shaklan-group-announce-win-a-dream-home-campaign/) - ദുബായ്: 'വിന്‍ എ ഡ്രീം ഹോം' എന്ന പേരിൽ വൻ സമ്മാന പദ്ധതിയുമായി ഷക്‍ലാൻ ഗ്രൂപ്പ്. ദുബായില്‍ ഒരു ആഡംബര അപാര്‍ട്‌മെന്റും കാറും ആഴ്ചതോറും ഐ ഫോണ്‍ 17 അടക്കമുള്ള സമ്മാനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഷാക്‍ലാൻ ഗ്രൂപ്പ് ഒരുക്കുന്നത്. ഷക്‌ലാന്‍ ഔട്‌ലെറ്റുകളില്‍ കുറഞ്ഞത് 50 ദിര്‍ഹമിന്റെ പര്‍ച്ചേസിങ് നടത്തുന്ന ഏതൊരു ഉപഭോക്താവിനും സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. 2025 ഡിസംബര്‍ 23 മുതല്‍ 2026 മാര്‍ച്ച് 22 വരെയാണ് സമ്മാനപദ്ധതി. മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ്, സി.ഇ.ഒ. എം.പി. സമീര്‍, പതിറ്റാണ്ടുകളായി തങ്ങള്‍ക്കൊപ്പമുള്ള ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഷക്‌ലാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ് പറഞ്ഞു. - [ഖത്തർ ദേശീയ ദിനാഘോഷം: ദുബായ് വിമാനത്താവളത്തിൽ ഖത്തർ യാത്രക്കാർക്ക് പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ്](https://editoreal.ae/dubai-issuing-special-stamp-on-the-passport-of-qatar-nationals/) - ദുബായ്: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെത്തിയ ഖത്തർ യാത്രക്കാർക്ക് ഹൃദയപൂർവമായ സ്വാഗതം നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് – ദുബായ്. 'യു എ ഇ - ഖത്തർ, ദേശീയ ദിനാശംസകൾ - എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിച്ചുകൊണ്ടാണ് യാത്രക്കാരെ സ്വീകരിച്ചത്. യുഎഇയും ഖത്തറും തമ്മിലുള്ള ശക്തമായ സഹോദരബന്ധങ്ങളെയും പരസ്പര ബഹുമാനത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു ഈ പ്രത്യേക സ്വാഗതം. അതിഥികളെ സ്നേഹപൂർവം സ്വീകരിക്കുന്ന ദുബായിയുടെ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ ദുബായ് വിമാനത്താവളങ്ങളിലെ ജിസിസി പാസ്‌പോർട്ട് കൗണ്ടറുകൾ ഖത്തർ പതാകകളാൽ അലങ്കരിക്കുകയും, സ്മാർട്ട് ഗേറ്റുകൾ ഖത്തറിന്റെ ദേശീയ നിറമായ മരൂൺ നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു. - [ഓർഡർ ഓഫ് ഒമാൻ: നരേന്ദ്രമോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ](https://editoreal.ae/omans-sultan-honored-pm-modi-with-the-order-of-oman/) - മസ്‌കറ്റ്: ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനും സംഭാവനകൾക്കും ആദരമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ, ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു. പുരസ്കാരത്തോടൊപ്പം അമൂല്യമായ സമ്മാനങ്ങളും ഒമാൻ സുൽത്താൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകി. ജോർദാനും എത്യോപ്യയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി ഒമാനിൽ എത്തിയത്. വിദേശരാജ്യങ്ങളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 28-ാം സിവിലിയൻ പുരസ്കാരമാണിത്. എത്യോപ്യയുടെ ഗ്രേറ്റ് ജോർദാനും എത്യോപ്യയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി ഒമാനിൽ എത്തിയത്. - [പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം](https://editoreal.ae/car-caught-fire-in-dhoni/) - പാലക്കാട്‌: പാലക്കാട്‌ ധോണിയിൽ കാർ വിജനമായ പ്രദേശത്ത് കത്തി നശിച്ചു ഒരാൾ മരണപ്പെട്ടു. കാറിനകത്ത് ഉണ്ടായിരുന്ന ആളാണ് തീപിടിച്ച് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് റോഡരികിൽ ഒരു കാ‍ർ നിന്നു കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടത്. ആളുകൾ ഓടിയെത്തിയപ്പോഴേക്കും വാഹനം പൂ‍‌ർണമായും തീപിടിച്ച അവസ്ഥയിലായിരുന്നു നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തിയാണ് തീ അണച്ചത്. പാലക്കാട്മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവമുണ്ടായത്. കാ‍ർ പൂർണമായും കത്തിനശിച്ച നിലയിലാണ്. വേലിക്കാട് സ്വദേശിയുടെതാണ് കാർ എന്നു കണ്ടെത്തിയിട്ടുണ്ട്. ഉടമ തന്നെയാണ് കാറിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫോറൻസിക് ആളുകൾ ഓടിയെത്തിയപ്പോഴേക്കും വാഹനം പൂ‍‌ർണമായും തീപിടിച്ച അവസ്ഥയിലായിരുന്നു നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തിയാണ് തീ അണച്ചത്. പാലക്കാട്മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവമുണ്ടായത് - [കേരളത്തിലെ റോഡ് പദ്ധതികൾ നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പ്രിയങ്ക](https://editoreal.ae/priyanka-gandhi-met-nithin-gadkari-to-discuss-road-projects-in-kerala/) - ദില്ലി: കേരളത്തിലെ ആറ് റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരിയുമായി ച‍ർച്ച നടത്തി വയനാട് എംപി പ്രിയങ്ക ​ഗാന്ധി. ഇന്ന് ശൂന്യവേളയിൽ നടന്ന ച‍‍ർച്ചയിൽ ചുരം റോഡുകളിലെ അരികുഭിത്തികളുടെ ബലമില്ലായ്മയെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. ഇതിനിടെയാണ് തൻ്റെ മണ്ഡലത്തിലെ ചില റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട് ച‍‍ർച്ചയ്ക്ക് പ്രിയങ്ക സമയം തേടിയത്. ജൂൺ മുതൽ മന്ത്രിയെ കാണാൻ അവസരം തേടുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞത് സഭയിൽ ചിരി പട‍ർത്തി. ഇതോടെ ശൂന്യവേളയിൽ നടപടികൾക്ക് ശേഷം തന്നെ ഇപ്പോൾ കേരളത്തിലൂടെ കടന്നു പോകുന്ന ആറ് റോഡ് പദ്ധതികളിലേക്ക് പ്രിയങ്ക ​ഗഡ്കരിയുടെ ശ്രദ്ധ ക്ഷണിച്ചത്. - [കോടതിയിൽ പറയാത്ത കാര്യങ്ങൾ ചാനലിൽ പറഞ്ഞു: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്](https://editoreal.ae/dileep-against-police-officer-who-investigated-actress-attack-case/) - കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹർജ്ജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിൽ നടന്ന വാദങ്ങൾ ഉദ്യോഗസ്ഥൻ ചോർത്തിയെന്ന് ദിലീപ് ആരോപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ദിലീപ് കോടതിയലക്ഷ്യ ഹര്‍ജികള്‍ നൽകിയിരുന്നു ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ നൽകിയെന്നും ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ നൽകിയെന്നും ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് പറഞ്ഞു - [മൂടിക്കെട്ടി യുഎഇ ആകാശം, റാസൽഖൈമയിൽ മഴയിൽ നാശനഷ്ടങ്ങൾ](https://editoreal.ae/uae-to-get-unstable-weather-today/) - റാസൽഖൈമ: ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയിൽ റാസൽഖൈമയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ പലഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിലയിടത്ത് കടകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. രാത്രി തുടങ്ങിയെ പെരുമഴ രാവിലെയോടെ കുറഞ്ഞെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ടുണ്ട്. ശക്തമായ കാറ്റും താപനിലയിലെ ഏറ്റക്കുറച്ചിലുകളും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ കാലയളവിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും താപനിലയിലെ ഏറ്റക്കുറച്ചിലുകളും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു - [കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി ജിദ്ദ - കരിപ്പൂർ വിമാനം, ടയറുകൾ പൊട്ടിത്തെറിച്ചു](https://editoreal.ae/air-india-express-flight-made-emergency-landing-in-kochi/) - കൊച്ചി: ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള എയ‍ർഇന്ത്യ എക്സ്പ്രസ്സ് വിമാനം കൊച്ചിയിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. 160 യാത്രക്കാരുമായി വന്ന വിമാനമാണ് ലാൻഡിം​ഗ് ​ഗിയറിലെ തകരാ‍ർ മൂലം അടിയന്തരമായി നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ​ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ. വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു. ഇന്ന് പുലർച്ചെ 1.15നാണ് വിമാനം - [മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി](https://editoreal.ae/cm-pinarayi-asked-ministers-to-complete-development-projects-within-two-months/) - തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം. പ്രധാനപ്പെട്ട വികസന പദ്ധതികളെല്ലാം അടുത്ത രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ പദ്ധതികൾ തീർക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയുടെ നിർദേശം എന്നാണ് സൂചന. തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ജില്ലകളുടെ ചുമതലയുള്ള അസം, പശ്ചിമബംഗാൾ, പുതുച്ചേരി, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ഒരുമിച്ചാവും തെരഞ്ഞെടുപ്പ് - [ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്](https://editoreal.ae/diligent-blesslee-sent-to-police-custody-in-crypto-currecy-case/) - കോഴിക്കോട്: കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മാസം ഒൻപതിനാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി.ഏതാണ്ട് 121 കോടിയുടെ തട്ടിപ്പാണ് നടന്നത് എന്നാണ് അന്വേഷണസംഘത്തിൻ്റെ അനുമാനം. ടെലിഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ - [യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം](https://editoreal.ae/cloudy-sky-in-uae/) - ദുബായ്: യുഎഇയിൽ ഇന്നു പുലർച്ചെ ശക്തമായ കാറ്റും, തണുത്ത കാലാവസ്ഥയും, മൂടിക്കെട്ടിയ ആകാശവും. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇന്ന് രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥയും മഴയും തുടരും. ദ്വീപുകൾക്ക് മുകളിൽ മഴയെ സൂചിപ്പിക്കുന്ന ചില മേഘങ്ങൾ രൂപപ്പെടുമെന്നും, തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. പൊടിയും മണലും വീശുന്ന പുതിയ തെക്കുകിഴക്കൻ കാറ്റിനായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചു. യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം - [സ്കൂൾ - കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ](https://editoreal.ae/uae-announces-new-age-cut-off-for-kg/) - ദുബായ്: 2026–2027 അധ്യയന വർഷത്തേക്കുള്ള കിന്റർ ഗാർട്ടൻ, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ പ്രവേശനത്തിനുള്ള പുതിയ പ്രായപരിധി കട്ട് ഓഫ് യുഎഇ പ്രഖ്യാപിച്ചു, വിദ്യാഭ്യാസം, മാനവ വികസനം, കമ്മ്യൂണിറ്റി വികസന കൗൺസിൽ എന്നീ വകുപ്പുകളിലെ ചർച്ചകൾക്കും അന്തിമ അനുമതിക്കും ശേഷമാണ് പുതിയ പ്രായപരിധി പ്രഖ്യാപിച്ചത്. പുതിയ നയം അനുസരിച്ച് ഡിസംബർ 31 പുതിയ പ്രായപരിധി കട്ട് ഓഫ് തീയതിയായി കണക്കാക്കുക. നേരത്തെ ഇത് ഓഗസ്റ്റ് 31 ആയിരുന്നു. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും പുതിയ നിലവിലെ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല, പുതുതായി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് മാത്രമാണ് പുതുക്കിയ പ്രായപരിധി ബാധകം. - [മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന](https://editoreal.ae/huge-setback-for-bdjs-in-local-body-polls/) - ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവിയുമായി തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് ആകെ അഞ്ച് സീറ്റിൽ മാത്രമാണ് വിജയം നേടാനായത്. എൻഡിഎയുടെ ഭാഗമായി ബിജെപി വിട്ടു കൊടുത്ത സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ബിജെപി കാലുവാരിയതാണ് എല്ലായിടത്തും കനത്ത തോൽവിക്ക് കാരണമായതെന്നാണ് ബിഡിജെഎസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ ബിജെപി അധികാരം നേടിയ തിരുവന്തപുരത്ത് ബിഡിജെഎസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിൽ പോലും വോട്ടുകൾ സമാഹരിക്കപ്പെട്ടില്ലെന്ന് പാർട്ടി പരാതിപ്പെടുന്നു. കൊച്ചിയിൽ 13 ബിജെപി അധികാരം നേടിയ തിരുവന്തപുരത്ത് ബിഡിജെഎസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിൽ പോലും വോട്ടുകൾ സമാഹരിക്കപ്പെട്ടില്ലെന്ന് പാർട്ടി പരാതിപ്പെടുന്നു. - [സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു](https://editoreal.ae/case-against-cpim-leader-for-bad-comments-against-women/) - മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകൾക്ക് നേരെ മോശം പ്രസ്താവന നടത്തിയ സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീല നൽകിയ പരാതിയിലാണ് കേസ് എടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് സെയ്ദലി മജീദിൻ്റെ വിവാദ പ്രസ്താവന ഇങ്ങനെ - 'വനിതാ ലീഗിനെ വരെ നിങ്ങൾ ഇറക്കി. വനിതാ ലീഗ് എല്ലാം എവിടെ പോയി. വനിതാ ലീഗിന്റെ ഒരു വ്യക്തി ഇന്നലെ ഒരു സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു . Case against CPIM Leader Saidalavi - [വയനാട് ഫണ്ടിലേക്ക് കർണാടക 20 കോടി നൽകിയത് രാഹുൽ ഗാന്ധിയുടെ നിർദേശകപ്രകാരം](https://editoreal.ae/t-siddique-on-wayanad-fund/) - കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺ​ഗ്രസിനും പങ്കുണ്ടെന്ന് എംഎൽഎ ടി. സിദ്ദിഖ്. രാഹുൽ ഗാന്ധിയടക്കം കോണ്ഗ്രസ് ദേശീയനേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് കർണാടക സർക്കാർ ഇരുപത് കോടി രൂപ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നൽകിയത്. രമേശ് ചെന്നിത്തലയും ഞാനും ഉൾപ്പെടെ മുഴുവൻ പാർലമെന്ററി പാർട്ടി അം​ഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സർക്കാറിന് നൽകി. എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പ് സർക്കാറിന്റെയും പാർട്ടിയുടെയും എന്ന വിവക്ഷ വേണ്ട. സർക്കാർ എല്ലാവരുടേതുമാണ്. അതിൽ ഞങ്ങൾ എല്ലാവരുടെയും പങ്കാളിത്തമുണ്ടെന്നും - [ഇന്ത്യ - ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്](https://editoreal.ae/modi-visitng-oman/) - ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാനിൽ എത്തും. ജോർദ്ദാൻ, എത്യോപ്യ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാനിൽ എത്തുക. ഇന്ത്യയും ഒമാനും നയതന്ത്രബന്ധം ആരംഭിച്ചതിൻ്റെ എഴുപതാം വർഷത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ മണ്ണിൽ എത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കുമോ മോദിയുടെ ഒമാൻ സന്ദർശനത്തിനിടെ പ്രഖ്യാപിക്കുമോ എന്നാണ് നയതന്ത്രലോകവും പ്രവാസികളും ഉറ്റുനോക്കുന്നത്. എഴുപതാം വാർഷികത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാവും എന്ന സൂചനയാണ് നിലവിൽ പുറത്തു വരുന്നത്. കരാർ പ്രഖ്യാപിക്കുന്ന പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര എഴുപതാം വാർഷികത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാവും എന്ന സൂചനയാണ് നിലവിൽ പുറത്തു വരുന്നത് - [25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ](https://editoreal.ae/cameron-green-bagged-by-kolkata-by-record-sum-of-25-crore-in-ipl-mini-auction/) - അബുദാബി: കോടികൾ മറിഞ്ഞ ലേലത്തിനൊടുവിൽ ഓസ്ട്രേലിയൻ ഓൾറൌണ്ടർ കാമറൂൺ ​ഗ്രീനിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി അടിസ്ഥാന വിലയുമായി ലേലത്തിൽ ചേർക്കപ്പെട്ട ഗ്രീനിന് വേണ്ടി ചെന്നൈയും കൊൽക്കത്തയും തമ്മിൽ വൻ ലേലം വിളിയാണ് നടന്നത്. ഒടുവിൽ 25 കോടി 20 ലക്ഷം രൂപയ്ക്ക് ആണ് കൊൽക്കത്ത ടീം ​ഗ്രീനിനെ സ്വന്തമാക്കിയത്. തുടക്കത്തിൽ രാജസ്ഥാൻ റോയൽസും ​ഗ്രീനിന് വേണ്ടി രം​ഗത്തു വന്നെങ്കിലും തുക ഉയ‍ർന്നതോടെ അവ‍ർ പിന്മാറി. 13.60 കോടിയിലാണ് രാജസ്ഥാന്‍ പിന്മാറിയത്. ദക്ഷിണാഫ്രിക്കന്‍ സീനിയ‍ർ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീലങ്കൻ പേസ‍ർ മതീഷ പതിരണയ്ക്ക് വേണ്ടി ഡൽഹി ക്യാപിറ്റൽസും ലക്നൗ ജിയൻ്റസും തമ്മിൽ ആവേശകരമായ ലേലം വിളിയാണ് നടന്നത്. - [മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്](https://editoreal.ae/corporation-and-muncipality-chairperson-election-on-december-26/) - തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഡിസംബർ 26ന് നടക്കും. രാവിലെ 10.30നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30ന് ശേഷം ഡെപ്യൂട്ടി മേയറെയും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് ( ഞായറാഴ്ച) നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് ( - [കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ](https://editoreal.ae/gavaskar-against-messi-on-the-issues-in-salt-lake-stadium/) - മുംബൈ: കൊൽക്കത്ത സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് മാത്രമേ പരിപാടിയിൽ പങ്കെടുത്തുള്ളൂവെന്നും ആരാധകരോടുള്ള പ്രതിബദ്ധത പാലിക്കാത്ത മെസ്സിയെ പക്ഷേ ആരും കുറ്റപ്പെടുത്തി കണ്ടില്ലെന്നും ഗവാസ്കർ പറഞ്ഞു സ്പോർസ് സ്റ്റാറിൽ എഴുതിയ ലേഖനത്തിലാണ് മെസ്സിയുടെ ഗോട്ട് ടൂറിലുണ്ടായ തള്ളിക്കയറ്റവും ആരാധകരുടെ പ്രതിഷേധവും ഗവാസ്കർ ചൂണ്ടിക്കാണിച്ചത്. മെസ്സി ഒരു മണിക്കൂർ സ്റ്റേഡിയത്തിലുണ്ടാവും എന്നാണ് പറഞ്ഞത്. അതായത് സ്പോർസ് സ്റ്റാറിൽ എഴുതിയ ലേഖനത്തിലാണ് മെസ്സിയുടെ ഗോട്ട് ടൂറിലുണ്ടായ തള്ളിക്കയറ്റവും ആരാധകരുടെ പ്രതിഷേധവും ഗവാസ്കർ ചൂണ്ടിക്കാണിച്ചത് - [മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന](https://editoreal.ae/bhavana-attended-the-christmas-celebration-hosted-by-cm-pinarayi-vijayan/) - തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന. മന്ത്രി വി.ശിവൻകുട്ടിയാണ് ഭാവന വിരുന്നിൽ വന്ന് മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ചിത്രം പങ്കുവച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് മന്ത്രി ശിവൻ കുട്ടി ചിത്രം പങ്കുവച്ചത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മയും ഭാവനയ്ക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം കേരളത്തിൻ്റെ സാമൂഹിക - സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ അതിഥികളായി എത്തിയത്. ക്ഷണിക്കപ്പെട്ട സാമുദായിക നേതാക്കൾ അടക്കമുള്ളവർക്കൊപ്പം മുഖ്യമന്ത്രി ക്രിസ്മസ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് മന്ത്രി ശിവൻ കുട്ടി ചിത്രം പങ്കുവച്ചത് - [ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ](https://editoreal.ae/hike-in-gold-price/) - സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇന്നും സ്വർണവിലയിൽ സർവ്വകാല റെക്കോർഡാണ്. രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ വർധനവുണ്ടായി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്. ഉച്ചയ്ക്ക് 360 രൂപയും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്. - [പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും](https://editoreal.ae/pm-modi-landed-in-geordan-as-a-part-of-his-four-day-international-tour/) - ദില്ലി: നാല് ദിവസത്തെ വിദേശസന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോർജ്ജിയയിൽ എത്തിയ മോദി അവിടെ നിന്നും എത്യോപ്യയിലേക്ക് പോകുന്ന മോദി പിന്നീട് ഒമാനിൽ എത്തും. ഇന്ന് രാവിലെ പത്ത് മണിക്കാണ് മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽ എത്തിയ മോദിയെ പ്രധാനമന്ത്രി ജാഫർ ഹസ്സൻ നേരിട്ടെത്തി സ്വീകരിച്ചു. അബ്ദുള്ള രണ്ടാമൻ രാജാവുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ എഴുപത്തഞ്ചാം വർഷത്തിലാണ് മോദിയുടെ യാത്ര എന്നതാണ് ശ്രദ്ധേയം. മോദി സന്ദർശിക്കുന്നുണ്ട്. അതേസമയം അബ്ദുള്ള രണ്ടാമൻ രാജാവുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. - [ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ](https://editoreal.ae/setback-for-inr/) - മുംബൈ: രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.71 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഇതു സ‍ർവ്വകാല റെക്കോർഡ് തക‍ർച്ചയാണ്. ഒരു ഡോളറിന് 90 രൂപ 55 പൈസ എന്ന ഡിസംബർ 12ലെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഇന്നത്തെ വിനിമയത്തിൽ ഇതുവരെ ഒരുതവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ രൂപയുടെ മൂല്യത്തിൽ വലിയ തോതിൽ വിദേശനിക്ഷേപം ഇന്ത്യൻ മാ‍ർക്കറ്റിൽ നിന്നും പിൻവലിക്കപ്പെട്ടതും രൂപയെ സമ്മർദ്ദത്തിലാക്കി. ഇന്ത്യയുടെ വ‍ർധിച്ചു വരുന്ന വ്യാപാര കമ്മിയും തിരിച്ചടിയായി. - [പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്](https://editoreal.ae/police-report-says-there-is-some-preliminary-evidence-against-pt-kunjumuhammed/) - തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകി. കു‍ഞ്ഞുമുഹമ്മദിനെതിരെ യുവതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി - [നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി](https://editoreal.ae/pm-modi-appreciated-voters-in-trivandrum/) - ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നന്ദി തിരുവനന്തപുരം' എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. കോ‍ർപ്പറേഷനിൽ ഭരണം പിടിച്ചാൽ മോദിയെ നേരിട്ട് തലസ്ഥാനത്ത് എത്തിച്ച് തിരുവനന്തപുരത്തിൻ്റെ വികസനത്തിനായി പുതിയ പ്ലാൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു. നന്ദി തിരുവനന്തപുരം! തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ കോ‍ർപ്പറേഷനിൽ ഭരണം പിടിച്ചാൽ മോദിയെ നേരിട്ട് തലസ്ഥാനത്ത് എത്തിച്ച് തിരുവനന്തപുരത്തിൻ്റെ വികസനത്തിനായി പുതിയ പ്ലാൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു. - [ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്](https://editoreal.ae/udf-victory-in-2025-local-body-election/) - തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വമ്പൻ ജയത്തോടെ മൂന്ന് മാസത്തിനപ്പുറം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ ചുവട് വയ്ക്കുകയാണ് കോണ്ഗ്രസും യുഡിഎഫും. പാർട്ടിയുടേയും മുന്നണിയുടേയും സംഘടനാ സംവിധാനങ്ങളെ കുറിച്ച് ഉയർന്ന പല പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇന്നത്തോടെ താത്കാലിക പരിഹാരമായിട്ടുണ്ട്. ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളത്തിൻ്റെ വടക്കും തെക്കും മധ്യഭാഗത്തും അങ്ങനെ സമഗ്രമായ മുന്നേറ്റമാണ് കോണ്ഗ്രസുണ്ടാക്കിയത്. എല്ലാ വിഭാഗത്തിലും അവർ മുന്നേറി. അഞ്ഞൂറോളം പഞ്ചായത്തിൽ മുന്നിലെത്തി. മലബാറിലെ സിപിഎം കോട്ടകൾ പലതും യുഡിഎഫ് തേരോട്ടത്തിൽ ഇളകി. പല പാർട്ടി ഗ്രാമങ്ങളും നിയാഴ്ച ഉച്ചവരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളത്തിൻ്റെ വടക്കും തെക്കും മധ്യഭാഗത്തും അങ്ങനെ സമഗ്രമായ മുന്നേറ്റമാണ് കോണ്ഗ്രസുണ്ടാക്കിയത്. - [ഞെട്ടിക്കൽ ബിരിയാണി, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം](https://editoreal.ae/udf-leads-in-local-body-election/) - തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രം യുഡിഎഫിന് അനുകൂലം. പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അപ്പുറത്തെ വിജയത്തിലേക്ക് യുഡിഎഫ് നീങ്ങുന്നുവെന്നാണ് നിലവിലെ ഫലസൂചനകൾ. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് എൽഡിഎഫും. ബാക്കി തൃശ്ശൂർ, കണ്ണൂർ, കൊച്ചി, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 2010-ന് ശേഷം ഇത്രയും മികച്ച പ്രകടനം യുഡിഎഫ് നടത്തുന്നത് ഇപ്പോഴാണ്. ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും തുടരുന്ന ഇടത് ആധിപത്യം തകർത്ത് അവിടെയും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. - [കത്തിക്കേറി സ്വർണവില; വെള്ളി വിലയും കുതിക്കുന്നു](https://editoreal.ae/huge-hike-in-gold-price/) - തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. രാവിലെ പവന് 1400 രൂപ വർദ്ധിച്ച് സ്വര്ണവില 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ ഉയർന്ന് വില സർവ്വകാല റെക്കോർഡ് മറികടന്നിരിക്കുകയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് - [തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ: ആദ്യഫലം ഒൻപത് മണിയോടെ](https://editoreal.ae/kerala-local-body-election-count/) - തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. എല്ലായിടത്തും രാവിലെ എട്ട് മണിക്ക് കൌണ്ടിംഗ് ആരംഭിക്കും പത്ത് മണിയോടെ തന്നെ ചിത്രം തെളിയുമെങ്കിലും ബ്ലോക്കുകളും പഞ്ചായത്തും അടക്കം പൂർണഫലം കിട്ടണമെങ്കിൽ ഉച്ചയാവും. തദ്ദേശത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താനാവും എന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. എന്നാൽ അതിശക്തമായി തിരിച്ചു വരണം എന്നത് യുഡിഎഫിൻ്റെ പ്രതീക്ഷയും ആഗ്രഹവുമാണ്. തലസ്ഥാനത്ത് അടക്കം നിർണായക നഗരസഭകൾ പിടിക്കുക എന്നതാണ് ബിജെപിയുടെ സ്വപ്നം തദ്ദേശഫലം വന്ന് മൂന്ന് മാസത്തിൽ തന്നെ തദ്ദേശത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താനാവും എന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. എന്നാൽ അതിശക്തമായി തിരിച്ചു വരണം എന്നത് യുഡിഎഫിൻ്റെ പ്രതീക്ഷയും ആഗ്രഹവുമാണ് - [ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് ദുബായിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു](https://editoreal.ae/dr-shoku-dental-and-implant-clinic-launched-in-dubai/) - ദുബായ്: ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് ദുബായിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു. ഡിസംബർ രണ്ടിന് യുഎഇ ദേശീയദിനാഘോഷത്തോടൊപ്പം ആണ് അൽ ബദ്അ, ജുമൈറ 1, അൽ ഗസൽ മാളിൽ ക്ലിനിക്ക് സോഫ്റ്റ് ലോഞ്ച് ചെയ്തത്. യു.എ.ഇയിൽ 22 വർഷത്തെ പരിചയ സമ്പത്തുള്ള ഡോ. ഷൗക്കത്ത് അലി സി.ടി ഡോ.ഷൌക്കുവിൻ്റെ എല്ലാ ഡെൻ്റൽ എല്ലാ സ്പെഷ്യാലിറ്റികളും ഒരു കുടക്കീഴിൽ എന്ന ദീർഘകാല സ്വപ്നമാണ് ഈ പുതിയ ക്ലിനിക്കിലൂടെ യാഥാർത്ഥ്യമാകുന്നത്. 22 വ‍ർഷം നീണ്ട പ്രവർത്തനപരിചയമുള്ള ഡോ.ഷൗക്കത്തലിയുടെ സാരഥ്യത്തിൽ 22 വ‍ർഷം നീണ്ട പ്രവർത്തനപരിചയമുള്ള ഡോ.ഷൗക്കത്തലിയുടെ സാരഥ്യത്തിൽ യുഎഇയിലെ ജനപ്രിയ ബ്രാൻഡായി ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് മാറിയിട്ടുണ്ട്. - [പൾസർ സുനിക്കും കൂട്ടർക്കും 20 വർഷം തടവ്: കിട്ടിയത് ഏറ്റവും കുറഞ്ഞ ശിക്ഷ](https://editoreal.ae/20-year-imprisonment-for-pulsar-suni-and-his-gang/) - കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ഇരുപത് വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് വിചാരണ കോടതി. കൂട്ടബലാത്സംഗം നടന്നുവെന്ന് കോടതി തന്നെ കണ്ടെത്തിയ കേസിൽ ആ വകുപ്പിൽ നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചത്. പ്രതികളുടെ എല്ലാവരുടേയും പ്രായം നാൽപ്പത് വയസ്സിന് താഴെയാണെന്നും ഇവരുടെ കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്ന് വിധിപ്രസ്താവനയ്ക്കിടെ കോടതി പറഞ്ഞു. ഒന്നാം പ്രതി പൾസർ സുനി ഒഴികെ മറ്റാരുടേയും പേരിൽ മുൻപ് കേസുകളില്ലായിരുന്നു എന്നതും കോടതി - [എസ്.ബി - അസംപ്‌ഷൻ സംയുക്ത അലുംനെ' യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി](https://editoreal.ae/sb-asumption-college-alumni/) - ദുബായ്: യു എ ഇ യിലെ ആദ്യകാല അലുംനെകളിലൊന്നായ ചങ്ങനാശേരി എസ് ബി കോളേജ് അലുംനെക്കൊപ്പം ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ പൂർവ്വവിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി 'എസ് ബി - അസംപ്‌ഷൻ സംയുക്ത അലുംനെ യു എ ഇ ചാപ്റ്റർ രൂപവൽക്കരിച്ചു. ചങ്ങനാശേരി എസ് ബി കോളേജിലെ പൂർവ വിദ്യാർത്ഥിയും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്തു. 'എസ് ബി - അസംപ്‌ഷൻ സംയുക്ത അലുംനെ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് - [രാഹുലിന് മുൻകൂർ ജാമ്യം; വോട്ട് ചെയ്യാൻ നാളെ പാലക്കാട് എത്തുമെന്ന് അഭ്യൂഹം](https://editoreal.ae/rahul-mamkootathil-got-advance-bail/) - തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികൾ. പൊലീസ് അറസ്റ്റ് ഒഴിവായതോടെ രാഹുൽ നാളെ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പാലക്കാട് എത്തും എന്നാണ് സൂചന. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത് അതേസമയം ഇരയായ പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. - [മരണാനന്തര നടപടികൾക്ക് ഏകീകൃത സംവിധാനവുമായി ദുബായ്: 'ജബ്ർ' പ്രവാസികൾക്ക് തുണയാവും](https://editoreal.ae/dubai-health-authority-introduced-jabr-platform-to-cordinate-after-death-procedures/) - ദുബായ്: വ്യക്തികളുടെ മരണാനന്തര നടപടികളും തുട‍ർ പ്രവ‍ർത്തനങ്ങളും ഏകോപിപ്പിക്കാനായി ഏകീകൃത പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. മരണം സൃഷ്ടിക്കുന്ന ആഘാതത്തിനിടെ മരണപ്പെട്ട വ്യക്തിയുടെ ഉറ്റവ‍ർക്ക് സങ്കീർണമായ നടപടികൾക്ക് പിറകേ പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജബ്‍ർ പ്ലാറ്റ്ഫോം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ജബ്ർ സംവിധാനത്തിന് കീഴിൽ, കുടുംബങ്ങൾക്ക് ഇനി വ്യക്തികളുടെ മരണത്തിന് ശേഷമുള്ള പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ വ്യത്യസ്ത സർക്കാർ വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല. പകരം, രേഖകൾ നൽകൽ, ശവസംസ്കാരം അല്ലെങ്കിൽ സ്വദേശത്തേക്ക് കൊണ്ടുപോകൽ ക്രമീകരിക്കൽ, എല്ലാ പ്രസക്തമായ ജബ്ർ സംവിധാനത്തിന് കീഴിൽ, കുടുംബങ്ങൾക്ക് ഇനി വ്യക്തികളുടെ മരണത്തിന് ശേഷമുള്ള പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ വ്യത്യസ്ത സർക്കാർ വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല. - [അൻപത് ശതമാനം പിന്നിട്ട് പോളിംഗ്: തദ്ദേശതെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ മികച്ച ജനപങ്കാളിത്തം](https://editoreal.ae/huge-voter-turnout-in-the-first-phase-of-local-body-polls/) - തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. - [മധുരം നൽകിയും കേക്ക് മുറിച്ചും ആരാധകർ, രാമൻപിള്ളയ്ക്ക് ദിലീപിൻ്റെ സ്നേഹചുംബനം](https://editoreal.ae/dileep-fans-celebrate-court-verdict-on-actress-attack-case/) - കൊച്ചി: ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധി പുറത്തു വന്നതിന് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തി ദിലീപ് ആരാധകർ. കോടതി വളപ്പിൽ ലഡ്ഡു വിതരണം നടത്തിയ ദിലീപിൻ്റെ ആരാധകർ ആലുവയിലെ ദിലീപിൻ്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചുമാണ് വിജയം ആഘോഷിച്ചത്. വിധി വന്നപ്പോൾ തന്നെ രാമൻപിള്ളയുടെ അഭിഭാഷകസംഘത്തിലുള്ളവർ ദിലീപിനെ കെട്ടിപ്പിടിച്ചു. വിധിക്ക് പിന്നാലെ രാമൻപിള്ളയെ വീട്ടിൽ എത്തി കണ്ട ദിലീപ് അദ്ദേഹത്തെ കാൽതൊട്ടു വണങ്ങി കവിളിൽ ഉമ്മ വച്ചു. സഹോദരൻ അനൂപും ദിലീപിനൊപ്പം ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന വിധിക്ക് പിന്നാലെ രാമൻപിള്ളയെ വീട്ടിൽ എത്തി കണ്ട ദിലീപ് അദ്ദേഹത്തെ കാൽതൊട്ടു വണങ്ങി കവിളിൽ ഉമ്മ വച്ചു. - [പൊലീസ് ഗൂഢാലോചന കോടതിയിൽ തകർന്നു, എല്ലാം തുടങ്ങിയത് മഞ്ജുവാര്യരിൽ നിന്നും: പ്രതികരണവുമായി ദിലീപ്](https://editoreal.ae/dileep-raise-serious-allegation/) - നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആദ്യപ്രതികരണവുമായി നടൻ ദിലീപ്. കോടതിയിൽ ഇന്നു തകർന്നത് തനിക്കെതിരായ ഗൂഢാലോചന കൂടിയാണെന്ന് ദിലീപ് തുറന്നടിച്ചു. തൻ്റെ മുൻഭാര്യ കൂടിയായ നടി മഞ്ജുവാര്യരുടെ പ്രസ്താവനയിൽ തുടങ്ങിയതാണ് തനിക്കെതിരായ ഗൂഢാലോചനയെന്നും അതാണിപ്പോൾ കോടതിയിൽ തകർന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിൻ്റെ വാക്കുകൾ - സർവ്വശക്തനായ ദൈവത്തിന് നന്ദി... ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണം എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയും തൻ്റെ മുൻഭാര്യ കൂടിയായ നടി മഞ്ജുവാര്യരുടെ പ്രസ്താവനയിൽ തുടങ്ങിയതാണ് തനിക്കെതിരായ ഗൂഢാലോചനയെന്നും അതാണിപ്പോൾ കോടതിയിൽ തകർന്നതെന്നും ദിലീപ് പറഞ്ഞു. - [ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി](https://editoreal.ae/court-acquits-actor-dileep/) - കൊച്ചി: കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട് കോടതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തള്ളിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്. ആകെ പത്ത് പ്രതികളുള്ള കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കോടതി വിധി പ്രകാരം പൾസർ സുനിയടക്കം ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരാണ്. ഇവർക്കെതിരെ ചുമത്തിയ ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകളും കോടതി ശരിവച്ചു. അതേസമയം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴ്, എട്ട്, ഒൻപത്, പത്ത് പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ Court acquits actor Dileep. ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി - [പ്രതികളും അഭിഭാഷകരും കോടതിയിൽ, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ](https://editoreal.ae/verdict-on-actress-attack-case/) - കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ അൽപ്പസമയത്തിനകം വിധി വരും. 11 മണിയോടെ കോടതി നടപടികൾ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുക. കോടതിക്ക് അടുത്തുള്ള തൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളയുടെ ഓഫീസിലാണ് ദിലീപ് ആദ്യം എത്തിയത്. അവിടെ നിന്നും അഭിഭാഷക‍ർക്കൊപ്പം കോടതിയിലേക്ക് എത്തി. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ദിലീപ് ഒന്നും പറഞ്ഞില്ല. അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. ദിലീപിനെ കൂടാതെ പൾസ‍ർ സുനിയടക്കം കേസിലെ പത്ത് പ്രതികളും അഭിഭാഷകരും കോടതിയിൽ, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ - [2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്](https://editoreal.ae/lulu-celebrated-eid-al-ethihad-by-cutting-2000-kg-cake/) - അൽ ഐൻ : കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോ​ഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54ആം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ​ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അൽ അമീര മുൻസിപ്പൽ കമ്മ്യൂണിറ്റി സെന്റർ ഡയറക്ടർ അഹമ്മദ് ഉംറാൻ അൽ അമേരി, അൽ ഐൻ പൊലീസ് ഉദ്യോ​ഗസ്ഥർ, ലുലു അൽ ഐൻ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷ പരിപാടികൾക്ക് തുടക്കം Lulu Celebrated Eid al ethihad by cutting 2000 kg Cake. 2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ് - [ഇന്ന് വിധി ദിനം: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി, നടി കോടതിയിലേക്ക് എത്തില്ല](https://editoreal.ae/court-to-pronounce-verdict-in-actress-attack-case/) - കൊച്ചി: എട്ട് വ‍‍ർഷം നീണ്ട വിവാദങ്ങൾക്കും വിചാരണയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി വരും. രാവിലെ പതിനൊന്ന് മണിക്ക് കോടതി നടപടികൾ ആരംഭിക്കും. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് രാജ്യം വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. എട്ട് വ‍‍ർഷം നീണ്ട വിവാദങ്ങൾക്കും വിചാരണയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി വരും. Court to Pronounce verdict in Actress Attack Case - [ടിക്കറ്റ് നിരക്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി വ്യോമയാന മന്ത്രാലയം](https://editoreal.ae/centre-has-now-capped-domestic-economy-class-fares/) - ദില്ലി : ഇൻഡിഗോ വിമാന പ്രതിസന്ധിക്ക് പിന്നാലെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ ക‍ർശന നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യത്തിനകത്തെ വിമാനയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിന് കേന്ദ്രം പരിധി നിശ്ചയിച്ചു. നിലവിൽ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികൾ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടാതെ ഇരിക്കുക യാത്ര മുടങ്ങിയ യാത്രക്കാർക്ക് ഇൻഡിഗോ കാലതാമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. - [രാഹുൽ പിടികൊടുക്കില്ല: ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി](https://editoreal.ae/rahul-approached-hc-for-bail/) - കൊച്ചി: വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇതോടെ ഒളിവിൽ കഴിയുന്ന രാഹുൽ കോടതി മുൻപാകെ കീഴടങ്ങാനുള്ള സാധ്യത ഇല്ലാതായി. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാർത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിൻറെ ഹർജിയിലെ വാദങ്ങൾ. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇതോടെ ഒളിവിൽ കഴിയുന്ന രാഹുൽ കോടതി മുൻപാകെ കീഴടങ്ങാനുള്ള സാധ്യത ഇല്ലാതായി. - [രാഹുലിന് ഇരട്ടിപ്രഹരം: ജാമ്യം നിഷേധിച്ച് കോടതി, പുറത്താക്കി കോൺഗ്രസ്](https://editoreal.ae/court-rejected-rahuls-bail-pettition-congress-expelled-rahul-from-party/) - തിരുവനന്തപുരം: പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. രണ്ട് ദിവസമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയെന്ന വാർത്തയ്ക്ക് പിന്നാലെ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചു കൊണ്ടുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്താവന പുറത്തു വന്നു. ഇതോടെ എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുലിൻ്റെ അടുത്ത നടപടി എന്താവും എന്നതിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി - [തട്ടിയത് 902 കോടി: ദുബായിൽ വൻനിക്ഷേപതട്ടിപ്പ് നടത്തിയ ആൾ ഇന്ത്യയിൽ പിടിയിൽ](https://editoreal.ae/bluechip-scam-mastermind-ravindra-nath-soni-arrested-in-india/) - ദുബായ്: യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപതട്ടിപ്പായ ദുബായ് ബ്ലൂചിപ്പ് കേസിലെ മുഖ്യപ്രതി 18 മാസത്തിന് ശേഷം ഇന്ത്യയിൽ പിടിയിലായി. ഇന്ത്യക്കാരനായ രവീന്ദ്രനാഥ് സോണിയെയാണ് ഡെറാഡൂണിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ ദില്ലി നിവാസിയായ അബ്ദുൾ കരീം നോയിഡ പൊലീസിന് നൽകിയ അന്വേഷണത്തിലാണ് ഇയാളിപ്പോൾ പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ 44-കാരനായ സോണിക്ക് വേണ്ടി കാടിളക്കി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. എങ്കിലും ഇയാളുമായി ബന്ധമുള്ള ഫോണ് നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം തട്ടിയത് 902 കോടി: ദുബായിൽ വൻനിക്ഷേപതട്ടിപ്പ് നടത്തിയ ആൾ ഇന്ത്യയിൽ പിടിയിൽ - [എംഎൽഎ സ്ഥാനം രാജിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്](https://editoreal.ae/youth-congress-leader-demans-resignation-of-rahul/) - പാലക്കാട്: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ബലാത്സംഗ പരാതിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിലും വിമർശനം ശക്തമാകുന്നു. എം എൽ എ സ്ഥാനമടക്കം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി പി ദുൽഖിഫിൽ രംഗത്തുവന്നു. ജനങ്ങളെ അതിവൈകാരികത കാണിച്ച് രാഹുൽ വഞ്ചിച്ചു. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ ഉപേക്ഷിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. എംഎൽഎ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ്. ഒരു പൊതുപ്രവർത്തകൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പാർട്ടിയിൽ യൂണിറ്റ് പ്രസിഡണ്ട് മുതൽ അഖിലേന്ത്യാ പ്രസിഡണ്ട് വരെയുള്ള സ്ഥാനങ്ങൾ വഹിക്കുമ്പോൾ അവരെ പൊതുസമൂഹം നോക്കി കാണുന്നത് വലിയ പ്രതീക്ഷയോടെയായിരിക്കും. - [ദിർഹമിനെതിരെ രൂപയുടെ മൂല്യം 24.5-ൽ: നാട്ടിലേക്ക് പണം അയച്ച് പ്രവാസികൾ](https://editoreal.ae/ദിർഹമിനെതിരെ-രൂപയുടെ-മൂല/) - ദുബായ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90 ൽ കൂടുതലായതും ദിർഹമിനെതിരെ 24.50 ൽ കൂടുതലായതും പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് പണം അയക്കാൻ കാരണമായി. 2026 ലും രൂപയുടെ മൂല്യമിടിവ് തുടരുമെന്ന പ്രവചനങ്ങൾ വിപണിയെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ കണക്കനുസരിച്ച് അഞ്ച് ശതമാനത്തോളം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവിലേക്ക് നീങ്ങുകയാണ്. വർദ്ധിച്ചുവരുന്ന സാമ്പത്തിക, വ്യാപാര കമ്മികൾ, തുടർച്ചയായ വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്, ദുർബലമായ വിദേശ നേരിട്ടുള്ള നിക്ഷേപം, മൃദുവായ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90 ൽ കൂടുതലായതും ദിർഹമിനെതിരെ 24.50 ൽ കൂടുതലായതും പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് പണം അയക്കാൻ കാരണമായി. - [രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പീഡന പരാതി](https://editoreal.ae/another-rape-complaint-against-rahul-rahul-mamkootathil/) - തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതിയുമായി മറ്റൊരു യുവതി രം​ഗത്ത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഏറേക്കാലം മുൻപാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത് എന്നാണ് വിവരം. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പരാതി പാർട്ടി നേതൃത്വത്തിന് നൽകിയെങ്കിലും നിയമപരമായി നേരിടാൻ പെണ്കുട്ടി തയ്യാറല്ലെന്നാണ് സൂചന. സോണിയാ​ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും സോണിയാ​ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. - [രാഹുൽ കഷ്ടിച്ച് രക്ഷപ്പെട്ടു: അന്വേഷണസംഘം തമിഴ്നാട്ടിൽ?](https://editoreal.ae/rahul-in-karnataka/) - പാലക്കാട്: ബലാത്സംഗം കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസ് തിരിച്ചറിഞ്ഞെന്ന് സൂചന. കർണാടക - തമിഴ്നാട് അതിർത്തിയിലെ ബാഗലൂരുവിലാണ് രാഹുൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ പൊലീസ് സംഘം അന്വേഷിച്ചെത്തുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും കടന്നു കളഞ്ഞുവെന്നുമാണ് വിവരം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായാണ് വിവരം. പാലക്കാട് നിന്നും കടന്ന രാഹുൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും തങ്ങിയ ശേഷമാണ് ബാഗലൂരുവിലേക്ക് എത്തിയതെന്നാണ് സൂചന. ബലാത്സംഗം കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസ് തിരിച്ചറിഞ്ഞെന്ന് സൂചന. - [‘ജമാൽ’ ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് എആർ റഹ്മാൻ; ആദരവർപ്പിച്ച് യുഎഇ](https://editoreal.ae/ar-rahman-unveils-new-song-jamal-al-etihad-as-tribute-to-uae/) - അബുദാബി: അൻപത്തിനാലാമത് ഈദ് അൽ ഇത്തിഹാദിനു മുന്നോടിയായി യുഎഇക്കുള്ള തന്റെ സംഗീതാദരവ് 'ജമാൽ' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ നിറഞ്ഞ സദസ്സിന് മുന്നിൽ സമർപ്പിച്ച് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. ബുർജീൽ ഹോൾഡിങ്‌സ് ആശയം നൽകി റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച യുഎഇ യിൽ ഒരുങ്ങിയ 'ജമാൽ' പ്രത്യാശയുടെ ഗാനമാണ്. അക്കാദമി, ഗ്രാമി അവാർഡ് ജേതാവായ സംഗീതസംവിധായകൻ ഗാനം അവതരിപ്പിച്ചപ്പോൾ വലിയ ആവേശത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്. സം​ഗീതപരിപാടിക്ക് ശേഷം റഹ്‌മാന്‌ ആദരവർപ്പിച്ച് പ്രത്യേക വെടിക്കെട്ടും നടന്നു. സം​ഗീതപരിപാടിക്ക് ശേഷം റഹ്‌മാന്‌ ആദരവർപ്പിച്ച് പ്രത്യേക വെടിക്കെട്ടും നടന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്. - [നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന 'ധൂമകേതു'വിന് തുടക്കം](https://editoreal.ae/dhoomakethu-movie/) - പ്രേക്ഷകരേവരും ഏറ്റെടുത്ത 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ധൂമകേതു'വിന്‍റെ സ്വിച്ച് ഓൺ കൊച്ചിയിൽ നടന്നു. നിഖില വിമലും ഷൈൻ ടോം ചാക്കോയും സജിൻ ഗോപുവും സിദ്ധാർത്ഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുധി മാഡിസൺ ആണ് സംവിധായകൻ. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന 'ധൂമകേതു'വിന് തുടക്കം - [പുതിയ ഉത്പന്നങ്ങളുമായി യുഎഇയിലേക്ക് ടൈഗർ ഫുഡ്സ് ഇന്ത്യ](https://editoreal.ae/tiger-food-expands-to-uae/) - ദുബായ്: 1983 മുതൽ പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച വിശ്വസനീയ ബ്രാൻഡുകളുമായി ഇന്ത്യൻ വിപണയിൽ മുൻനിരക്കാരായി തുടരുന്ന ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്ക്. ചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നീ മൂന്ന് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചാണ് ടൈഗർ ഫുഡ്സ് യുഎഇ വിപണിയിലേക്ക് എത്തുന്നത്. ദുബൈയിൽ നടന്ന പ്രൗഢ ​ഗംഭീരമായ ചടങ്ങിലാണ് ടൈഗർ ഫുഡ്സ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്. യുഎഇയിലെ പ്രമുഖ പ്രാദേശിക വിതരണ ശൃംഖലയായ അബ്രേക്കോയുമായി ചേർന്നാണ് ടൈഗർ ഫുഡ്സ് യുഎഇയിൽ ഉല്പന്നങ്ങൾ എത്തിക്കുന്നത്. ദുബൈയിൽ നടന്ന പ്രൗഢ ​ഗംഭീരമായ ചടങ്ങിലാണ് ടൈഗർ ഫുഡ്സ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത് - [ഡിസംബറിൽ ഹൈദരാബാദിലെത്തുമെന്ന് സ്ഥിരീകരിച്ച് ലയണൽ മെസ്സി](https://editoreal.ae/lionel-messi-confirms-hyderabad-visit-during-his-goat-tour-of-india-next-month/) - ഗോട്ട് ടൂറിൻ്റെ ഭാഗമായി ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ലോകകപ്പ് ജേതാക്കളായ അർജൻ്റീനയുടെ ക്യാപ്റ്റൻ കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലും പോയ ശേഷമായിരിക്കും തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിൽ എത്തുക. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മെസ്സി നേരിൽ കാണും. View this post on Instagram A post shared by Leo Messi (@leomessi) "ഇന്ത്യയിൽ നിന്നുള്ള എല്ലാ സ്നേഹത്തിനും നന്ദി! GOAT ടൂർ ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും!!! കൊൽക്കത്ത, മുംബൈ, Lionel Messi Confirms Hyderabad Visit During His 'GOAT Tour Of India' Next Month. ഡിസംബറിൽ ഹൈദരാബാദിലെത്തുമെന്ന് സ്ഥിരീകരിച്ച് ലയണൽ മെസ്സി - [ദ്വിത ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ മരണം 123 ആയി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു](https://editoreal.ae/oll-rises-to-123-as-ditwah-storm-exits-sri-lanka/) - #രാജ്യത്താകെ 43,൯൯൫ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റികൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ വൻ നാശനഷ്ടങ്ങൾ.ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിലുടനീളം കനത്ത മഴയാണ് പെയ്തത്. റെക്കോർഡ് മഴ വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കെലാനി പോലെ രാജ്യത്തെ പ്രധാനപ്പെട്ട നദികളുടെ തീരമേഖലകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകളുമായി സൈന്യവും രംഗത്തുണ്ട്. രാജ്യത്താകെ 43,൯൯൫ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പേമാരിയിൽ ഇതുവരെ ൧൨൩ പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ശ്രീലങ്കയുടെ സഹായത്തിനായി ഇന്ത്യ രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും - [യു.എ.ഇ അയ്യപ്പസേവാ സമിതിയുടെ അയ്യപ്പപൂജ മഹോത്സവം ശനി,ഞായർ ദിവസങ്ങളിൽ](https://editoreal.ae/uae-ayyappa-seva-samithi-to-conduct-ayyappa-pooja/) - യുഎഇ അയ്യപ്പസേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ മഹോത്സവം അഭിഷേക തീർത്ഥമെന്ന പേരിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഈ വരുന്ന ശനിയും ഞായറുമായി (നവംബർ 29 & 30 ) നടത്തപ്പെടുന്നു. പതിനഞ്ചായിരത്തോളം അയ്യപ്പഭക്തരാണ് ഉത്സവത്തിന് ഭാഗഭാക്കുകളാവുക. ശനിയാഴ്ച വൈകുന്നേരം ഭഗവതിസേവയോടെ തുടങ്ങുകയും ഞായറാഴ്ച കാലത്തെ ഗണപതിഹോമത്തോടെ പുനരാരംഭിക്കുകയും ചെയ്യും. ക്ഷേത്ര കലകളായ പഞ്ചവാദ്യവും സോപാന സംഗീതവും ഒപ്പം അയ്യപ്പന് ഏറെ പ്രിയങ്കരമായ ചിന്തുപാട്ടും കൊൽക്കളിയും ശനിയാഴ്ച വൈകുന്നേരം ഭഗവതിസേവയോടെ തുടങ്ങുകയും ഞായറാഴ്ച കാലത്തെ ഗണപതിഹോമത്തോടെ പുനരാരംഭിക്കുകയും ചെയ്യും. - [മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്](https://editoreal.ae/rahul-mamkootathil-filed-bail-application/) - തിരുവനന്തപുരം: പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസ് ഫയൽ ചെയ്ത തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ മുൻകൂർ ജാമ്യത്തിന് നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽഹർജി എത്തിക്കാനുള്ള സാധ്യതയും അഭിഭാഷകർ പരിശോധിച്ചുവെന്നാണ് സൂചന. അതേസമയം, യുവതി മുഖ്യമന്ത്രിക്ക് നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് കേസെടുക്കും എന്നാണ് വിവരം. പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. - [ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി 5035 വിദ്യാർത്ഥികൾ: ഗിന്നസ് റെക്കോർഡിലേക്ക് പേസ് ഗ്രൂപ്പ്](https://editoreal.ae/5035-school-students-unite-to-set-guinness-world-record/) - ഷാർജ: ഷാർജയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ 2026 ലെ കുടുംബ വർഷാചരണത്തിന്റെയും പേസ് ഗ്രൂപ്പിന്റെ 25-ാം വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച മെഗാ ശാസ്ത്ര പരീക്ഷണം ഗിന്നസ് ബുക്കിലേക്ക്. 5,035 വിദ്യാർത്ഥികളെ അണിനിരത്തി "ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം ശാസ്ത്രീയ പരീക്ഷണം നടത്തിയ പരിപാടി" എന്ന റെക്കോർഡാണ് പേസ് ഗ്രൂപ്പ് സ്വന്തമാക്കിയത്. പേസ് ഗ്രൂപ്പിൻ്റെ പേരിലേക്ക് എത്തുന്ന ഒൻപതാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡാണിത്. സ്കൂളിലെ ഫുട്ബോൾ ഗ്രൌണ്ടാണ് കൃത്യമായ ആസൂത്രണത്തോടെ അയ്യായിരത്തിലേറെ വിദ്യാർത്ഥികളുടെ സയൻസ് ലാബായി മാറിയത്. വിദ്യാർത്ഥികളും പേസ് ഗ്രൂപ്പിന് കീഴിലെ വിവിധ സ്കൂളുകളിലെ കുട്ടികളാണ് ഗിന്നസ് റെക്കോർഡ് നേടിയ ശാസ്ത്രപരീക്ഷണത്തിൽ പങ്കാളികളായത്. - [രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി: അതിവേഗ അന്വേഷണത്തിന് സാധ്യത](https://editoreal.ae/woman-files-complaint-against-mla-rahul-mamkootathil/) - തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പെണ്കുട്ടി. രാഹുലുമായി അടുപ്പത്തിലായിരുന്ന പെണ്കുട്ടിയാണ് പരാതി നൽകിയത്. രാഹുലിൽ നിന്നും ഇവർ ഗർഭം ധരിക്കുകയും പിന്നീട് അബോർഷന് നിർബന്ധിക്കപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് യുവതി ബന്ധുക്കളോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ചാറ്റുകളും ഓഡിയോ മെസേജുകളുമടക്കം ഡിജിറ്റൽ തെളിവുകളും മുഖ്യമന്ത്രി നൽകിയ പരാതിയിലുണ്ട് എന്നാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. അതേസമയം മുഖ്യമന്ത്രിയെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പെണ്കുട്ടി. രാഹുലുമായി അടുപ്പത്തിലായിരുന്ന പെണ്കുട്ടിയാണ് പരാതി നൽകിയത്. - ['ഡിറ്റ് വാ' ചുഴലിക്കാറ്റ്: കേരളത്തിൽ ഭീഷണിയില്ല, തമിഴ്നാട്-ആന്ധ്രാ തീരത്ത് അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യത](https://editoreal.ae/cyclone-ditwah-forms-over-bay-of-bengal/) - ചെന്നൈ: ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലെ അതി തീവ്ര ന്യുന മർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും. 'ഡിറ്റ് വാ' എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് വടക്കൻ തമിഴ് നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരദേശ മേഖലയിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട് മേഖലയിൽ പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട് - ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട് മേഖലയിൽ പുറപ്പെടുവിച്ചിട്ടുണ്ട് - [വിമാനം നാല് മണിക്കൂർ വൈകി, യാത്രക്കാരെ പെരുവഴിയിലാക്കി: എയർഇന്ത്യയ്ക്ക് എതിരെ മുഹമ്മദ് സിറാജ്](https://editoreal.ae/mohammed-siraj-against-air-india-express/) - ഗുവാഹത്തി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവ്വീസിൽ പരസ്യ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഗുവാഹത്തിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം നാല് മണിക്കൂറിലേറെ വൈകിയ സംഭവത്തിലാണ് സിറാജിൻ്റെ വിമർശനം. ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന് ശേഷം സ്വദേശമായ ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു സിറാജ്. വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും വിമാനം ഏറെ വൈകിയാണ് എത്തിയതെന്ന് സിറാജ് എക്‌സിൽ കുറിച്ചിട്ട പോസ്റ്റിൽ പറയുന്നു. ഇതേക്കുറിച്ച് എയർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരിൽ വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും വിമാനം ഏറെ വൈകിയാണ് എത്തിയതെന്ന് സിറാജ് എക്‌സിൽ കുറിച്ചിട്ട പോസ്റ്റിൽ പറയുന്നു. - [ഇമ്രാൻഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹം: റാവൽപ്പിണ്ടി ജയിലിന് മുന്നിൽ തടിച്ചു കൂടി അനുയായികൾ](https://editoreal.ae/rumors-spreading-about-the-health-condition-of-former-pak-pm-imran-khan/) - റാവൽപിണ്ടി: റാവൽപ്പിണ്ടി ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചതായുള്ള അഭ്യൂഹം പാകിസ്ഥാനിൽ ശക്തമായി. സമൂഹമാധ്യമമായ എക്സിലാണ് ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് ആദ്യം വന്നത്. വളരെ പെട്ടെന്ന് തന്നെ ഇതു വൈറലായി. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ "കൊല്ലപ്പെട്ടു" എന്ന വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായി അഫ്ഗാൻ ടൈംസ് എന്ന ഒരു എക്സ് അക്കൗണ്ടിലാണ് ആദ്യം ട്വീറ്റ് വന്നത്. എന്നാൽ ഇക്കാര്യത്തിൽ ജയിൽ അധികൃതരോ പാക് സർക്കാരോ മറ്റേതെങ്കിലും ഏജൻസികളോ ഇമ്രാൻ ഖാന്റെ കുടുംബത്തെ ജയിലിൽ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഏകാന്തതടവിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. - [പറ്റി പോയ മിസ്റ്റേക്കിന് ഞാനിപ്പോൾ അനുഭവിക്കുകയാണ്, ഒരു ഹീറോയായി എനിക്ക് തിരിച്ചു വരവില്ല](https://editoreal.ae/actor-krishna-about-his-movies-and-cinemas/) - കുറച്ചു നേരത്തെ ആയിപ്പോയി മലയാള സിനിമയിൽ എത്തിയത് എന്നുള്ള ഒരു തോന്നലുണ്ടോ കുറച്ചൂടെ കഴിഞ്ഞിട്ട് കേറിയാൽ മതിയായിരുന്നു. പിന്നെ ഇതൊന്നും നമ്മൾ തേടി പോകുന്നതല്ലല്ലോ. നമുക്ക് വരുന്ന ഒരു സംഭവം, നമ്മുടെ ഉള്ളിൽ കിടക്കുന്ന സംഭവത്തിനെ നമ്മൾ പുറത്തെടുക്കുകയാണല്ലോ. നമ്മൾ ഈ തേടി പോകുമ്പോഴല്ലേ നമുക്ക് നമ്മുടെ സമയവും കാലവും ഒക്കെ നോക്കാൻ പറ്റത്തുള്ളൂ. എനിക്ക് ഇങ്ങോട്ടേക്ക് വരുന്ന അവസരങ്ങൾ ഞാൻ കേറി പിടിച്ചു. അതിന്റെ ഒരു മിസ്റ്റേക്ക് ആയിപ്പോയിഎന്ന് തോന്നുന്നു അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് പറ്റി പോയ മിസ്റ്റേക്കിന് ഞാനിപ്പോൾ അനുഭവിക്കുകയാണ്, ഒരു ഹീറോയായി എനിക്ക് തിരിച്ചു വരവില്ല - [അയോധ്യയിലെ രാമക്ഷേത്രം പൂ‍ർത്തിയായി; പതാക ഉയർത്തി പ്രധാനമന്ത്രി](https://editoreal.ae/pm-modi-hosted-saffron-flag-at-ayodhya-ram-temple/) - അയോധ്യ: തറക്കല്ലിട്ട് അഞ്ചാം വർഷം അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ക്ഷേത്ര നിർമ്മാണത്തിലെ അവസാന ചടങ്ങായ പതാക ആരോഹണം പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. അയോധ്യക്ഷേത്രത്തിലെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് ധർമ്മ പതാക എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ പതാക സ്ഥാപിച്ചത്. കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയിൽ ഓം എന്ന അക്ഷരവും കോവീദാര വൃക്ഷവും ആലേപനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെത്തും മുൻപ് പ്രധാനമന്ത്രി അയോധ്യ നഗരത്തിൽ റോഡ് ഷോ നടത്തി. 2020-ൽ ക്ഷേത്രത്തിന് PM Modi Hosted saffron flag at Ayodhya Ram temple. അയോധ്യയിലെ രാമക്ഷേത്രം പൂ‍ർത്തിയായി; പതാക ഉയർത്തി പ്രധാനമന്ത്രി - [അതിസമ്പന്നർക്ക് ബ്രിട്ടനിൽ അധികനികുതി: ദുബായിലേക്ക് മാറാൻ ലക്ഷ്മി മിത്തൽ](https://editoreal.ae/lekhsmi-mittal-moving-to-dubai-from-london/) - ലണ്ടൻ: ഇന്ത്യൻ വംശജ്ഞനായ ശതകോടീശ്വരൻ ലക്ഷമി മിത്തൽ യുകെ വിടാനൊരുങ്ങുന്നതായി റിപ്പോ‍ർട്ടുകൾ. രാജ്യത്തെ അതിസമ്പന്നർക്ക് അധിക നികുതി ചുമത്താൻ ബ്രിട്ടൻ ഭരിക്കുന്ന ലേബർ പാർട്ടി സർക്കാർ തീരുമാനിച്ചതോടെയാണ് യുകെയിൽ നിന്നും സ്ഥിരതാമസം മാറ്റാൻ മിത്തൽ ഒരുങ്ങുന്നത്. ദുബായിലേക്കോ സ്വിറ്റ്സർലാൻഡിലേക്കോ മിത്തൽ താമസം മാറുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ ആ​ഗോളതലത്തിൽ അറിയപ്പെടുന്ന ഉരുക്കുവ്യവസായിയാണ് ലക്ഷ്മി മിത്തൽ. രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് കമ്പനിയുടെ ഉടമ കൂടിയാണ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനാണ് ആർസെലർ മിത്തൽ കമ്പനിയുടെ Lakshmi Mittal leaves UK after High tax policy of Government.അതിസമ്പന്നർക്ക് ബ്രിട്ടനിൽ അധികനികുതി: ദുബായിലേക്ക് മാറാൻ ലക്ഷ്മി മിത്തൽ - [വ്യോമപാതാ നിരോധനം നീട്ടി ഇന്ത്യയും പാകിസ്ഥാനും: വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും നഷ്ടം തുടരും](https://editoreal.ae/pakistan-extends-airspace-ban-on-indian-aircraft-until-december-24/) - ദില്ലി: പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഇന്ത്യ തുടർച്ചയായി എട്ടാം മാസത്തിലും നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം പാകിസ്ഥാൻ ഒരു മാസത്തേക്ക് കൂട്ടി നീട്ടിയതോടെയാണ് ഇന്ത്യയും നിരോധനം ഒരു മാസത്തേക്ക് നീട്ടിയത്. പഹൽഗാം ആക്രമണം കഴിഞ്ഞ ശേഷം എട്ട് മാസമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതാ നിരോധനം തുടരുകയാണ്. വ്യാഴാഴ്ച പാകിസ്ഥാൻ പുറത്തു വിട്ട നോട്ടീസ് ടു എയർമാൻ പ്രകാരം ഡിസംബർ 24 പുലർച്ചെ 5.29 വരെ ഇന്ത്യൻ വിമാനങ്ങളുടെ പഹൽഗാം ആക്രമണം കഴിഞ്ഞ ശേഷം എട്ട് മാസമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതാ നിരോധനം തുടരുകയാണ്. - [സൗദ്ദി ബസപകടത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരെ ഇന്ന് മദീനയിൽ ഖബറടക്കും](https://editoreal.ae/cremation-of-45-indians-will-take-place-today-in-madheena/) - റിയാദ്: സൗദി അറേബ്യയിലെ ബസ് അപകടത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് മദീനയിൽ സംസ്കരിക്കും. ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് തീ പിടിച്ചാണ് 45 തീർഥാടകർ മരിച്ചത്. ഇതിൽ 18 പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്. ഞായറാഴ്ച സൗദി സമയം രാത്രി 11 ഓടെയാണ് ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 46 ഇന്ത്യക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ഇവരിൽ ഒരാളൊഴികെ ബാക്കി 45 പേരും മരിച്ചു. മരിച്ചവരിൽ അധികവും തെലങ്കാനയിൽ സൗദി അറേബ്യയിലെ ബസ് അപകടത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് മദീനയിൽ സംസ്കരിക്കും - [ഇന്ത്യയെ ഞെട്ടിച്ച് തേജസ്സ് ദുരന്തം: ദുബായ് എയർഷോയ്ക്കിടെ തകർന്നു വീണ് തേജസ്സ്](https://editoreal.ae/tejas-fighter-jet-crashed-in-dubai-airshow/) - ദുബായ്: ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ്സ് യുദ്ധവിമാനം തകർന്നു വീണു. ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാണികൾക്കായി പറക്കൽ അഭ്യാസം നടത്തി കൊണ്ടിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി തേജസ്സ് വിമാനം തകർന്നു വീണത്. ആകാശത്ത് പറക്കുന്നതിന് അതിവേഗം താഴേക്ക് വിമാനം പതിക്കുകയും തൊട്ടുപിന്നാലെ വമ്പനൊരു സ്ഫോടനത്തോടെ തകരുകയുമായിരുന്നു. അപകടത്തിന് പിന്നലെ പ്രദേശമാകെ കറുത്ത പുക പടർന്നു. അടിയന്തര സൈറണുകൾ മുഴങ്ങിയത് ആളുകളെ ആശങ്കയിലാഴ്ത്തി. യുഎഇ പ്രാദേശിക സമയം 2.10-ഓടെയാണ് അപകടമുണ്ടായത്. ഇന്ത്യൻ ഇന്ത്യയെ ഞെട്ടിച്ച് തേജസ്സ് ദുരന്തം: ദുബായ് എയർഷോയ്ക്കിടെ തകർന്നു വീണ് തേജസ്സ് - [ബെം​ഗളൂരു എടിഎം കവ‍ർച്ചയുടെ ചുരുളഴിയുന്നു: മുഖ്യആസൂത്രകർ മുൻസൈനികർ](https://editoreal.ae/bengaluru-atm-robbery/) - ബെംഗളൂരു: കർണാടകയെ നടുക്കിയ ബെംഗളൂരുവിലെ 7 കോടിയുടെ കവർച്ച കേസിൽ നിർണായക സൂചനകൾ പൊലീസിന് ലഭിച്ചു. എ ടി എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യ സുത്രധാരർ രണ്ട് മുൻ സൈനികരെന്നാണ് പൊലീസിന് ലഭിച്ച സൂചന. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം നൽകിയ ആളെ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ വാഹനം സംഘടിപ്പിച്ചത് ആന്ധ്രയിലെ ചിറ്റൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികൾ ആന്ധ്രക്കാരെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികൾക്ക് പൊലീസ് സഹായം ലഭിച്ചോ എന്നും സംശയമുണ്ട്. ഗോവിന്ദപുര - [വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി](https://editoreal.ae/salem-police-denied-permission-for-vijays-rally/) - ചെന്നൈ: കരൂ‍ർ ദുരന്തത്തിൽ പ്രചരണ പരിപാടികളിലേക്ക് തിരിച്ചെത്താനുള്ള നടൻ വിജയ് യുടേയും തമിഴകം വെട്രി കഴകത്തിൻ്റേയും നീക്കങ്ങൾക്ക് തിരിച്ചടി. ടിവികെ സേലത്ത് നടത്താൻ നിശ്ചയിച്ച പൊതുയോ​ഗത്തിന് അനുമതിയില്ല. ഡിസംബ‍ർ നാലിന് പൊതുയോ​ഗം സംഘടിപ്പിക്കാൻ ടിവികെ അനുമതി നൽകിയെങ്കിലും അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാൽ, മറ്റൊരു ദിവസത്തേക്ക് Salem police denied permission for TVK Rally - [കുതിച്ചു കയറി കെഎസ്‌ആർടിസി ; യാത്രക്കാരും വരുമാനവും കൂടി](https://editoreal.ae/increase-in-the-income-and-number-of-passangers-in-ksrtc/) - തിരുവനന്തപുരം ആറുമാസത്തിനിടെ പ്രതിദിനം കെഎസ്‌ആർടിസിയിൽ കൂടിയത്‌ ഒരുലക്ഷംവരെ യാത്രക്കാർ. ഇതോടെ യാത്രക്കാരുടെ ആകെ എണ്ണം 20.5 ലക്ഷമായി ഉയർന്നു. 19.49 ലക്ഷത്തിൽനിന്നുമാണ്‌ വർധന. തിങ്കളാഴ്‌ച യാത്രക്കാരുടെ എണ്ണം 24.5 ലക്ഷമായി ഉയർന്നു. ഇപികെഎം (ഒരു കിലോമീറ്ററിന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം) 48.58 രൂപ ഉണ്ടായിരുന്നത് അന്പതുരൂപയ്‌ക്ക്‌ മുകളിലായി. ചില ദിവസങ്ങളിൽ 55 രൂപവരെ ലഭിക്കുന്നു. മൊത്തം പ്രതിദിന ടിക്കറ്റ്‌ വരുമാനം എട്ടുകോടിക്ക്‌ മുകളിലായി. ട്രാവൽകാർഡ്‌ വ്യാപകമാക്കിയതും ഡിജിറ്റൽ പേയ്‌മെന്റ്‌ സംവിധാനം ഏർപ്പെടുത്തിയതും പൊതുയാത്രക്കാരെ ആകർഷിച്ചു. അത്യാധുനിക ബസുകൾ തിങ്കളാഴ്‌ച യാത്രക്കാരുടെ എണ്ണം 24.5 ലക്ഷമായി ഉയർന്നു. ഇപികെഎം (ഒരു കിലോമീറ്ററിന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം) 48.58 രൂപ ഉണ്ടായിരുന്നത് അന്പതുരൂപയ്‌ക്ക്‌ മുകളിലായി. - [ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മുൻ പ്രസിഡൻറും സിപിഎം നേതാവുമായ എ.പത്മകുമാർ അറസ്റ്റിൽ](https://editoreal.ae/cpim-on-defense-after-the-arrest-of-ex-dewsom-board-president-a-padmakumar/) - തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പൊടിപൊടിക്കുന്നതിനിടെ സിപിഎമ്മിന് കനത്ത ആഘാതമായി സിപിഎം നേതാവ് എ.പത്മകുമാറിൻ്റെ അറസ്റ്റ്. ശബരിമല സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വച്ചു നടന്ന ചോദ്യം ചെയ്യല്ലിന് ശേഷം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന അന്വേഷണസംഘം എൻ.വാസുവിന് പിന്നാലെ പത്മകുമാറിനെ കൂടി അറസ്റ്റ് ചെയ്തതോടെ ശബരിമല സ്വർണക്കവർച്ച കേസിൽ സിപിഎം പാടെ പ്രതിരോധത്തിലായിരിക്കുകയാണ്. 2019ൽ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ CPIM On Defense after the arrest of Ex Dewsom board president A Padmakumar . ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മുൻ പ്രസിഡൻറും സിപിഎം നേതാവുമായ എ.പത്മകുമാർ അറസ്റ്റിൽ - [സൗദി എയർലൈൻസ് കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന](https://editoreal.ae/saudi-airlines-returning-to-kozhikode-after-five-years/) - കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് സർവ്വീസ് നിർത്തിയ സൗദി എയർലൈൻസ് കോഴിക്കോട്ടേക്ക് സർവ്വീസ് വീണ്ടും തുടങ്ങുന്നു. ജനുവരിയോടെ സൗദി എയർലൈൻസ് സർവ്വീസുകൾ പുനരാരംഭിക്കുമെന്നാണ് സൂചന. ഇതിനായി കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. സെക്യൂരിറ്റി നടപടികളും ഇതിനോടകം പൂർത്തിയായി. ഡിജിസിഎയിൽ നിന്നും അനുമതിയും കിട്ടിയിട്ടുണ്ട്. കരിപ്പൂരിൽ വലിയ വിമാനമിറക്കാൻ നിയന്ത്രണമുള്ളതിനാൽ എയർബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തുകയെന്നാണ് സൂചന. 2025 ഒക്ടോബർ അവസാനത്തിൽ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ റിയാദ്–കോഴിക്കോട് സർവീസും ഉൾപ്പെടുത്തുമെന്ന് സൗദി എയർലൈൻസ് കരിപ്പൂരിൽ വലിയ വിമാനമിറക്കാൻ നിയന്ത്രണമുള്ളതിനാൽ എയർബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തുകയെന്നാണ് സൂചന - [വൈഷ്ണ മത്സരിക്കും: വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ](https://editoreal.ae/vaishna-suresh-can-contest-in-local-body-election/) - തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്നും നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തിയതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ അവസരമൊരുങ്ങിയത്. വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടലാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ വഴിയൊരുക്കിയത്. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. വൈഷ്ണ സുരേഷിൻറെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവിൽ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് നീക്കിയ നടപടി റദാക്കി. ഇതോടെ വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. - [16- കാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻ.ഐ.എ അന്വേഷിക്കും](https://editoreal.ae/16-year-teenager-forced-to-join-terror-outfits-by-mother-and-her-friend/) - തിരുവനന്തപുരം: കൌമാരക്കാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ വെഞ്ഞാറമൂട് പൊലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും എതിരെ എടുത്ത യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകും. കണ്ണൂർ കനകമല തീവ്രവാദ ഗൂഡാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. വിദേശത്ത് അമ്മയുമൊത്ത് താമസിക്കുമ്പോൾ ഐഎസിലേക്ക് ചേരാൻ നിർബന്ധിച്ചുവെന്നും നിരന്തരമായ ഭീകരവാദ - [ദർശനം കിട്ടാതെ മാല ഊരിയവരോട് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ](https://editoreal.ae/k-jayakumar-apologised-to-devotees-who-returned-from-sabarimala-without-darshan/) - തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ പറ‍ഞ്ഞു. സീസണിലെ ആദ്യ രണ്ട് ദിനങ്ങളിൽ ഭക്തർക്ക് പലർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കാനുള്ള ഏകോപനത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങൾ പരിശോധിച്ചാൽ മണ്ഡലകാലത്തിൻ്റെ തുടക്കത്തിൽ ഇത്രയും തിരക്ക് അനുഭവപ്പെടാറില്ല. അതിനാൽ ആരും ഇത്രയും ജനതിരക്ക് പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതുനന്മ സീസണിലെ ആദ്യ രണ്ട് ദിനങ്ങളിൽ ഭക്തർക്ക് പലർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കാനുള്ള ഏകോപനത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ട് - [പേഴ്സണൽ ലോണിനുള്ള കുറഞ്ഞ ശമ്പളപരിധി ഒഴിവാക്കി യുഎഇ സെൻട്രൽ ബാങ്ക്](https://editoreal.ae/uae-central-bank-removes-minimum-salary-requirement-for-personal-loans/) - ദുബായ്: വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാൻ മിനിമം ശമ്പള പരിധി നിശ്ചയിച്ച നിബന്ധന റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. ഇതോടെ കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്കും വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടാൻ അവസരം ലഭിക്കും. പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം 5,000 ദിർഹം ശമ്പള പരിധി ധനകാര്യസ്ഥാപനങ്ങൾ നിർബന്ധമാക്കിയിരുന്നു. ഇനി ഇതിനു പകരം മറ്റു ഘടകങ്ങൾ ഉപയോഗിച്ചാവും ഇനി വായ്പദാതാക്കൾ അപേക്ഷകളിൽ തീരുമാനമെടുക്കും. അതേസമയം പരമാവധി വായ്പാ തുക പ്രതിമാസ ശമ്പളത്തിന്റെ 20 മടങ്ങും, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാൻ മിനിമം ശമ്പള പരിധി നിശ്ചയിച്ച നിബന്ധന റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. - [കോയമ്പത്തൂർ, മധുരെ മെട്രോകൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രം: തിരുവനന്തപുരം ആശങ്കയിൽ](https://editoreal.ae/center-rejected-proposals-for-madurai-and-coimbatore-metro-projects/) - ചെന്നൈ: ആവശ്യത്തിന് ജനസംഖ്യയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുരെ മെട്രോ പദ്ധതികൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. 2011 ലെ സെൻസസ് പ്രകാരം കോയമ്പത്തൂരിലും മധുരയിലും 20 ലക്ഷം ജനസംഖ്യ ഇല്ലെന്ന് വാദിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. അതേസമയം കോയമ്പത്തൂരിനും മധുരെയ്ക്കും അനുമതി നിഷേധിച്ച കേന്ദ്രം ഇതേ നയം തിരുവനന്തപുരം മെട്രോയുടെ കാര്യത്തിലും സ്വീകരിക്കുമോ എന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് മെട്രോ പദ്ധതികൾക്ക് അനുമതി നൽകുന്നത്. തമിഴ്നാട് സർക്കാരിന് മന്ത്രാലയം അയച്ച കത്തിൽ Center Rejected proposals for Madurai and Coimbatore Metro projects. കോയമ്പത്തൂർ, മധുരെ മെട്രോകൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രം: തിരുവനന്തപുരം ആശങ്കയിൽ - [ശബരിമലയിൽ വൻതിരക്ക്: സ്ഥിതി ഭയാനകമെന്ന് കെ.ജയകുമാർ](https://editoreal.ae/heavy-rush-in-sabarimala/) - സന്നിധാനം: മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിനത്തിൽ ശബരിമലയിൽ വൻ തിരക്ക്. പതിനെട്ടാം പടിക്കാം താഴെയും പമ്പയിലും വൻഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്കേറിയതെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി - [45 ഉംറ തീർത്ഥാടകർ മരിച്ച അപകടം: അന്വേഷണം ആരംഭിച്ച് സൗദി ട്രാഫിക് അതോറിറ്റി](https://editoreal.ae/saudi-authority-investigating-bus-crash/) - ഹൈദരാബാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് തെലങ്കാനയിൽ നിന്നുള്ള 45 തീ‍ർത്ഥാടക‍ർ മരണപ്പെട്ട സംഭവത്തിൽ സൗദി സ‍ർക്കാർ അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് സൗദി ട്രാഫിക് അതോറിറ്റിയാണ് അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തിൽ മറ്റു നിയമനടപടികളും സൗദിയിൽ പുരോ​ഗമിക്കുകയാണ്. ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രി - [സൗദി ബസപകടത്തിൽ മരണപ്പെട്ടത് ഒരു കുടംബത്തിലെ 18 പേർ](https://editoreal.ae/സൗദി-ബസപകടത്തിൽ-മരണപ്പെട/) - ഹൈദരാബാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർത്ഥാടകരിൽ ഒരു കുടുംബത്തിലെ പതിനെട്ട് പേരും. ഹൈദരാബാദിലെ രാംനഗറിൽ നിന്നുള്ള നസറൂദിൻ്റെ കുടുംബമാണ് ദുരന്തത്തിൽ ഇല്ലാതായത്. "എന്റെ സഹോദരി, ഭാര്യാസഹോദരൻ, മകൻ, മൂന്ന് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരാണ് ഉംറയ്‌ക്കായി പോയത്. അവർ എട്ട് ദിവസം മുൻപാണ് പോയത്. ഉംറ കഴിഞ്ഞു, അവർ മദീനയിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ 1.30 ഓടെ, അപകടം സംഭവിച്ചു, ബസ് തീപിടുത്തത്തിൽ നശിച്ചു. ശനിയാഴ്ച അവർ തിരിച്ചെത്തേണ്ടതായിരുന്നു,ദുരന്തം ഉണ്ടാകുന്നതിന് സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർത്ഥാടകരിൽ ഒരു കുടുംബത്തിലെ പതിനെട്ട് പേരും. ഹൈദരാബാദിലെ രാംനഗറിൽ നിന്നുള്ള നസറൂദിൻ്റെ കുടുംബമാണ് ദുരന്തത്തിൽ ഇല്ലാതായത്. - [സ്ഥാനാർത്ഥിയായി പരിഗണിച്ചില്ല; തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി](https://editoreal.ae/സ്ഥാനാർത്ഥിയായി-പരിഗണിച/) - തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിൻറെ നിഗമനം. വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ - [അമൂല്യരത്നങ്ങളുടെ കഥ പറയുന്ന രത്നശാസ്ത്രം പ്രകാശനം ചെയ്തു](https://editoreal.ae/rathna-sasthram-a-book-about-precious-stones-got-released-in-sharjah-book-fest/) - ഷാർജ: അമൂല്യങ്ങളായ രത്നങ്ങളും‌, അൽപമൂല്യ രത്നങ്ങളും ‌‌സംബന്ധിച്ച ആധികാരിക ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയിൽ പ്രകാശനം ചെയ്തു. കോട്ടയം സ്വദേശിയായ പ്രശസ്ത പ്ലാനെറ്ററി ജെമ്മോളജിസ്റ്റ് ഉണ്ണികൃഷ്ണൻ ശിവാസ് രചിച്ച "രത്ന ശാസ്ത്രം" എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ർത്താവ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണൻ ശിവാസ്, ഏതാണ്ട് അഞ്ചു വർഷങ്ങൾ എടുത്താണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചത്. പുരാതന കാലം മുതൽ മുത്ത്, പവിഴം ഉൾപ്പടെയുള്ള രത്നങ്ങൾ, മനുഷ്യരുടെ ജീവിതത്തിൽ സൗന്ദര്യത്തിന്റെയും, - [ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി തന്നെ: ഡ‍ിസം.15-ന് തുടങ്ങും 23-ന് അടയ്ക്കും](https://editoreal.ae/schools-in-kerala-will-be-closed-on-december-23/) - തിരുവനന്തപുരം: സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബർ 15ന് പരീക്ഷ തുടങ്ങി 23-ന് പൂർത്തിയാക്കാനാണ് ധാരണ. പരീക്ഷകൾക്ക് ശേഷം 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയർ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിനു നടക്കും. ക്രിസ്മസ് അവധി പുനഃക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ ജനുവരി അഞ്ചിനാകും തുറക്കുക. ഹയർ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിനു നടക്കും. - [മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസു അറസ്റ്റിൽ](https://editoreal.ae/മുൻ-ദേവസ്വം-കമ്മീഷണറും-പ/) - തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിർണായകമൊഴിയാണ് നേരത്തെ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ - [ഡൽഹിയിൽ വൻസ്ഫോടനം: ഒൻപത് മരണം, രാജ്യത്താകെ അതീവ ജാഗ്രത](https://editoreal.ae/heavy-blast-in-delhi/) - ദില്ലി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നടുങ്ങി രാജ്യം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്താണ് സ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് സ്ഫോടനത്തിൽ തീപിടിച്ചു. വൈകിട്ട് ഏഴ് മണിയോടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. ആദ്യം ഒരു സിഎൻജി വാഹനം പൊട്ടിത്തെറിച്ചുവെന്നാണ് അധികൃതരും കരുതിയത്. എന്നാൽ പിന്നീട് സ്ഫോടനത്തിൻ്റെ വ്യാപ്തി വ്യക്തമായതോടെ ഇതൊരു ആസൂത്രിത ആക്രമണമാണോയെന്ന സംശയം ശക്തമായിട്ടുണ്ട്. എൻ.ഐ.എ സംഘം അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്, അതീവ ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നടുങ്ങി രാജ്യം - [കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്](https://editoreal.ae/k-jayakumar-ias-appointed-as-travencore-dewsom-board-president/) - തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ജയകുമാറിൻ്റെ നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. ദേവസ്വം ബോർഡിലെ സിപിഐ നോമിനിയാണ് രാജു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പുതിയ നിയമന ഉത്തരവ് വന്നത്. സ്വർണകവർച്ച കേസിൽ ദേവസ്വം ബോർഡ് ആരോപണ വിധേയരായതോടെയാണ് കാലാവധി തീരുന്ന ദേവസ്വം K Jayakumar IAS Appointed as Travencore dewsom board president. കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക് - [തദ്ദേശപ്പോരിലേക്ക് കേരളം: കച്ചക്കെട്ടി മുന്നണികൾ ](https://editoreal.ae/local-body-election-delcared-in-kerala/) - തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡിസംബർ 9,11 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് ഫലപ്രഖ്യാപനം. നാമനിർദേശ പത്രിക സമർപ്പണം അടുത്ത ആഴ്ചയാണ് എന്നതിനാൽ കഷ്ടി മൂന്നാഴ്ച മാത്രമാവും കക്ഷികൾക്കും സ്ഥാനർഥികൾക്കും പ്രചരണത്തിനായി ലഭിക്കുക നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. - [ജിസിസി ഏകീകൃത വിസ 2026 ൽ ആരംഭിക്കും: സൗദി ടൂറിസം മന്ത്രി](https://editoreal.ae/gcc-unified-visa-will-come-into-effect-from-next-year/) - ദുബായ്: ഗൾഫ് രാജ്യങ്ങൾ ദീർഘകാലമായി ആസൂത്രണം ചെയ്തു വരുന്ന ഏകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരും. ഒരൊറ്റ വിസ കൊണ്ട് ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതാണ് ഈ വിസയുടെ പ്രത്യേകത. 2023-ൽ ആണ് ഏകീകൃത ജിസിസി വിസ പദ്ധതി ​ഗൾഫ് കൗൺസിൽ യോ​ഗം അം​ഗീകരിച്ചത്. ഏതാണ്ട് നാല് വ‍ർഷത്തോളം നീണ്ട ച‍ർച്ചകൾക്കും ആസൂത്രണത്തിനും പ്രവ‍ർത്തനങ്ങൾക്കും ശേഷമാണ് പദ്ധതിയിലേക്ക് ജിസിസി രാജ്യങ്ങൾ കടക്കുന്നത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് ആണ് ഏകീകൃത ജിസിസി ഗൾഫ് രാജ്യങ്ങൾ ദീർഘകാലമായി ആസൂത്രണം ചെയ്തു വരുന്ന ഏകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരും - [പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്](https://editoreal.ae/court-asked-to-conduct-narco-analysis-test-for-six-staffs-in-sree-padmanabhaswamy-temple/) - തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായ കോടതി. സംഭവത്തിൽ ആരോപണവിധേയരായ ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ സുപ്രധാന ഉത്തരവ്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തിയിരുന്നു. ജീവനക്കാരുടെ നുണ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായ കോടതി. - [വിമാനാപകടം പൈലറ്റുമാരുടെ പിഴവെന്ന് ആരും വിശ്വസിക്കില്ല'; കേന്ദ്രത്തിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി](https://editoreal.ae/sc-sent-notice-center-in-ahammedabad-plane-crash/) - പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടുകളെയും സുപ്രീംകോടതി വിമർശിച്ചു. - [വിദ്യാഭ്യാസ പരിപാടികളിൽ പ്രാർത്ഥന ഗാനം മതനിരപേക്ഷമാവാണമെന്ന് വിദ്യാഭ്യാസമന്ത്രി](https://editoreal.ae/sivankutty-demands-secular-prayer-song-all-functions-releated-to-schools-and-students/) - പാലക്കാട്: സംസ്ഥാനത്തെ സ്കൂളുകളിലേയും വിദ്യാഭ്യാസ വകുപ്പിൻ്റെ പരിപാടികളിലും പാടുന്ന പ്രാ‍ർത്ഥനയിൽ ഏകീകരണം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ഇതുസംബന്ധിച്ച ചർച്ച പൊതുസമൂഹത്തിലുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത സ്കൂളുകളിലെ പ്രാ‍ർത്ഥനയിൽ ഏകീകരണം നടത്തും. എല്ലാ സ്കൂളുകളിലും ഒരേ പോലുള്ള ​​ഗാനം വേണം പ്രാ‍ർത്ഥനയ്ക്ക് പാടാൻ. ചില മതസംഘടനകളുടെ സ്ഥാപനങ്ങളിൽ പ്രത്യേക വിഭാ​ഗത്തിൻ്റെ പ്രാ‍ർത്ഥനയുണ്ട്. അവിടെ വിദ്യാ‍ർത്ഥിയായത് കൊണ്ടു മാത്രം കുട്ടികൾ അതു പാടേണ്ട അവസ്ഥയുണ്ട്. ഈ വിഷയം പൊതുസമൂഹം ച‍ർച്ച ചെയ്യണം. ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും സംസ്ഥാനത്ത സ്കൂളുകളിലെ പ്രാ‍ർത്ഥനയിൽ ഏകീകരണം നടത്തും. എല്ലാ സ്കൂളുകളിലും ഒരേ പോലുള്ള ​​ഗാനം വേണം പ്രാ‍ർത്ഥനയ്ക്ക് പാടാൻ - [തെരുവ് നായകളെ പൊതുസ്ഥലത്ത് നിന്നും നീക്കം ചെയ്യണം: കർശന ഉത്തരവുമായി സുപ്രീംകോടതി](https://editoreal.ae/sc-ordered-to-remove-all-stray-dogs-from-public-places/) - ദില്ലി: തെരുവുനായ പ്രശ്നത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി. പൊതുസ്ഥലത്ത് നിന്നും തെരുവ് നായകളേയും അലഞ്ഞു നടക്കുന്ന കന്നുകാലികളേയും നീക്കം ചെയ്യണമെന്നും നിരീക്ഷണത്തിനായി പട്രോംളിംഗ് സംഘങ്ങളെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദേശം. ഇതിനായി സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടിയെടുക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലാ സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും നായകൾ കയറാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി നിരന്തര പരിശോധനകൾ SC ordered to Remove All stray dogs from public places. തെരുവ് നായകളെ പൊതുസ്ഥലത്ത് നിന്നും നീക്കം ചെയ്യണം: കർശന ഉത്തരവുമായി സുപ്രീംകോടതി - [വയനാട് ചുരം ബദൽ പാതയ്ക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; ഡിപിആർ തയ്യാറാക്കാൻ പ്രവർത്തനം തുടങ്ങി](https://editoreal.ae/pwd-give-approval-for-poozhithode-to-padinjarathara/) - കോഴിക്കോട്: താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനും മധ്യേയുള്ള ചുരമില്ലാ പാതയായ പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിൻ്റെ അനുമതി. പദ്ധതിയുടെ വിശദമായ പഠനം നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വയനാട് ചുരം പാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് - പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയ കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. - [സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു](https://editoreal.ae/an-amine-sister-of-an-shamsser-passes-away-due-to-cardiac-arrest/) - കോഴിക്കോട്: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി എ.എൻ ആമിന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ സഹോദരങ്ങൾ എ. എൻ ഷാഹിർ, എ.എൻ ഷംസീർ. AN Amine sister of AN shamsser passes away due to cardiac arrest. സ്പീക്കർ എ.എൻ ഷംസീറിൻ്റെ സഹോജരി ആമിന അന്തരിച്ചു - [രാജ്യത്തെ അത്യുധുനിക ആഡംബര ബസ്: വോൾവോ 9600 എസ്‌എൽഎക്സുമായി കെഎസ്‌ആർടിസി](https://editoreal.ae/ksrtc-acquire-whole-new-volvo-9600/) - തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്‌എൽഎക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ബസ് ഓടിച്ചു നോക്കിയത്. വോൾവോയുടെ ഏറ്റവും പുതിയ മോഡലാണിത്. ഈ ബസ് സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന നേട്ടവും ഇതോടെ കെഎസ്ആർടിസിക്ക് സ്വന്തമായി. ബസ് ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്‌ആർടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ കെഎസ്‌ആർടിസിയുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്‌എൽഎക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി - [വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ](https://editoreal.ae/വിമാന-ടിക്കറ്റ്-റീഫണ്ട്/) - ദില്ലി: വ്യോമയാന യാത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദേശം മുന്നോട്ട് ദേശീയ വ്യോമഗതാഗത നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് റീഫണ്ടിംഗിലടക്കം നിരവധി പരിഷ്കാരങ്ങളാണ് ഡിജിസിഎ മുന്നോട്ട് വച്ചതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടിക്കറ്റ് ക്യാൻസലേഷൻ ഭീമമായ തുക ഈടാക്കുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരും. മിക്ക ഫ്ലൈറ്റ് ബുക്കിങ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ അവസരം നൽകാറുണ്ട്. എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. മിക്ക ഫ്ലൈറ്റ് ബുക്കിങ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ അവസരം നൽകാറുണ്ട്. എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. - [വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്](https://editoreal.ae/police-tightened-security-in-trains/) - തിരുവനന്തുപരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധനയും കർശനയും ശക്തമാക്കി പൊലീസ്. യാത്രക്കാരുടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന ഇടപെടൽ വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട റെയിൽവേ പൊലീസിന് പുറമേ ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരേയും താത്കാലികമായി റെയിൽവേ ഡ്യൂട്ടിക്കായി നിയോഗിക്കാനാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച്‌ പുറത്തേക്കു തള്ളിയിട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം. ട്രെയിനുകളിൽ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച്‌ യാത്ര ചെയ്യുന്നത് . വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച്‌ പുറത്തേക്കു തള്ളിയിട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം. - [ശൈത്യകാലത്തിലേക്ക് യുഎഇ: അസ്ഥിരമായി കാലാവസ്ഥ](https://editoreal.ae/ശൈത്യകാലത്തിലേക്ക്-യുഎഇ/) - അബുദാബി: യുഎഇയിൽ ഈ ആഴ്ച അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നവംബർ 3 മുതൽ 7 വരെ ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശരത്കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശവും പുലർച്ചെ ഈർപ്പമുള്ള അന്തരീക്ഷവും അനുഭവപ്പെടും. തീരദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങൾ രൂപപ്പെടാൻ - [ഹരിയാനയിലെ എട്ടിലൊന്ന് വോട്ടറും വ്യാജം: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി](https://editoreal.ae/rahul-gandhi-alleges-tampering-in-haryana-election-voter-list/) - ദില്ലി: 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടർ തട്ടിപ്പ് നടന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് വിളിച്ച ചേർത്ത വാർത്താസമ്മേളനത്തിലാണ് ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ 'വോട്ട് ചോറി' (വോട്ട് മോഷണം) ആക്രമണം രാഹുൽ ശക്തമാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടന്നത്. ആകെ രണ്ട് കോടി വോട്ടർമാരുണ്ടായിരുന്നതിൽ 25 ലക്ഷം പേർ വ്യാജവോട്ടർമാരാണെന്നാണ് രാഹുൽ ആരോപിക്കുന്നത്. ആകെ വോട്ടർപട്ടികയിലെ 12 ശതമാനം വരുമിത്. വിജയം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ തോൽപ്പിക്കാൻ 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടർ തട്ടിപ്പ് നടന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി - [മൂന്നാം വാർഷികത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് മാർക്ക് ആൻഡ് സേവ്](https://editoreal.ae/mark-and-save-supermarket-announce-third-anniversary-celebrations/) - അജ്​മാൻ: മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ച്​ പ്രമുഖ സൂപ്പർ മാർക്കറ്റ്​ ശൃംഖലയായ മാർക്ക്​ ആൻഡ്​ സേവ്​. നവംബർ ഒന്ന്​ മുതൽ 30 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ഓഫറുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഓഫർ കാലയളവിൽ മാർക്ക്​ ആൻഡ്​ സേവ്​ സൂപ്പർമാർക്കറ്റുകളിൽ നിന്ന്​ പർച്ചേസ്​ ചെയ്യുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക്​ ഒരു വർഷം മാർക്ക്​ ആൻഡ്​ സേവിൽ നിന്ന്​ സൗജന്യമായി ഷോപ്പിങ്​ ചെയ്യാനുള്ള അവസരം ലഭിക്കും. കൂടാതെ നവംബർ 30 വരെ എല്ലാ ദിവസവും ഫ്രീമൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ച്​ പ്രമുഖ സൂപ്പർ മാർക്കറ്റ്​ ശൃംഖലയായ മാർക്ക്​ ആൻഡ്​ സേവ് - [മസ്കത്ത്-കൊച്ചി വിമാനത്തിനുള്ളിൽ പുകവലിച്ച യുവാവ് അറസ്റ്റിൽ](https://editoreal.ae/man-arrested-for-smoking-inside-air-india-express-flight/) - കൊച്ചി: വിമാനത്തിനുള്ള പുകവലിച്ച യുവാവ് അറസ്റ്റിൽ. മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സപ്രസ്സ് വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ചതിനാണ് പാലക്കാട് സ്വദേശി മണികണ്ഠൻ (25) അറസ്റ്റിലായത്. വിമാനത്തിലെ ടോയ്ലറ്റിനുള്ളിൽ നിന്നും പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അകത്ത് യാത്രക്കാരൻ പുകവലിക്കുന്നത് കണ്ടെത്തിയത്. എയർഇന്ത്യ എക്സ്പ്രസ്സ് സുരക്ഷാ വിഭാഗം നൽകിയ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് വിമാനത്താവളത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സപ്രസ്സ് വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ചതിനാണ് പാലക്കാട് സ്വദേശി മണികണ്ഠൻ (25) അറസ്റ്റിലായത്. - [പുരസ്കാരങ്ങൾ തൂത്തുവാരി മഞ്ഞുമ്മലിലെ പിള്ളേർ](https://editoreal.ae/manjummel-boys-grabs-major-awards-in-state-film-awards/) - തൃശ്ശൂർ: 2004 -ലെ സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനവുമായി മഞ്ഞുമ്മൽ ബോയസ്. ഒൻപത് പുരസ്കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സമസ്ത മേഖലകളിലും മികവ് പുലർത്തിയെന്നാണ് ജൂറി വിലയിരുത്തിയത്. ജനപ്രീതിയും നിരൂപകപ്രശംസയും നേടിയ നിരവധി സിനിമകൾ മത്സരത്തിനുണ്ടായെങ്കിലും മഞ്ഞുമ്മൽ ബോയ്സിൻ്റെ സമഗ്രാധിപത്യമാണ് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ കണ്ടത്. തിരക്കഥാകൃത്തിനും സംവിധാനത്തിനുമായി ഒൻപത് പുരസ്കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. - [സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2024: മമ്മൂട്ടി മികച്ച നടൻ, നേട്ടം കൊയ്ത്ത് മഞ്ഞുമ്മൽ ബോയ്സും ബോഗെയ്ൻ വില്ലയും](https://editoreal.ae/kerala-state-film-awards-2024/) - തൃശ്ശൂർ: 2024 -ലെ സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സാണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ അസാമാന്യ പ്രകടനത്തോടെ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായി. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരമാണ് മികച്ച സംവിധായകൻ. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. കടുത്ത മത്സരമാണ് പുരസ്കാരനിർണയത്തിലുണ്ടായതെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞു. പ്രധാന കാറ്റഗറികളിലെല്ലാം അതിശക്തമായ മത്സരമാണ് നടന്നത്. മികച്ച നടനായി പരിഗണിക്കപ്പെട്ട 2024 -ലെ സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സാണ് മികച്ച ചിത്രം - [ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു](https://editoreal.ae/flex-pro-badminton-premier-league-third-season/) - ദുബായ്: യുഎഇയിലെ കായികപ്രേമികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ സ്പോർട്സ് കമ്യൂണിറ്റി (എഐഎസ്സി) സംഘടിപ്പിക്കുന്ന ഫ്ളെക്സ്പ്രോ ബാഡ്മിന്റൻ പ്രീമിയർ ലീഗിന്റെ (ബിപിഎൽ 3.0) മൂന്നാം സീസൺ മത്സരങ്ങൾ ആരംഭിക്കുന്നു. മധ്യപൂർവദേശത്ത് ആദ്യമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ബാഡ്മിന്റൻ ലീഗാണിത്. യുഎഇയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ജമാൽ ബാക്കറുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് എഐഎസ്സി. ദുബായ് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത് ബിഡബ്ല്യുഎഫ് സർട്ടിഫൈഡ് അമ്പയർമാരും യുഎഇ ടെക്നിക്കൽ ഓഫീഷ്യൽസുമാണ്. ആദ്യ സീസണിൽ യുഎഇയിലെ കായികപ്രേമികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ സ്പോർട്സ് കമ്യൂണിറ്റി (എഐഎസ്സി) സംഘടിപ്പിക്കുന്ന ഫ്ളെക്സ്പ്രോ ബാഡ്മിന്റൻ പ്രീമിയർ ലീഗിന്റെ (ബിപിഎൽ 3.0) മൂന്നാം സീസൺ മത്സരങ്ങൾ ആരംഭിക്കുന്നു. - [കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും](https://editoreal.ae/kerala-gold-and-diamonds-megalaunch-at-novemeber-9/) - ദുബായ്: ദുബായ് മുഹൈസിന് നാലിലെ മദീന മാളിൽ പ്രവർത്തിക്കുന്ന കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ മെഗാലോഞ്ച് നവംബർ ഒൻപത് ശനിയാഴ്ച നടക്കും. ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഹനാൻ ഷാ ചടങ്ങിൽ മുഖ്യാതിഥിയാകും. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലായിരുന്നു കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ സോഫ്റ്റ്ലോഞ്ച് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചത്. മെയിൽ തുടങ്ങി അഞ്ച് മാസം നീണ്ട വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് മെഗാലോഞ്ചിലേക്ക് കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് കടക്കുന്നത്. ബാല്യകാല മെഗാലോഞ്ചിലൂടെ ഞങ്ങളുടെ വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ അവിശ്വസനീയമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. - [സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ](https://editoreal.ae/ex-sabarimala-executive-officer-sudheesh-kumar-sent-to-judicial-custody/) - പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാ‍ർ റിമാൻഡിലായി. കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും സുധീഷിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് നിലവിൽ സുധീഷിനെ റിമാൻഡ് ചെയ്തത്. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് സുധീഷ് കുമാ‍റിനെ കോടതിയിൽ ഹാജരാക്കിയത്. ശ്രീകോവിലിൻ്റെ കട്ടിളപാളികളിയിൽ സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ - [യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്](https://editoreal.ae/fuel-price-changed-in-uae/) - അബുദാബി: യുഎഇയിൽ നവംബർ മാസത്തിലേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും വില കുറഞ്ഞുവെന്നതാണ് പ്രത്യേകത. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.51 ദിർഹം ആണ് നവംബർ മാസത്തിലെ വില. ഒക്ടോബർ മാസത്തിൽ വില 2.66 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.44 സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. - [വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്](https://editoreal.ae/vadakara-nri-conducting-pravasolsavam/) - ദുബായ്: യുഎഇയിലെ പ്രാദേശിക കൂട്ടായ്മകളിൽ കാൽനൂറ്റാണ്ട് കാലത്തെ പ്രവ‍ർത്തന പാരമ്പര്യമുള്ള വടകര എൻ.ആ‍ർ.ഐയുടെ വാ‍ർഷിക പരിപാടി നവംബർ രണ്ടിന് ദുബായ് അൽഖിസൈസ് ക്രൈസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വടകര എംപി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗായകരായ ശ്രീനാഥ് ശിവശങ്കരൻ, നീതു ഫൈസൽ എന്നിവർ നയിക്കുന്ന ഗാനമേളയും ചടങ്ങിൻ്റെ ഭാ​ഗമായിട്ടുണ്ടാവും. പ്രവാസികളായ കലാപ്രതിഭകളെ കണ്ടെത്തുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി നടക്കും. കുട്ടികളുടെ ഫാഷൻ ഷോ, സ്റ്റാൻഡ് അപ്പ് കോമഡി പ്രമുഖ ഗായകരായ ശ്രീനാഥ് ശിവശങ്കരൻ, നീതു ഫൈസൽ എന്നിവർ നയിക്കുന്ന ഗാനമേളയും ചടങ്ങിൻ്റെ ഭാ​ഗമായിട്ടുണ്ടാവും - [യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി](https://editoreal.ae/shafeena-yusuff-ali-named-in-the-list-top-influential-women-in-uae/) - ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലാണ് ഷഫീന ഇടം നേടിയത്. റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി. ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് വഴി നിരവധി കലാകാരൻമാ‍‍ർക്ക് പിന്തുണ നൽകിയിരുന്നു. കേരളത്തിലെയും ഗൾഫിലെയും കലകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലാണ് ഷഫീന ഇടം നേടിയത് - [മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ](https://editoreal.ae/nikon-ze-introduced-in-gcc-market/) - പ്രമുഖ കാമറ നിർമ്മാതാക്കളായ നിക്കോൺ Z സിനിമാ നിരയിലെ ഏറ്റവും പുതിയ നിക്കോൺ ZR മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. ദുബായിൽ ദേര സിറ്റി സെന്ററിലെ VOX സിനിമാസിൽ സംഘടിപ്പിച്ച റെഡ്-കാർപെറ്റ് സിനിമാ പ്രീമിയറിലാണ് നിക്കോൺ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക നിക്കോൺ ZR അനാച്ഛാദനം ചെയ്തത്. റെഡ് ഡിജിറ്റൽ സിനിമയുമായുള്ള സഹകരണത്തിലൂടെയാണ് നിക്കോൺ ZR ഒരുക്കിയിട്ടുള്ളത്. നിക്കോൺ ഇസഡ് ആർ പ്രീമിയർ" എന്ന ഈ പുതിയ ക്യാമറ കോപാംക്ട് സിനിമാ നിർമ്മാണത്തിൽ സാധ്യതകളുടെ പുതിയൊരു ലോകമാണ് Nikon Middle East and Africaയുടെ പ്രൊഡക്ഷനായ The ZR Film പ്രദർശനത്തോടെയായിരുന്നു ഷോ ആരംഭിച്ചത് - [കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു](https://editoreal.ae/air-india-in-financial-crisis/) - ദില്ലി: എയർഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഉടമകളായ ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നുമായി 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റേയും ബാക്കി സിംഗപ്പൂർ എയർലൈൻസിന്റേയും ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. സുരക്ഷ കൂട്ടൽ, എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റേയും ബാക്കി സിംഗപ്പൂർ എയർലൈൻസിന്റേയും ഉടമസ്ഥതയിലാണ് - [കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു](https://editoreal.ae/team-karikku-announce-their-first-movie/) - സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച കരിക്ക് ടീമിൻ്റെ സിനിമ ഒടുവിൽ യഥാർത്ഥ്യമാകുന്നു. ഇന്നലെയാണ് ആദ്യ സിനിമ പ്രഖ്യാപിക്കുന്നുവെന്ന സൂചന കരിക്ക് ടീം ഇൻസ്റ്റാഗ്രാമിലൂടെ നൽകിയത്. പിന്നാലെ ഇന്ന് ഡോ.അനന്തുവിനൊപ്പം ആദ്യം ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിൻ്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കരിക്കിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അതിയായ സന്തോഷത്തോടും നന്ദിയോടും കൂടി, ഞങ്ങളുടെ ആദ്യ സിനിമയുടെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കരിക്ക് സ്റ്റുഡിയോസുമായി സഹകരിച്ച് ഡോ. അനന്തു എന്റർടൈൻമെന്റ്സ് ഈ ചിത്രം നിർമ്മിക്കും, ഇത് അവരുടെ ഇന്നലെയാണ് ആദ്യ സിനിമ പ്രഖ്യാപിക്കുന്നുവെന്ന സൂചന കരിക്ക് ടീം ഇൻസ്റ്റാഗ്രാമിലൂടെ നൽകിയത് - [കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്](https://editoreal.ae/unnikrishnan-potty-sent-to-judicial-custody/) - തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷ്ടിച്ച കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും വൈദ്യസഹായം ജയിലിൽ ലഭ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. അതേസമയം ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക് . Unnikrishnan potty sent - [ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്](https://editoreal.ae/o-gold-win-award-for-best-gold-investment-app/) - ദുബായ്: ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ അവാർഡ്‌സിൽ തിളങ്ങി ഓ ഗോൾഡ് ആപ്പ്. ശരീയ മാനദണ്ഡ പ്രകാരമുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന് ലഭിച്ചു. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 വേദിയിൽ ഓ ഗോൾഡ് സി.ഇ.ഓ. അഹമ്മദ് അബ്ദുൽ തവാബ് പുരസ്കാരം ഏറ്റു വാങ്ങി. ദുബായ് ദുസിറ്റ് താനി ഹോട്ടലിൽ അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് (CIBE) ആണ് ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന് - [മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ](https://editoreal.ae/kerala-government-delcared-2026-holidays/) - തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തിയതാണ് പ്രധാനമാറ്റം. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അവധി ദിനങ്ങൾ ജനുവരി രണ്ട് മന്നം ജയന്തി ജനുവരി 26 റിപ്ലബ്ലിക് ദിനം മാർച്ച് 20 റംസാൻ ഏപ്രിൽ രണ്ട് പെസഹാ വ്യാഴം ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി ഏപ്രിൽ14 അംബേദ്കർ ജയന്തി ഏപ്രിൽ15 വിഷു മേയ് 1 മേയ്ദിനം മേയ് മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ - [പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ](https://editoreal.ae/പി-എം-ശ്രീയിൽ-നിന്നും-കേര/) - തിരുവനന്തപുരം: മന്ത്രിസഭയിൽ അറിയിക്കാതെ കേരള സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കം സമവായത്തിലേക്ക്. കരാറിൽ നിന്നും പിന്മാറാമെന്ന സിപിഎം നിർദേശം സിപിഐ അംഗീകരിച്ചു. ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം കരാറിൽ നിന്നും പിന്മാറുകയാണെന്ന് കാണിച്ച് കേരളം ഇന്നു തന്നെ കേന്ദ്രത്തിന് കത്തു നൽകും. വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുകയും ചെയ്തു. സാധാരണ ബുധനാഴ്ച രാവിലെ ചേരുന്ന മന്ത്രിസഭായോഗം സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണനീക്കത്തെ തുടർന്ന് വൈകിട്ടത്തേക്ക് മാറ്റിയിരുന്നു. കരാറിൽ നിന്നും പിന്മാറാൻ കേന്ദ്രത്തിന് നൽകുന്ന ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം കരാറിൽ നിന്നും പിന്മാറുകയാണെന്ന് കാണിച്ച് കേരളം ഇന്നു തന്നെ കേന്ദ്രത്തിന് കത്തു നൽകും. - [കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ](https://editoreal.ae/2-nurses-on-first-flight-to-uae-save-passenger-from-cardiac-arrest/) - അബുദാബി: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരനെ രക്ഷപ്പെടുത്തി മലയാളി നഴ്സുമാർ. യുഎഇയിൽ ജോലി കിട്ടി ആദ്യമായി വിമാനത്തിൽ പോകുകയായിരുന്ന മലയാളി നഴ്സുമാരാണ് കന്നിയാത്രയിൽ തന്നെ അക്ഷരാർത്ഥത്തിൽ മാലാഖമാരായത്. ഒക്ടോബർ 13-ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിലാണ് സംഭവം. യുവ നേഴ്സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസിനും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനും യുഎഇ യിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലി ഒക്ടോബർ 13-ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിലാണ് സംഭവം. - [പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?](https://editoreal.ae/pakistan-to-deploy-20000-soldiers-in-gaza/) - ടെൽഅവീവ്: മധ്യപൂർവ്വദേശത്തെ രാഷ്ട്രീയം മാറ്റി മറിച്ചു കൊണ്ട് ഇസ്രയേലുമായി കൈ കോർത്ത് പാകിസ്ഥാൻ. ഇസ്രയേലുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 20,000 പാകിസ്ഥാൻ സൈനികർ ഗാസയിൽ സമാധാന ദൌത്യത്തിനായി എത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി.ഐ.എയുടെ മധ്യസ്ഥതയിൽ മൊസാദ് പ്രതിനിധികളും പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറും തമ്മിൽ ഈ മാസമാദ്യം ഈജിപ്തിൽ നടത്തിയ ചർച്ചയിലാണ് പാകിസ്ഥാൻ ഗാസയിൽ ഇടപെടാൻ തീരുമാനിച്ചതെന്നാണ് വിവരം. സൈന്യത്തെ നൽകുന്നതിന് പകരമായി പാകിസ്ഥാന് സാമ്പത്തിക സഹായങ്ങളും കൂടുതൽ വായ്പകളും വാഗ്ദാനം ചെയ്യപ്പെട്ടുവെന്നാണ് Pakistan To Deploy 20,000 Soldiers In Gaza. ഇസ്രയേലുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 20,000 പാകിസ്ഥാൻ സൈനികർ ഗാസയിൽ സമാധാന ദൌത്യത്തിനായി എത്തും - [സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ](https://editoreal.ae/story-of-sayan-baby/) - മമ്മ.....ആ വിളിയൊന്ന് കേൾക്കാൻ ഷാന അത്രമേൽ കൊതിച്ചിരുന്നു. ഗർഭകാലത്തെ സ്കാനിംഗുകളില്ലാം കറക്ടായി വന്നപ്പോൾ എല്ലാ അമ്മമാരേയും പോലെ കടിഞ്ഞൂൽ കുഞ്ഞിനായി ഷാന കാത്തിരുന്നു. എന്നാൽ പ്രസവശേഷം കുഞ്ഞു സയാനെ കൈയിലേക്ക് കിട്ടിയപ്പോൾ മാത്രമാണ് ഡൗൺ സിൻഡ്രോം ബേബിയാണെന്ന് ഷാനയും വസീമും അറിയുന്നത്. അപ്രതീക്ഷിതമായി വന്ന ആ വിവരം ഇല്ലാതെയാക്കിയത് പ്രസവവേദനയ്ക്കൊടുവിൽ ഒരമ്മയ്ക്ക് കിട്ടേണ്ടിയിരുന്ന സന്തോഷങ്ങളെയായിരുന്നു. സാധാരണ ഒരു പേരൻ്റിന് സ്വന്തം കുഞ്ഞിന് ഡൌണ് സിൻഡ്രോം ആണെന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാവുന്ന അതേ മാനസികാവസ്ഥയിലൂടെയാണ് ഞങ്ങളും കടന്നു പോയത്. ഇതിനെപ്പറ്റി ഡൌണ് സിൻഡ്രോം ബേബിയായ സയാൻ്റേയും അവൻ്റെ പ്രവാസി മാതാപിതാക്കളുടേയും കഥ. Story of Sayan Baby - [ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ](https://editoreal.ae/shahee-kabeer-pens-script-for-chackochan-movie/) - കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഇന്ന് തുടക്കമായി. എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിൻറേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഇന്ന് തുടക്കമായി - [യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്](https://editoreal.ae/rag-holdings-opened-biggest-business-tower-in-dubai/) - ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെൻ്റർ തുറന്ന് RAG ഹോൾഡിംഗ്‌സ്. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് RAG ടവർ അനാച്ഛാദനം ചെയ്തത്. ദുബായിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന RAG ബിസിനസ് കോൺക്ലേവ് 2025-ലാണ് പുതിയ ടവറിൻ്റെ ലോഞ്ചിംഗ് അരങ്ങേറിയത്. "ഒന്നിച്ചു നിന്ന് നാളെയെ നിർമ്മിക്കാം” (Building Tomorrow Together) എന്ന പ്രമേയത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. യുഎഇയുടെ സംരംഭകത്വ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നവീകരണം, സഹകരണം, കമ്മ്യൂണിറ്റി എന്നിവ എങ്ങനെ RAG Holdings Opened Biggest Business Tower in Dubai . യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ് - [മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു](https://editoreal.ae/young-coupled-died-in-accident/) - മലപ്പുറം: പുത്തനത്താണി ഇക്ബാൽനഗറിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ മരിച്ചു. പുത്തനത്താണി - തിരുനാവായ റോഡിൽ ചന്ദനക്കാവിൽ ആണ് അപകടം ഉണ്ടായത്. ചേരുലാൽ സ്വദേശികളായ മുഹമ്മദ്‌ സിദ്ദീഖ് (32 ), ഭാര്യ റീഷാ മൻസൂർ (25) എന്നിവരാണ് മരണപ്പെട്ടത്. ആറു മാസം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. കൊണ്ടോട്ടി പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് ആണ് മരണപ്പെട്ട റീഷ. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. മഴ പെയ്യുന്നതിനിടെയാണ് കൊണ്ടോട്ടി പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് ആണ് മരണപ്പെട്ട റീഷ. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. - [കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്](https://editoreal.ae/tvk-leader-vijay-met-the-relatives-of-karoor-stampade-victims/) - ചെന്നൈ: കരൂർ ദുരന്തബാധിതരേയും മരണപ്പെട്ടവരുടെ ബന്ധുക്കളേയും നേരിൽ കണ്ട് ടിവികെ അധ്യക്ഷൻ വിജയ് വിജയ്. ചെന്നൈ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ചാണ് വിജയ് കരൂർ ദുരന്തബാധിതരെ കണ്ടത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറര വരെ വിജയ് കരൂരിൽ നിന്നെത്തിയവർക്കൊപ്പം സമയം ചിലവിട്ടുവെന്നാണ് വിവരം. കണ്ടപ്പോൾ തന്നെ എനിക്ക് മാപ്പു തരണം എന്നാണ് വിജയ് പറഞ്ഞത്. കൈ കൂപ്പിയും കാലിൽ വീണുമാണ് അദ്ദേഹം സംസാരിച്ചത്. മരണപ്പെട്ടവരുടെ മാതാപിതാക്കളുടെ കാലിൽ വീണു വിജയ് മാപ്പു ചോദിച്ചു. ബോഡിഗാർഡുകളോ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറര വരെ വിജയ് കരൂരിൽ നിന്നെത്തിയവർക്കൊപ്പം സമയം ചിലവിട്ടുവെന്നാണ് വിവരം. - [ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി](https://editoreal.ae/shreyas-iyer-shifted-to-room-from-icu/) - സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട്. ശ്രേസയിൻറെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിസിസിഐ പറയുന്നത്. അതേസമയം, ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്നിയിലെ ആശുപത്രിയിൽ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിൻറെ മാതാപിതാക്കൾ സിഡ്നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ശ്രേയ്യസ്സിൻ്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നത്, ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട് - [മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്](https://editoreal.ae/indian-resident-revealed-as-uaes-first-dh100-million-lottery-winner/) - ദുബായ്: ആ സസ്‌പെൻസ് ഒടുവിൽ അവസാനിച്ചു. യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാന ജേതാവിൻ്റെ വിവരങ്ങൾ ഒടുവിൽ പുറത്ത്. ഇന്ത്യക്കാരനായ അനിൽ കുമാർ ബൊല്ലയാണ് യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം ജാക്ക്‌പോട്ട് വിജയി. ഇതോടെ ജേതാവിനെ സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അഭ്യൂഹങ്ങളും ചർച്ചകൾക്കും അവസാനമായി. 29 കാരനായ അനിൽകുമാർ ബൊല്ല ഒന്നര വർഷത്തോളമായി യുഎഇയിലുണ്ട്.. 2025 ഒക്ടോബർ 18 ശനിയാഴ്ച നടന്ന യുഎഇ ലോട്ടറിയുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പ് നടക്കുമ്പോൾ അബുദാബിയിലെ ന്ത്യക്കാരനായ അനിൽ കുമാർ ബൊല്ലയാണ് യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം ജാക്ക്‌പോട്ട് വിജയി. - [മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു](https://editoreal.ae/gcda-calls-meeting-to-discuss-the-condiiton-of-kaloor-stadium/) - കൊച്ചി: അർജൻ്റീന ടീമിൻ്റെ മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കലൂർ സ്റ്റേഡിയത്തിൻ്റെ ഉടമകളായ ജിസിഡിഎ (ഗ്രേറ്റർ കൊച്ചി ഡെവലപ്മെൻ്റ് അതോറിറ്റി) യുടെ അടിയന്തര യോഗം ബുധനാഴ്ച ചേരും. അർജൻ്റീന മത്സരത്തിനായി സ്റ്റേഡിയം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള കായികമന്ത്രി വി.അബ്ദുറഹ്മാൻ്റെ കത്ത് നേരത്തെ പുറത്തു വന്നിരുന്നു. ഈ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം ജിസിഡിഎ സ്പോർട്സ് കേരള ഫൌണ്ടേഷന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. അർജൻ്റീനയുടെ മത്സരം സംഘടിപ്പിക്കാനായി കേരള സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ. കായികവകുപ്പിൻ്റെ പൂർണനിയന്ത്രണത്തിലാണ് ഈ സമിതി. അർജൻ്റീനയുടെ മത്സരം സംഘടിപ്പിക്കാനായി കേരള സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ. കായികവകുപ്പിൻ്റെ പൂർണനിയന്ത്രണത്തിലാണ് ഈ സമിതി. - [മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും](https://editoreal.ae/meeting-between-pinarayi-and-binoy-viswam-over-pm-shri-failed-to-reach-a-conclusion/) - ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആലപ്പുഴ ഗസ്റ്റ് ഹൌസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഒരു മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും വിഷയം പരിഹരിച്ചില്ല. ഗസ്റ്റ് ഹൌസിന് വെളിയിൽ മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം തങ്ങൾ ഉന്നയിച്ച വിഷയത്തിൽ പരിഹാരമായിട്ടില്ലെന്ന ഒറ്റവാക്കിൽ ചർച്ച പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി. പി.എം ശ്രീയിൽ നിന്നും പിന്മാറുക എന്ന സിപിഐ ആവശ്യം മുഖ്യമന്ത്രി പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച പരാജയപ്പെട്ടു - [ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ](https://editoreal.ae/hibi-eden-against-anto-augustin/) - കൊച്ചി: മെസിയുടെ വരവിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ദുരൂഹമായ ബിസിനസ് ഇടപാടുകളാണെന്ന് ഹൈബി ഈഡൻ എംപി. ഇതുമായി ബന്ധപ്പെട്ട നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വേണമെന്നും കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ടെന്നും ഹൈബി പറഞ്ഞു. കലൂര്‍ ജവഹർ ലാൽ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് പറഞ്ഞ സർക്കാർ മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. ഒരുപാട് ദുരൂഹതകളുള്ള . കളങ്കിതരുമായി കൂട്ടിനില്ലെന്ന് പറഞ്ഞ സർക്കാർ മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. ഒരുപാട് ദുരൂഹതകളുള്ള ബിസിനസ് ഡീലാണ് നടന്നതെന്നും സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നും എറണാകുളം എം പി ഹൈബി ഈഡൻ ആവശ്യപ്പെട്ടു. - [ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ ](https://editoreal.ae/robbers-arrested-in-dubai-airport/) - ദുബായ്: ദുബായിലെ സൂപ്പർമാർക്കറ്റില്‍ നിന്ന് 660,000 ദിർഹം മോഷ്ടിച്ച്‌ രാജ്യം വിടാൻ ശ്രമിച്ച രണ്ട് പേർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിൽ. ദുബായ് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷണം നടന്നതായി റിപ്പോർട്ട് ലഭിച്ച്‌ കേവലം മണിക്കൂറുകള്‍ക്കുള്ളിലാണ് ബർ ദുബൈ പൊലിസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മോഷ്ടിച്ച മുഴുവൻ പണവും ഇവരിൽ നിന്നും വീണ്ടെടുത്തു. ഒരു വലിയ സൂപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ആസൂത്രണം ചെയ്ത പ്രതികള്‍ അർധ രാത്രി മൂർച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പിൻവശത്തെ വാതിൽ സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച സംഘം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദുബായ് പോലീസിന്റെ പിടിയിൽ - ['നല്ലൊരു കുക്കാവാൻ പ്രശംസയും പിന്തുണയും കൂടി വേണം'](https://editoreal.ae/abidha-rasheed-about-her-cooking-life/) - ആബിതാത്ത.... ഗൾഫുകാർക്ക് ഒരുപക്ഷേ നാട്ടിലുള്ള ആൾക്കാരെക്കാളും പരിചയമാട്ടോ ഇത്തേനെ. കാരണം നമ്മൾ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല നാട്ടിൽനിന്ന് വന്നവരൊക്കെ ഇവിടെ എത്തി വലിയ പാചകക്കാരായിട്ടാണ് മാറുന്നത് . പല റൂം ഷെയർ ചെയ്തു കഴിയുന്ന ആൾക്കാരൊക്കെ ഉണ്ടല്ലോ നമ്മളിപ്പോ ഈ വീഡിയോയിലൂടെ നോക്കിയിട്ടാണ് പലപ്പോഴും കിച്ചണിലേക്ക് കയറുന്നത് . അങ്ങനെ പരിചിതമാണ് പ്രവാസി മലയാളികൾക്ക്. ഇത്ത ഇപ്പോ എന്താ ദുബായിലേക്ക് വരാൻ കാരണം ദുബായിലേക്ക് വരാൻ എല്ലാവരും എനിക്ക് മെസ്സേജ് അയക്കുന്നുണ്ടായിരുന്നു. ഞാൻ കണ്ടിടത്തോളം 'നല്ലൊരു കുക്കാവാൻ കുറച്ച് പ്രൊത്സാഹനവും അംഗീകാരവും കൂടി കിട്ടണം'. Abida Rasheed Talking about Her Cooking Life. - [ദേശീയപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും](https://editoreal.ae/nh-66-malappuram-reach/) - മലപ്പുറം: ദേശീയപാത 66 നിർമ്മാണം 99 ശതമാനവും പൂർത്തിയായതോടെ മലപ്പുറത്ത് ടോൾ പിരിവ് തുടങ്ങുന്നു. അടുത്തമാസം അതായത് നവംബർ പകുതിയോടെ ഇവിടെ ടോൾ പിരിവ് തുടങ്ങാനാണ് സാധ്യത. ആറുവരിപ്പാതയുടെ ജില്ലയിലെ കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 23 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇടിമുഴിക്കല്‍ മുതല്‍ കഞ്ഞിപ്പുര വരെയുള്ള റീച്ച് നിര്‍മാണത്തിന് മാര്‍ച്ച് അഞ്ചുവരെയായിരുന്നു കരാര്‍ കമ്പനിക്ക് ദേശീയപാത അതോറിറ്റി സമയം അനുവദിച്ചിരുന്നത്. കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ചില്‍ കുറ്റിപ്പുറത്തും കഞ്ഞിപ്പുര-ഇടിമുഴിക്കല്‍ റീച്ചില്‍ കൂരിയാടുമാണ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. കൂരിയാട് നേരത്തേ Toll Collection begins in Malappuram reach . ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും. - [ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും](https://editoreal.ae/india-beat-australia-for-nine-wicket-in-third-odi/) - സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിൻറെ ജയം. 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രോഹിത് ശർമയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അർധസെഞ്ചുറിയുടെയും മികവിലാണ് ജയം സ്വന്തമാക്കിയത്. രോഹിത് 125 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കോലി 81 പന്തിൽ 74 റൺസെടുത്ത് വിജയത്തിൽ രോഹിത്തിന് കൂട്ടായി. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ India Beat Australia For Nine wicket in Third Odi . ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും - [പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല](https://editoreal.ae/cpim-ministers-are-not-aware-about-signing-pm-shri-project/) - തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് മുതിർന്ന സിപിഎം നേതാക്കൾപോലും അറിയാതെ. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാർ പോലും ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ്. മുതിർന്ന സിപിഎം നേതാക്കളും ഇക്കാര്യം അറിഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിലോ മുന്നണിയിലോ കാര്യമായ കൂടിയാലോചന ഇല്ലാതെയാണ് കരാറിൽ കേരളം ഒപ്പിട്ടത്. പൊതുവിഭ്യാഭ്യാസ സെക്രട്ടറി കെ.വാസുകി ഡൽഹിയിൽ എത്തിയാണ് കേരളത്തിന് വേണ്ടി കരാറിൽ ഒപ്പിട്ടത്. അതേസമയം കരാറിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി cpim-ministers-are-not-aware-about-signing-pm-shri-project. പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല - [26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ](https://editoreal.ae/pinarayi-become-first-kerala-cm-to-visit-oman-in-26-years/) - മസ്കറ്റ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തി. ഇന്ന് രാവിലെ ഒമാൻ സമയം 10:40 ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ എന്നിവർ എത്തിയിരുന്നു. 26 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രി മസ്കറ്റ് സന്ദർശിക്കുന്നു എന്ന പ്രത്യേകതയും പിണറായിയുടെ യാത്രയ്ക്കുണ്ട് - [വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും](https://editoreal.ae/body-of-malayali-student-vaishnav-krishnakumar-will-be-taken-to-kerala/) - ദീപാവലി ആഘോഷത്തിനിടെ അപ്രതീക്ഷിതമായി മരിച്ച മലയാളി വിദ്യാർത്ഥി വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രിയോടെ വൈഷ്ണവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം. വൈഷ്ണവിൻ്റെ മരണം ഹൃദയാഘാതം കാരണമാണെന്നാണ് ദുബായ് പൊലീസിൻ്റെ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികളെല്ലാം പൂർത്തിയായതായും കുടുംബം വൈഷ്ണവിൻ്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകുമെന്നും അമ്മാവൻ നിതീഷിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്കുള്ള വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാനാണ് ദീപാവലി ആഘോഷത്തിനിടെ അപ്രതീക്ഷിതമായി മരിച്ച മലയാളി വിദ്യാർത്ഥി വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും - [കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി](https://editoreal.ae/madras-hc-denied-permission-for-roster-fight/) - ചെന്നൈ: കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹർജി കോടതി തള്ളി. മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും പറഞ്ഞു. ‘ആടുകളം’ സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം. എന്നാൽ നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താൻ അനുമതി നൽകാനാകില്ല. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ തമിഴ്നാട്ടിൽ നിയമം മാറ്റിയതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാൽ നോക്കാമെന്നും അതിനുമുൻപ് കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാൻ കത്തി ഇല്ലാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവൻതൻ നൽകിയ അപേക്ഷ ജില്ലാ കളക്ടർ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. - [ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌](https://editoreal.ae/hala-kasrod-grand-fest-from-october-26/) - ദുബായ്: സിറ്റി ഗോൾഡ് ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26 ഞായറാഴ്ച നടക്കും. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണി വരെ നീണ്ട് നിൽക്കുന്ന പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിൽ 15000 ത്തോളം ആളുകൾ പങ്കെടുക്കും. സംഗമത്തിൽ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ്‌ വ്യക്തിത്വങ്ങൾക്ക്‌ ബിസ്പ്രൈം അവാർഡ്‌ നൽകി ആദരിക്കും. ഫെസ്റ്റിന്റെ ഭാഗമായി കൾച്ചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന ലൈവ് മ്യൂസിക്കൽ Hala Kasrod Grand Fest From October 26 . സിറ്റി ഗോൾഡ് ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26 ഞായറാഴ്ച നടക്കും. ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണി വരെ നീണ്ട് നിൽക്കുന്ന പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിൽ 15000 ത്തോളം ആളുകൾ പങ്കെടുക്കും - [മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി](https://editoreal.ae/girder-placement-begins-in-the-second-phase-of-kochi-metro/) - കൊച്ചി: ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പൂർത്തിയായ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ആദ്യ ഗർഡർ ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകൾക്കു മുകളിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ സ്ഥാപിച്ചു. കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമിച്ച 170 ടൺ ഭാരമുള്ള യു ഗർഡർ മൾട്ടി ആക്‌സിൽ ട്രെയിലർ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന്് ഹെവി ഡ്യൂട്ടി ക്രയിൻ ഉപയോഗിച്ച് ഉയർത്തിയാണ് തൂണുകളിലെ പിയർ ക്യാപ്പിൽ ഉറപ്പിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പൂർത്തിയായ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു - [നാലാം ക്ലാസ്സുകാരൻ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം: അജ്ഫാൻ കുട്ടിക്കയുടെ ജീവിതകഥ](https://editoreal.ae/ajfan-kuttikka-with-arun-raghavan/) - പ്രവാസലോകത്ത് വന്ന് ഇത്രയേറെ കഷ്ടപ്പാടിലൂടെ വന്ന് സക്സസ്ഫുൾ ആയ ഒരു മനുഷ്യൻ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. കുട്ടിക്ക നമസ്കാരം എന്നല്ല പറയുക ഐ ലവ് യു. കാരണം കുട്ടിക്കാനെ ഒന്ന് പിടിക്കാൻ വേണ്ടി ഞാൻ നടന്നു തുടങ്ങിയിട്ട് രണ്ടു വർഷമായി. കുട്ടിക്ക കുട്ടിക്കാനെ സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുക ഞാൻ അന്നും ഇന്നും വളരെയധികം പാവമാണ് എന്നാണ് വിചാരിക്കുന്നത്. വന്ന വഴിയും ഇതുവരെയുള്ള ജീവിതവും ഇന്നുവരെ മറന്നിട്ടില്ല. അങ്ങനെയാണ് ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ വന്ന വഴി മറക്കുമ്പോഴാണ് നമ്മൾക്ക് അഹങ്കാരം Ajfan Kuttikka With Arun Raghavan. നാലാം ക്ലാസ്സുകാരൻ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം: അജ്ഫാൻ കുട്ടിക്കയുടെ ജീവിതകഥ - [സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി](https://editoreal.ae/no-security-lapse-in-helicopter-landing-says-kerala-dgp/) - തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് ഡിജിപി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യേണ്ട ഇടത്ത് നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇതോടെയാണ് ഹെലികോപ്റ്റർ തള്ളി നീക്കേണ്ടി വന്നതെന്നും അതിൽ സുരക്ഷാ വീഴ്ചയില്ലെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രപതിയുടെ യാത്ര സംബന്ധിച്ച ആശയക്കുഴപ്പമാണ് പാളിച്ചയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പുലര്‍ച്ചെ നാലു മണിയായിട്ടും രാഷ്ട്രപതിയുടെ യാത്രാമാര്‍ഗത്തില്‍ തീരുമാനമായിരുന്നില്ല. രാവിലെ ആറു മണിയോടെയാണ് ഹെലികോപ്റ്റര്‍ എന്ന തീരുമാനത്തിലെത്തിയത്. പ്രമാടത്ത് അടിയന്തരമായി മൂന്നു ഹെലിപ്പാഡുകള്‍ no security lapse in helicopter landing says Kerala DGP. സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി - [സൗദിയിലെ കാർ പാർക്കിംഗിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ](https://editoreal.ae/saudi-pravasi-commit-suicide-in-public-place/) - റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസി യുവാവിനെ സൗദി അറേബ്യയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് ജുബൈലിലെ താമസസ്ഥലത്ത് കാർ പാർക്കിങ്ങിന് അടുത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. പൊലീസെത്തി മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിൻറിങ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി. മരണാന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിൻറിങ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തുവരികയായിരുന്നു - [പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി](https://editoreal.ae/sharjah-projects-breathe-life-into-ancient-buildings-to-preserve-heritage/) - ലോകമെമ്പാടുമുള്ള നഗരങ്ങൾ ആധുനികവൽക്കരണത്തിലേക്ക് മാറുമ്പോൾ വ്യത്യസ്ത പാതയിൽ ഷാർജ. പൈതൃക സംരക്ഷണം പുരോഗതിക്ക് ഒരു തടസ്സമായിട്ടല്ല, മറിച്ച് സുസ്ഥിര വികസനത്തിനുള്ള അടിത്തറയായിട്ടാണ് ഷാർജ കാണുന്നത്. ഷാർജ എമിറേറ്റിലുടനീളം, ചരിത്രപരമായ കെട്ടിടങ്ങളും, പരമ്പരാഗത സൂഖുകളും പൈതൃക തനിമ നിലനിർത്തി കൊണ്ടു പുനനിർമ്മിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഷാർജയിലെ തിരക്കേറിയ നഗരമേഖലയിൽ കൂടാതെ ദൂര പർവത ഗ്രാമങ്ങളിലും മരുഭൂമിയിലെ ഔട്ട്‌പോസ്റ്റുകളിലും വരെ ഒന്നിലധികം സ്ഥലങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കളിമണ്ണ്, പവിഴക്കല്ല്, ജിപ്സം, മരം തുടങ്ങിയ യഥാർത്ഥ വസ്തുക്കൾ ഉപയോഗിച്ച്, പുനരുദ്ധാരണ Sharjah projects breathe life into ancient buildings to preserve heritage . പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി - [സ്നേഹം കൊണ്ട് മാറിടങ്ങൾ നെയ്തെടുക്കുന്ന മനുഷ്യർ](https://editoreal.ae/story-of-saaisha-india-foundation/) - മാറിടമില്ലാതെ ജീവിക്കുന്ന അമ്മമാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. മുറിച്ച് മാറ്റിയ മാറിടം നിറയ്ക്കാൻ ദുപ്പട്ടയും പഞ്ഞിക്കെടുകളും കുത്തിനിറയ്ക്കുന്ന അവരുടെ അപകർഷതാ ബോധത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ. ആ ചിന്തയിൽ നിന്നാണ് സായിഷ പിറന്നത്.കോട്ടൻ നൂലിൽ സ്നേഹം കൊണ്ട് മാറിടങ്ങൾ നെയ്തെടുക്കുന്ന മനുഷ്യർ . മാറ് മുറിച്ച് മാറ്റിയ ആയിരക്കണക്കിന് സ്ത്രീകളുടെ ഹൃദയം നിറച്ച കൂട്ടായ്മ സായിഷ ഇന്ത്യ ഫൌണ്ടേഷൻ. മുംബൈ സ്വദേശി ജയശ്രീ രത്തന്‍റെ ചിന്തയിൽ പിറന്ന സായിഷ ഫൌണ്ടേഷന് ഇന്ത്യക്കകത്തും പുറത്തുമായി 450 ലധികം വോളന്‍റിയേഴ്സുണ്ട്. ഒരു പ്രതിഫലവും A community that make dummy breasts for cancer patients. സ്നേഹം കൊണ്ട് മാറിടങ്ങൾ നെയ്തെടുക്കുന്ന മനുഷ്യർ - [കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌](https://editoreal.ae/cpm-ward-member-arrested-in-robbery-case/) - കണ്ണൂർ: കൂത്തുപറമ്പിൽ വിട്ടീൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. കൂത്തുപറമ്പിനെ ഞെട്ടിച്ച സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി ഇയാൾ മാല പൊട്ടിച്ച് ഓടിയത്. 77 കാരിയായ വയോധിക ജാനകി വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ആയിരുന്നു സംഭവം. തുറന്നിട്ട മുൻവാതിലിലൂടെ അകത്തേക്ക് വന്ന പ്രതി ജാനകിയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ഇയാൾ കൃത്യം നടത്തിയത്. ജാനകിയുടെ നിലവിളി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി ഇയാൾ മാല പൊട്ടിച്ച് ഓടിയത്. - [പ്രത്യേക ശ്രദ്ധയ്ക്ക്! അതിശക്തമായ മഴ തുടരുന്നു, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്](https://editoreal.ae/yellow-alert-declared-in-10-districts/) - തിരുവനന്തപുരം: തുലാവർഷമെത്തിയതിന് പിന്നാലെ തുടങ്ങിയ അതിശക്ത മഴ സംസ്ഥാനത്ത് ശക്തമായി തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരുപത്തിയൊന്നാം തീയതി വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. - [സംസ്ഥാനത്ത് ശക്തമായ തുലാമഴയ്ക്ക് സാധ്യത: അഞ്ച് ദിവസം മഴ കനക്കും](https://editoreal.ae/kerala-to-get-heavy-rain-for-next-five-days/) - തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ശക്തിപ്പെടുന്നു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് തുലാവർഷം തുടക്കത്തിൽ തന്നെ അതിശക്തമായതോടെ കേരളത്തിൽ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, - [പിൻവലിഞ്ഞ കടൽ തിരിച്ചെത്തി, തിരയില്ലാതെ കോഴിക്കോട് ബീച്ചിലെ കടൽ](https://editoreal.ae/kozhikode-beach-returned-to-normal-shape/) - കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച്‌ ഭാഗത്ത് അസാധാരണമാംവിധം കടൽ ഉൾവലിഞ്ഞ സംഭവം കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ. ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് കടൽ ഉൾവലിഞ്ഞതോടെ പ്രദേശത്ത് ചെളിക്കെട്ട് രൂപം കൊണ്ടു. ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടൽ ഉൾവലിയാൻ തുടങ്ങിയത്. ബുധനാഴ്ച വൈകീട്ടോടെ തന്നെ കടൽ ഉൾവലിയുന്ന പ്രതിഭാസം കണ്ടുതുടങ്ങിയിരുന്നതായി മത്സ്യത്തൊളിലാളികളും പറയുന്നു. രാത്രിയോടെ വലിയ തോതിൽ കടൽ ഉൾവലിയുകയായിരുന്നു. നിലവിൽ കടലിൽ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകൾ ഒന്നും തന്നെ നിലവിലില്ല. ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടൽ ഉൾവലിയാൻ തുടങ്ങിയത്. - [ക്രേസ് ബിസ്കറ്റ്സ് ഗൾഫിൽ അവതരിപ്പിച്ച് മോഹൻലാൽ](https://editoreal.ae/mohanlal-launched-craze-biscuits-in-gcc/) - ദുബായ്: ഇന്ത്യക്കാരുടെ ഇഷ്ട ബിസ്കറ്റ് ബ്രാൻഡായ ക്രേസ് ബിസ്‌കറ്റ്‌സ് ആഗോളവിപണിയിലേക്ക്. ക്രേസ് ബിസ്‌കറ്റ്‌സിന്റെ ഗള്‍ഫ് വിപണിയിലേക്കുള്ള പ്രവേശനം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ക്രേസിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ദുബായ് പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ക്രേസ് ബിസ്‌കറ്റ്‌സിന്റെയും ആസ്കോ ഗ്ലോബലിന്റെയും ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ അബ്ദുൽഅസീസ് ചൊവ്വഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ അലി സിയാൻ ചൊവ്വഞ്ചേരി തുടങ്ങിയവരും വിവിധ ഗൾഫ് രാജ്യങ്ങളിലെ ഡിസ്ട്രിബ്യൂട്ടർമാരും വ്യവസായ മേഖലയിലെ പ്രമുഖരും ബിസിനസ് പങ്കാളികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. 1980-ല്‍ ഇന്ത്യന്‍ വിപണിയിലിറങ്ങിയ ക്രേസ് ബിസ്‌കറ്റ്‌സിന്റെ ഗള്‍ഫ് വിപണിയിലേക്കുള്ള പ്രവേശനം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ക്രേസിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു - ['ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി'; ദേവസ്വം ബോർഡിന് ആറന്മുള ക്ഷേത്രം തന്ത്രിയുടെ കത്ത്](https://editoreal.ae/controversy-over-minister-eating-sadya-before-it-dedicated-to-lord-in-aranmula-temple/) - പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമെന്ന് ആക്ഷേപം. ദേവനു നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. പരിഹാരക്രിയ ചെയ്യണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തിൽ ദേവനു നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. - [അൻപതിലേറെ ലൊക്കേഷനുകളിൽ കിയോസ്‌കുകൾ തുറന്ന് ഡിവൈസ് പ്രൊ്ട്ടക്ടർ ബ്രാൻഡ് 'ബെയർ'](https://editoreal.ae/bare-opened-50-kiosks-in-gcc-for-better-customer-service/) - ദുബായ്: കൂടുതൽ ലൊക്കേഷനുകളിൽ കിയോസ്‌കുകൾ തുറന്ന് ഡിവൈസ് പ്രൊട്ടക്ടർ രംഗത്തെ ജി.സി.സി കമ്പനി 'ബെയർ'. യു.എ.ഇ., ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി ബെയർ അമ്പതിൽപരം ലൊക്കേഷനുകളിൽ കിയോസ്‌കുകൾ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്ററുകളിലുമാണവപ്രവർത്തിക്കുന്നത്. ഉൽപന്നങ്ങൾക്കെല്ലാം തന്നെ സൗജന്യ ആജീവനാന്ത വാറന്റിയും (ഫ്രീ ലൈഫ് ടൈം വാറന്റി) കമ്പനി ഉറപ്പുനൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഏറ്റവും അടുത്തായി നേരിട്ട് ബെയർ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യൻമാരുടെ സേവനം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഏറ്റവും അടുത്തായി നേരിട്ട് ബെയർ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം - [നിർമാണം പൂർത്തിയായ റീച്ചിൽ വാഹനങ്ങൾ കുതിച്ചുപായുന്നു, വേഗം 160 കിലോമീറ്റർ വരെ](https://editoreal.ae/vehicles-passing-in-high-speed-in-completed-six-land-road-in-kasargod/) - കാസർകോട്: ദേശീയപാത 66-ൽ നിർമാണം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിൽ വാഹനങ്ങൾ അമിതവേഗത്തിൽ കുതിച്ചുപായുന്നു. ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ നാലുദിവസത്തെ മാത്രം പരിശോധനയിൽ അമിതവേഗത്തിന് ക്യാമറയിൽ പതിഞ്ഞത് 4500 വാഹനങ്ങൾ. 160 കിലോമീറ്റർ വേഗത്തിൽ പോയ വാഹനത്തിന്റെ ദൃശ്യമടക്കം ലഭിച്ചിട്ടുണ്ടെന്ന് യുഎൽസിസി അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 25 മുതൽ ദേശീയപാതയിൽ തലപ്പാടി-ചെങ്കള ഒന്നാം റീച്ചിൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. പണി പൂർത്തിയായതോടെയാണ് പാത തുറന്ന് കൊടുത്തത്. ഗതാഗത നിയമലംഘനമുണ്ടായാൽ പിഴയടക്കാനുള്ള ചെലാൻ ലഭിക്കുമെന്നുറപ്പ്. എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ടെ’ന്ന 160 കിലോമീറ്റർ വേഗത്തിൽ പോയ വാഹനത്തിന്റെ ദൃശ്യമടക്കം ലഭിച്ചിട്ടുണ്ടെന്ന് യുഎൽസിസി അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 25 മുതൽ ദേശീയപാതയിൽ തലപ്പാടി-ചെങ്കള ഒന്നാം റീച്ചിൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. - [പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനെന്ന് അഡ്വ. സണ്ണി ജോസഫ്](https://editoreal.ae/sunny-joseph-against-pinarayi/) - ദുബായ്​ : മുഖ്യമന്ത്രിയുടെ മകന് ഇ ഡി നോട്ടീസ് അയച്ച കാര്യം, എന്തിന് മറച്ചു വെച്ചുവെന്നും , പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്നും കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ആരോപിച്ചു. സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്ന് പരസ്യമായിരിക്കുകയാണ്. ഈ വിഷയങ്ങളില്‍ ഇഡി തങ്ങളുടെ നിലപാട് ഉടന്‍ വ്യക്തമാക്കണം. വിവേക് - [ആര്യ ഓട്ടോയുടെ പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു](https://editoreal.ae/aarya-auto-opens-new-state-of-the-art-premium-facility/) - അബുദാബി:കെസാഡ് ഗ്രൂപ്പിന്റെ കീഴിലുള്ള റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ ആര്യ ഓട്ടോയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ ആര്യ ഓട്ടോ യു.എ.ഇയിലെ ഓട്ടോമോട്ടീവ് സർവീസ് മേഖലയിലെ പുതിയൊരു നാഴികക്കല്ലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഇവി-റെഡി വർക്ക്‌ഷോപ്പ്, നൂതന സംവിധാനങ്ങൾ, സുസ്ഥിരത, ഉപഭോക്തൃ മികവ് എന്നിവയിലുള്ള ആര്യ ഓട്ടോയുടെ പ്രതിബദ്ധത, യുഎഇയുടെ വളർന്നവരുന്ന ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിന് മുതൽ കൂട്ടാവുകയാണ്. ഏകദേശം 150,000 ചതുരശ്ര അടി കെസാഡ് ഗ്രൂപ്പിന്റെ കീഴിലുള്ള റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ ആര്യ ഓട്ടോയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു - [അയ്യപ്പൻ്റെ ശ്രീകോവിലിലെ സ്വർണ്ണത്തിൽ അമൂല്യം, മറിഞ്ഞത് കോടികളാവാമെന്ന് ശിൽപി മഹേഷ് പണിക്കർ](https://editoreal.ae/huge-scam-happend-in-sabarimala-gold-fraud/) - ആലപ്പുഴ: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് മാർക്കറ്റിലെ സ്വർണത്തിൻ്റെ വിലയല്ലെന്നും വിശ്വാസപരമായി അതിന് അമൂല്യമായ മൂല്യമുണ്ടെന്നും ശിൽപി മഹേഷ് പണിക്കർ. വിശ്വസത്തിൻ്റെ പേരിലുള്ള തട്ടിപ്പാണ് ശബരിമലയിൽ നടക്കുന്നത്. ഹൈക്കോടതി ഉത്തരവോടെ ഇതിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ദ്വാരപാലക ശിൽപത്തിൽ ചാർത്തിയ സ്വർണപാളി അതേപടി എടുത്ത് വിറ്റിരിക്കാനാണ് സാധ്യത. ഉരുക്കി വിൽക്കുന്നതിനേക്കാൾ പാളി അതേപടി വിൽക്കുമ്പോൾ ആണ് മൂല്യം കൂടുന്നത്. ഉരുക്കി വിറ്റാൽ സ്വർണത്തിൻ്റെ വില മാത്രമായിരിക്കും ലഭിക്കുക. എന്നാൽ അയപ്പൻ്റെ നടയിൽ വർഷങ്ങളോളം ഇരുന്ന വിശ്വസത്തിൻ്റെ പേരിലുള്ള തട്ടിപ്പാണ് ശബരിമലയിൽ നടക്കുന്നത്. ഹൈക്കോടതി ഉത്തരവോടെ ഇതിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. - [ഇൻകാസ് ഓണത്തിന് യുഎഇ ഒരുങ്ങി ; ആഘോഷം ഒക്ടോബർ 12 ന് അജ്മാനിൽ](https://editoreal.ae/incas-onam-celebration-on-october-12/) - ദുബായ് : യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തീയായി. ഒക്ടോബർ 12 ന് ഞായറാഴ്ച അജ്മാൻ ഇന്ത്യൻ അസോസിയേഷനിലാണ് ഗംഭീര ഓണാഘോഷം. കേരളത്തിൽ നിന്നും കോൺഗ്രസ് പാർട്ടിയുടെ ഉൾപ്പടെ, ഇത്രയധികം യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും ആദ്യത്തെ ഗംഭീര ഓണാഘോഷമാകും ഇതെന്ന് ഇൻകാസ് യുഎഇ ഭാരവാഹികൾ, ദുബായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഎഇയിലെ ഇൻകാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ, വിളംബര യാത്രകൾ പൂർത്തീയായി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും അൽ ഐന്നിലുമാണ് - [ഫോർബ്സ് സമ്പന്ന പട്ടിക; മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം.എ യൂസഫലി](https://editoreal.ae/ma-yusuff-ali-rank-wealthiest-keralite-in-richest-list/) - ദുബായ്: 2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോ​ഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തി​ഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2 ബില്യൺ), രാധാകൃഷ്ണൻ ദമാനി ആൻഡ് ഫാമിലി (28.2 ബില്യൺ), ദിലീപ് ഷാങ് വ്യക്തി​ഗത മലയാളി സമ്പന്നരിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. - [വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും](https://editoreal.ae/vinsmera-entering-uae-market-with-three-showrooms/) - ദുബായ്: കോഴിക്കോട് തുടക്കം കുറിച്ച റീട്ടെയിൽ ജ്വല്ലറി ബ്രാൻഡിന്റെ തിളക്കമാർന്ന വിജയത്തിനുശേഷം വിൻസ്‌മെര ജൂവൽസ് തങ്ങളുടെ മൂന്ന് ഷോറൂമുകൾ യുഎഇ-യിൽ ആരംഭിക്കുന്നു. ആരും കൊതിച്ചു പോകുന്ന ആഭരണ ശേഖരങ്ങളുമായി ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമുകൾ ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും പ്രവർത്തനമാരംഭിക്കുക. ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ മൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 11, ശനിയാഴ്‌ച വൈകീട്ട് 7 മണിക്ക് ഷാർജ റോളയിലും, 12 ഞായറാഴ്ച രാവിലെ 11 മണിക്ക് ദുബായ് ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ മൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കും - [അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു](https://editoreal.ae/doctor-attacked-in-thamarassery-hospital/) - താമരശ്ശേരി : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വെട്ടേറ്റ് തലയോടിക്ക് പൊട്ടൽ വന്നെങ്കിലും മുറിവ് ആഴത്തിലുള്ളതായിരുന്നില്ല രോഗം ബാധിച്ചു മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ പിതാവ് സനൂപാണ് മകളെ ചികിൽസിച്ച ഡോക്ടറെ വെട്ടിയത്. കുഞ്ഞിന് മതിയായ ചികിൽസ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. എന്റെ മകളെ കൊന്നവനല്ലേ എന്നാക്രോശിച്ചായിരുന്നു രോഗം ബാധിച്ചു മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ പിതാവ് സനൂപാണ് മകളെ ചികിൽസിച്ച ഡോക്ടറെ വെട്ടിയത്. - [പിടിക്കപ്പെടുമെന്ന് കരുതി ഉപേക്ഷിച്ചു:കരിപ്പൂരിലെ വേസ്റ്റ്ബിന്നിൽ 1.65 കോടിയുടെ സ്വർണമിശ്രിതം](https://editoreal.ae/1-65-crore-worth-gold-found-in-the-waste-bin-of-karipur-airport/) - കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.65 കോടിയുടെ സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ടനിലയിൽ. വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. അന്താരാഷ്‌ട്ര ടെർമിനലിലെ ആഗമന ഹാളിലെ വേസ്റ്റ് ബിന്നിൽനിന്നാണ് 1.7 കിലോയുടെ സ്വർണസംയുക്തം കണ്ടെടുത്തത്. വേസ്റ്റ് ബിൻ വ്യത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് സ്വർണമടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്. കസ്റ്റംസ് സംഘം പരിശോധന നടത്തി സ്വർണം കസ്റ്റഡിയിലെടുത്തു. ദുബായിൽനിന്നെത്തിയ യാത്രക്കാരനാണ് സ്വർണം വേസ്റ്റ് ബിന്നിൽ ഇട്ടതെന്നു കരുതുന്നു. പിടിക്കപ്പെടുമെന്നുകരുതി ഉപേക്ഷിച്ചതോ വിമാനക്കമ്പനി ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായി സൂക്ഷിച്ചതോ ആകാമെന്നും കരുതുന്നു. കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.65 കോടിയുടെ സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ടനിലയിൽ. വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. - [ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളികളും കടത്തി](https://editoreal.ae/ശബരിമല-ശ്രീകോവിലിന്റെ-ക/) - തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് മുരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് കട്ടിളപ്പടികളും കൊണ്ടുപോയത് എന്നാണ് മുരാരി ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. വിവാദ കാലത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ലോഹം എന്താണോ അതാണ് രേഖകളില്‍ എഴുതിയിരിക്കുന്നതെന്നും അടിസ്ഥാന ലോഹത്തില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താന്‍ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ പൂര്‍ണമായി അനുസരിക്കുന്നു എന്നും മുരാരി ബാബു പറഞ്ഞു. 2019 ൽ വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് - [ശബരിമലയിൽ നടന്നത് സ്വർണകവർച്ചയെന്ന് ദേവസ്വം വിജിലൻസ്: ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണം കവർന്നു](https://editoreal.ae/gold-robbed-from-sabarimala-confirms-vigilance/) - തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ നടന്നത് സ്വർണ കവർച്ചയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണപ്പാളിയിലെ സ്വർണം കവർന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലൻസിൻറെ നിർണായക കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ - [ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍](https://editoreal.ae/attack-attempt-against-chief-justice/) - ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട് - ['കുമാരി': അച്ഛൻ്റെ മടിത്തട്ടിൽ നിന്നും നേപ്പാളിൻ്റെ ദേവതയായി കുമാരി](https://editoreal.ae/story-of-kumari-nepals-new-goddess/) - കുമാരി.. എന്ന രണ്ടരവയസ്സുകാരി ഇനി അച്ഛൻ്റ കൈക്കുഞ്ഞോ പൊന്നാമനയോ അല്ല, നേപ്പാളുകാരുടെ ദേവതയാണ്. രണ്ടര വയസുകാരി ആര്യതാര ഷാക്യയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്തിരിക്കുകയാണ് നേപ്പാളുകാർ. നേപ്പാളിലെ ഹിന്ദു ബുദ്ധമത വിശ്വാസികളുടെ ആചാരപ്രകാരമാണ് കുമാരി എന്നറിയപ്പെടുന്ന ദേവതയെ കണ്ടെത്തി അവരോധിക്കുക. കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്ന പെൺകുഞ്ഞുങ്ങൾ കുടുംബത്തെ വിട്ട് ക്ഷേത്രത്തിലായിരിക്കും പിന്നീട് താമസം. കുമാരിമാർ വളർന്ന് ഋതുമതിയായി കഴിഞ്ഞാൽ അവരിൽ നിന്ന് ദേവത ഇറങ്ങിപ്പോകുമെന്നും നേപ്പാളുകാർ വിശ്വസിക്കുന്നു. പിന്നെ അടുത്ത പെൺകുട്ടിയുടെ ഊഴമാണ്. ഇതോടെ ക്ഷേത്രത്തിൻറെ പിൻ വാതിലിലൂടെ പഴയ കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്ന പെൺകുഞ്ഞുങ്ങൾ കുടുംബത്തെ വിട്ട് ക്ഷേത്രത്തിലായിരിക്കും പിന്നീട് താമസം - [വൻ ജന പങ്കാളിത്തതോടെ മംഗളൂരു ദസറ ഘോഷയാത്രയ്ക്ക് ആരംഭം](https://editoreal.ae/mangaluru-dassara-celebration/) - മംഗളൂരു: നാനാ നാടുകളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങൾ അണിനിരക്കുന്ന മംഗളൂരു ദസറ ഘോഷയാത്രക്ക് ആരംഭമായി. ചാറ്റൽ മഴയുടെ അകമ്പടിയോടെ വ്യാഴാഴ്ച വൈകീട്ട് ഏഴോടെ മംഗളൂരു കുദ്രോളി ശ്രീ ഗോകർണാനാഥേശ്വര ക്ഷേത്രത്തിൽ നിന്നും ശാരദ ദേവിയെയും വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര നഗരം ചുറ്റി തിരികെ വെള്ളിയാഴ്ച രാവിലെയോടെ തിരിച്ചെത്തി ക്ഷേത്ര കുളത്തിൽ നിമഞ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ദസറക്ക് സമാപനമാകും. നവമി ആഘോഷങ്ങളുടെ ഭാഗമായി മംഗളൂരു ദസറയിൽ കഴിഞ്ഞ ഒമ്പത് ദിവസമായി കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. വൻ ജന പങ്കാളിത്തതോടെ മംഗളൂരു ദസറ ഘോഷയാത്രയ്ക്ക് ആരംഭം - [വെറ്റെക്‌സില്‍ ശ്രദ്ധേയ സാന്നിധ്യമായി ആസാ ഗ്രൂപ്പ് :പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു](https://editoreal.ae/aasa-group/) - ദുബായ്: വേള്‍ഡ് ട്രേഡ് സെന്ററില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) സംഘടിപ്പിച്ച വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സിബിഷനില്‍ (വെറ്റെക്‌സ്) ശ്രദ്ധേയ സാന്നിധ്യമായി ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി എല്‍എല്‍സി. വെറ്റെക്‌സില്‍ ഓരോ വര്‍ഷവും ഊര്‍ജ്ജരംഗത്ത് അതിനൂതനവും സുസ്ഥിരവുമായ പദ്ധതികളാണ് ആസാ ഗ്രൂപ്പ് പരിചയപ്പെടുത്തുന്നത്. വെറ്റെക്‌സില്‍ ഇത്തവണയും സാന്നിധ്യം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ആസയുടെ ഗോ ഗ്രീന്‍ പോലുള്ള സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഹരിത ഭാവിക്കായി ഒരേ ദര്‍ശനം പങ്കിടുന്ന വ്യവസായ നേതാക്കളുമായി സഹകരിക്കാനും സാധിച്ചതായും വെറ്റെക്‌സില്‍ ശ്രദ്ധേയ സാന്നിധ്യമായി ആസാ ഗ്രൂപ്പ് :പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു - [ബഹിഷ്കരണവും കൂകി വിളികളും; ഗാസ ആക്രമണത്തിൽ യു.എൻ പൊതുസഭയിൽ ഒറ്റപ്പെട്ട് നെതന്യാഹു](https://editoreal.ae/ബഹിഷ്കരണവും-കൂകി-വിളികളു/) - ന്യൂയോർക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്‍റിന്‍റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ - [സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്](https://editoreal.ae/kerala-to-get-heavy-rain/) - തിരുവനന്തപുരം: മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയില്‍ വിവിധ ഇടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട വി.കോട്ടയത്ത് കിണറിന്റെ ഒരു - [മലബാറിൻ്റെ രുചി ലോകമറിയണം: മാപ്പിള ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് ആബിദ റഷീദും](https://editoreal.ae/abida-rasheed-to-participate-in-mappila-food-fest/) - ദുബായ്: മലബാറിന്റെ സ്വന്തം രുചി ലോകം മുഴുവന്‍ വ്യാപിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മലബാര്‍ ബിരിയാണി എന്ന ആശയവുമായി താന്‍ രംഗത്തുള്ളതെന്നും സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ് പറഞ്ഞു. ഇന്ത്യയില്‍ ബട്ടര്‍ ചിക്കന്‍, ഹൈദരാബാദ് ബിരിയാണി, ഇഡ്ഡലി തുടങ്ങിയവയ്ക്ക് അപ്പുറം ഭക്ഷണമില്ല എന്നാണ് പുറത്തുള്ളവരുടെ ധാരണ. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംസ്‌കാരത്തിലും നമ്മള്‍ ഏറെ സമ്പന്നരും വൈവിധ്യം പുലര്‍ത്തുന്നവരാണ്. ദുബായ് ഖിസൈസിലെ ആദാമിന്റെ ചായക്കടയില്‍ നാളെ(26) മുതല്‍ 28 വരെ നടക്കുന്ന മാപ്പിള - [പ്രമേഹമുള്ളയാളെ ബഹിരാകാശത്ത് അയക്കാനുള്ള പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്‌സ്](https://editoreal.ae/burjeel-holdings-to-sent-a-diabetics-astronut-to-space/) - ന്യൂയോർക്ക്: ബഹിരാകാശ പര്യവേഷണത്തിലും പ്രമേഹ പരിചരണത്തിലും നിർണായക കണ്ടെത്തലുകൾ നടത്തി ആക്‌സിയം 4 ദൗത്യത്തിനിടെ നടന്ന പ്രമേഹ ഗവേഷണം ‘സ്വീറ്റ് റൈഡ് (Suite Ride).' ശുഭാൻശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനിടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിങ്സിന്റെയും യുഎസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സിന്റെയും സംയുക്ത ഗവേഷണമായ സ്വീറ്റ് റൈഡ് ആക്സിയം - 4 മിഷന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. ഭൂമിയിൽ - [ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്](https://editoreal.ae/actor-mohanlal-to-be-honoured-with-dadasaheb-phalke-award/) - ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ച് പരമോന്നത ദേശീയ ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. 2003-ലെ ദാദാ സാഹിബ് പുരസ്കാരത്തിന് മോഹൻലാലിനെ തെരഞ്ഞെടുത്തുവെന്നാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം പ്രഖ്യാപിച്ചത്. മലയാള സിനിമയിൽ നിന്നും ഈ നേട്ടത്തിന് അർഹനാവുന്ന രണ്ടാമത്തെ വ്യക്തിയാണ് മോഹൻലാൽ. 2004-ൽ സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്. ചൊവ്വാഴ്ച ദില്ലിയിൽ വച്ച് 71-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം - [ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”](https://editoreal.ae/banglore-malayalees-celebrating-chill-onam/) - ബാംഗ്ലൂർ മലയാളീസ് സോൺ, ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ ചിൽഓണം 2025 സെപ്റ്റംബർ 28, ഞായറാഴ്ച കൊരമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ഓണാഘോഷത്തിൻ്റെ ഭാ​ഗമായി സാംസ്കാരിക പരിപാടികൾ, ഫ്യൂഷൻ ശിങ്കാരി മേളം, ഫാഷൻ ഷോ, ഓണസദ്യ, വിവിധ ഗെയിമുകൾ ആക്ടീവ് റേഡിയോ ബാൻഡിന്റെ ലൈവ് മ്യൂസിക് കോൺസേർട്ട്, ഡിജെ പാർട്ടി തുടങ്ങി നിരവധി പരിപാടികൾ ആണ് ഓണാഘോഷത്തിന് നടക്കുക. ഓണാഘോഷത്തിൽ മലയാളം സിനിമാതാരം മാത്യൂസ് മുഖ്യാതിഥിയായി എത്തും. കർണാടക ഗതാഗത മന്ത്രി ശരി ഓണാഘോഷത്തിൻ്റെ ഭാ​ഗമായി സാംസ്കാരിക പരിപാടികൾ, ഫ്യൂഷൻ ശിങ്കാരി മേളം, ഫാഷൻ ഷോ, ഓണസദ്യ, വിവിധ ഗെയിമുകൾ ആക്ടീവ് റേഡിയോ ബാൻഡിന്റെ ലൈവ് മ്യൂസിക് കോൺസേർട്ട്, ഡിജെ പാർട്ടി തുടങ്ങി നിരവധി പരിപാടികൾ ആണ് ഓണാഘോഷത്തിന് നടക്കുക. - [സി.എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫ. ഖാദർ മൊയ്‌ദീന്](https://editoreal.ae/ch-rashtra-seva-puraskar-for-khader-moidheen/) - ദുബൈ : മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു ഈ വര്ഷം മുസ്ലിം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും, മുൻ പാർലമെന്ററിയനും, തമിഴ്നാട് സർക്കാരിന്റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിന്. ഇ ടി മുഹമ്മദ് ബഷീർ എം പി ജൂറി ചെയർമാനും , ജൂറി ഇ ടി മുഹമ്മദ് ബഷീർ എം പി ജൂറി ചെയർമാനും , ജൂറി അംഗങ്ങളായ സൈനുൽ ആബിദീൻ ( സഫാരി ) , ഡോക്ടർ സി പി ബാവ ഹാജി , പി എ സൽമാൻ ഇബ്രാഹിം , പൊയിൽ അബ്ദുല്ല , എം സി വടകര , ടി ടി ഇസ്മായിൽ , സി കെ സുബൈർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത് . - [സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫസർ ഖാദർ മൊയ്‌ദീന്](https://editoreal.ae/ch-rashtra-seva-puraskar-for-prof-km-khader-modiheen/) - ദുബൈ : മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു ഈ വര്ഷം മുസ്ലിം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും, മുൻ പാർലമെന്ററിയനും, തമിഴ്നാട് സർക്കാരിന്റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിന്. ഇ ടി മുഹമ്മദ് ബഷീർ എം പി ജൂറി ചെയർമാനും , ജൂറി സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം പ്രൊഫസർ ഖാദർ മൊയ്‌ദീന് - [ദക്ഷിണേന്ത്യയിൽ VR സഹായത്തോടെയുള്ള ആദ്യ സ്പൈൻ ശസ്ത്രക്രിയ: കോഴിക്കോട് സ്റ്റാർകെയറിനു ചരിത്ര നേട്ടം](https://editoreal.ae/star-care-hospital-conducted-vr-assisted-spine-surgery/) - കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി വെർച്വൽ റിയാലിറ്റി (VR) സഹായത്തോടെ എൻഡോസ്കോപിക് സ്പൈൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പ്രശസ്ത സ്പൈൻ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. MRCS പരീക്ഷയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് ഹാലറ്റ് മെഡൽ ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് ഡോ. ഫസൽ റഹ്മാൻ. VR സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാ മേഖലയെ ത്രിമാന ദൃശ്യങ്ങളായി (3D) VR സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാ മേഖലയെ ത്രിമാന ദൃശ്യങ്ങളായി (3D) വലുതായി കൂടുതൽ മികവോടെ കാണാനും MRI, X-ray, CT സ്കാൻ എന്നിവയുടെ തത്സമയ ചിത്രങ്ങൾ VR ഹെഡ്സെറ്റ് വഴി ഒരുമിച്ച് കാണാനും കഴിയും - ['നിവേദനം നിരസിച്ചത് കൈപ്പിഴ': വിശദീകരണവുമായി സുരേഷ് ഗോപി](https://editoreal.ae/suresh-gopi-explains-the-situation-were-he-rejected-a-old-mans-petition/) - തൃശൂര്‍: തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചത്. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം. അത് നടക്കില്ലെന്ന് സുരേഷ് ഗോപി വെല്ലുവിളിക്കുന്നു. വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വേലായുധൻ ചേട്ടന്മാരെ ഇനിയും - ["മാ വന്ദേ"; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ, നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസ്](https://editoreal.ae/unni-mukundan-to-act-as-narendra-modi-in-biopic/) - ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. "മാ വന്ദേ" എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ - [ശബരിമല സ്വർണ്ണപാളി: 2019ൽ കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ വന്നപ്പോൾ 4 കിലോ കുറഞ്ഞു](https://editoreal.ae/ശബരിമല-സ്വർണ്ണപാളി-2019ൽ-കൊണ/) - എറണാകുളം: ശബരിമല സ്വർണ്ണപാളി കേസില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു.നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം - [മലയാള സിനിമയിൽ കണ്ടൻ്റാണ് കിംഗ് : ആസിഫലി](https://editoreal.ae/asif-ali-and-team-in-dubai-for-mirage-movie-promotion/) - ദുബൈ: താൻ അഭിനയിച്ച പല സിനിമകളും പന്ത്രണ്ട് വയസ്സുകാരനായ മകന് പോലും ഇഷ്ടമാവാറില്ലെന്ന് ആസിഫ് അലി. ലോക പോലുള്ള സിനിമകളാണ് അവന് ഇഷ്ടം. ഇങ്ങനെയുള്ള സിനിമകളിൽ വാപ്പയ്ക്ക് അഭിനയിച്ച് കൂടെ എനന്നാണ് അവൻ്റെ ചോദ്യം. ന്യൂജനറേഷൻ അങ്ങനെയാണ് എന്നാൽ എല്ലാരേയും തൃപ്തിപ്പെടുത്തുന്ന സിനിമകൾ എപ്പോഴും ചെയ്യാനാവില്ലെന്നും ആസിഫലി പറഞ്ഞു. ജിത്തു ജോസഫ് ചിത്രം മിറാഷിൻ്റെ പ്രമോഷൻ്റെ ഭാഗമായി ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആസിഫ്. ലോകത്തെ ഏത് ഇൻഡസ്ട്രിയോടും മത്സരിക്കാൻ മലയാളം സിനിമയ്ക്ക് ഇന്നു asif ali in dubai for mirage movie promotion. ന്യൂജനറേഷൻ അങ്ങനെയാണ് എന്നാൽ എല്ലാരേയും തൃപ്തിപ്പെടുത്തുന്ന സിനിമകൾ എപ്പോഴും ചെയ്യാനാവില്ലെന്നും ആസിഫലി പറഞ്ഞു. - [ഗുരുവായൂർ പത്മനാഭപുരം ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് കെ.എൽ രാഹുലും പെറ്റയും](https://editoreal.ae/ഗുരുവായൂർ-പത്മനാഭപുരം-ക്/) - ക്രിക്കറ്റ് താരം കെ.എൽ. രാഹുലും മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യയും ചേർന്ന് ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയ്ക്ക് ഇരുത്തി. ​ഗുരുവായൂരിലെ പുരാതനമായ ശ്രീ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്കാണ് ആനയെ നടയിരുത്തിയത്. പത്മനാഭപുരം പത്മനാഭൻ എന്ന് പേരിട്ടിരിക്കുന്ന പ്രതീകാത്മക ആനയെ ക്ഷേത്രത്തിന് സമർപ്പിച്ചതായി പെറ്റ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ, സായ് സഞ്ജീവനി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഹരി നാരായണൻ മെക്കാനിക്കൽ ആനയെ അനാച്ഛാദനം ചെയ്തു. ക്ഷേത്രത്തിലെ ദൈനം ദിന ചടങ്ങുകൾക്ക് ഇനി ഈ ആനയാവും - [കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികള്‍ ഇനി 20 നിമിഷംകൊണ്ട് പൂർത്തിയാകും](https://editoreal.ae/immigration-procedures-in-karipur-airport-can-be-completed-in-20-minutes/) - കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാൻ യാത്രക്കാര്‍ക്ക് ഇനി അധിക സമയം കാത്തിരിക്കേണ്ട. അന്താരാഷ്ട്ര യാത്രികര്‍ക്ക് ആധുനിക സംവിധാനം പ്രയോജനപ്പെടുത്തി വെറും 20 നിമിഷങ്ങൾക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതി വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. കരിപ്പൂരിനു പുറമെ തിരുവനന്തപുരത്താണ് ഈ സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നത്. കേരളത്തിലെ രണ്ടു വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ലക്നോ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലാണ് കേരളത്തിലെ രണ്ടു വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ലക്നോ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലാണ് എമിഗ്രേഷന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവില്‍ വന്നത് - [രാഹുൽ സഭയിലെത്തിയത് സതീശന്‍റെ നിലപാട് തള്ളി; ശനിയാഴ്ച പാലക്കാടെത്തും](https://editoreal.ae/rahul-entered-assembly-by-avoiding-the-instruction-of-vd-satheesan/) - തിരുവനന്തപുരം: ലൈം​ഗീക ആരോപണത്തെ തുട‍ർന്നുള്ള വിവാദങ്ങൾക്കിടെയാണ് പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. സഭയിലെത്തിയതിന് പിന്നാലെ മണ്ഡലമായ പാലക്കാടും വരും ദിവസങ്ങളിൽ രാഹുൽ സജീവമാകും എന്നാണ് സൂചന. ശനിയാഴ്ച തന്നെ രാഹുൽ പാലക്കാടെത്തി പൊതുപരിപാടികളിൽ പങ്കെടുത്തേക്കും. രാഹുൽ സഭയിലുണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ക‍ർശന നിലപാട് എടുത്തെങ്കിലും പാർട്ടിയിലെ ഒരു വിഭാ​ഗം നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് സൂചന. എന്നാൽ സഭയിലെ സാന്നിധ്യം വരും ദിവസങ്ങളിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലേക്കും. അതേസമയം, പൊതുപരിപാടിയിൽ പങ്കെടുക്കാൻ - [ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറടക്കത്തിൽ പങ്കെടുത്ത് അമീർ](https://editoreal.ae/ഇസ്രയേൽ-ആക്രമണത്തിൽ-കൊല്/) - ഹമാസ് പ്രവർത്തകരെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പേരുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ദോഹയിൽ നടന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇമാം അബ്ദുൾ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. അഞ്ച് പലസ്തീനികളുടെ മൃതദേഹങ്ങളും പലസ്തീൻ പതാകയിൽ പൊതിഞ്ഞാണ് പ്രാർത്ഥനയ്ക്ക് എത്തിച്ചത്. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ ദോസാരിയുടെ മൃതദേഹത്തിൽ ഖത്തർ പതാകയാണ് പുതപ്പിച്ചത്. ഷെയ്ഖ് മുഹമ്മദ് അഞ്ച് പലസ്തീനികളുടെ മൃതദേഹങ്ങളും പലസ്തീൻ പതാകയിൽ പൊതിഞ്ഞാണ് പ്രാർത്ഥനയ്ക്ക് എത്തിച്ചത്. - [നേപ്പാൾ കലാപത്തിന് പിന്നാലെ ജയിൽ ചാടിയവർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നു](https://editoreal.ae/നേപ്പാൾ-കലാപത്തിന്-പിന്ന/) - ദില്ലി: നേപ്പാളിൽ കലാപത്തെ തുടർന്നുള്ള ജയിൽ ചാട്ടം പ്രതിസന്ധിയാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടുന്ന പലരും അവകാശപ്പെടുന്നത് തങ്ങൾ ഇന്ത്യാക്കാരെന്നാണ്. അതിനാൽ തന്നെ അതിർത്തിയിൽ ഇപ്പോൾ പരിശോധന കർശനമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിൽ കലാപം നടന്നപ്പോഴും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് നൂറ് കണക്കിനാളുകളാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ബംഗ്ലാദേശിൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യം അവസാനിച്ചതോടെ ഇതിന് - [ഐ.പി.എ.യുടെ ഓണപ്പൂരം:സെപ്റ്റംബർ 14-ന് ഷാർജ എക്സ്പോ സെൻ്ററിൽ](https://editoreal.ae/ipa-moms-n-wives-oanappooram/) - ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) സംഘടിപ്പിക്കുന്ന 'Moms Wives ഐ.പി.എ. ഓണപ്പൂരം 2025' സെപ്റ്റംബർ 14-ന് ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. പത്മശ്രീ നടൻ ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണപ്പൂരം 2025 , കലാസാംസ്കാരിക വിസ്മയങ്ങളാൽ സമ്പന്നമാക്കുമെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ. റോയ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്നും ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. പ്രശസ്ത ഡാൻസർ റംസാന്റെ പ്രശസ്ത ഡാൻസർ റംസാന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ, എ.ആർ. റഹ്മാൻ ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന്, വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനമേള എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടും - [സംരംഭകരുടെ വഴികാട്ടി: മിസ്റ്റർ ഫ്രീസോൺ മാൻ ജമാദ് ഉസ്മാൻ](https://editoreal.ae/jamad-usman-mr-free-zone-man/) - ദുബായ്: അതിവേഗം വളരുന്ന യുഎഇയിലെ ബിസിനസ് ലോകത്തെ ശ്രദ്ധേയനാവുകയാണ് രാജ്യത്തെ പ്രമുഖ കൺസൾട്ടൻസിയായ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ. സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ പ്രയത്നിക്കുന്നവർക്ക് വഴി നടത്തുന്ന ജമാദ് ഉസ്മാൻ "മിസ്റ്റർ ഫ്രീസോൺ മാൻ" എന്നാണ് ഇപ്പോൾ ബിസിനസ് സ‍ർക്കിളിൽ അറിയപ്പെടുന്നത്. വെറും മൂന്ന് ജീവനക്കാരുമായി 2017-ലാണ് ജമാദ് ഉസ്മാൻ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആരംഭിച്ചത്. ഇന്നിപ്പോൾ ദുബായിലെ ഏറ്റവും മുൻനിര ബിസിനസ് കൺസൽട്ടൻസിയായി എമിറേറ്റ്സ് ​ഗ്രൂപ്പ് മാറിക്കഴിഞ്ഞു. യുഎഇയിൽ ആറ് വെറും മൂന്ന് ജീവനക്കാരുമായി 2017-ലാണ് ജമാദ് ഉസ്മാൻ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആരംഭിച്ചത്. ഇന്നിപ്പോൾ ദുബായിലെ ഏറ്റവും മുൻനിര ബിസിനസ് കൺസൽട്ടൻസിയായി എമിറേറ്റ്സ് ​ഗ്രൂപ്പ് മാറിക്കഴിഞ്ഞു. - [ദേശീയ പാത: വടകര, തുറവൂർ, തിരുവനന്തപുരം റീച്ചുകളിൽ മെല്ലെപ്പോക്കെന്ന് മുഖ്യമന്ത്രി](https://editoreal.ae/kerala-nh-66-work-progress/) - തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.ദേശീയ പാത നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളിൽ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ നടാലിൽ ബസുകൾക്ക്കൂടി സഞ്ചരിക്കുന്ന - [അയ്യപ്പ സംഗമത്തിന് ശേഷം സർക്കാരിൻ്റെ ന്യൂനപക്ഷ സംഗമം, കോഴിക്കോടോ കൊച്ചിയോ വേദിയാകും](https://editoreal.ae/kerala-govt-to-host-minority-conference-after-ayyappa-sangamam/) - തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. വളരെ പെട്ടന്ന് അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത് പോലെ തന്നെയാണ് ന്യൂന പക്ഷ സംഗമത്തിന്‍റെ വാര്‍ത്തയും വരുന്നത്. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം - [ഖുർആൻ കാലിഗ്രഫി കബളിപ്പിച്ചു വിറ്റു: പരാതിയുമായി മുഹമ്മദ് ദിലീഫ്](https://editoreal.ae/complaint-over-quran-sale/) - പാലക്കാട്: മൂന്ന് വർഷം കഠിനാധ്വാനം ചെയ്ത് കൈകൊണ്ട് എഴുതിയ ഖുർആൻ കാലിഗ്രഫി പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീർ വടഗിരിയാൽ വിശ്വാസവഞ്ചനയിലൂടെ വിറ്റഴിച്ചെന്ന് ആരോപിച്ച് പ്രമുഖ കലാകാരൻ മുഹമ്മദ് ദിലീഫ് പാലക്കാട് പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ഖുർആൻ കൈവശപ്പെടുത്തിയ ശേഷം ജംഷീർ നാട്ടിലേക്ക് കടന്നതായി ദിലീഫ് പരാതിയിൽ പറയുന്നു. ദുബായിലെ പ്രമുഖ കലാകാരനായ ദിലീഫിന്റെ കലാസൃഷ്ടികളിലൊന്നായ ഈ ഖുർആൻ കാലിഗ്രഫി, ലോകത്തിലെ ഏറ്റവും വലിയ കലാസൃഷ്ടിയായി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ശ്രദ്ധ നേടിയിരുന്നു. ഈ സൃഷ്ടി ഖുർആൻ കാലിഗ്രഫി കബളിപ്പിച്ചു വിറ്റു: പരാതിയുമായി മുഹമ്മദ് ദിലീഫ് - [കോൺ​ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു](https://editoreal.ae/കോൺഗ്രസ്-നേതാവ്-പി-പി-തങ/) - ആലുവ: മുതിർന്ന കോൺ​ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. എറണാകുളത്തെ അനിഷേധ്യ കോൺ​ഗ്രസ് നേതാവായിരുന്ന തങ്കച്ചൻ കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 83 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി. 1968-ൽ പെരുമ്പാവൂർ 1968-ൽ പെരുമ്പാവൂർ കോർപ്പറേഷൻ്റെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്. - [ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു](https://editoreal.ae/grand-weld-shipyard-celebrated-onam/) - ദുബായിലെ ​ഗ്രാൻഡ് വെൽഡ് ഷിപ്പ്യാ‍ർഡ് മലയാളി കൂട്ടായ്മ ഗ്രാൻഡ് ഓണം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ അൽസാഹിയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണാഘോഷപരിപാടികൾ. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ഓണാഘോഷത്തിൽ പിന്നീട് താലപ്പൊലി, പുലിക്കളി, കുമ്മാട്ടിയാട്ടം, തെയ്യം, വെളിച്ചപ്പാട് തുടങ്ങിയ കലാപ്രകടനങ്ങൾ ഘോഷയാത്രയ്ക്ക് മനോഹാരിത കൂട്ടി. സീക് ദുബായ് അവതരിപ്പിച്ച ശിങ്കാരിമേളം, മുവെല്ല ബ്യൂട്ടിയുടെ തിരുവാതിര, കൈകൊട്ടിക്കളി, ഗ്രാൻഡ്‌വെൽഡ് കലാകാരന്മാരുടെ നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് ഭംഗി കൂട്ടി. വിവിധ പരിപാടികൾക്ക് ഓണം കോ-ഓർഡിനേഷൻ കമ്മിറ്റി ദുബായിലെ ​ഗ്രാൻഡ് വെൽഡ് ഷിപ്പ്യാ‍ർഡ് മലയാളി കൂട്ടായ്മ ഗ്രാൻഡ് ഓണം 2015 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ അൽസാഹിയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണാഘോഷപരിപാടികൾ. - [ഏഷ്യാ കപ്പിൽ യുഎഇയെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നു, സഞ്ജുവിനായി കാത്തിരിപ്പ്](https://editoreal.ae/ഏഷ്യാ-കപ്പിൽ-യുഎഇയെ-നേരി/) - ദുബായ്: ഏഴ് മാസത്തെ ഇടവേളയ്ക്ക് ഒരു ടി20 മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. ഏഷ്യാകപ്പിൻ്റെ ഭാ​ഗമായി യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. രാത്രി എട്ടിന് ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. ഞായറാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന സൂപ്പർ പോരാട്ടത്തിലേക്കാണ് ആരാധകർ ആകംക്ഷയോടെ ഉറ്റുനോക്കുന്നതെങ്കിലും ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കാനിറങ്ങുമോ എന്നതിൽ സസ്പെൻസ് തുടരുകയാണ്. ആരാകും ഇന്ത്യയുടെ ഓപ്പണര്‍ എന്ന ചോദ്യത്തിന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. സഞ്ജു സാംസണ്‍ ഓപ്പണ്‍ - [നേപ്പാളിൽ ആളിക്കത്തി 'ജെൻ സി' പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം](https://editoreal.ae/നേപ്പാളിൽ-ആളിക്കത്തി-ജെ/) - ദില്ലി: നേപ്പാളിൽ ആളിക്കത്തി 'ജെൻസി'പ്രക്ഷോഭം. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ നേപ്പാള്‍ പ്രസിഡന്‍റും രാജിവെച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല. പ്രക്ഷോഭകാരികള്‍ നേപ്പാള്‍ സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടു. അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈനും ആരംഭിച്ചു. സംഘര്‍ഷം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത - [അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു](https://editoreal.ae/അമീബിക്-മസ്തിഷ്ക-ജ്വരം-ച/) - കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് - [നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും](https://editoreal.ae/നാളെ-ആറ്-ജില്ലകളിൽ-യെല്ല/) - തിരുവനന്തപുരം: കുടയെടുക്കാതെ പുറത്തിറങ്ങാൻ സമയമായിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. യെല്ലോ അലർട്ട് ഈ ജില്ലകളിൽ 09-09-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 10-09-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 - [ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു](https://editoreal.ae/ഇടുക്കിയിൽ-വീട്ടിലെ-പ്രസ/) - ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ്. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പോലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് - [സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം](https://editoreal.ae/youth-protest-in-nepal-against-social-media-ban/) - ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനി‍ർത്തി നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതോടെ പ്രക്ഷോഭവുമായി രം​ഗത്തിറങ്ങി യുവാക്കൾ. സമരക്കാരെ നേരിടാൻ സ‍ർക്കാരും ഇറങ്ങിയതോടെ ഒൻപത് പേരാണ് ഇതുവരെ മരണപ്പെട്ടത്. സംഘർഷത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതിയുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘർഷത്തിലുമാണ് 9 പേർ മരിച്ചത്. ഫേസ്ബുക്ക്, - [കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര](https://editoreal.ae/ks-chithra-shared-her-concerns-in-the-emergence-of-ai-in-arts/) - ദുബായ്: കലാരംഗത്ത് എ.ഐയുടെ സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ടെന്ന് ഗായിക ചിത്ര. ഈ മാസം ആറിന് നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എസ് ചിത്ര. പാട്ടിലും സിനിമയിലുമൊക്കെ നിർമ്മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ചാണ് വാമ്പമ്പാടിയുടെ ആശങ്ക. പക്ഷേ മാറ്റങ്ങളെ പൂർണമായി തള്ളിപ്പറയുന്നുമില്ല. ആകെ എത്ര പാട്ടുകൾ പാടിയെന്ന് ചോദിച്ചാൽ, ചിതലരിച്ച പാട്ടുപുസ്തകങ്ങളെ ഓർമ്മവരും. പകരംവെയ്ക്കാനില്ലാത്തെ മലയാളിയുടെ വാനമ്പാടിയായി മാറിയിട്ടും ഇത്രയക്ക് വിനയവും നഷ്കളങ്കതയും എന്തിനെന്ന ചോദ്യത്തിന് താൻ അത്രയ്ക്ക് റിച്ച് അല്ലെന്ന് പറയും കെ.എസ്. - [ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി](https://editoreal.ae/ജി-എസ്-ടി-നികുതി-പരിഷ്കാര/) - ന്യൂഡല്‍ഹി:ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്ബോള്‍ കമ്ബനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. 30 മുതല്‍ 35 രൂപവരെ വിലകൂട്ടാന്‍ സിമന്റ് കമ്ബനികള്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം ആകുമ്ബോള്‍ ഒരു ചാക്ക് സിമന്റിന് ഏകദേശം 30 രൂപ കുറയും. യഥാര്‍ത്ഥത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം. നികുതിയിലുണ്ടാകുന്ന - [​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക](https://editoreal.ae/lokah-entered-100-crore-club/) - ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ചരിത്രം വിജയം. 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷൻ. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ "ലോക" സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ - [തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി](https://editoreal.ae/തിരുവനന്തപുരം-മെഡി-കോളേജ/) - തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അമീബയും ഫംഗസും ഒരേസസമയം തലച്ചോറിനെ ബാധിച്ച കേസുകളിൽ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു 17കാരന് ചികിത്സ നൽകിയിരുന്നത്. പിന്നീട് മൂന്നുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിലായിരുന്നു. മൂന്നു മാസം നീണ്ട - [ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം](https://editoreal.ae/gst-council-gathered-for-reformation-in-gst-slabs/) - ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി. ഈ ദീപാവലിക്കാലം രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആണ്. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതി ഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ആണ് ഉണ്ടാകാൻ പോകുന്നത്. ഇതിനായുളള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരുന്നുണ്ട്. എന്താണ് ഈ യോഗത്തിൽ പ്രതീക്ഷിക്കുന്നത്? 1. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ - [ശക്തം ഈ സൗഹൃദം, ക്രൂഡ് വില കുറച്ച് റഷ്യ, എസ് 400 വാങ്ങാൻ ഇന്ത്യ](https://editoreal.ae/india-to-buy-more-s400-units-from-russia/) - ദില്ലി: അമേരിക്കയുടെ താരിഫ് സമ്മ‍ർദ്ദം പൂ‍‍ർണമായി അവ​ഗണിച്ച് റഷ്യയോട് അടുക്കാൻ ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ തുണച്ച എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിൻ്റെ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ. ഇതിനായി ഇന്ത്യയും റഷ്യയും ച‍ർച്ചകൾ തുടങ്ങിയതായി റഷ്യൻ വാ‍ർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അഞ്ച് എസ് 400 വ്യോമപ്രതിരോധം സംവിധാനങ്ങൾ വാങ്ങാനുള്ള കരാറിൽ നേരത്തെ ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതിൽ മൂന്നെണ്ണം ഇതിനോടകം ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് യൂണിറ്റുകൾ കൂടി കിട്ടാനുണ്ട്. അടുത്ത അഞ്ച് എസ് 400 വ്യോമപ്രതിരോധം സംവിധാനങ്ങൾ വാങ്ങാനുള്ള കരാറിൽ നേരത്തെ ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതിൽ മൂന്നെണ്ണം ഇതിനോടകം ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് യൂണിറ്റുകൾ കൂടി കിട്ടാനുണ്ട് - [യുഎഇയിൽ നാളെ മുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തുവിട്ട് അധികൃതർ](https://editoreal.ae/uae-to-get-rain/) - അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്തംബര്‍ മൂന്ന് മുതൽ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉൾപ്രദേശങ്ങളിലേക്കും നീളാം. മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. ഇടക്കിടെ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും. തെക്കുകിഴക്കൻ കാറ്റും വടക്ക് കിഴക്കന്‍ കാറ്റും വീശും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും - [ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ](https://editoreal.ae/deepak-mithal-appointed-as-uae-ambassador/) - അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒഎസ്ഡിയാണ് ദീപക് മിത്തൽ. വൈകാതെ ദീപക് മിത്തൽ യുഎഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ദീപക് മിത്തല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്നു. - [പ്രധാനമന്ത്രി മണിപ്പൂ‍ർ സന്ദർശിക്കുമെന്ന് റിപ്പോർട്ട് :വംശീയകലാപത്തിന് ശേഷം മോദിയുടെ ആദ്യ മണിപ്പൂ‍ർ യാത്ര](https://editoreal.ae/pm-modi-to-visit-manipur/) - ഐസ്വാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പിടിഐ വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. മിസോറാമിലെ ഐസ്വാളിൽ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. 2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള - [അഫ്ഗാൻ ഭൂകമ്പം: സഹായഹസ്തവുമായി ഇന്ത്യ, ടെൻ്റുകളും ഭക്ഷ്യവസ്തുകളും എത്തിക്കും](https://editoreal.ae/അഫ്ഗാൻ-ഭൂകമ്പം-സഹായഹസ്ത/) - ദില്ലി: ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാന് സഹായ പ്രവാഹം. ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു. 15 ടൺ ഭക്ഷണ സാമഗ്രികൾ ഭൂകമ്പബാധിത പ്രദേശത്തേക്ക് ഇന്ന് എത്തിക്കും. നാളെ മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് എസ്. ജയ്ശങ്കര്‍ സഹായം നൽകിയത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം - [കാത്തിരിപ്പിനൊടുവിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ആട് 3 ടീം](https://editoreal.ae/aadu-3-release-date/) - സൂപ്പ‍ർ ഹിറ്റ് സീരിസ് ആടിലെ മൂന്നാമത്തെ സിനിമയുടെ റിലീസിം​ഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2026 മാ‍ർച്ച് 19-ന് ആട് സ്ക്രീനുകളിലെത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേ‍ർന്നാണ് നിർമ്മിക്കുന്നത്. 50 കോടിയോളം രൂപ മുടക്കു മുതലിൽ നിർമ്മിക്കുന്ന ആട് 3 കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി - കോമഡി ജേ‍ർണലിലാണ് 50 കോടിയോളം രൂപ മുടക്കു മുതലിൽ നിർമ്മിക്കുന്ന ആട് 3 കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി - കോമഡി ജേ‍ർണലിലാണ് ഒരുങ്ങുന്നത്. - [തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ: നാട്ടിലേക്ക് പണമയക്കാനുള്ള ഓട്ടത്തിൽ പ്രവാസികൾ](https://editoreal.ae/തകർന്നടിഞ്ഞ്-ഇന്ത്യൻ-രൂപ/) - ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ അവസരം മുതലാക്കാൻ പ്രവാസികൾ. ധനവിനിമയ സ്ഥാപനങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാൻ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു. നാട്ടിലേക്ക് പണമയയ്ക്കുമ്പോൾ കൂടുതൽ നിരക്ക് കിട്ടുമെന്നത് പ്രവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓണാഘോഷം കൂടുതൽ മികച്ചതാക്കാൻ സഹായിക്കും. ഗൾഫിൽ ശമ്പളം ലഭിക്കുന്ന സമയമായതിനാൽ പണം അയയ്ക്കാനെത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ട്. ബോട്ടിം 24.01 രൂപയും - [ലോകയ്ക്ക് കിട്ടുന്നത് പ്രതീക്ഷയ്ക്കും അപ്പുറത്തെ വരവേൽപ്പ്: ദുൽഖർ](https://editoreal.ae/lokah-promotions-in-abudhabi/) - ഒരിക്കലും പ്രതീക്ഷിക്കാതെ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലോക സിനിമയ്ക്ക് ലഭിക്കുന്നതെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ദുൽഖർ സൽമാൻ. അബുദാബിയിലെ 369 തീയേറ്റർ സന്ദർശിച്ച ലോക ടീമിനൊപ്പം പ്രേക്ഷകരെ കണ്ടപ്പോൾ ആണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. ദുൽഖറിനാപ്പം ടൊവിനോ തോമസും ചിത്രത്തിൻ്റെ പ്രമോഷനായി അബുദാബിയിൽ എത്തിയിരുന്നു. ഇത്രയും പ്രേക്ഷക പിന്തുണ ലോക ടീമിൽ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ഡൊമിനിക് അരുണും പറഞ്ഞു. എല്ലായിടത്തും നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നതെന്ന് കല്ല്യാണിയും നെസ്ലലനും പറഞ്ഞു. റിലീസ് ചെയ്ത് മൂന്നാം - [കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കിടന്ന് മദ്യപൻ: മൂന്ന് ട്രെയിനുകൾ വൈകി](https://editoreal.ae/drunkard-blocked-trains-in-kannur/) - കണ്ണൂർ: കണ്ണൂർ: കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആർ പി എഫിന് കൈമാറി. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ. മാറാൻ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാൻ ശ്രമിച്ചും പരാക്രമം. - [കണ്ണപുരം സ്ഫോടനം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു, വീട് വാടകയ്ക്ക് എടുത്ത അനൂപിനായി അന്വേഷണം](https://editoreal.ae/crime-branch-to-investigate-kanapuram-blast/) - കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറ‍ഞ്ഞു. അനൂപ് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറ‍ഞ്ഞു. - [ബോട്ടിം ഉപഭോക്താക്കള്‍ക്കായി 'ഒ ഗോള്‍ഡി'ന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി](https://editoreal.ae/o-gold-launches-special-gold-investment-scheme-for-botim-users/) - ദുബായ്: ജനപ്രിയ കമ്യൂണികേഷന്‍ ആപ്പായ ബോട്ടിം ഉപഭോക്താക്കള്‍ക്കായി 'ഒ ഗോള്‍ഡി'ന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി. 0.1 ഗ്രാം മുതലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാന്‍ യു.എ.ഇ.യിലെ എട്ടര മില്ല്യന്‍ ബോട്ടിം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാകും. വളരെ ചെറിയ അളവ് മുതലുള്ള സ്വര്‍ണ്ണനിക്ഷേപം സാധ്യമാക്കുന്ന രാജ്യത്തെ ആദ്യ ആപ്ലികേഷനായ ഒ ഗോള്‍ഡ്, ബോട്ടിമുമായി ചേര്‍ന്ന് ആരംഭിച്ച പ്ലാന്‍, മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്. വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ഉറപ്പാക്കും എന്നതാണ് സവിശേഷത. - [ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും](https://editoreal.ae/ഇത്തിഹാദ്-റെയിൽ-പാസഞ്ചർ/) - ഷാര്‍ജ: ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ സ്റ്റേഷന്‍ ഷാര്‍ജയില്‍ തുറക്കുന്നു. ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപമാണ് എമിറേറ്റിലെ ആദ്യ സ്റ്റേഷൻ വരുന്നത്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ യുഎഇയുടെ വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര സുഗമമാകും. ഷാർജയിൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ തുറക്കുന്നത് എമിറേറ്റിന്‍റെ വികസനത്തിന് വലിയ സാധ്യതകൾ നൽകും. പുതിയ റെയിൽവേ സ്റ്റേഷൻ വിദ്യാർത്ഥികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സർവകലാശാലകളിലെയും കോളേജുകളിലെയും പ്രവേശനം വർധിപ്പിക്കാനും ഇടയാക്കും. വസ്തുവില ഉയരും. ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിവിധ എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് സുഗമമായി - [സൂപ്പർഹിറ്റായി റിയാദ് മെട്രോ: യാത്രക്കാരുടെ എണ്ണം പത്ത് കോടി കടന്നു](https://editoreal.ae/ഇന്ത്യയോട്-കലിപ്പ്-യുക്/) - റിയാദ്: 2024 ഡിസംബറിൽ ആരംഭിച്ച റിയാദ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാ രെത്തിയത് ഒലയ റോഡ് ബ്ലൂ ലൈനിലാണ്. ഈ ലൈനിൽ മൊത്തം 4.65 കോടി പേർ യാത്ര ചെയ്തു. തുടർന്ന് 1.7 കോടി യാത്രക്കാരുമായി കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈനും മൂന്നാം സ്ഥാനത്ത് 1.2 കോടി യാത്രക്കാരുമായി മദീന റോഡ് ഓറഞ്ച് ലൈനുമാണ്. മറ്റ് മൂന്ന് ലൈനുകളുടെയും മൊത്തം ഉപയോക്താക്കളുടെ എണ്ണം 2.45 കോടിയാണ്. - [മോദിയുടെ ജപ്പാൻ - ചൈന സന്ദർശനം തുടങ്ങി: യുഎസ് തീരുവയ്ക്ക് തിരിച്ചടി കിട്ടുമോ?](https://editoreal.ae/മോദിയുടെ-ജപ്പാൻ-ചൈന-സന്ദ/) - ടോക്യോ: ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണിയെ ഒന്നിച്ചു നേരിടുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം മാറുമോ എന്ന ചോദ്യത്തിനിടെ പ്രധാനമന്ത്രി മോദി ജപ്പാനിലെത്തി. ജപ്പാനിൽ നിന്നും ചൈനയിലേക്ക് പോകുന്ന മോദി അവിടെ ഷാങ്ഹായ് ഉച്ചക്കോടിയിൽ പങ്കെടുക്കും. നരേന്ദ്ര മോദിക്കും, റഷ്യൻ പ്രസിഡൻറ് വ്ലാഡ്മീർ പുടിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് എന്നിവർ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാൽ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്. അമേരിക്കൻ തീരുവ ഭീഷണി വലിയ നിലയിൽ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും - [യുഎസ് തീരുവ നേരിടാൻ ഇന്ത്യ: ജപ്പാനും ചൈനയും റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുന്നു](https://editoreal.ae/india-looking-ways-to-solve-tariff-crisis-sanctioned-by-usa/) - ദില്ലി: ഡൊണാൾഡ് ട്രംപിൻ്റെ അധിക തീരുവ നേരിടാൻ മാർഗ്ഗങ്ങൾ തേടി ഇന്ത്യ. അമേരിക്കയ്ക്ക് കീഴടങ്ങാതെ തന്നെ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമം. പ്രതിസന്ധി താത്കാലികമാണെന്നും അമേരിക്കൻ തീരുവ ഭീഷണിയെ ധൈര്യപൂർവ്വം നേരിടാൻ ഇന്ത്യയ്ക്ക് സാധിച്ചാൽ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും പല സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. ഇന്ത്യ - ജപ്പാൻ വാണിജ്യബന്ധം - [സംസ്ഥാനത്ത് ശക്തമായ മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്](https://editoreal.ae/സംസ്ഥാനത്ത്-ശക്തമായ-മഴ-ആ/) - തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് പ്രവചനം. മണിക്കൂറില്‍ - [രാഹുലിന് എതിരായ കേസ്: അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരും](https://editoreal.ae/cyber-experts-included-in-case-against-rahul-mamkkootathil/) - തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദ​ഗ്ധരെയും ഉള്‍പ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കും. - [വയനാട് തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞയറാഴ്ച](https://editoreal.ae/wayanad-tunnel-project-inaguration-on-august-30/) - തിരുവനന്തപുരം: ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം 31 ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണൽ ആയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് - [നിമിഷ പ്രിയ കേസിൽ വീണ്ടും പ്രതീക്ഷ: യുഎഇയിലും ഖത്തറിലും ചർച്ചകൾ പുരോഗമിക്കുന്നു](https://editoreal.ae/നിമിഷ-പ്രിയ-കേസിൽ-വീണ്ടു/) - ദുബൈ: നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി.. യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ മുൻകൈയ്യെടുത്ത നടത്തുന്ന ചർച്ചകളാണ് പുതിയ പ്രതീക്ഷയ്ക്ക് വഴി തുറന്നിരിക്കുന്നത്. ഖത്തറിലും യുഎഇയിലുമായി ഇതിനോടകം പല റൌണ്ട് ചർച്ചകൾ നടന്നുവെന്നാണ് സൂചന. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. - [തുടർച്ചയായി മൂന്ന് ദിവസം, നബിദിനത്തിന് സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ച് യുഎഇ](https://editoreal.ae/തുടർച്ചയായി-മൂന്ന്-ദിവസം/) - അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് - [താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം പുനസ്ഥാപിക്കുന്നത് വൈകും, അവശിഷ്ടങ്ങൾ നീക്കുന്നത് വൈകും](https://editoreal.ae/താമരശ്ശേരി-ചുരത്തിലെ-മണ്/) - താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നലെ ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കുന്ന പ്രവർത്തി തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണ്ണും പാറകളും നീക്കം ചെയ്യുന്നത് ഇനിയും നീളും. ഇതിനാൽ തന്നെ ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതും വൈകും. നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്. എന്നാൽ, വൈകുന്നേരത്തോടെയെ മണ്ണും പാറകളും നീക്കം ചെയ്യുന്നത് പൂര്‍ത്തിയാക്കാനാകുവെന്നാണ് അധികൃത്‍ പറയുന്നത്. പാറയും മണ്ണും നീക്കം ചെയ്തശേഷം സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്ന് വയനാട് ജില്ലാ കളക്ടർ - [രാഹുലിനെതിരെ നിയമനടപടി വരും, ഗർഭിണിയെ കൊല്ലുമെന്ന് പറയുന്നത് ക്രിമിനൽ പ്രവൃത്തി; മുഖ്യമന്ത്രി](https://editoreal.ae/cm-pinarayi-against-rahul-mamkkoottathil/) - തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് - [വിരമിക്കാൻ നാല് ദിവസം; എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു](https://editoreal.ae/adgp-mahipal-yadav-passes-away/) - തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കുന്നതിനിടെയാണ് മരണം. അസുഖം ​ഗുരുതരമായതോടെ മഹിപാൽ യാദവിനെ ജന്മനാടായ ജയ്പൂരിലേക്ക് എയ‍ർലിഫ്റ്റ് ചെയ്തിരുന്നു. നിലവിൽ എഡിജിപി റാങ്കിലുള്ള കേരള കേഡറിലെ സീനിയ‍ർ പൊലീസ് ഓഫീസറായിരുന്നു മഹിപാൽ യാദവ്. വരുന്ന ശനിയാഴ്ച അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നു. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ് മഹിപാൽ യാദവ്. എറണാകുളം ഐ - [യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം: നടി ലക്ഷ്മി മേനോൻ ഒളിവിൽ](https://editoreal.ae/actress-lekshmi-menon-booked-in-kidnapp-case/) - കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസിൽ നാല് പ്രതികളാണുള്ളത്. അതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും ഇവരെല്ലാം റിമാൻഡിലാണെന്നും കമ്മീഷണർ വ്യക്തമാക്കി. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ഐടി ജീവനക്കാരനായ യുവാവിനെ ലക്ഷ്മി മേനോൻ അടങ്ങിയ സംഘം കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മി. ഞായറാഴ്ച രാത്രി - [അവതാരകനും നടനുമായ രാജേഷ് മാധവൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു](https://editoreal.ae/അവതാരകനും-നടനുമായ-രാജേഷ്/) - ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂന്നുദിവസം മുമ്പ് കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ രാജേഷ് ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അറിയിച്ചു. ഡോക്ടർമാരുടെ സംഘം രാജേഷിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് രാജേഷ് കേശവൻ തളർന്നു വീണത്. ഏകദേശം - [ഖത്തറിൽ മരുന്നുകൾക്ക് 75 ശതമാനം വരെ വില കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം](https://editoreal.ae/ഖത്തറിൽ-മരുന്നുകൾക്ക്-75-ശ/) - ദോഹ: രാജ്യത്ത് വിപണിയിൽ ലഭ്യമായ ആയിരത്തിലധികം മരുന്നുകളുടെ വില ഗണ്യമായി വെട്ടികുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 1,019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം(എം ഒ പി എച്ച്) അറിയിച്ചു. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, വേദനസംഹാരികൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ തരം ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് വിലക്കുറവ് ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. - [ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക](https://editoreal.ae/ബില്ലുകൾ-തടഞ്ഞു-വെക്കാനു/) - ദില്ലി : സംസ്ഥാനത്തെ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കിൽ മണി ബില്ലുകൾ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് ബിൽ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്. ഈ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ മണി ബിൽ പോലും ഗവർണർക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. - [പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ](https://editoreal.ae/dies-irae-teaser-releasing-tomorrow/) - നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ആദ്യ ടീസർ നാളെ പുറത്തു വരും. അഗസ്റ് 27 , ബുധനാഴ്ച രാവിലെ 11.30 നാണു ടീസർ റിലീസ് ചെയ്യുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ഹൊറർ ത്രില്ലറിൻ്റെ തിരക്കഥ രചിച്ചത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ ഒന്നും വലിയ - [യുഎസ് താരിഫിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണം അയക്കാന്‍ മികച്ച സമയം](https://editoreal.ae/യുഎസ്-താരിഫിന്-പിന്നാലെ/) - ദുബൈ: യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ദിർഹമിനെതിരെ ആഗസ്റ്റ് 8ന് ശേഷം ഏറ്റവും താഴ്ന്ന നിരക്കായ 23.88 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 50% തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതാണ് രൂപയുടെ ഇടിവിന് പ്രധാന കാരണം. സെപ്റ്റംബറില്‍ ദിർഹമിനെതിരെ രൂപയുടെ മൂല്യം 24ന് താഴെയാകാനുള്ള സാധ്യതയും തള്ളിക്കള്ളയാനാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. "കേരളം പോലുള്ള പ്രധാന വിപണികളിലേക്ക് ഓണാഘോഷവേളയില്‍ പണം അയക്കുന്നത് - [സിപിഎം അധികം അഹങ്കരിക്കേണ്ട, കേരളം ഞെട്ടുന്ന വാർത്ത വരാനുണ്ട്: മുന്നറിയിപ്പുമായി സതീശൻ](https://editoreal.ae/സിപിഎം-അധികം-അഹങ്കരിക്കേ/) - തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു. സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം വി - [ഗവൺമെൻറ് ബോയ്സ് എച്ച്എസ്എസ് മാവേലിക്കരയിൽ ബന്ദിപ്പൂ വിളവെടുപ്പ്](https://editoreal.ae/bandipoo-harvest-at-government-boys-hss-mavelikkara/) - മാവേലിക്കര : ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബന്ദിപ്പൂ വിളവെടുപ്പ് നടത്തി. എൻഎസ്എസ് 636 യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു പൂച്ചെട്ടികൾ നട്ടു പരിപാലിച്ചത്. ബന്ദിപ്പൂ വിളവെടുപ്പ് ചടങ്ങ് ലഹരിവിരുദ്ധ സന്ദേശം നൽകാനുള്ള ചടങ്ങാക്കി വിദ്യാ‍ർത്ഥികൾ മാറ്റി. “ജീവിതം പൂക്കളെപ്പോലെ വിരിയട്ടെ, ലഹരിയുടെ ഇരുളിൽ കൊഴിഞ്ഞുപോകരുത്” എന്ന സന്ദേശത്തോടെയായിരുന്നു വിളവെടുപ്പ് ചടങ്ങിലേക്ക് വിദ്യാ‍ർത്ഥികൾ കടന്നത്. കാ‍ർഷികരം​ഗത്തെ വിദ്യാർത്ഥികളുടെ ഇടപെടൽ അവരിൽ ആരോ​ഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കാനും സഹായിക്കും. പൂക്കളുടെ സുഗന്ധം, ലഹരിയുടെ - [അത്തം പിറന്നു, ഓണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം](https://editoreal.ae/keralalite-entering-to-onam-season/) - തൃപ്പൂണിത്തുറ: പൊന്നോണത്തിൻറെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടൻ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ - [ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക](https://editoreal.ae/ചികിത്സയ്ക്ക്-5-ലക്ഷം-അപക/) - ദുബൈ: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെ നൽകുന്ന ഇൻഷുറൻസ് നടപ്പാവുന്നു. നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ പദ്ധതിയിലുണ്ട്. സാധാരണ ഇൻഷുറൻസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുള്ളതാണ് പദ്ധതി. പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള രോഗങ്ങൾക്ക് പോലും ഇൻഷുറൻസ് ലഭിക്കും എന്നതാണ് നോർക്ക കെയർ പ്രവാസി ഇൻഷുറൻസിനെ വേറിട്ടതാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ. ഭർത്താവും ഭാര്യയും രണ്ട് - [പ്രതീക്ഷയുടെ തണ്ണുപ്പുമായി സുഹൈൽ നക്ഷത്രം; കുവൈത്തിൽ വേനൽക്കാലത്തിന് അവസാനം](https://editoreal.ae/പ്രതീക്ഷയുടെ-തണ്ണുപ്പുമ/) - കുവൈത്ത് സിറ്റി: സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിൽ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി സ്ഥിരീകരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-ന് പുലർച്ചെ കിഴക്ക് ദിശയിൽ ഉദിക്കുന്ന സുഹൈൽ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചന നൽകുന്നു. സുഹൈൽ നക്ഷത്രം അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ ഓഗസ്റ്റ് 24-നും കുവൈത്തിൽ സെപ്റ്റംബർ 5-നും ദൃശ്യമാകുമെന്ന് കുവൈത്ത് അസ്ട്രോണമി അസോസിയേഷൻ തലവൻ ആദെൽ അൽ സാദൂൺ അറിയിച്ചിരുന്നു. സുഹൈൽ കാലഘട്ടം 53 ദിവസം നീണ്ടുനിൽക്കും. ഇത് - [ഗോൾഡൻ റെസിഡൻസി വിസ പദ്ധതിയുമായി ഒമാൻ](https://editoreal.ae/oman-launches-golden-residency-visa/) - മസ്കറ്റ്: ഒമാനിൽ നിക്ഷേപ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോൾഡൻ റെസിഡൻസി പദ്ധതി ഉൾപ്പെടെ പുതിയ സംരംഭങ്ങൾ പ്രാബല്യത്തിൽ വരുന്നു. നിക്ഷേപ അഭിവൃദ്ധിക്കും ആഗോള രംഗത്ത് വളർച്ച നേടുന്നതിനും ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രചാരണ മന്ത്രാലയം ഗോൾഡൻ റെസിഡൻസി അടക്കമുള്ള വിവിധ പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. ദീർഘകാല നിക്ഷേപ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് സലാലയിലെ സുൽത്താൻ ഖാബൂസ് യുവജന സാംസ്കാരിക വിനോദ കേന്ദ്രത്തിൽ നടന്ന സുസ്ഥിര ബിസിനസ് പരിസ്ഥിതി ഫോറത്തിന്‍റെ ഭാഗമായി - [രാജിയില്ല, രാഹുലിന് പാർട്ടിയിൽ നിന്നും സസ്പെൻഷൻ](https://editoreal.ae/rahul-mamkoottathil-suspended-from-congress/) - തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി - [പരസ്പരം വ്യോമാതിർത്തി അടച്ചിട്ടത് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യയും പാകിസ്താനും](https://editoreal.ae/india-pakistan-extend-airspace-closure-against-each-other-till-september-24/) - ഇരുരാജ്യങ്ങളിലേയും വിമാനങ്ങൾക്ക് ആകാശപാത അടയ്ക്കുന്നത് തുടർന്ന് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനിൽ നിന്നുള്ള വിമാനങ്ങളെ തങ്ങളുടെ ആകാശപാതയിൽ നിന്നും ഇന്ത്യയും, ഇന്ത്യയുടെ വിമാനങ്ങളെ തങ്ങളുടെ ആകാശപാതയിൽ നിന്നും പാകിസ്ഥാനും മാസങ്ങളായി വിലക്കിയിരിക്കുകയാണ്. ഇന്ത്യ സെപ്റ്റംബർ 24 വരെയും പാകിസ്ഥാൻ സെപ്റ്റംബർ 25 വരെയും അടച്ചിടൽ നീട്ടിയിട്ടുണ്ട്. വിലക്ക് നീട്ടിയ വിവരം അറിയിച്ചുകൊണ്ട് ഇരു രാജ്യങ്ങളും വ്യോമസേനാംഗങ്ങൾക്ക് പ്രത്യേകം നോട്ടീസ് നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ഇരുരാജ്യങ്ങളിലേയും - [ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11](https://editoreal.ae/ഓൺലൈൻ-മണി-ഗെയിമുകൾക്ക്-ന/) - ന്യൂഡൽഹി ∙ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകിത്തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെയാണ് മിക്ക കമ്പനികളും തീരുമാനമെടുത്തത്. പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി ഗെയിമിങ്ങിൽ മാത്രം - [എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ സമ്മ‍ർദ്ദം ശക്തം: ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ](https://editoreal.ae/എംഎൽഎ-സ്ഥാനം-രാജി-വയ്ക്ക/) - പത്തനംതിട്ട: എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. അതേസമയം, രാഹുലിന്‍റെ രാജിക്കായി സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രം​ഗത്തെത്തി. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് - [രാഹുലിനെ പ്രതിരോധിച്ച് ഷാഫി: ആരോപണം വന്നയുടൻ രാഹുൽ രാജിവച്ചു](https://editoreal.ae/രാഹുലിനെ-പ്രതിരോധിച്ച്-ഷ/) - കോഴിക്കോട്: എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാ​ഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടൻ തന്നെ രാഹുൽ രാജി പ്രഖ്യാപിച്ചുവെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഷാഫി പ്രതികരിച്ചത്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺ​ഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ് സരിൻ. വിവാദങ്ങളിൽ കോൺ​ഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്തെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോൺഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷാഫി - [ധ‌ർമ്മസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ](https://editoreal.ae/mass-burial-complainant-arrested-in-dharmasthala-case/) - ബെംഗളൂരു: ധ‌ർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാൾ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തിൽ. ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ ധ‌ർമ്മസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ - [കട്ടപ്പമാരെ കൂടെ നിർത്തി മുന്നോട്ട് പോകാനാവില്ല, യൂത്ത്കോണ്‍ഗ്രസ് വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം](https://editoreal.ae/കട്ടപ്പമാരെ-കൂടെ-നിർത്തി/) - പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രം​ഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. അബിൻ്റെ ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ബാഹുബലി സിനിമയിലെ ക്ലൈമാക്സ് രംഗത്തിൻ്റെ ചിത്രമുള്ള പോസ്റ്റർ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് രാഹുൽ അനുകൂലികളുടെ പ്രതിഷേധം. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ - [പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കൽ: അംഗീകൃത നിരക്കുകൾ പ്രസിദ്ധീകരിച്ച് കോൺസുലേറ്റ്, വൻതുക വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പ്](https://editoreal.ae/പ്രവാസികളുടെ-മൃതദേഹം-നാട/) - ദുബൈ: പ്രവാസികളുടെ മൃതദേഹങ്ങളുടെ പേരിൽ വൻതുക വാങ്ങിയെടുക്കുന്നതിനെതിരെ മാർ​ഗനിർദേശങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിത തുക ഈടാക്കുന്നവർക്കെതിരായ മുന്നറിയിപ്പും ആവർത്തിച്ചിട്ടുണ്ട്. മരണസർട്ടിഫിക്കറ്റിന് 110 മുതൽ 140 ദിർഹം വരെ. എംബാമിങിന് 1072 ദിർഹം. ആംബുലൻസിന് 220 ദിർഹം വാടക. ഇത് ദുബൈയിലെ വാടകയാണ്. മറ്റ് എമിറേറ്റുകളിൽ ഇത് വ്യത്യാസം വരും. ശവപ്പെട്ടിക്ക് 1840 ദിർഹമാണ് നിരക്ക്. എയർകാർഗോ നിരക്ക് 1800 ദിർഹം മുതൽ 2500 - [നിമിഷ പ്രിയ കേസ്; വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്ന് കെ എ പോൾ, സുപ്രീംകോടതിയിൽ ഹർജി](https://editoreal.ae/നിമിഷ-പ്രിയ-കേസ്-വധശിക്ഷ-24/) - ദില്ലി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറയുന്നു. ഹർജിയിൽ - [കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപി; രാഹുൽ പ്രധാനമന്ത്രിയാകില്ല, ഉദയനിധി മുഖ്യമന്ത്രിയുമാകില്ല: അമിത് ഷാ](https://editoreal.ae/കലാമിനെ-രാഷ്ട്രപതിയാക്ക/) - ചെന്നൈ: രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്നാട്‌ മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയയുടെയും സ്റ്റാലിന്‍റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്തുതല സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുനെൽവേലിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. രാജ്യസഭയുടെ തലവനായി തമിഴ് മകൻ എത്തുന്നുവെന്ന് പരാമർശിച്ചാണ് അമിത് ഷാ പ്രസം​​ഗം ആരംഭിച്ചത്. എപിജെ അബ്ദുൽകലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണ്. സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതിയാക്കാൻ മോദിയും നദ്ദയും തയ്യാറായി. തമിഴ്നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി എപ്പോഴും - [ജനകീയ നേതാവിന് വിട: വാഴൂർ സോമനെ യാത്രയാക്കി പീരുമേട്](https://editoreal.ae/ജനകീയ-നേതാവിന്-വിട-വാഴൂർ/) - ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ മൃതദേഹം സംസ്കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. നിരവധി പേരാണ് നേതാവിന് അന്ത്യോപചാരങ്ങൾ അർപ്പിക്കാനായി എത്തിയത്. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം - [മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ഓഗസ്റ്റ്  28-ന്](https://editoreal.ae/മോഹൻലാൽ-സത്യൻ-അന്തിക്കാ/) - ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ - [ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് ഒരു മില്ല്യൺ ദിർഹം നഷ്ടപരിഹാരം](https://editoreal.ae/one-million-dirham-compensation-for-kannur-native-in-accident-case/) - ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം അതായത്‌ ഏകദേശം 2 കോടി 37 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരം ലഭിച്ചു. 2023 ഏപ്രിൽ 24-ന് ദുബായ് അൽ വഹീദ ബംഗ്ലാദേശ് കൗൺസലേറ്റിന് സമീപം അനുവദനീയമല്ലാത്ത സ്ഥലത്ത്കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെ യു.എ.ഇ പൗരൻ ഓടിച്ച കാറിടിച്ചാണ് പരിക്കേറ്റത്. അപകടത്തിൽ റഹ്‌മത്ത് ബീക്ക് തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട One - [പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.](https://editoreal.ae/vazhoor-soman-mla-passess-away/) - തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇടുക്കി പീരുമേട്ടിൽ നിന്ന് - [യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദേശം നൽകി അധികൃതർ](https://editoreal.ae/യുഎഇയിൽ-കനത്ത-മഴ-ജാഗ്രത-ന/) - അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലുമടക്കം ബുധനാഴ്ച കനത്ത മഴ പെയ്തു. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ ഐനിലെ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വേഗപരിധി നിയന്ത്രണങ്ങള്‍ പാലിച്ചും ജാഗ്രതയോടെയും വാഹനമോടിക്കണമെന്നാണ് നിര്‍ദ്ദേശം. താഴ്വരകള്‍, വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും കനത്ത മഴയുള്ള സമയങ്ങളില്‍ ഇത് അപകടരമാണെന്നും അധികൃകതര്‍ മുന്നറിയിപ്പ് നല്‍കി. അസ്ഥിര കാലാവസ്ഥ മുന്‍നിര്‍ത്തി ദേശീയ കാലാവസ്ഥ തേന്ദ്രം ഓറഞ്ച്, യെല്ലോ - [രാഹുൽ രാജിവച്ചതോടെ ഷാഫിക്കെതിരെ പാർട്ടിയിൽ പടനീക്കം](https://editoreal.ae/move-against-shafi-parambil-in-congress/) - പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പാർട്ടിയിൽ പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ ദില്ലിയിൽ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം - [മലയാളി പ്രവാസികൾക്ക് തിരിച്ചടി: കേരളത്തിലേക്കുള്ള ഒരു സർവ്വീസ് താത്കാലികമായി നിർത്തി ഇൻഡിഗോ](https://editoreal.ae/മലയാളി-പ്രവാസികൾക്ക്-തിര/) - മസ്കറ്റ്: മസ്കറ്റ്-കണ്ണൂര്‍ നേരിട്ടുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് കാരണം. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മേയ് പകുതിയോടെയാണ് മസ്‌കത്തിനും കണ്ണൂരിനും ഇടയില്‍ ഇന്‍ഡിഗോ സര്‍വീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റും ലഭ്യമായിരുന്നു. - [സൗദിയിൽ വാഹനാപകടം, മലയാളിയടക്കം നാലു പേര്‍ മരിച്ചു](https://editoreal.ae/സൗദിയിൽ-വാഹനാപകടം-മലയാള/) - റിയാദ്: റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്. മാതാവ് സൽമത് സന്ദർശക വിസയിൽ - [ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ മദയിൽ നേരിയ ഭൂചലനം](https://editoreal.ae/earth-quake-in-madha-in-oman/) - മസ്കറ്റ്: ഒമാനിലെ മദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെയാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.13ന് ഉണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. യുഎഇക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒമാൻറെ ഒരു ചെറിയ ഭൂഭാഗമാണ് മദ. ഇത് മുസന്ദം ഉപദ്വീപിനും ഒമാൻറെ പ്രധാന ഭാഗത്തിനും ഇടയിലായി ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇക്കുള്ളിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും, മദ ഒമാൻറെ - [യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ](https://editoreal.ae/rahul-mamkootathil-resigned-from-youth-congress-chief-post/) - പത്തനംതിട്ട: പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎൽ. ഇന്നലെ മുതൽ ഉയ‍ർന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകാൻ രാഹുലിന് സാധിക്കാതെ വരികയും സംസ്ഥാന നേതൃത്വം കൈയ്യൊഴിക്കുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രാഹുലിനെതിരെ നിലപാട് എടുത്തു. സമാനവിഷയങ്ങളിൽ രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. - [വേൾഡ് ജൂനിയർ മോഡൽ ഇൻ്റർനാഷണൽ റണ്ണർ അപ്പായി ആരാധ്യ മേനോൻ](https://editoreal.ae/world-junior-model-international/) - വേൾഡ് ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ കിരീടം തൂക്കി മലയാളി, ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയെ ഇളക്കി മറിച്ച് മലപ്പുറം സ്വദേശി ആരാധ്യ ഫസ്റ്റ് റണ്ണറപ്പായി വിയറ്റ്നാമിൽ നടന്ന വേൾഡ് ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യ. മലപ്പുറം സ്വദേശി ആരാധ്യ എന്ന കൊച്ചു മിടുക്കിയാണ് കാണികളെ അമ്പരപ്പിച്ച് കിരീടം ചൂടിയത്. ചെറിയ പ്രായത്തിൽ തന്നെ റാമ്പുകൾ കീഴടക്കിയ ആരാധ്യ ഇതിനോടകം തന്നെ സൗന്ദര്യ മത്സര വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. ഗോവയിൽ നടന്ന ജൂനിയർ മോഡൽ - [വല്ല്യേട്ടൻ വരുന്നു, ആഹ്ളാദത്തിൽ മലയാളികൾ, സ്നേഹാശംസകളോടെ മോഹൻലാൽ](https://editoreal.ae/mammootty-is-back/) - മലയാളത്തിന്റെ മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് മലയാളക്കര. മമ്മുട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാല്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇത് എന്നാണ് വ്യക്തമാകുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതിയിട്ടുണ്ട്. മമ്മൂട്ടി രോഗ വിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും കുറിപ്പിട്ടിരുന്നു. നോവിന്റെ തീയിൽ മനം കരിയില്ല…പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല... വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന - [സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾക്കും വക്കാലാ ഗോൾഡ് ഏണിങ്‌സിനും ശരീഅ സർട്ടിഫിക്കേഷൻ നേടി ഒ ഗോൾഡ് ആപ്പ്](https://editoreal.ae/sharee-a-certification-for-o-gold-app/) - ദുബായ്, ഓഗസ്റ്റ് 18: സ്വർണ്ണവും വെള്ളിയും വാങ്ങാനും വിൽക്കാനും നിക്ഷേപിക്കാനുമുള്ള സൂപ്പർ ആപ്പായ ഒ ഗോൾഡ് വാലറ്റിന് യു.എ.ഇ. ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇകണോമിക് സെന്ററിന്റെ ശരീഅ കോംപ്ലയൻസ് സ‍ർട്ടിഫിക്കറ്റ്. ശരീഅ പ്രകാരമുള്ള ധന ഇടപാട് ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നുവെന്നുള്ള ഈ സാക്ഷ്യപത്രം കമ്പനിയുടെ വളർച്ചയിൽ ഏറെ നിർണ്ണായകമാകും. സ്വർണ്ണം, വെള്ളി എന്നിവയുടെ കൊടുക്കൽ വാങ്ങലുകൾക്ക് പൂർണ്ണ സുരക്ഷിതത്വവും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോൾഡ് ഏണിങ്‌സും ലഭ്യമാക്കുന്ന യു.എ.ഇ. കേന്ദ്രമായുള്ള ഏക ആപ്പ് ആണ് ഒ - [ജയറാമും കാളിദാസും ഒന്നിക്കുന്ന ചിത്രം ആശകൾ ആയിരം ആരംഭിച്ചു](https://editoreal.ae/jayaram-kalidas-movie-aashakal-aayiram/) - ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ആശകൾ ആയിരം ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. തിങ്കളാഴ്ച്ച കൊച്ചി മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പുവാണ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പ് നൽകി. ജയറാമും മകൾ മാളവികയും, ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ - [യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു](https://editoreal.ae/indian-journalists-celebrated-independence-day-in-uae/) - ദുബായ്: യു എ ഇ യിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദുബായ് ഖിസൈസ് കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൂട്ടായ്മ നടത്തിയ 'ഫ്രീഡം ക്വിസ്' മത്സരത്തിൽ സമ്മാനം നേടിയ ഷിൻസ് സെബാസ്റ്റ്യൻ, ഷിനോജ് ഷംസുദ്ദിൻ, ഭാസ്‌കർ രാജ് എന്നിവർക്ക് പോൾ ടി ജോസഫ് സമ്മാനങ്ങൾ നൽകി. വനിത വിനോദ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂട്ടായ്മ നടത്തിയ 'ഫ്രീഡം ക്വിസ്' മത്സരത്തിൽ സമ്മാനം നേടിയ ഷിൻസ് സെബാസ്റ്റ്യൻ, ഷിനോജ് ഷംസുദ്ദിൻ, ഭാസ്‌കർ രാജ് എന്നിവർക്ക് പോൾ ടി ജോസഫ് സമ്മാനങ്ങൾ നൽകി. - [തന്റെ ജീവന് ഭീഷണി, മഹാത്മാഗാന്ധിയുടേത് പോലെയുള്ള കൊലപാതകം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം, രാഹുൽ​ഗാന്ധി](https://editoreal.ae/തന്റെ-ജീവന്-ഭീഷണി-മഹാത്മ/) - മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാഹുൽ​ഗാന്ധി പൂനെ കോടതിയിൽ. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരത്തിൽ പരാമർശിച്ചത്. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ കേസിലെ പരാതിക്കാരൻ ആയ സത്യകി സവർക്കറുടെ വംശ പരമ്പരയുടെയും പേരിലാണ് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. ഇക്കാര്യം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ മിലിന്ത് ദത്തത്രിയാ പവർ മുഖേന കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് രാഹുൽഗാന്ധിയുടെ പരാമർശം. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു - [ന്യൂനമർദം കൂടുതൽ ശക്തിപ്പെടും: കേരളത്തിൽ മഴ തുടരും](https://editoreal.ae/ന്യൂനമർദം-കൂടുതൽ-ശക്തിപ്/) - തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപമാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയർജിച്ച് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത 2-3 ദിവസം കൂടുതൽ പ്രദേശങ്ങളിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ - [കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; റമീസിന്‍റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും](https://editoreal.ae/കോതമംഗലത്തെ-യുവതിയുടെ-ആത/) - കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പെൺകുട്ടി റമീസിന്‍റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ആലുവയിലെ വീട്ടിലെത്തിച്ച് - [കുവൈത്തിൽ വിഷമദ്യ ദുരന്തം? മലയാളികളടക്കം 10 പേർ മരിച്ചെന്ന് റിപ്പോർട്ട്,](https://editoreal.ae/കുവൈത്തിൽ-വിഷമദ്യ-ദുരന്ത/) - കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ച പ്രവാസികളില്‍ മലയാളികളും ഉണ്ടെന്ന് സൂചന. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലായി വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാദേശികമായ നിര്‍മ്മിച്ച മദ്യം കഴിച്ചാണ് 10 പേര്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. - [ജിസിസിയിലെ വിദേശ താമസ‍ക്കാർക്ക് വിസ ഓൺ അറൈവൽ അനുവദിച്ച് കുവൈത്ത്](https://editoreal.ae/ജിസിസിയിലെ-വിദേശ-താമസക്/) - ജിസിസി രാജ്യങ്ങളിലെ വിദേശ താമസക്കാർക്ക് കുവൈത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഇനി വിസ ഓൺ അറൈവൽ ലഭിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ റെസിഡൻസി പെർമിറ്റുള്ള വിദേശ പൗരന്മാർക്ക് ഇപ്പോൾ കുവൈത്തിൽ വിസ ഓൺ അറൈവൽ സേവനങ്ങൾക്ക് അർഹതയുണ്ട്. നേരത്തെ ജിസിസി റെസിഡൻസി കാർഡുള്ള വിദേശ പാസ്‌പോർട്ട് ഉടമകൾക്ക് കുവൈത്തിലേക്ക് പോകുന്നതിന് മുമ്പ് ഇ-വിസ ലഭിക്കേണ്ടതുണ്ടായിരുന്നു. ഇറാഖി പൗരന്മാർ ഒഴികെയുള്ള ജിസിസി - [ഹോട്ടലുകളിൽ ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയം 20 മണിക്കൂറാക്കി സൗദി അറേബ്യ](https://editoreal.ae/saudi-arabia-reforms-check-in-checkiout-time/) - റിയാദ്: സൗദി അറേബ്യയിലെ ഹോട്ടലുകളിൽ ചെക്കൗട്ട് ചെയ്യാനുള്ള സമയം 20 മണിക്കൂറാക്കി പരിഷ്കരിച്ചു. ഹോട്ടലുകളിൽ ഇനി ഒരു ദിവസമായി കണക്ക് കൂട്ടുന്നത് ചെക്കിന്നിനും ചെക്കൗട്ടിനും ഇടയിലുള്ള ഈ 20 മണിക്കൂറായിരിക്കും. ചെക്കിൻ ചെയ്യാൻ ഉപഭോക്താവ് വൈകിയാലും 20 മണിക്കൂറിനുള്ളിൽ ചെക്ക്ഔട്ട് ചെയ്തിരിക്കണം. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നയം. സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഇത് പ്രകാരം താമസക്കാരന് പരമാവധി മുറി ഉപയോഗിക്കാൻ കഴിയുക 20 മണിക്കൂർ ആയിരിക്കും. ആഗോള ഹോസ്പിറ്റാലിറ്റി സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ നീക്കം - [യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ](https://editoreal.ae/യുദ്ധം-അവസാനിപ്പിക്കണം/) - ടെല്‍ അവീവ്: ഗാസയിൽ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതിയെ എതിർത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച, ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങൾ അംഗീകരിക്കുകയും ഗാസ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാസ ഏറ്റെടുക്കലിനെതിരെ ഇസ്രായേലില്‍ നിന്നടക്കം കടുത്ത എതിര്‍പ്പാണുയരുന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ട 50 പേരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. മുന്‍ സൈനികരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇസ്രായേല്‍ സര്‍ക്കാറിന്‍റെ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അവരുടെ മോചനം - [കടുത്ത വേനൽച്ചൂടിൽ ആശ്വാസമായി ഫുജൈറയിലും അൽ ഐനിലും മഴ](https://editoreal.ae/കടുത്ത-വേനൽച്ചൂടിൽ-ആശ്വ/) - യുഎഇയിലുടനീളം വേനൽച്ചൂട് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെയ്യുന്ന മഴ ജനങ്ങൾക്ക് ആശ്വാസമായി. ഫുജൈറയിലും കിഴക്കൻ തീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യുന്ന വീഡിയോകൾ ദേശീയ കാലാവസ്ഥാ കേന്ദ്രം പങ്കുവച്ചു. കനത്ത മഴയിൽ വാഹനങ്ങൾ കടന്നു പോകുന്നതും കാറ്റടിക്കുന്നതും മേഘങ്ങൾ മൂടി നിൽക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അബുദാബിയിലെ അൽ ഐനിൽ കനത്ത മഴ പെയ്യുന്നതും വീഡിയോയിൽ കാണാം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വേ​ഗ പരിധി പാലിച്ച് വാഹനമോടിക്കണമെന്ന് എമിറേറ്റ് പൊലീസ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ - [തിയേറ്ററിൽ വൻ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ നിർമ്മാതാക്കൾ](https://editoreal.ae/second-part-of-sumathi-valavu/) - പ്രേക്ഷകരുടെ വൻ സ്വീകാര്യതയോടെ തിയേറ്ററിൽ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോൾ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക് കുതിക്കുകയാണ് സുമതി വളവ്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ സുമതി വളവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവ് 2ന്റെ നിർമ്മാണം.ബൈജു ഗോപാലൻ, വി. സി. പ്രവീൺ - [മമ്മൂട്ടിയുടെ ഇടപെടലിൽ പരാതിയില്ല, വിവാദങ്ങളിലേക്ക് വലച്ചിടരുതെന്ന് സാന്ദ്ര](https://editoreal.ae/sandra-thomas-mammootty-have-no-involvement-in-current-issues/) - കൊച്ചി: മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തൻ്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആൻ്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തൻ്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് ഒരു പരാതിയും ഇല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു. തൻ്റെ സിനിമയിൽ നിന്ന് തൻ്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. - [കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ](https://editoreal.ae/argentina-football-association-against-kerala-government/) - തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. 130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദ‍ർശിക്കുന്നതില്‍ നിന്ന് പിന്‍മാറി ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. - ['സു ഫ്രം സോ'യ്ക്ക് ശേഷം രാജ് ബി ഷെട്ടിയുടെ 'കരാവലി' വരുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്](https://editoreal.ae/karavali-movie-poster/) - കന്നഡയിൽ നിന്നുമെത്തിയ 'സു ഫ്രം സോ' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ് ബി ഷെട്ടി, സംവിധായകൻ ഗുരുദത്ത് ഗാനിഗയുമായി ഒന്നിച്ചെത്തുന്ന 'കരാവലി' വരുന്നു. കർണാടകയുടെ തീരദേശ കാൻവാസിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മൃഗം vs മനുഷ്യൻ" എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ രണ്ട് എരുമകൾക്ക് നടുവിൽ തീക്ഷ്ണമായ കണ്ണുകളും കൈയ്യിൽ തീപ്പന്തവുമേന്തി നിൽക്കുന്ന രാജ് ബി ഷെട്ടിയെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രജ്വാൾ ദേവരാജ് ആണ് നായകനായി എത്തുന്ന ചിത്രത്തിൽ മാവീര എന്ന നിർണായക പ്രജ്വാൾ ദേവരാജ് ആണ് നായകനായി എത്തുന്ന ചിത്രത്തിൽ മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. - ['കിൽ' താരം പാർത്ഥ് തീവാരി മലയാളത്തിലേക്ക്; ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാള'നിൽ ഞെട്ടിക്കാൻ താരം](https://editoreal.ae/parth-tiwari-in-kattalan/) - 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ ഞെട്ടിക്കാൻ ബോളിവുഡിലെ ശ്രദ്ധേയ വയലൻസ് ചിത്രമായ 'കിൽ' താരവും. 'കിൽ' സിനിമയിൽ സിദ്ധി എന്ന ക്രൂരനായ കഥാപാത്രമായെത്തിയ പാർത്ഥ് തീവാരി 'കാട്ടാളനി'ൽ ശ്രദ്ധേയ വേഷത്തിൽ എത്താനായി ഒരുങ്ങുകയാണ്. പാർത്ഥിനെ കാട്ടാളന്‍റെ ലോകത്തേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ''ക്രൂരൻ വേഷങ്ങളിലൂടെ ഞെട്ടിക്കാറുള്ള പാര്‍ത്ഥ് തിവാരിയെ കാട്ടാളന്‍റെ - [യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി](https://editoreal.ae/uae-marked-highest-temperature-in-nine-years/) - അബുദാബി: യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് താപനില വർധച്ചുവരുന്നതിന്‍റെ അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത് - [ഒരിഞ്ച് സ്ഥലം നൽകിയാൽ ഒരു മൈൽ കൈയ്യേറും, ഇന്ത്യയ്ക്കെതിരെ തീരുവയിൽ യുഎസിനെതിരെ ചൈന](https://editoreal.ae/china-declare-support-for-india-in-usa-tariff-impostion/) - ദില്ലി: ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ യു.എസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് ചൈന. ഒരു ഇ‍ഞ്ച് ഇടം നൽകിയാൽ ഒരു മൈൽ ദൂരം ഇടിച്ചു കയറുന്ന രീതിയാണ് ചിലരുടേതെന്ന് അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിനെ പേരെടുത്ത് പറയാതെ ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോങ് കുറ്റപ്പെടുത്തി. ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ തന്നെ ബ്രസീലിനും യുഎസ് 50% തീരുവ ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത് - [പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്ന് നിതിൻ ​ഗഡ്കരി അറിയിച്ചതായി കെ രാധാകൃഷ്ണൻ എംപി](https://editoreal.ae/gadakkari-assured-that-toll-rate-in-paliyekkara-will-be-cut-down/) - ദില്ലി: പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എംപി. പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ മന്ത്രിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എൻഎച്ച്എഐ ക്ക് അനുവദിച്ച ടോൾ പിരിവ് കരാർ v - [ട്രംപിന്റെ ഡബിൾ താരിഫ്; ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ യുഎസ് കമ്പനികൾ നിർത്തുന്നതായി റിപ്പോർട്ട്](https://editoreal.ae/us-companies-statred-halt-orders-for-indian-companies/) - ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവച്ചതായി റിപ്പോർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ ഉൽപാദകർക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വാങ്ങുന്നവർ നികുതി ഭാരം പങ്കിടാൻ തയ്യാറല്ലെന്നും കയറ്റുമതിക്കാർ ചെലവ് വഹിക്കണമെന്നുമാണ് യുഎസ് കമ്പനികളുടെ താൽപര്യം. ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ ഉൽപാദകർക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു - [ദുബായിലെ വാടക നിരക്കുകളിൽ കുറവ് വരുന്നതായി റിപ്പോർട്ട്](https://editoreal.ae/real-estate-rate-goes-down-in-dubai/) - ദുബൈ: ദുബൈയിലെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് വാടക കുറയുന്നത്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിൽ വാടക കുറയുന്നത് പ്രകടമാണ്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെൻറുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ കാരണമായിട്ടുണ്ട്. ഇൻറർനാഷണൽ സിറ്റി മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിന് പേരുകേട്ട മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിന് പേരുകേട്ട ഇൻറർനാഷണൽ സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസമായി വാടകയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല - [ദുബായ് തീരത്ത് പുതിയ ആംഢബര ദ്വീപ് വരുന്നു](https://editoreal.ae/ദുബായ്-തീരത്ത്-പുതിയ-ആംഢ/) - ദുബൈ: ദുബായ് തീരത്ത് പുതിയ ആഢംബര ദ്വീപ് നിര്‍മ്മിക്കുന്നു. നായാ ഐലന്‍ഡ് ദുബൈ എന്ന് പേര് നല്‍കിയിരിക്കുന്ന ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്​ഫ്രണ്ട്​ താമസസ്ഥലങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ എന്നീ സൗകര്യങ്ങളും ഉണ്ടാകും. ഈ ദ്വീപിന്‍റെ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുകയാണ്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2029ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ്​ അൽ അറബിന്​ സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. നഗരത്തിലെ പ്രധാന റോഡ്​ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ - [മോദിക്ക് വേണ്ടി 25 സീറ്റുകളിൽ അട്ടിമറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി](https://editoreal.ae/rahul-gandhi-today-claimed-that-an-investigation-found-massive-voter-fraud-in-a-karnataka-assembly-segment-during-the-2024-lok-sabha-election/) - ദില്ലി: ക‍ർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ രേഖകൾ സഹിതം ഉന്നയിച്ച് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കമ്മീഷൻ തന്നെ കൂട്ടുനിന്നുവെന്നും രാഹുൽ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മോദിയെ അധികാരത്തിൽ നിലനി‍ർത്താൻ 25 സീറ്റുകളിൽ അട്ടിമറി നടന്നുവെന്നും രാഹുൽ ആരോപിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാനെതിരെ ബിജെപിയുടെ പിസി മോഹനാണ് മത്സരിച്ചത്. കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് 6.26 ലക്ഷം വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് 6.58 ലക്ഷം വോട്ടും - [അമേരിക്കയുടെ നികുതി ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക്](https://editoreal.ae/russian-president-putin-to-visit-india/) - മോസ്കോ/ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ഇന്ത്യ സന്ദർശനത്തിൽ തീരുമാനമായത്. പുടിൻ്റെ സന്ദർശനതീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ അതുണ്ടാകുമെന്നാണ് കരുതുന്നത്. അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവന്നത് ഇന്ത്യക്കും റഷ്യക്കും ഇടയിൽ സവിശേഷവും ദീർഘകാലവുമായ ബന്ധമുണ്ട്. ബന്ധത്തെ ഞങ്ങൾ - [ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില സർവ്വകാല റെക്കോർഡിൽ](https://editoreal.ae/ട്രംപിൻ്റെ-തീരുവ-പ്രഖ്യാ/) - തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില ഉയരുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 9400 രൂപയായി. പവന് 160 രൂപ വർധിച്ച് 75200 രൂപയുമായിട്ടുണ്ട്. ആഭ്യന്തര മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയാണിത്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 10000 രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 3378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും ആണ്. പ്രസിഡന്‍റ് ട്രംപിന്റെ പുതിയ താരിഫ് - [കായിക മന്ത്രിയുടെ സ്പെയിൻ യാത്ര; സർക്കാരിന് ചെലവായത് 13 ലക്ഷം](https://editoreal.ae/govt-spend-13-lakhs-for-the-spain-journey-of-minister-abdurehman/) - തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കാനായി കായിക മന്ത്രി സ്പെയിനിലേക്ക് യാത്ര ചെയ്തതിന് കേരള സ‍ർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിൽ നടന്ന യാത്രയ്ക്കാണ് 13 ലക്ഷം രൂപ ചെലവായത്. ഇക്കാര്യം തെളിയിക്കുന്ന വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. മന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസ്സിയെ കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ഒരു രൂപ പോലും സ‍ർക്കാരിന് ചിലവായിട്ടില്ലെന്നായിരുന്നു ഇതുവരെ മന്ത്രി വി.അബ്ദുറഹ്മാൻ വാദിച്ചിരുന്നത്. കേരളത്തിലെ മന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. - [കണ്ടെയ്നറിൽ രഹസ്യ അറയൊരുക്കി വൻ മദ്യക്കടത്ത്, മലയാളികളടക്കം അറസ്റ്റിൽ](https://editoreal.ae/keralaites-arrested-for-liquor-smuggling-in-kuwait/) - കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യക്കടത്ത്. ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച ഇറക്കുമതി ചെയ്ത മദ്യം കടത്താനുള്ള ശ്രമം കുവൈത്ത് അധികൃതർ പരാജയപ്പെടുത്തി. മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ ഷുഐബ പോർട്ടിൽ ഒരു ഗൾഫ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്നർ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വളരെ വിദഗ്ധമായി രഹസ്യ അറയിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളുമായി ഏകോപിച്ച് കുവൈത്തിലെ ഷുഐബ പോർട്ടിൽ ഒരു ഗൾഫ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്നർ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വളരെ വിദഗ്ധമായി രഹസ്യ അറയിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. - [മയക്കുമരുന്ന് കടത്ത്; സൗദിയിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി](https://editoreal.ae/saudi-executed-six-persons-for-drugg-smuggling-saudi-executed-six-persons-for-drugg-smuggling/) - റിയാദ്: മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് സൗദി തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു ഇത്യോപ്യൻ, ഒരു സോമാലിയൻ പൗരന്മാരുടെ ശിക്ഷയാണ് നടപ്പാക്കിയത്. വന്‍ ഹാഷിഷ് ശേഖരം കടത്തുന്നതിനിടെ പിടിയിലായ ഇത്യോപ്യക്കാരായ ജമാല്‍ അബ്ദു ഹസന്‍ യൂസുഫ്, ലാതോ നഖൂശ് തസ്ഫഹി ഹായ്‌ലി, ടെഡ്രോസ് അലി വര്‍കന, കാസാ അല്‍റാഖോ സീസി ജമാറ, അബ്ദുറഹ്മാന്‍ അബ്ദുല്ല നൂര്‍ എന്നിവരെയും സോമാലിയൻ പൗരനായ അബ്ദുല്ല ഇബ്രാഹിം സഅദ് മുസ്തഫയെയുമാണ് - [എണ്ണ വിപണി ശക്തമായ നിലയിൽ, യുഎസ് നികുതി വർധനവ് ബാധിക്കില്ലെന്ന് സൗദി അരാംകോ സിഇഒ](https://editoreal.ae/saudi-aramco-ceo-says-us-tax-will-not-affect-them/) - റിയാദ്: എണ്ണ വിപണി നിലവിൽ വളരെ ശക്തമായ നിലയിലാണെന്ന് ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ സി.ഇ.ഒ അമീൻ നാസർ പറഞ്ഞു. വിപണിയുടെ അടിസ്ഥാനകാര്യങ്ങളും ശക്തമാണ്. ഈ വർഷം രണ്ടാം പകുതിയിൽ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പ്രതിദിന ആവശ്യം 11 ലക്ഷം ബാരൽ മുതൽ 13 ലക്ഷം ബാരൽ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അമീൻ നാസർ വ്യക്തമാക്കി. ഇതോടെ ഈ വർഷത്തെ മൊത്തം എണ്ണ ആവശ്യകത പ്രതിദിനം 10.58 കോടി ബാരലായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. - [കുവൈത്തിൽ ഗാർഹിക വിഭാഗം തൊഴിലാളികളുടെ എണ്ണം കുറയുന്നു, മുമ്പിൽ ഇപ്പോഴും ഇന്ത്യക്കാർ](https://editoreal.ae/കുവൈത്തിൽ-ഗാർഹിക-വിഭാഗം/) - കുവൈത്ത് സിറ്റി: 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിന്‍റെ അവസാനത്തോട് കൂടി കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. വിദേശ തൊഴിലാളികളിൽ 25.2 ശതമാനത്തോളം പങ്ക് വഹിക്കുന്ന ഈ വിഭാഗത്തിലെ തൊഴിലാളികളുടെ എണ്ണം ഇപ്പോൾ ഏകദേശം 745,000 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024 ആദ്യ പാദത്തിലെ അപേക്ഷിച്ച് ഇത് 5.6 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. ഇതിൽ ഏകദേശം 415,000 സ്ത്രീകളും 330,000 പുരുഷരുമാണ് ഉൾപ്പെടുന്നത്. വനിത തൊഴിലാളികളിൽ ഫിലിപ്പീൻസുകാരാണ് ഏറ്റവും - [രൂപയുടെ തക‍ർച്ച: കടം വാങ്ങിയും നാട്ടിലേക്ക് പണമയച്ച് പ്രവാസികൾ](https://editoreal.ae/രൂപയുടെ-തകർച്ച-കടം-വാങ്/) - ദുബായ്: രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് കടം വാങ്ങിയും നാട്ടിലേക്ക് പണമയച്ച് പ്രവാസികൾ. ഒരു ദിർഹത്തിന് 23.91 രൂപ വരെയായി മൂല്യത്തകർച്ച ഉണ്ടായതോടെയാണ് പ്രവാസികൾ കഴിയും വിധം പണം ഒപ്പിച്ച് നാട്ടിലേക്ക് അയക്കുന്നത്. സർവ്വകാല റെക്കോർഡ് തിരുത്തുമെന്ന് തോന്നിക്കുന്ന തരത്തിലാണ് ഈ ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇടിയുന്നത്. ആഗോള വ്യാപരരംഗത്തുണ്ടായ അനിശ്ചിതാവസ്ഥ, രണ്ട് ബില്ല്യൺ ഡോള‍റോളം ഓഹരി വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടതും എണ്ണ വിലയിലുണ്ടായ വ‍ർധനയുമെല്ലാം രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി. രൂപയുടെ മൂല്യം ഇടിയും തോറും നാട്ടിലേക്ക് പണംഅയക്കാൻ - [ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; പ്രതി ദിവ്യ ഫ്രാൻസിസ് കീഴടങ്ങി](https://editoreal.ae/prime-accuse-in-diya-krishna-fraud-case-surrendered/) - തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാർ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി. ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ - [​ഗതാ​ഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു](https://editoreal.ae/kerala-hc-suspended-toll-colletion-in-paliyekkara/) - എറണാകുളം: പാലക്കാട് - തൃശ്ശൂർ - കൊച്ചി ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തടഞ്ഞ് കേരള ഹൈക്കോടതി. ദേശീയപാതയിലെ കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം. ഒരു മാസത്തേക്കാണ് ടോൾ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കൊച്ചി - തൃശ്ശൂർ ദേശീയപാതയിൽ പലയിടത്തായി നാലിടത്തായി അടിപ്പാതകളുടെ പണി നടക്കുകയാണ്. ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. നാലാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ പരിഗണിച്ച് ടോൾ പിരിവ് തുടരുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും. കൊച്ചി - തൃശ്ശൂർ ദേശീയപാതയിൽ പലയിടത്തായി നാലിടത്തായി അടിപ്പാതകളുടെ പണി നടക്കുകയാണ് - [ഉത്തരാഖണ്ഡ് പ്രളയം: മലവെള്ളപ്പാച്ചിലിൽ ഒൻപത് സൈനികരെ കാണാതായി](https://editoreal.ae/9-soldiers-feared-missing-after-uttarakhand-army-camp-hit-by-flash-floods/) - ഹർഷിൽ: ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ചയുണ്ടായ പ്രളയത്തിൽ സൈനികരെ കാണാതായി. ഹർഷിലിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമപ്രദേശത്തിന് സമീപത്താണ് ഉച്ചയ്ക്ക് 1:45 ന് മേഘവിസ്ഫോടനം ഉണ്ടായത്. മണിക്കൂറുകൾക്ക് ശേഷം വീണ്ടും മറ്റൊരു പ്രദേശത്തും മേഘവിസ്ഫോടനമുണ്ടായി. ആകെ അൻപതോളം പേരെ മിന്നൽ പ്രളയത്തിൽ കാണാതായതായിട്ടുണ്ടെന്നാണ് കണക്ക്. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന സ്റ്റോപ്പ് ഓവറാണ് ധരാലി, നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെയുണ്ട്. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ - [ചക്രവാതച്ചുഴി കാരണം അതിതീവ്രമഴ; മലപ്പുറം ജില്ലയിൽ റെഡ് അലർട്ട്](https://editoreal.ae/red-alert-in-malappuram/) - കോഴിക്കോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും (ചൊവ്വ, ബുധൻ) വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം ജില്ലയിലും എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. - [സംസ്ഥാനത്ത് അതിതീവ്ര മഴ: നാല് ജില്ലകളിൽ റെഡ് അലർട്ട്](https://editoreal.ae/red-alert-in-four-districts/) - തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ സംസ്ഥാനത്ത് അതിതീവ്ര മഴ: നാല് ജില്ലകളിൽ റെഡ് അലർട്ട് - [നടൻ ഷാനവാസിൻ്റെ ഖബറടക്കം ഇന്ന് വൈകിട്ട്](https://editoreal.ae/cremation-of-actor-shanavas-nazeer/) - തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. - [ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയതായി സമ്മതിച്ച് ജീവനക്കാരികൾ](https://editoreal.ae/the-employees-admitted-to-embezzling-money-from-diya-krishnas-establishment/) - തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫുവ്ളൻസ‍ർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കുറ്റം സമ്മതിച്ച് മുൻ ജീവനക്കാരികൾ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും പിന്നീട് ദിയയുടെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യല്ലിൽ മുൻ ജീവനക്കാരികളും കേസിലെ പ്രതികളുമായ വിനീത,രാധാകുമാരി എന്നിവ‍ർ പണം തട്ടിയ കാര്യം സമ്മതിച്ചു. കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആർ കോഡ് - [40 ദിവസം കൊണ്ട് പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിലും പേമാരിയിലും മരിച്ചത് 140 കുട്ടികൾ, ആകെ മരണം 299](https://editoreal.ae/299-deaths-in-pakistan-floods/) - ഇസ്ലാമാബാദ്: ജൂൺ 26 മുതൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനിൽ കനത്ത നാശം. പ്രകൃതി ദുരന്തത്തിൽ 140 കുട്ടികൾ ഉൾപ്പെടെ 299 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങളിൽ പരിക്കേറ്റ 715 പേരിൽ 239 കുട്ടികളും 204 സ്ത്രീകളും 272 പുരുഷന്മാരും ഉൾപ്പെടുന്നുവെന്നാണ് കണക്ക്. ജൂൺ 26 മുതൽ അടിക്കടിയുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ദുരിതബാധിത പ്രദേശങ്ങളിലായി ജൂൺ 26 മുതൽ അടിക്കടിയുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ദുരിതബാധിത പ്രദേശങ്ങളിലായി ആകെ 1,676 വീടുകൾക്ക് നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. - [ബന്ദികൾക്ക് സഹായം എത്തിക്കാൻ റെഡ് ക്രോസ്സുമായി സഹകരിക്കാമെന്ന് ഹമാസ്സ്](https://editoreal.ae/hamas-said-on-sunday-it-was-prepared-to-coordinate-with-the-red-cross-to-deliver-aid-to-hostages-it-holds-in-gaza/) - ഗാസയിൽ തങ്ങൾ കൈവശം വച്ചിരിക്കുന്ന ബന്ദികൾക്ക് സഹായം എത്തിക്കുന്നതിന് റെഡ് ക്രോസുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഹമാസ് ഞായറാഴ്ച വ്യക്തമാക്കി. അതേസമയം റെഡ് ക്രോസുമായുള്ള ഏതെങ്കിലും ഏകോപനം നടത്തണമെങ്കിൽ ഇസ്രായേൽ മാനുഷിക ഇടനാഴികൾ സ്ഥിരമായി തുറക്കുകയും സഹായ വിതരണ സമയത്ത് വ്യോമാക്രമണം നിർത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഹമാസ് പറഞ്ഞു. തീരദേശ മേഖലയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലും 80 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീനിലെ ആരോഗ്യ പ്രവ‍ർത്തക‍ർ പറയുന്നു. ഗാസയുടെ തെക്കൻ, മധ്യ പ്രദേശങ്ങളിലെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാൻ തീരദേശ മേഖലയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലും 80 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീനിലെ ആരോഗ്യ പ്രവ‍ർത്തക‍ർ പറയുന്നു. - [നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം; പുതിയ തീയതി ആവശ്യപ്പെട്ട് തലാലിൻ്റെ സഹോദരൻ](https://editoreal.ae/thalals-brother-demand-immediate-execution-of-capital-punishment-of-nimishapriya/) - യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൻറെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാൽ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. - [ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു](https://editoreal.ae/former-jharkhand-cm-shibu-soren-dies-at-the-age-of-81/) - ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാ‍ർഖണ്ഡ് മുക്തി മോർച്ച സ്ഥാപകനുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 8.56-ഓടെ മരണം സംഭവിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്. ആരോ​ഗ്യനില മോശമായതോടെ കഴിഞ്ഞ ഒന്നര മാസമായി ഷിബു സോറൻ വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെ ഹേമന്ത് സോറൻ പിതാവിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പിതാവിൻ്റെ ആരോ​ഗ്യനില അതീവ​ഗുരുതരമാണെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീത്തിൽ ഒരു അവിഭാജ്യഘടകമായിരുന്ന Former Jharkhand CM Shibu Soren dies at the age of 81. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു - [കുഞ്ഞുമകൾ ഹിന്ദിനൊപ്പം ഹൃദയസ്പർശിയായചിത്രം പങ്കുവച്ച് ഷെയ്ഖ് ഹംദാൻ](https://editoreal.ae/sheikh-hamdan-shares-new-heartwarming-photos-with-baby-girl-hind/) - ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ശനിയാഴ്ച ഇൻസ്റ്റാഗ്രാമിൽ തന്റെ നാലാമത്തെ കുട്ടിയായ ഹിന്ദ് ബിന്ത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമുനൊപ്പമുള്ള ഹൃദയസ്പർശിയായ പുതിയ ഫോട്ടോകൾ പങ്കുവെച്ചു. ആദ്യ ഫോട്ടോയിൽ, ആകർഷകമായ നീല വസ്ത്രം ധരിച്ച കൊച്ചു ഹിന്ദ്, തന്റെ പിതാവിന്റെ വിരലുകൾ തന്റെ ചെറിയ കൈകൊണ്ട് സൌമ്യമായി ചേർത്തുപിടിക്കുന്നതായി കാണാം, മറ്റൊരു ഫോട്ടോയിൽ, കുഞ്ഞ് ഹിന്ദിനെ സുരക്ഷിതമായി കൈകളിൽ തൊട്ടിലിൽ കിടത്തുന്നു. സ്വകാര്യതയുടെ ഒരു സ്പർശം നിലനിർത്തിക്കൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അവളുടെ മുഖം കാഴ്ചയിൽ നിന്ന് - [യുഎഇയിലെ കൊടുംചൂടിനിടെ അൽ ഐനിൽ തക‍ർപ്പൻ മഴ](https://editoreal.ae/heavy-rains-strong-winds-lash-al-ain-amid-uae-peak-summer/) - കൊടുംചൂടിൽ യുഎഇ വെന്തുരുകുന്നതിനിടെ അൽ ഐനിൽ നല്ല മഴ. യുഎഇയിൽ ഓഗസ്റ്റ് ഒന്നിന് താപനില 51.8°C-ൽ എത്തിയതിന് പിന്നാലെയാണ്, അൽ ഐൻ നഗരത്തിലെ താമസക്കാർക്ക് ഞായറാഴ്ചഅൽപ്പം മഴ ആസ്വദിക്കാൻ സാധിച്ചത്. രാജ്യത്തെ കാലാവസ്ഥ വേനൽക്കാലത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ് ഇപ്പോൾ (അൽ മിർസാം എന്നാണ് ഈ ചൂടേറിയ ദിവസങ്ങൾ അറിയപ്പെടുന്നത്. ഓഗസ്റ്റ് 10-ന് ഇത് അവസാനിക്കും) . സ്റ്റോം സെൻ്റർ ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ അബുദാബിയിലെ അൽ ഐൻ നഗരത്തിലെ ഉമ്മു ഗാഫ എന്ന താമസസ്ഥലത്ത് കനത്ത മഴ പെയ്യുന്ന സ്റ്റോം സെൻ്റർ ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ അബുദാബിയിലെ അൽ ഐൻ നഗരത്തിലെ ഉമ്മു ഗാഫ എന്ന താമസസ്ഥലത്ത് കനത്ത മഴ പെയ്യുന്ന ദൃശ്യങ്ങളുണ്ട്. - [ലുസൈൽ ട്രാമിന് റെക്കോർഡ്: ഒരു കോടിയിലധികം ആളുകൾ യാത്ര ചെയ്തു](https://editoreal.ae/ലുസൈൽ-ട്രാമിന്-റെക്കോർഡ്/) - ഖത്തറിലെ ലുസൈൽ ട്രാം 2022 ജനുവരിയിൽ സർവീസ് ആരംഭിച്ചതിന് ശേഷം ഒരു കോടിയിലധികം യാത്രക്കാരെ എത്തിച്ച് റെക്കോർഡ് സ്ഥാപിച്ചു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമിടയിൽ ട്രാമിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി ഇത് എടുത്തു കാണിക്കുന്നു. ഖത്തർ റെയിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഖത്തറിൻ്റെ സ്മാർട്ട് സിറ്റിയായി വിഭാവനം ചെയ്യുന്ന ലുസൈൽ സിറ്റിയിലെ പൊതുഗതാഗതത്തിൻ്റെ നട്ടെല്ലാണ് ട്രാം സർവീസ്. 2022 ജനുവരിയിൽ ഓറഞ്ച് ലൈനോടെയാണ് സർവീസ് ആരംഭിച്ചത്. തുടർന്ന് 2024 ഏപ്രിലിൽ പിങ്ക് ലൈനും 2025 ജനുവരിയിൽ ടർക്കോയിസ് - [കറ കളഞ്ഞ രാഷ്ട്രീയക്കാരനായി വിജയരാഘവൻ! ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാട്' പുത്തൻ പോസ്റ്റർ പുറത്ത്](https://editoreal.ae/vijayaraghavan-movie-ananthankkadu/) - മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തൻ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്‍റെ റോളിൽ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. 'പൂക്കാലം' സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടാണ് സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് 'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ആണ്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം - [മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ](https://editoreal.ae/thalavara-second-look-poster-out/) - മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനും രേവതി ശർമ്മയും നായകനും നായികയുമായെത്തുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനും നായികയും ചേർന്നുള്ള സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഷെബിൻ thalavara second look poster out - [റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം](https://editoreal.ae/fly-nas-started-direct-flight-service-between-russia-and-saudi/) - റിയാദ്: സൗദി അറേബ്യയിൽനിന്ന് റഷ്യയിലേക്ക് ഇനി നേരിട്ട് പറക്കാം. റിയാദിനും മോസ്കോയ്ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന് തുടക്കമായി. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച് സൗദി വിമാന കമ്പനി ഫ്ലൈനാസിന്‍റെ ആദ്യ വിമാനം മോസ്കോ നുകോവോ ഇൻറർനാഷനൽ എയർപ്പോർട്ടിലിറങ്ങിയപ്പോൾ പിറന്നത് പുതിയ ചരിത്രം. ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ സർവിസ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സൗദി അറേബ്യയും റഷ്യയും തമ്മിൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നേരിട്ടുള്ള വിമാന സർവിസ് - [തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ](https://editoreal.ae/തൊഴിലാളികൾക്ക്-ഹെൽത്ത്-ഇ/) - റിയാദ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്. ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. - [ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി](https://editoreal.ae/ഖത്തറിൽ-വാഹന-ഉടമസ്ഥാവകാശ/) - ദോഹ: ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള മെട്രാഷ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന പ്രക്രിയ സുരക്ഷിതമായും അതിവേഗത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയത്. ഏറ്റവും പുതിയ അപ്‌ഗ്രേഡിലൂടെ, വാഹനത്തിന് സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും ഗതാഗത നിയമലംഘനങ്ങൾ ഒന്നും തന്നെ നിലനിൽക്കാതിരിക്കുകയും ചെയ്താൽ, ഉടമസ്ഥാവകാശം മെട്രാഷ് ആപ്പ് വഴി ഒരു തടസ്സവുമില്ലാതെ അതിവേഗം കൈമാറാൻ സാധിക്കും. വാഹന - [സന്ദർശകരുടെ ഹോട്ട് സ്പോട്ടായി റാസൽ ഖൈമ](https://editoreal.ae/സന്ദർശകരുടെ-ഹോട്ട്-സ്പോട/) - സന്ദർശകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് റാസൽ ഖൈമ. ഈ വർഷം ആദ്യ പകുതിയിൽ 6.54 ലക്ഷം സന്ദർശകരെയാണ് റസ് അൽ ഖൈമയിൽ എത്തിയത്. റസ് അൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (RAK TDA) പുറത്തുവിട്ട കണക്കാണിത്. റസ് അൽ ഖൈമ വിമാനത്താവളം കേന്ദ്രീകരിച്ച് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചത് സന്ദർശകരുടെ എണ്ണം കൂടാൻ സഹായിച്ചു. റൊമാനിയ, പോളണ്ട്, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രധാന സന്ദർശകർ. ഇന്ത്യ, യുകെ, റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ - [ഐഎസ്എല്‍ പ്രതിസന്ധി, ഒഡിഷ എഫ്.സികളിക്കാരുടെയും പരിശീലകരുടെയും കരാര്‍ റദ്ദാക്കി](https://editoreal.ae/ഐഎസ്എല്-പ്രതിസന്ധി-ഒഡി/) - ഭുബനേശ്വര്‍: ഐ എസ് എൽ പന്ത്രണ്ടാം സീസൺ അനിശ്ചിതത്വത്തിലായതോടെ കടുത്ത നടപടിയുമായി ഒഡിഷ എഫ് സി. എല്ലാ താരങ്ങളുടേയും പരിശീലക സംഘത്തിന്‍റെയും നിലവിലെ കരാർ ചൊവ്വാഴ്ചയോടെ റദ്ദാക്കും. കരാര്‍ റദ്ദാക്കുന്ന കാര്യം ഒഡിഷ മാനേജ്മെന്‍റ് താരങ്ങളേയും പരിശീലകരേയും വെള്ളിയാഴ്ച രേഖാമൂലം അറിയിച്ചു. ഈ മാസം അഞ്ചാം തീയതി മുതലാണ് കരാര്‍ റദ്ദാവുക. ലീഗ് പ്രതിസന്ധിയിലായതോടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ പുതുക്കാന്‍ പ്രമുഖ സ്പോണ്‍സര്‍മാരാരും തയാറാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് കളിക്കാരുമായുള്ള കരാര്‍ റദ്ദാക്കാൻ നിര്‍ബന്ധിതരായതെന്നും ഒഡിഷ എഫ് സി വ്യക്തമാക്കി. കഴിഞ്ഞ - [ഒമാനിൽ വാഹനാപകടം; മുൻ യു.എ.ഇ സൈനികൻ മരിച്ചു](https://editoreal.ae/ഒമാനിൽ-വാഹനാപകടം-മുൻ-യു-എ/) - ഒമാനിൽ കാറപകടത്തിൽ മുൻ യുഎഇ സൈനികൻ മരിച്ചു. 70 വയസ്സുകാരനായ മുഹമ്മദ് ഫറാജ് ആണ് അപകടത്തിൽ മരിച്ചത്. 2025 ഓഗസ്റ്റ് 3 ശനിയാഴ്ച ഒമാനിലെ ഹൈമ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം യുഎഇയിൽ നിന്ന് സലാലയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഫറാജിന്റെ ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. മകൾക്ക് പരിക്കുകളില്ല. ഫറാജിന്റെ വാഹനവും എതിരെ വന്ന ഒമാനി പൗരൻ ഓടിച്ചിരുന്ന വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒമാനി പൗരനും അപകടത്തിൽ മരിച്ചു. ഫറാജിന് ആറ് - [അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാലക്കാട് സ്വദേശി ഇബ്രാഹിമിന്‍റെ മൃതദേഹം റിയാദിൽ ഖബറടക്കി](https://editoreal.ae/അനിശ്ചിതത്വങ്ങൾക്കൊടുവ/) - റിയാദ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാലക്കാട് ചെറുപ്പളശ്ശേരി നെല്ലായ സ്വദേശി ഇബ്രാഹിമിന്‍റെ (55) മൃതദേഹം റിയാദിൽ ഖബറടക്കി. താമസ സ്ഥലത്ത് വച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ക്രസൻറ് ആംബുലൻസിൽ അൽ ഫലാഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. സൗദിയിലെത്തിയതിന്‍റെ വിസ രേഖകളോ താമസ രേഖകളോ ഇല്ലാത്തതിന്‍റെ അടിസ്ഥാനത്തിൽ മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ പ്രതിസന്ധി നേരിട്ടു. തുടർന്ന് കുടുംബം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി വെൽഫെയർ വിങ്ങിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് രേഖകളുടെ അഭാവത്തിലും അവ്യക്തതയിലും പൊലീസ് മൃതദേഹം ഫോറൻസിക് - [സർക്കാർ കോൺക്ലേവിൽ ദളിത് - സ്ത്രീ വിരുദ്ധ പരാമ‍ർ‌ശങ്ങളുമായി അടൂർ​ ​ഗോപാലകൃഷ്ണൻ](https://editoreal.ae/adoor-gopalakrishnan-made-anti-dalit-women-comments-in-got-organised-coclave/) - തിരുവനന്തപുരം: സംസ്ഥാന സ‍ർക്കാർ സംഘടിപ്പിച്ച ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ സംവിധായകൻ അടൂ‍ർ ​ഗോപാലകൃഷ്ണൻ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തിയതായി ആരോപണം . പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീപക്ഷ സിനിമലോകാം സാധ്യമാകാൻ ലക്ഷ്യമിട്ട ചലച്ചിത്ര കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നതെന്നും അടൂ‍ർ കുറ്റപ്പെടുത്തി - [വിട ചൊല്ലി മലയാളത്തിൻ്റെ ഗുരുനാഥൻ, സാനു മാഷ് ഇനി ഓർമ](https://editoreal.ae/prof-mk-sanu-passed-away/) - കൊച്ചി: മലയാള സാഹിത്യലോകത്തെ കുലപതി പ്രൊഫ. എം കെ സാനു അന്തരിച്ചു. ഇന്ന് വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് മരണം. വീട്ടില്‍ വെച്ച് വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുട‍ർന്ന് ന്യുമോണിയ ബാധിച്ചു. ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടു വരും. രാവിലെ ഒൻപത് മുതൽ പത്ത് വരെ വീട്ടിൽ വയ്ക്കുന്ന മൃതദേഹം തുട‍ർന്ന് പൊതുദർശനത്തിനായി എറണാകുളം ടൗൺ ഹാളിലേക്ക് കൊണ്ടുവരും. മലയാള സാഹിത്യലോകത്തെ കുലപതി പ്രൊഫ. എം കെ സാനു അന്തരിച്ചു. ഇന്ന് വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് മരണം. - [കാത്തിരിപ്പിനൊടുവിൽ കന്യാസ്ത്രീകൾക്ക് ജാമ്യം; കേസ് റദ്ദാക്കാൻ നീക്കം തുടരുമെന്ന് പ്രതിപക്ഷ നേതാക്കൾ](https://editoreal.ae/bail-for-kerala-nuns/) - ദില്ലി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ഉപാധികളോടെ ജാമ്യം ലഭിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം കൂടാതെ പാസ്‌പോർട്ടും കോടതിയിൽ സറണ്ട‍ർ ചെയ്യണമെന്നാണ് ജാമ്യവ്യവസ്ഥ. ഇരുവരും രാജ്യം വിടരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ജാമ്യഉത്തരവ് കോടതിയിൽ നിന്നും എത്തിയാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യം കൂടാതെ പാസ്‌പോർട്ടും കോടതിയിൽ സറണ്ട‍ർ ചെയ്യണമെന്നാണ് ജാമ്യവ്യവസ്ഥ. - [നവാസിൻ്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും](https://editoreal.ae/നവാസിൻ്റെ-മരണത്തിൽ-ഞെട്ട/) - കൊച്ചി: നവാസിൻ്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും ചലച്ചിത്ര ലോകത്തേക്ക് എത്തിയിട്ട് മുപ്പത് വ‍‍ർഷമായെങ്കിലും വളരെ സജീവമായൊരു സിനിമാ ജീവിതമായിരുന്നില്ല നവാസിൻ്റേത്. എന്നാൽ മിമിക്രി വേദിയിലൂടെ സിനിമയിലേക്ക് എത്തുകയും ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത നവാസ് എന്നും പ്രേക്ഷക‍‍ർക്ക് പ്രിയപ്പെട്ട നടനായിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകുന്നതിനിടെ അകാലത്തിൽ മരണം നവാസിനെ കൊണ്ടു പോകുന്നത്. ഒട്ടനവധി കലാകാരൻമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച കലാഭവനിൽ നിന്നും തന്നെയാണ് നവാസിൻ്റേയും രം​ഗപ്രവേശനം. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിൻ്റെ (51) അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. - [ഇരട്ടിമധുരം: മികച്ച സഹനടനും സഹനടിക്കുമുള്ള ദേശീയ പുരസ്കാരം വിജയരാഘവനും ഉർവശിക്കും](https://editoreal.ae/national-filim-awards-2023/) - ദില്ലി: 2023 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസന്തിയും ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാറൂഖ് ഖാനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസ്സിറ്റ് ചാറ്റർജി എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവനാണ് മികച്ച സഹനടൻ. ഉള്ളൊഴുക്ക് എന്ന പൂക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവനാണ് മികച്ച സഹനടൻ. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ കരുത്തുറ്റ അഭിനയപ്രകടനത്തിലൂടെ ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. - [യുവാവ് വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം, പെൺസുഹൃത്ത് അറസ്റ്റിൽ](https://editoreal.ae/യുവാവ്-വിഷം-കഴിച്ച്-മരിച/) - കൊച്ചി: കോതമം​ഗലത്ത് യുവാവിനെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലാണ് കൊലപ്പെട്ടത്. മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന യുവതി അൻസിലിനെ ഒഴിവാക്കാൻ വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിത് എന്നാണ് പൊലീസ് പറയുന്നത്. അൻസിലുമായി സാമ്പത്തിക ഇടപാടുകളും യുവതിക്ക് ഉണ്ടായിരുന്നു. കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാൻ ഉപയോ​ഗിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ് വിഷം യുവാവിൻ്റെ ഉള്ളിലെത്തിയതെന്ന് കണ്ടെത്താൻ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന യുവതി അൻസിലിനെ ഒഴിവാക്കാൻ വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിത് എന്നാണ് പൊലീസ് പറയുന്നത്. - [ആസിഫും അപർണയും ജിത്തു ജോസഫ് ചിത്രത്തിൽ: 'മിറാഷ്' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്](https://editoreal.ae/mirage-second-look-poster-is-out/) - മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന 'മിറാഷ്' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണിൽ പതിഞ്ഞതിന്‍റെ ഞെട്ടലിൽ നിൽക്കുന്ന ആസിഫും അപർണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ഏവരും 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന 'മിറാഷ്' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് . Mirage Second Look Poster is Out - [നെയ്യാറ്റിൻകരയിൽ കല്ലറ പൊളിച്ചു; ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം;നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും](https://editoreal.ae/neyyatinkara-gopan-swamy-death/) - തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു.കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം പുറത്തെടുത്തതോടെ ഇനി ബാക്കിയുള്ളത് പോസ്റ്റ്‌മോർട്ടം നടപടികളാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത് മരണ കാരണം സംബന്ധിച്ചുള്ള കാര്യങ്ങളാണ്. ഗോപൻ സ്വാമിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റിരുന്നോ, പരിക്കുകളേറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി നോക്കുക. ഇത് രണ്ടുമുണ്ടായിട്ടില്ലെന്ന് വ്യക്തമായാൽ കുടംബാംഗങ്ങളെ കേസിൻറെ പരിധിയിൽനിന്ന് ഒഴിവാക്കാൻ സാധിച്ചേക്കും. നിരവധി അസുഖങ്ങളുള്ള ആളാണ് ഗോപൻസ്വാമിയെന്നതുകൊണ്ടുതന്നെ ഇവയിലേതെങ്കിലുമാണ് മരണകാരണമെന്ന നിഗമനത്തിലേക്കെത്താനും പോലീസിന് - [സ്പേഡെക്സ് ഡോക്കിംഗ് വിജയം; വിജയ ചരിത്രം കുറിച്ച് ഐഎസ്ആർഒ](https://editoreal.ae/space-docking-isro/) - ബെം​ഗളൂരു: സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് സ്‌പേസ് ഡോക്കിങ്.. 2024 ഡിസംബർ 30-ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പെയ്‌ഡെക്‌സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഗഗൻയാൻ, ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉൾപ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്. എസ്‌ഡിഎക്സ് 01- - [മോഷണശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു;ആറ് മുറിവുകൾ, രണ്ടെണ്ണം ​ഗുരുതരം](https://editoreal.ae/saif-ali-khan-stab-mumbai/) - മുംബൈ:ഇന്നലെ രാത്രി രണ്ട് മണിയോടെ മുബൈ ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്.മോഷണശ്രമം ചെറുക്കുന്നതിനിടെ കവർച്ച നടത്താൻ എത്തിയ ആൾ കുത്തുകയാണ്. നട്ടെല്ലിനടുത്തും കഴുത്തിലും കുത്തേറ്റിടുണ്ട്.സംഭവം നടന്ന് മൂന്നരയോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിച്ചു. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. - ['ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരുന്നാൽ തന്നെ കുറേ സന്തോഷം കിട്ടും'](https://editoreal.ae/ajmal-khan-in-it-is-my-story/) - സോഷ്യൽ മീഡിയ ലോകത്തേക്ക് മലയാളികൾ ചുവടുവയ്ക്കുന്ന കാലത്തെ ട്രെൻഡായിരുന്നു അജ്മൽ ഖാൻ. ഫേസ്ബുക്കിലൂടെ ലൈക്കുകൾ വാരിക്കൂട്ടിയ പയ്യൻ പിന്നീട് എണ്ണം പറഞ്ഞ മോഡലും യൂത്ത് സെൻസേഷനുമായി മാറി. ദുബായിലെ സ്വന്തം സംരംഭങ്ങളുമായി പുതിയൊരു ജീവിതം നയിക്കുന്ന അജ്മൽ കഴിഞ്ഞ പോയ ജീവിതത്തെക്കുറിച്ച് പറയുകയാണ് എഡിറ്റോറിയൽ ദി ഇസ് മൈ സ്റ്റോറിയിലൂടെ. എങ്ങനെയാണ് അജ്മലൊരു സ്റ്റൈലിംഗ് എന്ന പ്രൊഫഷനിലേക്ക് എത്തിയത് ആ സമയത്തെ തൃശ്ശൂരിലും കൊച്ചിയിലുമൊക്കെ നല്ല അടിപൊളി ലുക്കിൽ നടക്കുന്ന നിരവധി പേരുണ്ടായിരുന്നു. യൂണിഫോമിൽ വരെ ഞാൻ പറഞ്ഞല്ലോ ഞാൻ സോഷ്യൽമീഡിയയിൽ കൂടെ വന്നൊരാളാണ് അല്ലാതെ ഒരു പ്രൊഫഷണൽ മോഡൽ അല്ലായിരുന്നു. - [ഇന്തധാർ രണ്ടാം പതിപ്പ് കേരള നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു](https://editoreal.ae/indhathar-second-edition-released-in-kerala-assembly-book-festival/) - കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനാണ് ഇക്കുറി നിയമസഭയിലെ ആർ .ശങ്കരനാരായണൻ തമ്പി ഹാൾ സാക്ഷിയായത് . 250 സ്റ്റാളുകളിലായി 150 അധികം പ്രസാധകരാണ് പുസ്തകോൽത്സവത്തിൽ പങ്കെടുക്കാനെത്തിയത് . അബുദാബി ഹെൽത്ത് അതോറിറ്റിയിൽ ക്ലിനിക്കൽ ഓഡിയോളോജിസ്റ്റായി ആയി പ്രവർത്തിക്കുന്ന ഡോക്ടർ താഹിറ കല്ലുമുറിക്കലിന്റെ മൂന്നാമത്തെ പുസ്തകമായ ഇന്തധാറും നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഇൻഡോ- അറബ് പ്രണയ കഥയെ ആസ്പദമാക്കി മൂന്നു സ്ത്രീകളുടെ ജീവിതവും പ്രണയവും പറയുന്ന ഇന്തധാർ വായനക്കാർക്കു നൽകുന്നത് നിഷ്കളങ്കമായ സ്നേഹത്തിന്റെ പങ്കുവെക്കലുകളാണ് . ഇൻഡോ- അറബ് പ്രണയ കഥയെ ആസ്പദമാക്കി മൂന്നു സ്ത്രീകളുടെ ജീവിതവും പ്രണയവും പറയുന്ന ഇന്തധാർ വായനക്കാർക്കു നൽകുന്നത് നിഷ്കളങ്കമായ സ്നേഹത്തിന്റെ പങ്കുവെക്കലുകളാണ് . - [അഭിഷേക് നാമ ചിത്രം "നാഗബന്ധം"; വിരാട് കർണ്ണയുടെ 'രുദ്ര' ഫസ്റ്റ് ലുക്ക് പുറത്ത്](https://editoreal.ae/nagabandam-movie-first-look/) - അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന 'രുദ്ര' എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ഈ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെ ചിത്രത്തിൻ്റെ പ്രീ ലുക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സംക്രാന്തി ആഘോഷങ്ങളോട് ചുരുണ്ട മുടിയും താടിയും കൊത്തിയെടുത്ത പോലെ ബലിഷ്ഠവുമായ ശരീരവുമായാണ് വിരാട് കർണ്ണയെ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. - [“ട്രെസ്റ്റ് ഇഷ്യൂയുണ്ടായാലും വീണ്ടും ചാൻസ് കൊടുക്കാനുളള ധൈര്യം എനിക്കുണ്ട്“](https://editoreal.ae/ashwathy-sreekandh-my-story/) - നടി,അവതാരക,എഴുത്തുകാരി,ലൈഫ് കോച്ച് എന്നീ മേഖലകളിൽ തിളങ്ങുന്ന അശ്വതി ശ്രീകാന്ത് തന്റെ ജീവിതത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് – മാർമൂം മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ആർ ജെ ​ഗദ്ദാഫിയോട്… നടി, അവതാരക, എഴുത്തുകാരി ഇപ്പോൾ ലൈഫ് കോച്ചായും പ്രവർത്തിക്കുന്നു..ഈ മേഖലകളിൽ മിടുക്ക് കാണിച്ചിട്ടുളള വ്യക്തിയാണ്..എന്തൊക്കെ ഫാക്ടേഴ്സാണ് ചേച്ചിയെ മിടുക്കിയാക്കിയത്? എനിക്ക് നല്ലൊരു ചൈൽഡ്ഹുഡ് ലഭിച്ചിടുണ്ട്.എന്റെ ബാല്യവും കൗമാരവും നല്ലതായിരുന്നു.കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോ​ഗിച്ചിടുണ്ട്.എനിക്ക് പരാജയങ്ങളെ പേടിയാണ് അത് കൊണ്ട് തന്നെ ഞാൻ എന്തെങ്കിലും ചെയ്യാൻ - [എം എം ലോറൻസിന്റെ മകൾ നൽകിയ ഹർജി സുപ്രീംകോടതി തളളി](https://editoreal.ae/m-m-lawrence-harji-supreme-court/) - ഡൽഹി:എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു.അഭിഭാഷകനായ കൃഷ്ണരാജ്, ടോം ജോസഫ് എന്നിവരാണ് ആശാ ലോറൻസിനായി ഹാജരായത്. മെഡിക്കൽ പഠനത്തിന് ക്രിസ്തുമതത്തിൽപെട്ട ഒരാൾ മൃതദേഹം നൽകുന്നതിന് വിലക്കൊന്നും ഇല്ലല്ലോ എന്ന് കോടതി ആരാഞ്ഞു.കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സർക്കാർ മെഡിക്കൽ കോളജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും - [റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി](https://editoreal.ae/bobby-chemmannur-jail-release/) - കൊച്ചി: ഹണി റോസിന്റെ പരാതിയിൽ റിമാൻഡിലായിരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചെങ്കിലും വിവിധ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയിൽമോചിതനാകാൻ തയ്യാറായിരുന്നില്ല. പിന്നാലെ കേസ് വീണ്ടും കോടതി സ്വമേധയാ പരിഗണനയ്‌ക്കെടുത്തു.കോടതിയോട് നാടകം കളിക്കരുത്. ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാം. റിമാൻഡ് തടവുകാരുടെ വക്കാലത്ത് നിങ്ങൾ എടുക്കരുത്. റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ഹൈക്കോടതിയും ജുഡീഷ്യറിയുമുണ്ട്. അയാൾ ഹൈക്കോടതിയോടാണ് കളിക്കുന്നത്. ഉത്തരവ് മാധ്യമശ്രദ്ധയ്ക്കുവേണ്ടി പോക്കറ്റിൽവെച്ച് കഥമെനയുന്നു. അയാൾക്ക് - [“ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”](https://editoreal.ae/zubin-mashood-my-story-bhima/) - ഫുഡ് വ്ലോ​ഗിംങിൽ സ്വന്തം സാമ്രാജ്യം തീർത്ത സുബിൻ മഷൂദ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് –മർമ്മം ദിസ് ഈസ് മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി… ഫുഡ് വ്ലോ​ഗർമാരുടെ തറവാടായ യുഎഇയിൽ കഴിഞ്ഞ ആറ് വർഷമായി യുണീക്കായി നിൽക്കാൻ സുബിന് എങ്ങനെ സാധിച്ചു? ഞാൻ ഫുഡ് വ്ലോ​ഗറായി വന്ന ആളല്ല, ഫുഡ് എൻതൂസീയാസ്റ്റായി വന്ന ആളാണ്,ഫുഡ് ടേസ്റ്ററായി,സംരഭകനായി വന്ന ആളാണ്.എല്ലാത്തിനുമുപരി ഞാനൊരു തലശ്ശേരിക്കാരനാണ്.ഞങ്ങൾക്ക് ഫുഡിനോട് പ്രൗഡ് ഫീലാണ്.ഇടപ്പളളിയിൽ ഫുഡ് റെസ്റ്റോറന്റ് തുടങ്ങി വിപ്ലവം സൃഷ്ടിച്ചയാളും കൂടിയാണ്. സുബിന്റെ - [മലയാളികൾ കൂടെയുണ്ടെങ്കിൽ ഒരു ധൈര്യമാണ്; എമിറാത്തി സഹോദരിമാർ പറയുന്നു](https://editoreal.ae/emirati-sisters-noora-and-mariyamam-talking-about-their-life/) - മലയാളം പറയുന്ന എമിറാത്തി കുട്ടികൾ... ആ ഒരു വിശേഷണം മാത്രം മതിയാവും നൂറ അൽ ഹെലാലിയ, മറിയം അൽ ഹെലാലിയ അഥവാ നൂറിനേയും മറിയത്തേയും പ്രവാസികൾക്ക് അറിയാൻ. തനി മലയാളികളായി മാറിയുള്ള തൻ്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റോറിയിൽ മൈ സ്റ്റോറിയിൽ നൂറയും മറിയവും. എങ്ങനെയാണ് സാധാരണ എമിറാത്തി കുട്ടികൾ പച്ച മലയാളികളായി മാറിയത് ? സ്കൂൾ കാലം മുതൽ ഞങ്ങളൊരുമിച്ചാണ്. സാധാരണ എമിറാത്തി കുട്ടികൾ സർക്കാർ സ്കൂളിൽ പോകുമ്പോൾ ഡോക്ടറായ ഞങ്ങളുടെ അമ്മ ഞങ്ങളെ പ്രൈവറ്റ് സ്കൂളിൽ ഞങ്ങൾക്ക് മൂന്ന് അമ്മമാരാണ്.. ഞങ്ങളുടെ അമ്മയും പിന്നെ രണ്ട് നാനിമാരും. അതോണ്ട് നാനിമാർ മലയാളത്തിൽ സംസാരിക്കുമ്പോൾ ഞങ്ങൾ അതെല്ലാം ശ്രദ്ധിക്കും - [വാടകസൂചിക ദുബായിക്കും അബുദാബിക്കും പിന്നാലെ ഷാർജയിലും നിലവിൽ വരുന്നു](https://editoreal.ae/sharjah-rent-scheme/) - ഷാർജ: വാടകസൂചിക ദുബായിലും അബുദാബിയിലും വന്നതിന് പിന്നാലെ ഷാർജയിലും നിലവിൽ വരുന്നു.കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ.പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും നോക്കിയാവും ഇനി വാടക നിശ്ചയിക്കുക. അതിർത്തി പ്രദേശമായ അൽനഹ്ദ, അൽവഹ്ദ ഭാഗങ്ങളിലെ വാടക ദുബായിലേതിനെക്കാൾ വലിയ വ്യത്യാസമില്ലാതാകുകയും ഷാർജയിലേക്കുള്ള ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്തതോടെ പലരും ദുബായിലേക്കു താമസം മാറ്റിയിരുന്നു. പുതിയ റെന്റൽ - [അമ്മ ട്രഷറർ സ്ഥാനത്ത് നിന്നും ഉണ്ണി മുകുന്ദൻ രാജി വെച്ചു;സിനിമയിൽ തിരക്കെന്ന് വിശദീകരണം](https://editoreal.ae/amma-treasurer-unnimukundan/) - കൊച്ചി: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും ഉണ്ണി മുകുന്ദൻ രാജിവെച്ചു.സിനിമയിലെ തിരക്ക് മൂലമാണ് രാജിയെന്ന് വിശദീകരണം.സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാജിക്കാര്യം പറഞ്ഞത്."ദീർഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മർദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ജീവിതം ബാലൻസ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എൻറേയും കുടുംബത്തിൻറേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻറെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു.ട്രഷറർ സ്ഥാനാത്തിനിരിക്കെ എന്റെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി - [ലൈം​ഗിക അധിക്ഷേപ കേസ്;ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി;ഉത്തരവ് വൈകിട്ട്](https://editoreal.ae/boby-chemmannur-bail-highcourt/) - കൊച്ചി: ലൈം​ഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യഹർജിയിൽ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി.വൈകിട്ട് 3.30നാവും ഉത്തരവ് ഉണ്ടാകുമെന്ന് കോടതി.പ്രതിയുടെ പരാമർശനങ്ങളിൽ ഡബിൾ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. 7 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീക്കരിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ - [വയനാട് ഉരുൾപൊട്ടൽ;കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കും](https://editoreal.ae/wayanad-lanslide-government/) - തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കുമെന്ന് സർക്കാർ.ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക.ദുരന്തമുണ്ടായി നാല് മാസത്തിന് ശേഷമാണ് സർക്കാരിന്റെ സുപ്രധാന തീരുമാനം. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. - [ശബരിമല മകരവിളക്ക് ഇന്ന്; പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ](https://editoreal.ae/shabarimala-makarajyothi/) - പത്തനംതിട്ട: ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന മകരജ്യോതി ഇന്ന് പൊന്നമ്പലമേട്ടിൽ തെളിയും.അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും.തുടന്ന് ദീപാരാധനയും. ഇന്ന് വെർച്വൽ, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീർഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്.മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവർക്കായി 800 ഓളം കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തും. മകരജ്യോതിദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് - [പുതുവർഷത്തിൽ പേരുമാറ്റി നടൻ ജയംരവി: ഇനി രവി മോഹൻ, പുതിയ സ്റ്റുഡിയോയും ഫാൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചു](https://editoreal.ae/actor-jayam-ravi-changed-his-name-as-ravi-mohan/) - പ്രശസ്ത തമിഴ് സൂപ്പർതാരം ജയം രവി തന്റെ പേര് മാറ്റി. രവി മോഹൻ എന്ന പേരിലാണ് ഇനി താൻ അറിയപ്പെടുക എന്ന് ജയം രവി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് താൻ ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക എന്ന് ജയം രവി വ്യക്തമാക്കിയത്. പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ താൻ ഒരു പുതിയ സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച വിവരവും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ ഫാൻ സിനിമ എല്ലായ്പ്പോഴും എന്റെ ഏറ്റവും വലിയ അഭിനിവേശവും എന്റെ കരിയറിന്റെ അടിത്തറയുമാണ്. ഇന്ന് ഞാൻ ആരാണെന്നത് രൂപപ്പെടുത്തിയ ലോകമാണ് സിനിമ - [റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ബിനിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി](https://editoreal.ae/russion-military-binil-death/) - തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചെന്ന് കുടുംബം.യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിൻറെ മരണം.മാസങ്ങൾക്ക് മുൻപ് തൃശ്ശൂർ സ്വദേശിയായ മറ്റൊരാളും യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. കല്ലൂർ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രനാ (36) നാണ് റഷ്യൻ സൈനിക സംഘത്തിനൊപ്പം യുദ്ധം ചെയ്യവെ യുക്രൈനിൽ ഷെൽ ആക്രമണത്തിൽ - [പീച്ചി ഡാം റിസർവോയർ അപകടം; മരിച്ചവരുടെ എണ്ണം രണ്ടായി](https://editoreal.ae/peech-dam-accident-death/) - തൃശ്ശൂർ:പീച്ചി ഡാം റിസർവോയറിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം.പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടം മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.സുഹൃത്തിൻറെ വീട്ടിൽ പെരുനാൾ ആഘോഷത്തിനെത്തിയ കൂട്ടുകാരികൾ ഇന്നലെയാണ് ഡാം റിസർവോയറിൽ - [ബാലരാമപുരത്തെ സമാധി ഉടൻ പൊളിക്കില്ല;മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനെത്തിയ പോലീസിനെ കുടുംബാം​ഗങ്ങൾ തടഞ്ഞു](https://editoreal.ae/balaramapuram-samadhi-police/) - തിരുവനന്തപുരം: : നെയ്യാറ്റിൻകരയിൽ 'സമാധി'യിരുത്തിയെന്ന് പറയുന്ന ഗോപൻസ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന് കുടുംബം.കളക്ടറുടെ ഉത്തരവ് പ്രകാരം കല്ലറ തുറന്ന് ​ഗോപൻസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോകാൻ പൊലീസ് എത്തിയെങ്കിലും കുടുംബാം​ഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു. ഇവർക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തുണ്ട്. ഒടുവിൽ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.മണിയൻ എന്ന ഗോപൻസ്വാമി(69) സമാധിയായതിനെത്തുടർന്ന് പത്മപീഠത്തിലിരുത്തി - [നിലമ്പൂരിൽ മത്സരിക്കില്ല; ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കണമെന്ന് അൻവർ](https://editoreal.ae/p-v-anvar-press-meet/) - തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ നിലമ്പൂരിൽ ഇനി മത്സരിക്കില്ലെന്ന് അൻവർ.യു.ഡി.എഫ്. സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകും.. ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.452 ദിവസമാണ് പിണറായിസത്തിന് ബാക്കിയുള്ളത്. ആരും അധികം കൊമ്പുകോർക്കണ്ട. അതിന്റെ കൗണ്ട്‌ഡൗൺ ഇന്ന് ആരംഭിക്കുകയാണ്. പി.വി. അൻവർ പാർട്ടിയിൽനിന്ന് പോയിട്ട് ഒരുരോമം പോയില്ലല്ലോ എന്ന് പറഞ്ഞ ആളുകൾ ഉണ്ട്. അത് നമുക്ക് കാണാം. അത് കാണാൻ പോകുന്ന - [രാ ശലഭങ്ങളായി നമ്മൾ’: അർജുൻ അശോകൻ നായകനാകുന്ന ‘അൻപോടു കൺമണി'യിലെ ഗാനം പുറത്ത്](https://editoreal.ae/ra-shalabaghalayi-anbodu-kanmani/) - ജനുവരി 24 ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കൊച്ചി, ജനുവരി 12, 2025: ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യിലെ ‘രാ ശലഭങ്ങളായി നമ്മൾ’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ജീവിതത്തിലെ സമ്മർദ്ദങ്ങളെ അകറ്റി നിർത്തി, പ്രണയം വീണ്ടും കണ്ടെത്താൻ പുറപ്പെട്ട ഒരു - [പി വി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി](https://editoreal.ae/p-v-anwar-mla-resignation/) - മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പി വി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചു.രാജിക്കത്ത് സ്പീക്കർക്ക് കൈമാറി.സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും.അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ കാറിൽനിന്ന് എം.എൽ.എ. ബോർഡും നീക്കംചെയ്തിരുന്നു. ഈ കാറിലാണ് അദ്ദേഹം സ്പീക്കറെ കാണാനെത്തിയത്.അൻവറിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗത്വം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റ സ്ഥിതിക്ക് അൻവറിന് നിയമസഭാംഗത്വത്തിൽ - [അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി;8 പേർക്കെതിരെ പരാതി](https://editoreal.ae/malappuram-areekod-rape-case/) - മലപ്പുറം: അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടുപേര്‍ക്കെതിരേയാണ് 36കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ 36-കാരനായ മുഖ്യപ്രതിയാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം നടിച്ച് ടൂര്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മഞ്ചേരിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിനുശേഷം ഇയാളാണ് മറ്റുള്ളവര്‍ക്ക് യുവതിയെ കൈമാറിയതെന്നും ഇവരും യുവതിയെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.യുവതിയുടെ 15 പവന്‍ സ്വര്‍ണം പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. അതേസമയം, സംഭവത്തില്‍ - [എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു](https://editoreal.ae/ernakulam-angamali-joseph-paplani/) - കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാംപ്ലാനിയ്ക്ക് പുതിയ ചുമതല നൽകിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസില്‍ എത്തിയത്.ഇന്നലത്തെ സംഘര്‍ഷത്തില്‍ ബിഷപ്പ് ഹൗസിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആര്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലത്തെ - [ഹണി റോസിന്റെ പരാതി;മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ](https://editoreal.ae/honey-rose-rahul-ishwar-complaint/) - കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ.അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് നീക്കം.കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്.നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പൊലീസിനെ ഹണി റോസ് - [പത്തനംതിട്ട കൂട്ട ബലാൽസംഗ കേസിൽ 13 പേർ കൂടി കസ്റ്റഡിയിൽ;ഇതുവരെ 20 അറസ്റ്റ്](https://editoreal.ae/pathanamthitta-rape-case-2/) - പത്തനംതിട്ട: പത്തനംതിട്ട കൂട്ട ബലാൽസംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ.ഇതുവരെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. - [തൃശുരിൽ റോഡ് മുറിച്ച് കടക്കുമ്പോൾ KSRTC സ്വിഫ്റ്റ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം](https://editoreal.ae/thrissur-ksrtc-swift-accidenr/) - തൃശൂർ :തൃശൂർ ഒല്ലൂരിൽ റോഡ് മുറിച്ച് കടക്കവേ രണ്ട് സ്ത്രീകൾ KSRTC സ്വിഫ്റ്റ് ഇടിച്ച് മരിച്ചു. കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് രാവിലെ ആറ് മണിയോടെ അപകടമുണ്ടായത്. ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചത്. - [മെസ്സി കേരളത്തിലേക്ക്: ആരാധകരെ കാണും, ഏഴ് ദിവസത്തിനിടെ രണ്ട് മത്സരങ്ങളിൽ കളിക്കും](https://editoreal.ae/messi-to-visit-kerala/) - തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് ഈ വർഷം ഒക്ടോബർ 25 -ന് ലയണ്ണൽ മെസ്സി അടങ്ങുന്ന അർജ്ജൻ്റീന ടീം കേരളത്തിലേക്ക് എത്തും എന്നാണ് കരുതുന്നത്. നവംബർ രണ്ട് വരെ ഒരാഴ്ച മെസ്സി കേരളത്തിൽ തുടരുമെന്നും കായികമന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി. ഈ ഒരാഴ്ചയ്ക്കിടെ രണ്ട് സൌഹൃദ മത്സരങ്ങൾ അർജ്ജൻ്റീന ടീം കേരളത്തിൽ കളിക്കും. ഈ മത്സരങ്ങളിലെ എതിരാളികൾ ആരെല്ലാം എന്ന കാര്യത്തിൽ വരും മാസങ്ങളിൽ വ്യക്തത വരുത്തും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നവംബർ രണ്ട് വരെ ഒരാഴ്ച മെസ്സി കേരളത്തിൽ തുടരുമെന്നും കായികമന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി. - [എബിസി കാർഗോയിൽ തൊഴിലവസരം: വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം](https://editoreal.ae/walk-in-interview-in-abc-cargo/) - ദുബൈ:പ്രമുഖ കാർഗോ കൊറിയർ സ്ഥാപനമായ എബിസി കാർഗോയിൽ ബൈക്ക് റൈഡേഴ്സിന് തൊഴിൽ അവസരങ്ങൾ. പ്രതിമാസം 3500 ദിർഹം ശമ്പളവും മറ്റു ആനൂകൂല്യങ്ങളും അടങ്ങുന്ന ആകർഷകമായ പാക്കേജാണ് കമ്പനി ഓഫർ ചെയ്യുന്നത്. ജനുവരി 12,13 തീയതികളിൽ എബിസി കാർഗോയുടെ അൽ ഖൂസ് കോർപറേറ്റീവ് ഓഫീസിൽ വെച്ച് രാവിലെ 10 മണി മുതൽ 1 മണിവരെ നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാം യുഎഇയിലെ ഇരു ചക്രവാഹന ലൈസൻസുള്ള ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. അൻപത് ബൈക്ക് റൈഡേഴ്‌സ് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. - [ആസിഫ് അലി- താമർ ചിത്രം ടൈറ്റിൽ പ്രഖ്യാപനം ഇന്ന്](https://editoreal.ae/tamar-asif-ali-movie/) - "ആയിരത്തൊന്നു നുണകൾ" എന്ന ശ്രദ്ധേയമായ അരങ്ങേറ്റ ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമയുടെ ചിത്രീകരണം അടുത്തിടെയാണ് അവസാനിച്ചത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഈ ആസിഫ് അലി- താമർ - [ബെല്ലംകൊണ്ട സായ് ശ്രീനിവാസ് - ലുധീർ ബൈറെഡ്ഡി ചിത്രം "ഹൈന്ദവ2](https://editoreal.ae/bellam-konda-sai-sreenivasava-movie/) - തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ" എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഗ്ലിമ്പ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ 35% ചിത്രീകരണം പൂർത്തിയായി. ശിവൻ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന "ഹൈന്ദവ" ബെല്ലംകൊണ്ട സായ് - [അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി](https://editoreal.ae/income-tax-raid-al-muqtadir-jewellery/) - കൊച്ചി: അൽമുക്താദിർ ജ്വല്ലറിക്കെതിരെ നടപടി കടുപ്പിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ജ്വല്ലറി കേന്ദ്രീകരിച്ച് വൻ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തെ പല അൽമുക്താദിർ ജ്വല്ലറികളിലും ഇപ്പോഴും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 ജ്വല്ലറികളിലാണ് പരിശോധന പുരോഗമിക്കുന്നത്. മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട് - [ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ;അടിയന്തരമായി ജാമ്യഹർജി പരിഹരിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി](https://editoreal.ae/boby-chemmannur-bail/) - കൊച്ചി: അടിയന്തരപ്രാധാന്യത്തോടെ ജാമ്യഹർജി പരി​ഗണക്കണമെന്ന് ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ ഇന്ന് ഹൈക്കോടതിയെ സമീപച്ചെങ്കിലും ആവശ്യം തളളി.എല്ലാ പ്രതികൾക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.അതിനിടെ, പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണൂർ ജാമ്യഹർജിയിൽ‌ വ്യക്തമാക്കി. 5 റിമാൻഡ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളിൽ എത്തിയവരാണ്. പകൽ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ജയിലിൽ കരുതിയിരുന്ന ചോറും - [തിരൂരിൽ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു](https://editoreal.ae/thirur-elephant-attack-death-krishnankutty/) - തിരൂർ: ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞ കൃഷ്ണൻകുട്ടി (55) മരിച്ചു.കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.29 നാണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂർ തെക്കുംമുറിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം സംസ്‌കാരം. 28 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.ഇതിൽ പൂഴിങ്കുന്ന് കാളിയൂടെ വീട്ടിൽ രാഹുൽ (33) എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാൾ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തിൽ പാപ്പാനെതിരേ തിരൂർ - [പി ജയചന്ദ്രന്റെ സംസ്കാരം നാളെ ചേന്ദമം​ഗലത്ത്;ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം](https://editoreal.ae/p-jayachandhran-funeral/) - തൃശ്ശൂർ: മലയാളികളുടെ സ്വന്തം ഭാവ​ഗായകന് വിടച്ചൊല്ലാനൊരുങ്ങി നാട്.മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ 12 വരെ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോർത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച - [പൊഴിഞ്ഞിട്ടും പൂക്കുന്ന സ്നേഹതീരം; പുത്തഞ്ചേരിയും ജയേട്ടനും പങ്കിട്ട നോവിൻ ഗാനം](https://editoreal.ae/p-jayachandran-and-gireesh-puthenchery/) - ആസ്വാദക ഹൃദയത്തിൽ സംഗീതം മാത്രം ബാക്കിയാക്കി ഭാവഗായകൻ പുഴ കടന്നു പോകുമ്പോൾ പി.ജയചന്ദ്രൻ്റെ ഹിറ്റ് ഗാനങ്ങളിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുകയാണ് സംഗീതപ്രേമികൾ. ഏതൊരു ഗാനത്തിനും മറ്റൊരു ഭാവതലം പകർന്നു നൽകുന്ന പി.ജയചന്ദ്രന് നിറം സിനിമയിലെ പ്രായം തമ്മിൽ മോഹം നൽകി എന്ന ഗാനം കരിയറിൽ പുതിയൊരു തുടക്കമായിരുന്നു നൽകിയത്. രണ്ടായിരം തൊട്ട് അങ്ങോട്ട് അനവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ജയചന്ദ്രനിൽ നിന്നുണ്ടായി. അവയിൽ പലതും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും സംഗീതപ്രേമികൾ ആഘോഷിക്കുന്ന മെലഡികളാണ്. ഈ ഗാനങ്ങളിൽ പകുതിയും ഗിരീഷ് വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്നു പി.ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും - [നോവലിഞ്ഞ മിഴിയിൽ സ്നേഹ നിദ്രയെഴുതിയ ഭാവഗായകൻ - പി.ജയചന്ദ്രന് വിട](https://editoreal.ae/p-jayachandran-passes-away/) - തൃശ്ശൂർ: മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. 81 വയസ്സായിരുന്നു. തൃശ്ശൂരിലെ വീട്ടിൽ വച്ച് കുഴഞ്ഞു വീണ ജയചന്ദ്രനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയ്ക്കിടയിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് അദ്ദേഹം പാടിയത്. കെ.ജെ യേശുദാസ് കത്തി നിന്ന മലയാള സിനിമാ സംഗീതലോകത്ത് സമാന്തരമായി സ്വന്തം വഴിവെട്ട വന്ന ഗായകപ്രതിഭ എന്ന നിലയിലാണ് പി.ജയചന്ദ്രനെ മലയാളികൾ ഓർക്കുന്നത്. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം... എന്ന അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയ്ക്കിടയിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് അദ്ദേഹം പാടിയത് - [വാളയാർ പീഡനക്കേസ്;മാതാപിതാക്കൾ പ്രതികൾ;ബലാത്സം​ഗ പ്രേരണക്കുറ്റം ചുമത്തി CBI](https://editoreal.ae/valayar-rape-case-parents-suspects/) - കൊച്ചി:വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതിച്ചേർത്ത് CBIയുടെ കുറ്റപത്രം.ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് - [യുഎഇയുടെ പലയിടങ്ങളിലും മഴ](https://editoreal.ae/uae-heavy-rain/) - അബുദാബി : യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച്ച രാവിലെയുണ്ടായ ശക്തമായ മഴയിൽ താപനില ഗണ്യമായി കുറഞ്ഞു. റാസ് അൽ ഖൈമ,അജ്‌മാൻ,ഉമ്മുൽഖുവൈൻ മഴയെ തുടർന്ന് കനത്ത മൂടൽ മഞ്ഞ് അനുഭവപെട്ടു. എമിറേറ്റിന്റെ പല ഭാഗങ്ങളും ഇന്നലെ മുതൽ മേഘാവൃതമായിരുന്നു. മഴ നനഞ്ഞ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധവേണമെന്നും,വാഹനങ്ങളുടെ ടയർ മുതലായവായുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും പോലീസ് ഓർമിപ്പിച്ചു. അബുദാബി എമിറേറ്റിൽ അസ്ഥിര കാലാവസ്ഥയായ മഴ,മഞ്ഞ് ,പൊടിക്കാറ്റ് തുടങ്ങിയ സാഹചര്യത്തിൽ വേഗ - [പെരിയ കേസിലെ നാല് പ്രതികൾ പുറത്തിങ്ങി; ജയിലിന് മുന്നിൽ മാലയിട്ട് സ്വീകരണം](https://editoreal.ae/periya-case-jail-release/) - കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷയിൽ സ്റ്റേ കിട്ടിയതോടെ നാല് പ്രതികൾ പുറത്തിറങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംവി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി. കാഞ്ഞങ്ങാട് - [നിരപരാധിയെന്ന് ബോബി ചെമ്മണ്ണൂർ;പുലർച്ചെ വീണ്ടും വൈദ്യപരിശോധന നടത്തി;ഇന്ന് കോടതിയിൽ ഹാജരാക്കും](https://editoreal.ae/boby-chemmannur-arrest/) - കൊച്ചി: ഇന്നലെ വയനാട് മേപ്പാടിയിലെ റിസോർട്ടിൽ നിന്നും അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.രാവിലെ 11 മണിയോടെയാവും ഹാജരാക്കുക.ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് വീണ്ടും പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ - [ജാമ്യമില്ലാ വകുപ്പ് ചേർത്ത് പൊലീസ്, ബോബി ചെമ്മണൂരിന് ജാമ്യം കിട്ടാൻ ഇനി കോടതി കനിയണം](https://editoreal.ae/bobby-chemmanur-arrested-by-police/) - കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂർ എന്ന ബോ.ചെയെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടിലെ 1000 ഏക്കർ എന്ന സ്വന്തം എസ്റ്റേറ്റിൽ നിന്നുമാണ് പൊലീസ് ബോ.ചെയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് ക്യാംപിലേക്ക് എത്തിച്ച ബോബിയെ അവിടെ നിന്നുമാണ് രാത്രി ഏഴ് മണിയോടെ കൊച്ചിയിൽ എത്തിച്ചത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച - [ആദിവി ശേഷ് ചിത്രം ഗൂഢാചാരി 2-ൽ നായികയായി വാമിക ഗബ്ബി](https://editoreal.ae/wamiqa-gabbi-to-do-the-lead-role-in-adivishesh-movie-goodachari-two/) - ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറിൽ നായികയായി വാമിക ഗബ്ബി. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. - [അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്](https://editoreal.ae/nagabandham-pre-look-poster/) - അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ചിത്രമായിരിക്കും " നാഗബന്ധം" എന്നും പ്രീ ലുക്ക് പുറത്ത് വിട്ടു കൊണ്ട് അണിയറ 'ഡെവിൾ ദ ബ്രിട്ടീഷ് സീക്രട്ട് ഏജൻ്റ് ' എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ അഭിഷേക് നാമ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നാഗബന്ധം. പെദ്ദാ കപു എന്ന ആക്ഷൻ ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച വിരാട് കർണ തന്റെ മികച്ച പ്രകടനം കൊണ്ട് ഏറെ കയ്യടി നേടിയ താരമാണ് - ['കോമഡി ഇൻവെസ്റ്റിഗേഷൻ': മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ട്രയ്ലർ ഇന്ന്](https://editoreal.ae/gautam-vasudev-menon-mammooty-movie-domini-and-the-ladies-purses/) - മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്യും. ജനുവരി എട്ടിന് വൈകുന്നേരം 6 മണിക്കാണ് ട്രൈലെർ പുറത്ത് വരിക. ചിത്രത്തിന്റെ റിലീസ് തീയതി ന്യൂ ഇയർ അപ്‌ഡേറ്റായി പുറത്ത് വന്നിരുന്നു. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും - [പെരിയ ഇരട്ടക്കൊല കേസ് ;മുൻ എംഎൽഎ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് കോടതി](https://editoreal.ae/periya-irattakola-case-stay/) - കൊച്ചി: പെരിിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമനടക്കമുളള നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു.കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷ കൂടിയാണ് കോടതി സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാൻ, കെ.മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വിഭാസ്‌കരൻ എന്നിവർക്കെതിരെ ചുമത്തിയിരുന്നത്.ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെയുള്ള നാല് സിപിഎം നേതാക്കൾക്ക് ഇന്ന് തന്നെ ജയിൽമോചിതരാകാം. - [ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ](https://editoreal.ae/boby-chemmannur-custody-honey-rose/) - വയനാട്: നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാടിലെ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.ഉടനെ കൊച്ചിയിൽ എത്തിക്കും.എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. സെൻട്രൽ എസിപി ജയകുമാറിന്റെ മേൽനോട്ടത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. - [കണ്ണൂർ മട്ടന്നൂരിൽ കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി രണ്ട് മരണം](https://editoreal.ae/kannur-mattanuur-accident/) - കണ്ണൂർ:മട്ടന്നൂർ കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു.കാർ പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 8 മണിയോടെ സംസ്ഥാനപാതയിൽ മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്.പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. - [സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും;സ്വർണ്ണക്കപ്പിനരികിലേക്ക് 965 പോയിന്റുമായി തൃശൂർ](https://editoreal.ae/state-youthfestival-finals/) - തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ 965 പോയിന്റുമായി തൃശൂർ മുന്നിൽ.10 മത്സരങ്ങൾ കൂടിയാണ് ഇനി അരങ്ങേറാനുളളത്.961 പോയിന്റുമായി കണ്ണൂരും പാലക്കാടും തൊട്ട് പിന്നിലുണ്ട്.959 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 166 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുരുകുലത്തിന് എതിരാളികൾ ഇല്ല. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കാർമൽ ഹയർസെക്കൻഡറി സ്കൂൾ വഴുതക്കാടിന് 116 പോയിൻ്റ് ആണുള്ളത്. ഇന്ന് - [നേപ്പാൾ ഭൂചനത്തിൽ മരണസംഖ്യ 95 ആയി;130 പേർക്ക് പരിക്കേറ്റു](https://editoreal.ae/nepal-earthquake-95-death/) - കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലത്തിൽ മരണസംഖ്യ 95 ആയി.130 പേർക്ക് പരിക്കേറ്റിടുണ്ടെന്നും റിപ്പോർട്ട്.ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളിൽ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ ബിഹാർ, അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.ചൈനയിലെ ഷിഗാറ്റ്‌സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി - [ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;70 മണ്ഡലങ്ങൾ, 13,033 പോളിംഗ് ബൂത്തുകൾ](https://editoreal.ae/delhi-election-february-5/) - ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഡൽഹി.നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കാനിരിക്കയാണ് തിരഞ്ഞെടുപ്പ് പ്രഖാപിക്കൽ. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലായി 13,033 പോളിംഗ് ബൂത്തുകളുണ്ട്.ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടർമാരും, 71,73,952 സ്ത്രീ വോട്ടർമാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് - [ഗിരിയുടെ 'പണി' ഇനി ഒടിടിയിൽ; ബോക്സോഫീസിനെ ചതച്ചരച്ച 'പണി' സോണി ലിവിൽ ജനുവരി 16 മുതൽ](https://editoreal.ae/pani-movie-ott-release-gokulam/) - പകയുടെ, പ്രതികാരത്തിൻറെ കനലെരിയുന്ന 'പണി' ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഇനി ഒടിടിയിൽ.ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംവിധായകനും നടനുമായ ജോജു ജോർജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളിൽ 50 ദിനങ്ങൾ പിന്നിടുകയുമുണ്ടായി. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എൻറർടെയ്നറായി എത്തിയ - [റിജിത്ത് വധക്കേസിൽ 19 വർഷങ്ങൾക്ക് ശേഷം ശിക്ഷാവിധി; 9 ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം](https://editoreal.ae/rijith-murder-case/) - കണ്ണൂർ: കണ്ണപുരം ചുണ്ടയില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 9 BJP - RSS പ്രവർത്തകരായ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് വിധി പ്രസ്താവിച്ചത്.2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു.ആക്രമണമത്തില്‍ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. - [എച്ച്‌.എം.പി.വി വ്യാപനം നേരിടാൻ സജ്ജമെന്ന് ഐ.സി.എം.ആർ, മഹാമാരിയായി മാറില്ലെന്ന് വിദഗ്ദ്ധർ](https://editoreal.ae/india-is-set-to-face-hmpv-virus-infection-says-icmr/) - ദില്ലി: ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ (ഐഎംസിആർ). നിലവിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ച ആർക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലം ഇല്ലെന്നും ഐസിഎംആർ വ്യക്തമാക്കി. നിലവിലെ വിവരമനുസരിച്ച്‌ രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ (Severe Acute Respiratory Illness (SARI)) എന്നിവയിലൊന്നും അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐസിഎംആർ പ്രസ്താവനയിലൂടെ പറഞ്ഞു. അതേസമയം ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) വൈറസ് ബാധ ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്ന ഒരു മഹാമാരിയായി ദുർബലമായ പ്രതിരോധശേഷിയുള്ള ഒരാളെ ബാധിക്കുമ്പോൾ മാത്രമേ എച്ച്എംപിവി ഗുരുതരമാകൂ. - [കാറിൽ നിന്നിറങ്ങുമ്പോൾ ആകാശത്ത് നിന്നുമാണ് ക്യാമറ പിടിക്കുന്നത്; എനിക്ക് നേരെ വെറുപ്പുണ്ടാവാൻ കാരണം ഇതാണ്](https://editoreal.ae/anaswara-rajan-about-online-medias/) - സ്വകാര്യതയിൽ കടന്നുകയറിയുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നടി അനശ്വര. എഡിറ്റോറിയലിന് നൽകി അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്. നല്ല ഹാപ്പിയായി ഒരു പരിപാടിക്ക് വന്നാലും അതില്ലാതാക്കി നമ്മളെ അൺകംഫർട്ടബിൾ ആക്കുന്ന തരത്തിലാണ് പലപ്പോഴും പല ഓൺലൈൻ മാധ്യമങ്ങളും ഇടപെടുന്നതും ചിത്രീകരിക്കുന്നതും ചില ഓൺലൈൻ മാധ്യമങ്ങളെ വിളിച്ച് തംബ്നെയിൽ മാറ്റാൻ ആവശ്യപ്പെടേണ്ടി വന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അനശ്വര പറയുന്നു. അനശ്വരയുടെ വാക്കുകൾ - കാറിൽ നിന്നും നമ്മൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ഇങ്ങനെയൊരു ആംഗിളിൽ നിന്നാവും അവർ ഷൂട്ട് ചെയ്യുക. കാറിൽ നിന്നിറങ്ങുമ്പോൾ ആകാശത്ത് നിന്നുമാണ് ക്യാമറ പിടിക്കുന്നത്; എനിക്ക് നേരെ വെറുപ്പുണ്ടാവാൻ കാരണം ഇതാണ് - [സൗദിയിൽ കനത്ത മഴ, ജിദ്ദയിൽ റെഡ് അലർട്ട്, മെക്കയിലും മദ്ദീനയിലും ജാഗ്രതാ നിർദേശം](https://editoreal.ae/heavy-rains-thunderstorms-and-hail-hit-saudi-arabia/) - റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മോശം കാലാവസ്ഥ മുൻനിർത്തി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും കാരണം ദൂരക്കാഴ്ച കുറവായതിനാൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പേമാരി, ആലിപ്പഴം, ഉയർന്ന തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. ജനുവരി 10 ബുധനാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ തിങ്കളാഴ്ച രാവിലെ 6:00 മുതൽ വൈകിട്ട് 3:00 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ജിദ്ദയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് - [ഗൾഫ് പശ്ചാത്തലമായി ആസിഫലിയുടെ പുതിയ സിനിമ: ചിത്രീകരണം പൂർത്തിയായി](https://editoreal.ae/asif-ali-tamar-movie/) - ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ, - [മാർക്കോ നൂറ് കോടി ക്ലബിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ എ സർട്ടിഫൈഡ് മലയാള ചിത്രം](https://editoreal.ae/marco-enters-100-crore-club/) - മലയാളത്തിൽ നിന്നും 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ 'എ' റേറ്റഡ് ചിത്രമായി 'മാർക്കോ', നിർമ്മിച്ച ആദ്യ സിനിമ തന്നെ 100 കോടി നേട്ടവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' 100 കോടി ക്ലബ്ബിൽ. മലയാളത്തിൽ ഇതാദ്യമായാണ് 'എ' റേറ്റഡ് ചിത്രം 100 ക്ലബ്ബിൽ ഇടം നേടുന്നത്. ആഗോള കലക്‌ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. - [ഇന്ത്യയിലെ HMPVക്ക് ചൈനയിലെ രോ​ഗവുമായി ബന്ധമില്ല;കുഞ്ഞുങ്ങൾ അന്താരാഷ്ട്ര യാത്ര നടത്തിയിട്ടില്ല](https://editoreal.ae/india-hmpv-case-health/) - ബെം​ഗളൂരു: കർണാടകയിൽ സ്ഥിരീകരിച്ച HMPVയുമായി ബെം​ഗളൂരുവിൽ കുഞ്ഞുങ്ങളിൽ കണ്ടെത്തിയ HMPVക്ക് ബന്ധമില്ലെന്ന് ആരോ​ഗ്യമന്ത്രാലയം. എട്ടും മൂന്നും മാസം മാത്രം പ്രായമുളള കുട്ടികൾക്കായിരുന്നു HMPV സ്ഥിരീകരിച്ചിരുന്നത്.ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.' രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്' -ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. - [കർണാടകയിൽ രണ്ട് കുഞ്ഞുങ്ങൾക്ക് HMPV;സ്ഥിരീകരിച്ച് ആ​രോ​ഗ്യ മന്ത്രാലയം](https://editoreal.ae/hmp-virus-karnataka-3-months-baby/) - ഡൽഹി: ബെം​ഗളൂരുവിൽ എട്ട് മാസമുളള കുഞ്ഞിന് HMPV സ്ഥിരീകരിച്ചതിന് പിന്നാലെ മുന്ന് മാസമുളള കുഞ്ഞിന് കൂടി രോ​ഗമുളളതായി ആരോ​ഗ്യമന്ത്രാലയം.മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടു കുഞ്ഞുങ്ങൾക്കും അന്താരാഷ്ട്ര യാത്രാ ചരിത്രമില്ല. ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുകയാണ്, ഇത് നിലവിലുള്ള നടപടികൾക്ക് - [നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണമില്ല; ഭാര്യയുടെ ഹർജി ഹൈക്കോടതി തളളി](https://editoreal.ae/naveen-babu-death-highcourt/) - കണ്ണൂർ: ADM നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണം വേണമെന്ന ഭാര്യയുടെ ഹർജി ഹൈക്കോടതി തളളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന - [ഇന്ത്യയിൽ HMPV സ്ഥിരീകരിച്ചു;ആദ്യകേസ് ബെം​ഗളൂരുവിൽ എട്ട് മാസം പ്രായമുളള കുഞ്ഞ് ആശുപത്രിയിൽ](https://editoreal.ae/hmpv-virus-india-first-case-banglore/) - ബെംഗളൂരു: ഇന്ത്യയിൽ ആദ്യത്തെ HMPV ബെം​ഗളൂരുവിൽ റിപ്പോർട്ട് ചെയ്തു.ബെം​ഗളൂരുവിൽ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ എട്ട് മാസം പ്രായമുളള കുഞ്ഞ് ചികിത്സയിലാണ്.കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് - [ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസ്](https://editoreal.ae/honey-ros-post-comment-case/) - കൊച്ചി: ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി ആക്ട്,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ - [പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു](https://editoreal.ae/pullaparaykku-ksrtc-bus-four-death/) - കുട്ടിക്കാനം: പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ.മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. 34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്.നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേക്ക് മറിയുകയും മരങ്ങളിൽ തട്ടി നിൽക്കുകയുമായിരുന്നു ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ്. - [വനംവകുപ്പ് ഓഫീസ് ആക്രമണം: പി.വി അൻവർ എംഎൽഎ അറസ്റ്റിൽ](https://editoreal.ae/pv-anwar-arrested-by-police/) - നിലമ്പൂർ: ആദിവാസി യുവാവ് കാട്ടാനയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ നിലമ്പൂരിലെ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻവറിൻ്റെ വീട്ടിലെത്തിയാണ് വൻ പൊലീസ് സന്നാഹത്തോടെ നിലമ്പൂർ സി.ഐ സുനിൽ പള്ളിക്കല്ലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയെ കസ്റ്റഡിയിൽ എടുത്തത്. എംഎൽഎയായതിനാൽ മാത്രം അറസ്റ്റ് നടപടിയുമായി സഹകരിക്കുന്നുവെന്ന് പി.വി അൻവർ പറഞ്ഞു. എംഎൽഎയായതിനാൽ മാത്രമാണ് തന്നെ പൊലീസിന് കൊണ്ടുപോകാൻ സാധിക്കുന്നത്. അല്ലെങ്കിൽ പിണറായിയുടെ അപ്പൻ വിചാരിച്ചാൽ പോലും പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് - [കർശന പരിശോധനയുമായി സൗദി ആഭ്യന്തര മന്ത്രാലയം; 19,541 പേർ പിടിയിൽ](https://editoreal.ae/saudi-interior-ministry-arrested-19541-persons-in-raid/) - റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നടപടി തുടരുന്നു. ഡിസംബർ 26 മുതൽ ജനുവരി 01 വരെ 19,541 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,775 അതിർത്തി സുരക്ഷാ ലംഘകരും 3,364 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായ 11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,775 അതിർത്തി സുരക്ഷാ ലംഘകരും 3,364 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായ മറ്റുള്ളവർ - [2024 -ൽ സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ മരണങ്ങൾ കുറഞ്ഞു: കണക്കുമായി എംവിഡി](https://editoreal.ae/death-rate-comes-down-in-motor-vehicle-accidents-in-kerala/) - തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവുണ്ടായെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം (2024) 3714 പേരാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മരണപ്പെട്ടത്. 2023ല്‍ അപകട മരണ നിരക്ക് 4080 ആയിരുന്നു. ഈ മരണകണക്കിലാണ് പത്ത് ശതമാനത്തിന് അടുത്ത് കുറവുണ്ടായത്. തുടർച്ചയായുണ്ടായ വാഹനാപകടങ്ങളിൽ നിരവധി മരണങ്ങൾ ഡിസംബറിൽ ഉണ്ടായതിന് പിന്നാലെയാണ് വാഹനാപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞുവെന്ന കണക്ക് മോട്ടോർ വാഹനവകുപ്പ് പങ്കുവച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണനിരക്ക് കുറയുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതില്‍ അധികവും. 2023ല്‍ അപകട മരണ നിരക്ക് 4080 ആയിരുന്നു. ഈ മരണകണക്കിലാണ് പത്ത് ശതമാനത്തിന് അടുത്ത് കുറവുണ്ടായത്. - [നാഗ ചൈതന്യ- സായ് പല്ലവി ചിത്രം 'തണ്ടേൽ' ശിവ ശക്തി ഗാനം ലിറിക് വീഡിയോ പുറത്ത്](https://editoreal.ae/sai-pallavi-naga-chaithanya-movie-thandel/) - നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ'- ലെ ശിവ ശക്തി ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. "നമോ നമഃ ശിവായ" എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് ജോണാവിതുല, ആലപിച്ചത് അനുരാഗ് കുൽക്കർണി, ഹരിപ്രിയ എന്നിവരാണ്. ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ആദ്യഗാനമായ "ബുജ്ജി ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഓൺ-സ്ക്രീൻ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകർഷിച്ച നാഗ ചൈതന്യയും സായ് പല്ലവിയും ഈ ഗാനത്തിൽ വിസ്മയിപ്പിക്കുന്ന രീതിയിലാണ് നൃത്തം ചെയ്യുന്നത് - [പിന്നാലെ നടന്ന് അപമാനിക്കുന്നു, പണത്തിൻ്റെ ഹുങ്കിനാൽ ഇങ്ങനെ ചെയ്യാനാകുമോ: പൊട്ടിത്തെറിച്ച് ഹണി റോസ്](https://editoreal.ae/honey-rose-opens-up-about-bullying-against-her/) - കൊച്ചി: പൊതുവേദികളിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന വ്യക്തിക്കെതിരെ പരസ്യ വിമർശനവുമായി നടി ഹണി റോസ്. ഒരു വ്യക്തി തുടർച്ചയായി തനിക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടും അതിനെതിരെ താൻ പ്രതികരിക്കാത്തത് താൻ അത്തരം പ്രസ്താവനകൾ ആസ്വാദിക്കുന്നത് കൊണ്ടാണോ എന്ന് പലരും എന്നോട്ട് ചോദിച്ചിരുന്നു. എന്നാൽ ഈ വ്യക്തിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ താൻ വിസമ്മതിച്ചതോടെ ഞാൻ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഇയാൾ മനപൂർവ്വം വരാൻ ശ്രമിക്കുകകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് തുടരുകയുമാണെന്നും ഹണി റോസ് സമൂഹമാധ്യമങ്ങളിൽ - [ഹാസ്യ സാമ്രാട്ടിൻ്റെ ഗംഭീര തിരിച്ചുവരവ്; 'പ്രൊഫസർ അമ്പിളി'യായി ജഗതി ശ്രീകുമാർ](https://editoreal.ae/jagathy-sreekumar-returning-to-acting-through-vala-movie/) - അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിൻറെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം 'വല' എന്ന സിനിമയിലെ 'പ്രൊഫസർ അമ്പിളി' എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയിൽ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികൾ അത്രയധികം ഹൃദയത്തോട് ചേർത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിൻറേത്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ 73-ാം 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം 'വല' എന്ന സിനിമയിലെ 'പ്രൊഫസർ അമ്പിളി' എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത് - [വൈറസ് ബാധ: ഡിസംബർ പകുതിയോടെ തന്നെ ചൈനയിൽ രോഗികളുടെ എണ്ണം ഇരട്ടിയായി ?](https://editoreal.ae/mvp-causes-almost-doubled-in-mid-december-in-china-says-media/) - ബെയ്ജിംഗ്: അസാധാരണ വൈറസ് ബാധയെ കുറിച്ചുള്ള ആശങ്കൾ പടരുമ്പോഴും യാതൊരു കുലുക്കവും ചൈനയ്ക്ക്. മെറ്റാപ്‌ന്യൂമോവൈറസ് (HMPV) വൈറസ് ബാധിച്ച് ആയിരങ്ങൾ ആശുപത്രിയിൽ എത്തിയെങ്കിലും ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്നും ശൈത്യകാലത്ത് സാധാരണ കണ്ടുവരുന്ന ഒരു രോഗം മാത്രമാണ് ഈ വൈറസ് ബാധയെന്നുമാണ് ചൈനീസ് സർക്കാർ ഇന്ന് വ്യക്തമാക്കിയത്. വിദേശികൾക്ക് ചൈനയിൽ സഞ്ചരിക്കാൻ യാതൊരു തടസ്സമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചൈനീസ് സർക്കാരിൻ്റെ ഈ നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് ചൈനയിലെ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും ഉള്ളത്. മെറ്റാപ്‌ന്യൂമോവൈറസ് (HMPV) വൈറസ് ബാധിച്ച് ആയിരങ്ങൾ ആശുപത്രിയിൽ എത്തിയെങ്കിലും ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്നും ശൈത്യകാലത്ത് സാധാരണ കണ്ടുവരുന്ന ഒരു രോഗം മാത്രമാണ് ഈ വൈറസ് ബാധയെന്നുമാണ് ചൈനീസ് സർക്കാർ ഇന്ന് വ്യക്തമാക്കിയത് - [ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാർക്ക് സസ്പെൻഷൻ](https://editoreal.ae/pension-revenue-department-suspension/) - തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാർക്ക് സസ്പെൻഷൻ.തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്. 18 ശതമാനം പലിശയായിരിക്കും ഇവരിൽ നിന്ന് ഈടാക്കുക. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. - [ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു](https://editoreal.ae/jammu-kashmir-soldiers-death/) - ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ സൈനിക വാഹ​നം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു.ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.മോശം കാലാവസ്ഥ കാരണമാണ് അപകടമുണ്ടായതെന്നാണ് സേനയുടെ നി​ഗമനം.പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും തുടർ ചികിത്സയിലാണെന്നുമാണ് വിവരം. - [ഫ്ലവർ ഷോ ഇന്ന് അവസാനിരിക്കേ സ്റ്റോപ്പ് മെമ്മോ നൽകി കോർപ്പറേഷൻ;പരിപാടി തുടർന്ന് അധികൃതർ](https://editoreal.ae/kochi-flower-show-stop-memo/) - കൊച്ചി: പത്ത് ദിവസമായി എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സോസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഫ്ലവർ ഷോ ഇന്ന് അവസാനിക്കാനിരിക്കെ, ഫ്ലവർ ഷോ നിർത്തിവെക്കാൻ സ്റ്റോപ്പ്‌ മെമോ നൽകി കോർപ്പറേഷൻ. സുരക്ഷമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തൽ നിർമിച്ചതിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും, ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കിയതായും സംഘാടകർ പറഞ്ഞു. കഴിഞ്ഞ ദിവസം പള്ളുരുത്തി സ്വദേശിയായ യുവതിക്ക് പുഷ്പമേളയിലെ പ്ലാറ്റ്‌ഫോമിൽ വീണ് പരിക്ക് - [ആകാശം തൊട്ട പതിനഞ്ച് വർഷങ്ങൾ; പിറന്നാൾ വാഴ്വിൽ ബുർജ് ഖലീഫ](https://editoreal.ae/burj-khaleefa-birthday-dubai/) - ആകാശം മുട്ടുന്ന ​ഗോപുരങ്ങൾ അനവധി ദുബായിൽ ഉണ്ടെങ്കിലും , ലോകത്ത് ഇന്ന് പടുത്തുയർക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യനിർമ്മിത കെട്ടിടം തങ്ങളുടെ ഭൂമിൽ കെട്ടിപടുക്കുകയെന്ന സുൽത്താൻമാരുടെ ആ​ഗ്രഹം സഫലമായിട്ട്....ബുർജ് ഖലീഫ ആകാശം ചുംബിച്ചിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ.മണൽ പ്രദേശമായ ദുബായിൽ 163 നിലകളുളള കെട്ടിടം(828 മീറ്റർ) പണിയുക എന്നത് ആശങ്കയുളള കാര്യം തന്നെയായിരുന്നു...എന്നാൽ 22 മില്ല്യൺ മനുഷ്യമണിക്കൂറുകളുടെ കഠിനാധ്വാനത്താൽ മണലിൽ നിന്നും ഉയർന്നു വന്ന ​ഗോപുരം 15 വർഷങ്ങൾക്ക് ഇപ്പുറവും ഒൻപത് ലോക റെക്കോർഡുകളുമായി തലയെടുപ്പോടു കൂടി - [HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന](https://editoreal.ae/hmpv-virus-china/) - രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് 2001ൽ നെതർലാൻഡിലാണ് ആദ്യമായി HMPV (ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ്) വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് HMPV വൈറസ്.റിപ്പോർട്ട് ചെയ്ത് 24 വർഷങ്ങൾക്ക് ഇപ്പുറവും ശരിയായ വാക്സിൻ രോ​ഗത്തിന് കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19തുമായി രോ​ഗത്തിന് സാമ്യമുണ്ടെന്നതും സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമാണ്,എന്നാൽ ഔദ്യോ​ഗികമായി HMPV വൈറസിനെ പകർച്ചവ്യാധിയായി ചൈനയോ ലോകാരോ​ഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയകളിൽ ചൈനയിലെ HMPV വൈറസിനെക്കുറിച്ചുളള ചർച്ചകൾ ചൂടുപിടിച്ചതോടെ, - [പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത്തിൽ ഓടി വന്ദേഭാരത് സ്ലീപ്പർ](https://editoreal.ae/vande-bharat-sleeper-train-achieves-peak-speed-of-180-km-per-hour/) - ദില്ലി: സർവ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണഓട്ടം തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പരീക്ഷണ ഓട്ടത്തിനിടെ 180 കിമീ വേഗതയിൽ വരെ വന്ദേഭാരത് സ്ലീപ്പർ ഓടി. ഈ മാസം അവസാനം വരെ വന്ദേഭാരതിൻ്റെ പരീക്ഷണഓട്ടം തുടരും എന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. രാജസ്ഥാനിലെ കോട്ട സെഷനിലൂടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ 180 കിമീ വേഗതയിൽ കുതിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. രാജസ്ഥാനിലെ രാജസ്ഥാനിലെ കോട്ട സെഷനിലൂടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ 180 കിമീ വേഗതയിൽ കുതിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. - [മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഫെബ്രുവരി 14, 2025 റിലീസ്](https://editoreal.ae/bazooka-to-release-in-february-14-2025/) - മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025, ഫെബ്രുവരി 14 നാണു ചിത്രത്തിൻ്റെ റിലീസ്. ആഗോള തലത്തിലാണ് ചിത്രം റിലീസ് ചെയ്യുക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് - [യുവതിയുടെ മരണം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി](https://editoreal.ae/pushpa-2-release-death-allu-arjun-arrest/) - ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലു പെട്ട് രേവതിയെന്ന യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രേവതിയുടെ മകനും ​ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണിപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നൽകാൻ പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ചിക്കഡപ്പള്ളി - [കാർ വിപണിയിൽ ടാറ്റായുടെ മുന്നേറ്റം, റെക്കോർഡ് തീർത്ത് പഞ്ച്](https://editoreal.ae/tata-punch-is-the-top-selling-car-in-india-on-2024/) - ഇന്ത്യൻ കാർ വിപണിയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ടാറ്റാ. 2023 -ൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് കാറായിരുന്നു. 2023ൽ 2,03,469 സ്വിഫ്റ്റ് കാറുകളാണ് രാജ്യത്താകെ മാരുതി വിറ്റത്. എന്നാൽ ഈ വർഷം രാജ്യത്തെ ഒന്നാം നിര കാർ നിർമ്മാതാക്കാളായ മാരുതിയെ മറികടന്ന് ടാറ്റായുടെ ഒരു കാറാണ് വിപണിയിൽ ഒന്നാമത് എത്തിയത്. ടാറ്റയുടെ കോമ്പാക്ട് എസ് യു വി വിഭാഗത്തിൽ ഉൾപ്പെടുന്ന 'ടാറ്റ പഞ്ച്' ആണ് വിൽപനയിൽ മുന്നിലെത്തിയത്. 2024ൽ 2,00,678 പഞ്ച് കാറുകളാണ് 2023-ൽ കാർ വിൽപനയിൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ച്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് ഈ വർഷം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും ഇടംപിടിച്ചില്ലെന്നതും ശ്രദ്ധേയം - [പെരിയ ഇരട്ടക്കൊലക്കേസ്;സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ](https://editoreal.ae/periya-iratta-kola-v-d-satheeshan/) - കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശൻ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകും,10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയത്. തീവ്രവാദ സംഘടനകളെക്കാൾ ഭീകരമായി സിപിഎം മാറിയെന്ന് ഇതിൽ നിന്നും വ്യക്തമാകും. പ്രതികളെ രക്ഷിക്കാൻ സിപിഎം ചിലവാക്കിയ നികുതി പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും വി ഡി സതീശൻ. - [പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം;കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും](https://editoreal.ae/periya-iratta-kola-case/) - കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വിധി. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലാണ് വിധി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും,ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ - [കായികമേളയിലെ പ്രതിഷേധം;അടുത്ത സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്ന് രണ്ടു സ്‌കൂളുകൾക്ക് വിലക്ക്](https://editoreal.ae/kayikamela-vilaku-school/) - തിരുവനന്തപുരം: 2024-ൽ പ്രതിഷേധിച്ച് സ്‌കൂളുകൾക്കാണ് വിലക്ക്.അടുത്ത സംസ്ഥാന സ്‌കൂൾ കായികമേളയിൽ എൻ.എം.എച്ച്.എസ്.എസ് തിരുനാവായ, മാർബേസിൽ എച്ച്.എസ്.എസ് കോതമംഗലം എന്നീ സ്‌കൂളുകൾക്ക് പങ്കെടുക്കാനാവില്ല.കുട്ടികളെ മുൻനിർത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളിൽ വിലക്കുമെന്നാണ് ഉത്തരവിൽ അറിയിച്ചിട്ടുള്ളത്.സ്‌കൂൾ കലാ-‌കായിക മേള അലങ്കോലപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. 2024-ലെ സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിലായിരുന്നു സംഘർഷം. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ - [മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു](https://editoreal.ae/yes-jayachandhran-madhyama-death/) - ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളുരുവിൽ മകൻറെ വസതിയിലായിരുന്നു അന്ത്യം.പത്രാധിപൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു.1957-ൽ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണൻറെ കൗമുദിയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. പിന്നീട് കലാകൗമുദിയിലേക്ക് മാറി. സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വർഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്. ഷാജി എൻ. കരുണിന്റെ വിഖ്യാത ചലച്ചിത്രങ്ങളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം - [ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ](https://editoreal.ae/new-year-dubai/) - ദുബായ്: ന്യൂ ഇയറിനോടനുബനന്ധിച്ച് ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ.മൊട്രോ, ബസ്, ടാക്സി, അബ്ര തുടങ്ങിയവയിലാണ് 25,02,474 പേർ യാത്ര ചെയ്ത് പുതുവർഷാഘോഷത്തിന്റെ ഭാഗമായത്.റെഡ്, ഗ്രീൻ ലൈനുകളിലായി മൊത്തം 11,33,251 യാത്രക്കാരും ദുബായ് ട്രാമിൽ 55,391 പേരും യാത്ര ചെയ്തു. പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ചത് 4,65,779 പേർ. മറൈൻ ട്രാൻസ്പോർട്ടിന് കീഴിലുള്ള ജലഗതാഗത സേവനങ്ങൾ 80,066 പേരും ടാക്സികൾ 571,098 യാത്രക്കാരും ഇ-ഹെയ്‌ലർ വാഹനങ്ങൾ 195,651 പേരും പ്രയോജനപ്പെടുത്തി. - [മന്നം ജയന്തി സമ്മേളനം;ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദം;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ](https://editoreal.ae/mannam-jayanthi-sammelanam/) - കോട്ടയം: മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ നീണ്ട 11 വർഷത്തിന് ശേഷം രമേശ് ചെന്നിത്തല NSS ആസ്ഥാനത്തെത്തി.ചെന്നിത്തലയെ NSSന്റെ പുത്രനെന്ന് NSS ജറൽ സെക്രട്ടറി സുകുമാരൻ നായർ.NSSമായുളള ബന്ധം ഒരിക്കലും മുറിച്ച് മാറ്റാൻ സാധിക്കില്ലായെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.അതേസമയം,ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ NSS സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിയോക്കോ - [കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു](https://editoreal.ae/kerala-governer-rajendhra-vishvanadh/) - തിരുവനന്തപുരം: കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 10.30 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബീഹാർ ഗവർണറായിരിക്കെയാണ് വിശ്വനാഥ് അർലേക്കറെ കേരള ഗവർണരായി മാറ്റി നിയമിച്ചത്.ഗാർഡ് ഒഫ് ഓണർ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ - [വയനാട് മോഡൽ ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; നിർമ്മാണം ഊരാളുങ്കലിന്](https://editoreal.ae/cm-declared-wayanad-township-project/) - തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായുള്ള ടൌണ്ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും. എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5, ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഭൂമി ഏറ്റെടുത്താവും രണ്ട് ടൌണ്ഷിപ്പുകൾ നിർമ്മിക്കുക. ഒരു ആസൂത്രിത നഗരജീവിതം തന്നെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാവും അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും - [പുതുവർഷ ആശംസകൾ നേർന്ന് ഉമാ തോമസ്, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി](https://editoreal.ae/uma-thomas-resoinding-to-treatment/) - കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഐസിയുവിൽ കാണാനെത്തിയ മക്കളോട് ഉമാ തോമസ് ഹാപ്പി ന്യൂഇയർ എന്ന് പറഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു. അവ്യക്തമായിട്ടാണെങ്കിലും ഉമാ തോമസ് ന്യൂഇയർ ആശംസകൾ നേർന്നത് എംഎൽഎ ബോധം വീണ്ടെടുക്കുന്നതിൻ്റെ സൂചനയായിട്ടാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. എംഎൽഎയ്ക്ക് നൽകുന്ന വെൻ്റിലേറ്റർ സപ്പോർട്ടിൽ നിലവിൽ ഡോക്ടർമാർ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യനില കൂടുതൽ മെച്ചപ്പെടും വരെ വെൻ്റിലേറ്റർ പിന്തുണ തുടരും. എംഎൽഎയ്ക്ക് നൽകുന്ന വെൻ്റിലേറ്റർ സപ്പോർട്ടിൽ നിലവിൽ ഡോക്ടർമാർ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യനില കൂടുതൽ മെച്ചപ്പെടും വരെ വെൻ്റിലേറ്റർ പിന്തുണ തുടരും - [മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഈ മാസം തീയേറ്ററുകളിൽ](https://editoreal.ae/dominic-and-the-ladies-purse-to-release-on-january-23/) - മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' റിലീസ് തീയതി പുറത്ത്. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുവർഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്ത് വിട്ടത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ' 'ഡൊമിനിക് ആൻഡ് . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും - ['നാരായണീന്‍റെ മൂന്നാണ്മക്കളി'ലെ പുതിയ ഗാനം പുറത്ത്](https://editoreal.ae/nee-ariyathoru-naal-lyrical-video-song-from-the-movie-narayaneente-moonnaanmakkal/) - 'നീ അറിയാതൊരു നാള്‍'; ജോജു - സുരാജ് ചിത്രം 'നാരായണീന്‍റെ മൂന്നാണ്മക്കളി'ലെ പുതിയ ഗാനം പുറത്ത്, ചിത്രം ജനുവരി 16-ന് തീയറ്ററുകളിലേക്ക് മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്. 'നീ അറിയാതൊരു നാള്‍' എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സുചിത് സുരേശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ചൊരു ഗാനമാണ് - [സനാതന ധർമ്മത്തെ ഉടച്ചുവാർത്ത;മനുഷ്യന്റെ ജാതി മനുഷ്യത്വമെന്ന് പറഞ്ഞയാളാണ് ശ്രീ നാരായണ ​ഗുരുവെന്ന് മുഖ്യമന്ത്രി](https://editoreal.ae/pinarayi-vijayan-sree-narayana-guru/) - തിരുവനന്തപുരം: സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീ നാരായണ ​ഗുരുവിനെ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും,എന്നാൽ സനാതന ധർമ്മത്തെ ഉടച്ചു വാർത്തയാളാണ് ​ഗുരുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ശിവ​ഗിരി തീർത്ഥാടനത്തിന്റെ ഭാ​ഗമായുള്ള സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പൂർണരൂപം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണമിക്കുന്നു. ഇന്നത്തെ ഈ പരിപാടിയിൽ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിൻ്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളിൽ - [തിരുവനന്തപുരത്ത് പിഎ അസീസ് എൻജീനിയറിങ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം;കോളേജ് ഉടമയുടേതെന്ന് സംശയം](https://editoreal.ae/thiruvandhapuram-p-a-ziz-collage-death/) - തിരുവനന്തപുരം: തിരുവനന്തപുരം പി എ അസീസ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം നെടുമങ്ങാടുളള കോളേജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാൾ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുൾ അസീസിൻറേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് - [നിമിഷ പ്രിയയുടെ മോചനത്തിന് ഇനിയും സാധ്യത;അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്](https://editoreal.ae/nimisha-priya-yeman-case/) - ഡൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ.കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.അതേസമയം,നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനുളളിൽ നടപ്പാക്കുമെന്ന വാർത്ത വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ - [പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; 2025 ആദ്യം പിറക്കുക കിരിബാത്തി ദ്വീപിൽ;സംസ്ഥാനത്തും വൻ സുരക്ഷ](https://editoreal.ae/new-year-2025/) - കൊച്ചി: 2025 പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരുപ്പ് മാത്രം.ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം എത്തുക.ഇന്ത്യൻ സമയം 3.45-ന് ന്യൂസിലൻഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.സംസ്ഥാനത്തും പുതുവർഷ ആഘോഷങ്ങൾ പ്രമാണിച്ച് വൻ സുരക്ഷയാണ് - [ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ](https://editoreal.ae/fahad-fazil-in-kavitha-gold-and-diamonds-advertisment/) - അഭിനയത്തിലെ വ്യത്യസ്ഥമാർന്ന പ്രതിഭ കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ കവിത ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ.അഭിനയത്തിൽ താൻ കാത്ത്സൂക്ഷിക്കുന്ന വേർസറ്റാലിറ്റി, ഇവിടെ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ആഭരണങ്ങളിലും കാണാനാകും, എന്ന് പറയുകയാണ് ഫഹദ്. ഒരു കഥാപാത്രം തന്നിലേക്ക് എത്തുമ്പോൾ തനിക്ക് മാത്രം ചെയാൻ കഴിയുന്ന ഒന്നായി അത് മാറണമെന്നും, മുൻപ് ആരും കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രകടനം കാഴ്ച വെയ്ക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും, ഇവയെല്ലാം തന്നെയാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓരോ സ്റ്റൈലിലും ആറ്റിട്യൂഡിലും ഡയലോഗിലും എപ്പോഴും വ്യത്യസ്തതയും കൃത്യതയും പുലർത്താൻ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയിലെ പോലെ തന്നെ ഈ പരസ്യത്തിലൂടെയും പ്രേക്ഷകനെ അത്ഭുതപ്പെടുത്തി - [പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?](https://editoreal.ae/dubai-uae-fire-show-new-year/) - പുതുവർഷത്തെ വരവേൽക്കാൻ ദുബായും യുഎഇയും ഒരുങ്ങി കഴിഞ്ഞു. അബുദാബിയിൽ മൂന്നിടങ്ങളിലാണ് പ്രധാനമായും പബ്ലിക്കിനായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.അബുദാബി കോർണിഷ് 8 കി.മീ. നീളുന്ന വാട്ടർ ഫ്രണ്ട് ഏരിയയിൽ വെടിക്കെട്ട് കാണാൻ അവസരമുണ്ട്.വെടിക്കെട്ട് മദർ ഓഫ് ദ നേഷൻ ഫെസ്റ്റിവൽ,ദ കോർണിഷ്,ലുലു ദ്വീപിലെ മാനർ അബുദാബി എന്നിവടങ്ങളിൽ നിന്നും കാണാൻ സാധിക്കും. യാസ് ലാൻഡിലെ യാസ് ബേ വാട്ടർഫ്രണ്ട് ,യാസ് മറീന,യാസ് ബീച്ച് എന്നിവടഹ്ങളിലും വെടിക്കെട്ട് ഉണ്ട്. കൂടാതെ, അൽ വത്ബയിൽ ​ഗംഭീരമായ ഷെയ്ഖ് സായദ് ഫെസ്റ്റിവലും അരങ്ങേറും, - [ടി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ](https://editoreal.ae/tp-chandhrashegharan-kodi-suni/) - തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ.കൊടി സുനിയുടെ അമ്മയുടെ അപേക്ഷയിലാണ് പരോൾ.പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. അതേസമയം, ഇതിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ രം​ഗത്ത് വന്നു. ആഭ്യന്തര വകുപ്പ് അറിയാതെ ഡിജിപിക്ക് മാത്രമായി പരോൾ നൽകാൻ സാധിക്കില്ലെന്നും, അമ്മയെ കാണാൻ 10 ദിവസത്തെ പരോൾ പോരെയെന്നും കെ - [രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും](https://editoreal.ae/ras-al-khaima-flight-accident-death/) - യുഎഇ: റാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മരണം.സീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം കടലിൽ തകർന്ന് വീണാണ് അപകടം.സംഭവത്തിൽ ഇന്ത്യക്കാരനായ ഡോക്ടറും പൈലറ്റായ പാക്കിസ്ഥാനി യുവതിയും മരിച്ചു.യുഎഇയിൽ ജനിച്ച് വളർന്ന സുലൈമാൻ അൽ മാജിദാ എന്ന 26കാരനാണ് മരണപ്പെട്ടത്.ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ - [ഐ.​സി.​ബി.​എ​ഫി​ന്റെ ഇന്നത്തെ പേര് ഡോ മൻമോഹൻ സിംഗ് നിർദേശിച്ചത്;ഇന്ത്യയുടെ സൗമ്യനായ പ്രധാനമന്ത്രിയെ ഓർത്തെടുക്കുകയാണ് ഡോ. ​മോ​ഹ​ൻ തോ​മ​സ്](https://editoreal.ae/icbf-dr-mohan-thomas-prime-minister-manmohan-singh/) - ദോഹ:ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.​സി.​ബി.​എ​ഫി​ന്റെ മുൻ പ്രസിഡന്റായിരുന്ന ഡോ.മോഹൻ തോമസ് 2008 നവംബറിൽ പ്രാധാനമന്ത്രി മൻമോഹൻ സിം​ഗിനെ കണ്ടത് ഓർത്തെടുക്കുകയാണ്.ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ചിന്തിച്ചതും പ്രവൃത്തിച്ചതും എന്നും ഒരു സാമ്പത്തിക വിദഗ്ധന്റെ കണ്ണുകളോടെ ആയിരുന്നു.പഞ്ചാബ്‌ സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര - [ഉമ തോമസിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്;കുറച്ച് ദിവസങ്ങൾ കൂടി വെന്റിലേറ്ററിൽ തുടരും](https://editoreal.ae/uma-thomas-mla-p-rajee-health/) - കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആ​രോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്.നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല ഡോ.ജയകുമാറിന്റെ നേതൃത്വത്തിലുളള മെഡിക്കൽ സംഘം. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങൾ സംബന്ധിച്ച് സിടി സ്‌കാൻ ചെയ്ത ശേഷം മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തിറക്കും. നിലവിൽ രക്തസ്രാവമില്ലെന്നും ,തലയോട്ടിയിലെ മുറിവ് തുന്നിക്കെട്ടുകയും,ശ്വാസകോശത്തിലെ ക്ലോട്ടിംങ് കളയുകയും ചെയ്തിടുണ്ട്. അതേസമയം അപകടം നടന്ന ശേഷമാണ് ഇത്തരത്തിൽ ഒരു പരിപാടി നടക്കുന്ന കാര്യം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സംഘാടകരുടെ ഭാഗത്ത് - [ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം;ആത്മഹത്യയല്ലെന്ന് പ്രാഥമിക നി​ഗമനം](https://editoreal.ae/dileep-shankar-death/) - തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന പ്രാഥമിക നി​ഗമനത്തിൽ പൊലീസ്.മരണ കാരണം ആന്തരിക രക്തസ്രാവമാണ്.മുറിയിൽ തലയടിച്ച് വീണതാകാമെന്ന് പൊലീസ്.മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ.ഞായറാഴ്ച ഉച്ചയോടെയാണ് സിനിമസീരിയൽ താരം എറണാകുളം തെക്കൻ ചിറ്റൂർ മത്തശ്ശേരിൽ തറവാട്ടിൽ ദേവാങ്കണത്തിൽ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് - [ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്](https://editoreal.ae/uma-thomas-mla-accident/) - കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് ഉമ തോമസ് എംഎൽഎ വീണ് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണണ്ഡങ്ങൾ പാലിക്കാതതിനാണ് കേസ്.സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ​ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് - [സ്റ്റേഡിയത്തിൽ നിന്നും വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക് ](https://editoreal.ae/uma-thomas-in-critical-condition/) - കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ അബദ്ധത്തിൽ താഴേക്ക് വീണ ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക്. തലയ്ക്കും ശ്വാസകോശത്തിനും സാ പരിക്കേറ്റ എം. എൽ.എ നിലവിൽ വെൻ്റിലെറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വി.ഐ.പി ഗാലറിയിൽ നിന്നും ഇരുപതടി താഴ്ചയിലേക്ക് എം.എൽ.എ വീഴുകയായിരുന്നു എന്നാണ് വിവരം. വീണ ഉടനെ തന്നെ ഉമാ തോമസിനെ തൊട്ട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആംബുലസിലേക്ക് കയറ്റുമ്പോൾ എം.എൽ.എക്ക് ബോധം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബോധം നഷ്ടപ്പെട്ടു. എം.എൽ.എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസ ആംബുലസിലേക്ക് കയറ്റുമ്പോൾ എം.എൽ.എക്ക് ബോധം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബോധം നഷ്ടപ്പെട്ടു. - [നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ](https://editoreal.ae/actor-dileep-shankar-found-dead-in-hotel-room/) - തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് എന്നാണ് സംശയിക്കുന്നത്. 'അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച നടനാണ് ദിലീപ് ശങ്കർ. ഒരു സീരിയൽ അഭിനയിക്കാനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുൻപാണ് നടൻ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ - [Beste Crypto-Kanäle auf Telegram ➤ Top 25 Gruppen für 2024](https://editoreal.ae/best-crypto-channels-on-telegram/) - Beste Crypto-Kanäle auf Telegram ➤ Entdecken Sie Top-Kanäle für Krypto-Enthusiasten, mit kostenlosen Einblicken und Signalen für verschiedene Regionen. - [കോഴിക്കോട് ഡിഎംഒ കസേരതർക്കം:എൻ രാജേന്ദ്രന് ജനുവരി 9 വരെ ഡിഎംഒ ആയി തുടരാമമെന്ന് ഹൈക്കോടതി](https://editoreal.ae/calicut-dmo-highcourt/) - കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേരതർക്കത്തിൽ എൻ രാജേന്ദ്രന് ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി.ജനുവരി 9 ന് ഹർജി വീണ്ടും പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ 9 നാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. നേരത്തെ, ഡോ. ആശാ ദേവിയെ കോഴിക്കോട് ഡി.എം.ഒ ആക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. - [കാസർ​കോഡ് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു](https://editoreal.ae/kasargod-river-students-death/) - കാസർകോഡ്: കാസർകോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകൻ റിയാസ് (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കിൽപെട്ട യാസിൻ(13), സമദ്(13) എന്നിവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചലിൽ കണ്ടെത്തി ഉടൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. - [പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാർ;10 പേരെ വെറുതെ വിട്ടു](https://editoreal.ae/periya-murder-case/) - കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാർ.കേസിൽ 10 പേരെ കോടതി വെറുതെ വിട്ടു.കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും. കൊച്ചിയിലെ സിബിഐ കോടതി ജഡ്‌ജ് എൻ ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാ​ഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്. ​ഗൂഢാലോചന, തെളിവുനശിപ്പിക്കൽ - [ഡോ. മൻമോഹൻ സിംങിന് വിട ചൊല്ലി രാജ്യം; നി​ഗം ബോധ് ഘട്ടിൽ അന്ത്യവിശ്രമം](https://editoreal.ae/dr-manmohan-singh-funeral/) - ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.രാഷ്ട്രപതി ദ്രൗപദി മുർമു ,പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ മൻമോഹൻ സിംങിന്റെ വിയോ​ഗത്തിൽ ഒരാഴ്ച്ചത്തെ ദുഖാചരണം നടത്തും. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്. - [മാർക്കോയുടെ വിജയം ഇരട്ടിമധുരം, സിനിമയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമാതാവ്](https://editoreal.ae/marco-producer-unni-mukundan/) - ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാർക്കോ മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർക്കോയുടെ വിജയത്തിൽ ഇരട്ടി മധുരത്തിലാണ് നിർമാതാവ് ഷെരീഫ് മുഹമ്മദിനുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമയിൽ നിർണായക റോളിൽ അഭിനയിച്ചിട്ടുണ്ട്. മാർക്കോയുടെ കുടുംബത്തിലെ കുട്ടികളുടെ വേഷത്തിലാണ് - [അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി' ആദ്യ ഗാനം പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്](https://editoreal.ae/ajith-kumar-film-vidamuyarchi/) - തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്. 'സവാദീക' എന്ന വരികളോടെ തുടങ്ങുന്ന ഗാനം രചിച്ചത് അറിവ്, ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ. അനിരുദ്ധ് രവിചന്ദർ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. 2025 ജനുവരിയിൽ പൊങ്കൽ റിലീസായി ഈ ചിത്രം റിലീസ് ചെയ്യും. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ - [മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതം വന്ന് മരിച്ചു](https://editoreal.ae/umbai-terrorist-attack-abdhul-rehman-makki/) - ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരിൽ ഒരാളായിരുന്ന ലഷ്‌കർ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുൾ റഹ്മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകൾ.ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതംമൂലം മരണപ്പെട്ടതായാണ് റിപ്പോർട്ട്.രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 2019 മേയിൽ പാകിസ്താൻ സർക്കാർ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ - [വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിന് എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി;ഉടമകളുടെ ഹർജി തളളി](https://editoreal.ae/wayanad-township-highcourt/) - കൊച്ചി: വയനാട് ഉരുൾപ്പൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമ്മിക്കാനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി കോടതി തള്ളി.ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച - [മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം നാളെ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം](https://editoreal.ae/prime-minister-manmohan-singh-death/) - ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ മരണത്തിൽ രാജ്യം ഏഴ് ദിവസത്തെ ദുഖാചരണം നടത്തും. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ചയാകും സംസ്കാരം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിലാണ് മൻമോഹൻ സിങിന്റെ അന്ത്യം. ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും.2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ഈ വർഷം ആദ്യമാണ് രാജ്യസഭയിൽനിന്ന് വിരമിച്ചത്. - [മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു ](https://editoreal.ae/former-prime-minister-dr-manmohan-singh-dies-at-92-in-delhi-aiims/) - ഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് വഴിയൊരുക്കിയ മുൻ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് രാത്രി 8 മണിയോടെ മൻമോഹൻ സിംഗിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിൻ്റെ മരണവാർത്ത പുറത്ത് വരികയായിരുന്നു. രാജ്യത്തിൻ്റെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിങ് പി.വി നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയുമായിരുന്നു. സിഖ്‌ മതത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് വഴിയൊരുക്കിയ മുൻ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. - [എം ടി ഇനി സ്മൃതി പഥത്തിൽ ഉറങ്ങും; ജനഹൃദയങ്ങളിൽ ജീവിക്കും](https://editoreal.ae/m-t-vasudhevan-nair-funeral/) - കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.എം ടിയുടെ സിതാര എന്ന വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ രാത്രി തൊട്ട് മലയാളക്കരയുടെ ഒഴുക്കായിരുന്നു. സാമൂഹിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ ഉൾപ്പെടെ എം ടിയെ സ്നേഹിച്ച,എം ടിയുടെ എഴുത്തിനെ സ്നേഹിച്ച ഒരുപാട് പേർ അവസാനമായി ഒരു നോക്ക് കാണാൻ സിതാരയിലേക്ക് എത്തി. വൈകിട്ട് മൂന്നരയോടെ പൊതുദർശനം അവസാനിച്ചു,ശേഷം മാവൂർ റോഡിലെ സ്മൃതി പഥത്തിലേക്ക് അന്ത്യയാത്ര.രണ്ട് കിലോമീറ്റർ - [എം ടി യെ അനുസ്മരിച്ച് സിനിമാ,സാഹിത്യ,രാഷ്ട്രീയ ലോകത്തെ പ്രമുഖർ](https://editoreal.ae/m-t-vasudhevan-nair-death/) - കോഴിക്കോട്: എം ടിയുടെ മരണത്തോടെ അവസാനിക്കുന്നത് ഒരു യു​ഗമാണ്. ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് മലയാളത്തെ സ്നേഹിക്കുന്ന ഓരോരിത്തരടുടെയും ഭാ​ഗ്യമാണ്. എം ടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭ മൺമറയുന്നത് വിങ്ങലോടെയല്ലാതെ നോക്കി കാണാൻ സാധിക്കില്ല. സിനിമാ, സാഹിത്യ,രാഷ്ട്രീയ ലോകത്തെ പല പ്രമുഖർക്കും അദ്ദേഹം വഴിക്കാട്ടിയായിരുന്നു...ഇഷ്ട്ട എഴുത്തുകാരനായിരുന്നു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാ​ഗ്യമെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ ,സമാധാനവും സ്നേ​ഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എന്റെ എം - [നിശബ്ദരായവർക്ക് ശബ്ദമായ, തലമുറകളെ രൂപപ്പെടുത്തിയ  എം ടി; അനുശോചിച്ച് പ്രധാനമന്ത്രി ന​രേന്ദ്ര മോദി](https://editoreal.ae/m-t-death-priminister-narendhra-modi-x/) - ഡൽഹി: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷിക വികാരങ്ങളുടെ ആഴത്തിലുള്ള പര്യവേക്ഷണത്തോടുകൂടിയ അദ്ദേഹത്തിൻ്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യും. നിശ്ശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി. എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും ആരാധകരോടും കൂടിയാണ്, സാമൂഹിക മാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചു.ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം ടിയുടെ അന്ത്യം. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടിയിരുന്ന - [സ്മൃതി പഥത്തിലേക്ക് എംടി; സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് മാവൂർ ശ്മശാനത്തിൽ](https://editoreal.ae/keralam-paying-tribute-to-mt-vasudevan-nair/) - കോഴിക്കോട്: മലയാളത്തിന് ഇനി എംടിയില്ലാ കാലം.... ഇന്നലെ രാത്രി അന്തരിച്ച സാഹിത്യഇതിഹാസം എംടി വാസുദേവൻ നായർക്ക് വിട ചൊല്ലാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിൻ്റെ കർമ്മഭൂമിയായ കോഴിക്കോട്. ഇന്ന് വൈകിട്ട് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ വച്ചാണ് എംടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാവൂർ റോഡ് ശ്മശാനം നവീകരിച്ച് സ്മൃതിപഥം എന്ന പേരിൽ തുറന്നു കൊടുത്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. കോഴിക്കോട് നിരവധി പ്രമുഖർ വിട ചൊല്ലി പോയ ഇതേ ശ്മാശനത്തിലേക്കാണ് ഇന്ന് മലയാളത്തിൻ്റെ കഥാകാരനും അവസാനയാത്രയിലെത്തുക. - [നിലതെറ്റാത്ത നിലപാടുകൾ, ആറ്റിക്കുറുക്കിയ വാക്കുകൾ: എം.ടിയുടെ ലോകം](https://editoreal.ae/remembering-mt-vasudevan-nair/) - എം.ടി വാസുദേവൻ നായർ എന്ന കഥാപുരുഷൻ താൻ എഴുതുന്ന അക്ഷരങ്ങൾക്കപ്പുറം ജീവിതത്തിലും കടുത്ത നിലപാടുകൾ സൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ജീവിതത്തിലെ ആദർശങ്ങൾ തിരിച്ചറിവുകളെല്ലാം ആരുടെ മുന്നിലും ഏത് സദസിലും മുൻപിൻ നോക്കാതെ ധൈര്യം കാണിച്ച സാഹിത്യകാരൻ. ഒരിക്കൽ മമ്മൂട്ടി എം ടിയുടെ നിലപാടിനെ കുറിച്ച് പറഞ്ഞതിങ്ങനെ... പയ്യമ്പിളളി ചന്തുവെന്ന എം ടിയുടെ രചന വടക്കൻ വീര​ഗാഥക്കും ,പഴശ്ശിരാജയ്ക്കും ശേഷം തന്നെ നായകനാക്കി സിനിമയാക്കാൻ സംവിധായകൻ ഹരിഹരൻ തീരുമാനിച്ചിരുന്നു.എന്നാൽ കഥയുടെ അവസാനം ബ്രിട്ടീഷ്ക്കാരുടെ കൈയ്യിൽ നിന്നും അധികാരം തിരിച്ച് പിടിക്കുന്ന - [കഥാസാഗരം ബാക്കിയാക്കി എം.ടി വിട വാങ്ങി](https://editoreal.ae/mt-vasudevan-nair-passed-away/) - കോഴിക്കോട്: മലയാള സാഹിത്യകുലപതി എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. രാത്രി 10.10 ഓടെയായിരുന്നു. മരണസമയത്ത് ബന്ധുകൾ എല്ലാവരും അടുത്ത് ഉണ്ടായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ മാസം പലതവണ ആരോഗ്യപ്രശനങ്ങളുമായി എം.ടി കോഴിക്കോട് അരയിടത്ത് പാലത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയിരുന്നു. ഒടുവിൽ അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചതായും ക്രിട്ടിക്കൽ കെയർ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രി മലയാള സാഹിത്യകുലപതി എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയിലായിരിക്കെയാണ് അന്ത്യം. - [കോൺഗ്രസ് നേതാവ് എൻ.എം വിജയനും മകനും വിഷം കഴിച്ച് ആശുപത്രിയിൽ](https://editoreal.ae/congress-leader-nm-vijayan-and-son-consumed-poison/) - കൽപ്പറ്റ: കോൺഗ്രസ് നേതാവിനേയും മകനേയും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും ആണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില മോശമായി തുടരുകയാണ്. ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയിൽ കണ്ടെത്തിയത്. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത് - [രാജ്യദ്രോഹം, തീവ്രവാദം, ലഹരിക്കടത്ത്, കൊല; ഒൻപത് പേർക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ](https://editoreal.ae/saudi-arabia-executes-nine-people/) - റിയാദ്: ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ ഒൻപത് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് ഇത്രയും പേരുടെ വധശിക്ഷ നടപ്പാക്കിയത്. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് ഇത്രയും പേരുടെ വധശിക്ഷ നടപ്പാക്കിയത്. - [വയനാട് ടൗൺഷിപ്പ് നിർമ്മാണ കരാർ ഊരാളുങ്കലിന് ലഭിച്ചേക്കും](https://editoreal.ae/ulcc-to-construct-wayanad-township/) - തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് ലഭിക്കാൻ സാധ്യത. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും എന്നാണ് സൂചന. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിൻറെ മേൽനോട്ടത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് സ്ഥലങ്ങളിലായി ടൗൺഷിപ്പ് നിർമ്മിക്കാനാണ് നിലവിലെ പദ്ധതി. ആയിരം ചതുരശ്ര അടിയിലാവും വീടുകൾ നിർമ്മിക്കുക. ഉടമകൾക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലേക്ക് കൂടി നിർമ്മിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലാണ് വീടിൻ്റെ രൂപരേഖ. നിർമ്മാണം ആരംഭിച്ചാൽ പിന്നെ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് സർക്കാരിൻ്റെ പദ്ധതി. കിഫ്ബിയുടെ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് സ്ഥലങ്ങളിലായി ടൗൺഷിപ്പ് നിർമ്മിക്കാനാണ് നിലവിലെ പദ്ധതി - ['ബ്രൈഡാത്തി'; ബേസിൽ ജോസഫ് ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്](https://editoreal.ae/bridathi-song-from-basil-joseph-movie-ponman/) - ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഈ ഗാനം രചിച്ചത് സുഹൈൽ കോയയും ആലപിച്ചത് ബിനീത രഞ്ജിത്തുമാണ്. 2025 ഫെബ്രുവരി 6-നാണ് ചിത്രത്തിൻ്റെ റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് - [ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തു വിട്ട് ഐസിസി, ഇന്ത്യ- പാക്കിസ്ഥാൻ മത്സരം ദുബായിൽ](https://editoreal.ae/indian-to-face-pakistan-in-champions-trophy/) - ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി 2025 എഡിഷൻ്റെ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ വച്ചാണ് ചാംപ്യൻസ് ട്രോഫിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ വച്ചാവും നടക്കുക. ഫെബ്രുവരി 19 -ന് കറാച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് പാക്കിസ്ഥാനെ നേരിടും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് ഇന്ത്യ - പാകിസ്ഥാൻ സൂപ്പർപോരാട്ടം. മാർച്ച് രണ്ടിന് ന്യൂസിലൻഡിനേയും ഇന്ത്യ നേരിടും. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനലും ദുബായിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ടൂർണമെന്റിലെ നിലവിലെ ടൂർണമെന്റിലെ നിലവിലെ ചാംപ്യന്മാരാണ് പാകിസ്ഥാൻ. അവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത് - [ക്ഷേമപ്പെൻഷൻ തട്ടിപ്പ്: ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്ക് പണം തിരിച്ചടയ്ക്കാൻ നോട്ടീസ്](https://editoreal.ae/action-against-officers-who-illegaly-received-welfare-pension/) - തിരുവനന്തപുരം: തട്ടിപ്പ് നടത്തി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ നടപടി തുടരുന്നു. വിവിധ വകുപ്പുകളാണ് ക്ഷേമപെൻഷൻ വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത്. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്ക് ഇന്നലെ പണം തിരികെ അടയ്ക്കാൻ നോട്ടീസ് നൽകി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. കൈപ്പറ്റിയ പെൻഷൻ തുകയും അതിൻ്റെ 18 ശതമാനം പലിശയും ചേർത്ത് തിരികെ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. പണം തിരിച്ചടച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ മറ്റു നടപടികളുണ്ടാവും ക്ഷേമപ്പെൻഷൻ തട്ടിപ്പ്: ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്ക് പണം തിരിച്ചടയ്ക്കാൻ നോട്ടീസ് - [സഫാരി മാൾ ഇനി റാസൽഖൈമയിലും, ഉദ്ഘാടനം വ്യാഴാഴ്ച, സമ്മാനങ്ങൾ നേടാൻ അവസരം](https://editoreal.ae/safari-mall-opening-in-ras-al-khaima/) - റാസൽഖൈമ: ഷോപ്പിംഗ് രംഗത്ത് ജനകീയത സമ്മാനിച്ച് അതിവേഗം വളരുന്ന സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. റാസൽഖൈമയിൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരി മാൾ 2024 ഡിസംബർ 26ന് വൈകീട്ട് 4 മണിക്ക് ഷൈഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈപർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഒരു ഷോപ്പിംഗ് മാൾ ഇങ്ങനെയൊക്കെയോ എന്ന് ഉപയോക്താക്കളെ അൽഭുത പരതന്ത്രരാക്കുന്ന വിധത്തിൽ സമ്പൂർണമായും ഉപയോക്തൃ സൗഹൃദമായിട്ടായിരുന്നു സഫാരിയുടെ ഷാർജയിലേക്കുള്ള വരവ് - [തീരാത്ത ബിരിയാണി കൊതി; 2024 -ൽ ഇന്ത്യക്കാർ ഓർഡർ ചെയ്തത് 8.3 കോടി ബിരിയാണി](https://editoreal.ae/biriyani-remains-indias-most-favourite-dish-according-to-swiggy/) - 2024-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത് ഭക്ഷ്യ വിഭവങ്ങളുടെ പട്ടിക പുറത്തു വിട്ട് ഓണ്ലൈൻ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി. മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും ബിരിയാണി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്ലൈൻ ആപ്പായ സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് എന്നാണ് കണക്കുകകൾ. 8.3 കോടി ബിരിയാണികൾ ആണ് നടപ്പുവർഷം രാജ്യത്തെ വിവിധ നഗരങ്ങളിലായി സ്വിഗ്ഗി വിതരണം ചെയ്തത്. ഒരു മിനിറ്റിൽ 158 അല്ലെങ്കിൽ ഒരു സെക്കൻഡിൽ രണ്ട് എന്ന കണക്കിലാണ് 2.3 കോടി ഓർഡറുകളുമായി ദോശയാണ് ബിരിയാണിക്ക് ശേഷം ഇന്ത്യക്കാരുടെ പ്രിയഭക്ഷണമായി പട്ടികയിൽ ഇടം നേടിയത് - [ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി](https://editoreal.ae/sharjah-ruler-approves-largest-budget-in-emirates-history/) - ഷാർജ: ഷാർജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഏകദേശം 42 ബില്യൺ ദിർഹം ചെലവ് വരുന്ന ബജറ്റിനാണ് സുൽത്താൻ തിങ്കളാഴ്ച അംഗീകാരം നൽകിയത്. 2025 ലെ ബജറ്റ് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും എമിറേറ്റ്സിലെ എല്ലാ പൌരൻമാർക്കും ജീവിത നിലവാരം ഉറപ്പാക്കാനും എമിറേറ്റിലെ എല്ലാ താമസക്കാർക്കും സാമൂഹിക ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായി ഷാർജ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. 2024 -നെ അപേക്ഷിച്ച് 2025 -ലെ ബജറ്റിൽ രണ്ട് ശതമാനത്തോളം വർധനവുണ്ട്. 2025 ലെ ബജറ്റിൻ്റെ 27% ശമ്പളവും വേതനത്തിനുമായിട്ടാണ് ചിലവിടുക - [എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇൻറലിജൻസ് മേധാവി വിജയൻ](https://editoreal.ae/adgp-ajith-kumar-p-vijayan/) - തിരുവനന്തപുരം: എം.ആർ. അജിത് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പി. വിജയനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്പെൻഷൻ. 2023-ലായിരുന്നു അദ്ദേഹത്തിന്റെ സസ്പെൻഷൻ. പിന്നീടുള്ള അന്വേഷണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയതോടെയാണ് അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത്. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്ന് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. - [പൂരം കലക്കൽ;എഡിജിപിയുടെ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് വിമർശനം](https://editoreal.ae/adgp-ajith-kumar-pooram-report/) - തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ സംഭവത്തിൽ എഡിജിപി എംആർ അജിത്ത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏത് പാർട്ടിയാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.നിയമവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവെന്നും പോലീസ് നിയമപരമായ ഇടപെടൽ മാത്രമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. - [മുബാറക്ക് അൽ കബീർ - മോദിക്ക് കുവൈത്തിൻ്റെ പരമോന്നത ബഹുമതി](https://editoreal.ae/modi-honoured-with-kuwaits-highest-civilan-honour/) - കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ച് കുവൈറ്റ് അമീർ. വിവിധ രാഷ്ട്രത്തലവന്മാർക്കും, അറബ് രാജകുടുംബങ്ങളിലെ സവിശേഷ അംഗങ്ങൾക്കും ആണ് ഈ പുരസ്കാരം സമ്മാനിക്കാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കുന്ന ഇരുപതാമത്തെ രാജ്യമാണ് കുവൈറ്റ്. ബയാൻ കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ ആണ് പരമോന്നത പുരസ്കാരം മോദിക്ക് സമ്മാനിച്ചത്. - [തുടർഭരണത്തിൽ പാർട്ടിക്ക് അടിതെറ്റി: തിരുവനന്തപുരം സമ്മേളനത്തിൽ വിമർശനം](https://editoreal.ae/criticism-against-party-and-governemnt-in-cpim-trivandrum-conference/) - തിരുവനന്തപുരം: തുടര്‍ഭരണം സംഘടനാ ദൗര്‍ബല്യം ഉണ്ടാക്കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി സംഭവിച്ചെന്നാണ് വിമര്‍ശനം. പാര്‍ട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയ്യാറാകണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ന്നത് - [മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി](https://editoreal.ae/modi-in-kuwait/) - കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ നേരിൽ കണ്ട് അഭിനദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയപ്പോഴാണ് മോദി, അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ കുവൈത്ത് പൗരൻമാര നേരില്‍ കണ്ടത്. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും അറബ് പതിപ്പുകളിൽ മോദി ഒപ്പിട്ടു നല്‍കി. വിവര്‍ത്തനം ചെയ്ത കോപ്പികള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന് അബ്ദുള്ള അല്‍ ബാരൂണിനെയും രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും അറബ് പതിപ്പുകളിൽ മോദി ഒപ്പിട്ടു നല്‍കി. - [പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലേയ്ക്ക്](https://editoreal.ae/modi-kuwait-visit/) - ഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേയ്ക്ക് തിരിച്ചു. 43 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രതിരോധ, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നത്.ഇന്ന് വൈകുന്നേരം അയ്യാരിത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തോട് ഹലാ മോദി ചടങ്ങിൽ വെച്ച് ആശയവിനിമയം നടത്തുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. അറേബ്യൻ ​ഗൾഫ് കപ്പ് ഫുട്ബോൾ - [ജർമൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണം;അപലപിച്ച് സൗദി അറേബ്യ ](https://editoreal.ae/german-christmas-market-saudi/) - ദുബായ്: ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ അപലപിച്ച് സൗദി അറേബ്യ.ആക്രമണത്തിൽ ഒരു കൊച്ചുകുട്ടിയടക്കം രണ്ട് പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ ജർമ്മൻ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇരകളുടെ കുടുംബങ്ങളോട് രാജ്യം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സൗദി അറേബ്യ അനുശോചിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിലേക്ക് ഒരു കാർ ബോധപൂർവം ഇടിച്ചുകയറി നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായിരുന്നു. പ്രാദേശിക പബ്ലിക് ബ്രോഡ്‌കാസ്റ്റർ എംഡിആർ പ്രകാരം, ഇരകളായ രണ്ടുപേരിൽ ഒരു - [കാഞ്ഞിപ്പളളി ഇരട്ടകൊലപാതകത്തിൽ പ്രതിക്ക് ഇരട്ടജീവപര്യന്തവും ഇരുപത് ലക്ഷം രൂപ പിഴയും](https://editoreal.ae/kanjirapally-murder-case-george-kurian-suspect/) - കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ ഇളയയസഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ മാത്യു സ്‌കറിയയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കുടുംബവീട്ടിൽ വെച്ച് ജോർജ് കുര്യൻ വെടിവെച്ച് കൊലലപ്പെടുത്തിയെന്നായിരുന്നു കേസ്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോർജ് കുര്യന്റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും - [എം ടി വാസുദേവൻ നായരുടെ ആ​രോ​ഗ്യസ്ഥിതിയിൽ നേരിയ പുരോ​ഗതി;മരുന്നുകളോട് പ്രതികരിക്കുന്നു](https://editoreal.ae/m-t-vasudhevan-nair-health-medical/) - കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് ഡോക്ടർമാർ.എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എം ടി. ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ടിക്ക് ഇന്നലെ ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കൽ ബുളളറ്റിൻ പുറത്ത് വന്നിരുന്നു.അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവൻ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ - [കട്ടപ്പനയിലെ സഹകരണ ബാങ്കിൽ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്](https://editoreal.ae/kattapana-bank-sabu-suicide/) - ഇടുക്കി: നിക്ഷേപിച്ച പണം കട്ടപ്പനയിലെ സഹകരണ ബാങ്ക് തിരികെ നൽകാതെ അപമാനിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ വി ആർ സജി ഭീക്ഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. സാബു അടി വാങ്ങിക്കുമെന്നും,പണി മനസ്സിലാക്കി തരാമെന്നും ഫോൺ സംഭാഷണത്തിലുണ്ട്.ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.വിദേശത്തുള്ള - [ജോജുവും സുരാജും ഒന്നിക്കുന്നു; 'നാരായണീന്‍റെ മൂന്നാണ്മക്കൾ' സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്](https://editoreal.ae/narayaneente-moonanmakkkal/) - മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം നിർമ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' സിനിമയുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്. പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, - [എം ടി വാസുദേവൻ നായരുടെ നില അതീവ​ഗുരുതരം; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ](https://editoreal.ae/m-t-vasudhevan-nair-medical-bulletin/) - കോഴിക്കോട്: എം ടി വാസുദേവൻനായരുടെ നില അതീവ​ഗുരുതരമായി തുടരുന്നു. ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എം ടി.ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ - [കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി](https://editoreal.ae/kattapanabank-customer-suicide/) - ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി.കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സാബു 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. ഇന്നലെ ഭാര്യയുടെ ചികിത്സാർത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ഇന്നലെ ബാങ്കിലെത്തിയിരുന്നു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു.കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആണ് - [ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി](https://editoreal.ae/aanaezhunellipu-supreme-court/) - ഡൽഹി: ആനയെഴുന്നളളിപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. - [പ്രതീക്ഷയോടെ ലോകം, ക്യാൻസറിനെതിരെ വാക്സീൻ വികസിപ്പിച്ചെന്ന് റഷ്യ, ഉടനെ വിതരണം തുടങ്ങും](https://editoreal.ae/russia-claims-that-they-developed-vaccine-against-cancer/) - മോസ്കോ: ക്യാൻസറിനെതിരെ വാക്സീൻ വികസിപ്പിച്ചെന്ന റഷ്യയുടെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ലോകം വരവേൽക്കുന്നത്. എന്നാൽ വാക്സീൻ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പലരും ഇതിൻ്റെ ഗുണഫലത്തെക്കുറിച്ചും സംശയം ഉന്നയിക്കുന്നു. എന്നാൽ ആധുനിക ലോകത്ത് മനുഷ്യരാശിയ്ക്ക് ഏറ്റവും വെല്ലുവിളിയാവുന്ന അർബുദരോഗത്തെ നേരിടാൻ വാക്സീൻ എന്ന വാർത്തയോട് വലിയ പ്രതീക്ഷയോടെയാണ് ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്. റഷ്യ ഉടൻ ക്യാൻസർ വാക്സീൻ വികസിപ്പിക്കുമെന്ന് പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ആരോഗ്യമന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ ക്യാൻസറിനെതിരെ വാക്സീൻ വികസിപ്പിച്ചെന്ന റഷ്യയുടെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ലോകം വരവേൽക്കുന്നത് - [43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ, മോദിയുടെ സന്ദർശനം ശനിയാഴ്ച](https://editoreal.ae/modi-to-become-the-first-indian-prime-minister-to-visit-kuwait-in-43-years/) - കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനി, ഞായർ ദിവസങ്ങളിൽ കുവൈത്ത് സന്ദര്‍ശിക്കും. 1981 -ൽ കുവൈത്ത് സന്ദർശിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തുന്നത് ഇപ്പോഴാണ്. ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി കുവൈത്തിൽ എത്തുന്ന മോദി കുവൈത്ത് അമീർ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് 1981 -ൽ കുവൈത്ത് സന്ദർശിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തുന്നത് ഇപ്പോഴാണ്. - [ദേശീയ ദിനാഘോഷങ്ങളിൽ ഖത്തർ, ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രവാസികളും](https://editoreal.ae/qatar-natioanl-day-celebration/) - ദോഹ: ദേശീയദിനം ആഘോഷിച്ച് ഖത്തർ. രാജ്യത്തുടനീളം ഇന്നലെ രാത്രി മുതൽ ജനങ്ങളും പ്രവാസികളും ഒരു പോലെ ആഘോഷങ്ങളുടെ ഭാഗമായി. ഇന്നും ഇനിയുള്ള ദിവസങ്ങളിലേക്കും ആഘോഷപരിപാടികൾ നീളും. രണ്ട് ദിവസത്തെ ഔദ്യോഗിക അവധിക്ക് പുറമെ വാരാന്ത്യ അവധികൾ കൂടി കണക്കാക്കുമ്പോൾ ഇത്തവണ നാല് ദിവസത്തെ അവധിയാണ് ദേശീയ ദിനത്തിൽ ലഭിക്കുക. വിവിധ രാജ്യങ്ങൾ ദേശീയദിനത്തിൽ ഖത്തർ അമീറിനെ ആശംസകൾ അറിയിച്ചു. സ്ഥിരം വേദിയായ ദർബ് അൽ സാഇയിലാണ് ഇത്തവണയും പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ഇവിടെ സ്ഥിരം വേദിയായ ദർബ് അൽ സാഇയിലാണ് ഇത്തവണയും പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നത്. - [എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി](https://editoreal.ae/m-m-lawrence-harji-highcourt/) - കൊച്ചി: സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തളളി.മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎം ലോറൻസിന്റെ പെൺമക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമെന്ന് മകൻ അഡ്വ എംഎൽ സജീവൻ അറിയിച്ചിരുന്നു. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്തകത്തിലും മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് - [ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ബർജുമാൻ മാൾ](https://editoreal.ae/christmas-celebration-in-burjuman-mall/) - ദുബായ്: ഡിസംബർ മാസത്തിൽ യുഎഇ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ബർജുമാൻ മാളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. "സൗണ്ട്സ് ഓഫ് ക്രിസ്മസ്" കാമ്പെയ്‌നുമായി ബർജുമാൻ മാളിൽ ക്രിസ്മസ് കാലം സജീവമാകുകയാണ്. 2024 ഡിസംബർ 6 മുതൽ 2025 ജനുവരി 5 വരെയാണ് ആഘോഷപരിപാടികൾ.. 80,000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ അടക്കം പലതരം മത്സരങ്ങളും അനവധി കലാപരിപാടികളും ഈ ദിവസങ്ങളിൽ ബർജുമാനിൽ അരങ്ങേറും. 250 ദിർഹമോ അതിൽ കൂടുതലോ ബർജുമാൻ മാളിൽ ചെലവഴിച്ചാൽ സമ്മാനങ്ങൾ നേടാനുള്ള ഡിജിറ്റൽ റാഫിളിൽ പങ്കെടുക്കാം.. 2024 ഡിസംബർ 6 മുതൽ 2025 ജനുവരി 5 വരെയാണ് ആഘോഷപരിപാടികൾ - [കാറുകൾക്കൊപ്പം വളർന്ന പഞ്ചാബുകാരി, ആരുമില്ലാത്ത കുട്ടികൾക്ക് കരുതലായ ടീച്ചർ](https://editoreal.ae/life-story-of-wonder-women-winner-komal-bassi/) - പഞ്ചാബ് സ്വദേശികളായ കെഎസ് ബാസിയുടേയും ജസ്ബീർ ബാസിയുടേയും മകൾ അച്ഛനും അമ്മയും പേരുകേട്ട ബിസിനസുകാർ. വായിൽ വെള്ളികരണ്ടിയുമായി ജനിക്കുകയെന്നൊക്കെ പറയാറില്ലെ.. കോമളിന്റെ ജനനവും ഏറെക്കുറെ അങ്ങനെതന്നെ. എന്നാൽ ജീവിതത്തിൽ ആ ആനുകൂല്യങ്ങളൊന്നും അനുഭവിക്കാൻ അവൾ കൂട്ടാക്കിയില്ല. വിദ്യാഭ്യാസത്തിനു ശേഷം സാധാരണജീവനക്കാരിയായി തുടക്കം. ഇരുപത്തിനാലാം വയസിൽ ആ പെൺകുട്ടിയെ എത്തിച്ചത് R&B CAR CARE എന്ന സ്വപ്ന സാമ്രാജ്യത്തിലേക്ക്‌. 2017-ൽ സ്കൂൾ പഠനം പൂർത്തിയാക്കി ഞങ്ങളുടെ കമ്പനിയിൽ കേറുമ്പോൾ കമ്പനിയുടെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നതായിരുന്നു ആദ്യത്തെ പണി. സ്വപ്നം കണ്ടാൽ മാത്രം പോരാ അതിന് വേണ്ടി രാപകലില്ലാതെ ഉറക്കമുളച്ച് കഷ്ടപ്പെട്ടാൽ പ്രായമൊന്നും തടസമല്ലെന്നാണ് സ്വന്തം വിജയത്തിലൂടെ കോമൾ ബാസി പഠിപ്പിക്കുന്നത്. - [സൗദിയുടെ പരാതിയിൽ നടപടിയുമായി പാകിസ്ഥാൻ, 4300 യാചകർക്ക് യാത്രാവിലക്ക്](https://editoreal.ae/pakistan-has-put-4300-beggars-on-no-fly-list/) - ഇസ്ലാമാബാദ്: രാജ്യത്തെ 4300 പൌരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ. വിദേശരാജ്യങ്ങളിൽ പോയി യാചകരായി ജീവിച്ച ആളുകൾക്കാണ് പാക്കിസ്ഥാൻ രാജ്യം വിടാനുള്ള അനുമതി നിഷേധിച്ചത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിന് പിന്നാലെ സൌദി സർക്കാർ ഈ വിഷയം പാകിസ്ഥാന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്രയും പേർക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. ഉംറ, ഹജ്ജ് വിസകൾ ദുരുപയോഗം ചെയ്ത് എത്തുന്ന ഭിക്ഷാടകർ മക്കയും മദീനയും അടക്കമുള്ള പുണ്യ നഗരങ്ങളിൽ ഭിക്ഷാടനം നടത്തുന്നതായി സെപ്തംബറിലാണ് സൌദി പാക്കിസ്ഥാനെ അറിയിച്ചത്. രാജ്യത്തെ 4300 പൌരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ. വിദേശരാജ്യങ്ങളിൽ പോയി യാചകരായി ജീവിച്ച ആളുകൾക്കാണ് പാക്കിസ്ഥാൻ രാജ്യം വിടാനുള്ള അനുമതി നിഷേധിച്ചത് - [സുധ കൊങ്ങര ചിത്രത്തിൽ ശിവകാർത്തികേയൻ, ഒപ്പം ജയം രവിയും](https://editoreal.ae/jayam-ravi-and-atharvaa-join-the-cast-of-sk25-directed-by-sudha-kongara/) - തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. "എസ്‌കെ 25" എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ്. സഹനിർമ്മാണം റെഡ് ജയന്റ് മൂവീസ്. ശിവകാർത്തികേയനൊപ്പം ജയം രവി, അഥർവ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ നായികാ കഥാപാത്രമായി എത്തുന്നത് പ്രശസ്ത തെലുങ്ക് നടിയായ ശ്രീലീലയാണ്. 300 കോടി ക്ലബിൽ ഇടം പിടിച്ച ജയം രവി, അഥർവ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ നായികാ കഥാപാത്രമായി എത്തുന്നത് പ്രശസ്ത തെലുങ്ക് നടിയായ ശ്രീലീലയാണ്. - [പ്രതിഫലം വാങ്ങാതെ ബബിത മനോജ് ഖത്തറിൽ നിന്നും ഒരുക്കി വിട്ടിരിക്കുന്നത് നിരവധി മൃതദേഹങ്ങൾ](https://editoreal.ae/wonder-women-babita-manoj/) - 2003ൽ ഭർത്താവ് മനോജിനൊപ്പം ഖത്തറിൽ എത്തിയതാണ് ബബിത. ഇവിടെ നഴ്സായി ജോലി ചെയ്യുമ്പോൾ യാദൃശ്ചികമായാണ് സഹോദരിയുടെ ഭർതൃപിതാവിനെ മരണശേഷം കുളിപ്പിച്ച് ഒരുക്കി നാട്ടിലേക്ക് അയക്കേണ്ടി വന്നത്. പിന്നീടിങ്ങോട്ട് ബബിത യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഒരുക്കിയ നിരവധി മൃതദേഹങ്ങൾ. മടിയോ പേടിയോ കൂടാതെ ഇത് ചെയുമ്പോൾ ഒരു കാര്യമേ ബബിത ഓർക്കാറുളളു.നാട്ടിലുളള ഇവരുടെ ഉറ്റവരെക്കുറിച്ച്, മരണ ശേഷം ഒരുക്കാതെ മൃതദേഹങ്ങൾ നാട്ടിലെത്തിയാൽ അത് കാണേണ്ടി വരുന്ന നെഞ്ച് പൊട്ടുന്ന മരിച്ചവരുടെ പ്രിയപ്പെട്ടവരെക്കുറിച്ച്. ജോലി സമയത്തിന് ശേഷം വിശ്രമിക്കാനല്ല ബബിത - [കുവൈത്ത് ബാങ്ക് തട്ടിപ്പ്: ലോണ് തിരിച്ചടച്ച് ചിലർ, കേന്ദ്രസർക്കാരും അന്വേഷണം തുടങ്ങി](https://editoreal.ae/kuwait-bank-fraud/) - കൊച്ചി: കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മലയാളികള്‍ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1425 മലാളികളാണ് ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിൽ നിന്നും ലോണെടുത്ത് ശേഷം രാജ്യം വിട്ടത്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് തേടിയത്. ലോണെടുത്ത് രാജ്യം വിട്ട എല്ലാവരുടേയും വിവരങ്ങൾ നൽകാൻ ബാങ്കിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേരളത്തിൽ എടുത്ത കേസുകളുടെ വിവരങ്ങൾ പൊലീസിൽ നിന്നും കേന്ദ്രം ശേഖരിച്ചു. ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് ബാങ്ക് ഡപ്യൂട്ടി ജനറൽ ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് തട്ടിപ്പിന്‍റെ വിവരം പുറത്തറിഞ്ഞത്. - [ജോർജ്ജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ: വിഷപ്പുക ശ്വസിച്ചതായി സംശയം](https://editoreal.ae/11-indians-killed-in-georgia-mountain-resort-due-to-carbon-monoxide-poisoning/) - ദില്ലി: ജോർജിയയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുഡൗറിയിലെ ഒരു ഹോട്ടലിൽ പതിനൊന്ന് ഇന്ത്യൻ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ടിബിലിസിയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. വിഷപ്പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് ജോർജ്ജിയയിലെ മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം. മരിച്ചവരുടെ വിശദാംശങ്ങളൊന്നും ഈ സമയത്ത് പുറത്തു വന്നിട്ടില്ല. പ്രാഥമിക പരിശോധനയിൽ മൃതദേഹങ്ങളിൽ പരിക്കിൻ്റെയോ അക്രമത്തിൻ്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഇരകളും കാർബൺ മോണോക്സൈഡ് വിഷബാധ മൂലമാണ് മരിച്ചതെന്ന് പോലീസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് പ്രാദേശിക ജോർജിയയിലെ ഗുഡൗരിയിൽ പതിനൊന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ട സംഭവത്തിൽ ടിബിലിസിയിലെ ഇന്ത്യൻ എംബസി ദുഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. - [വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം](https://editoreal.ae/wayanad-adhivasi-man-car/) - വയനാട്: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് ഇടപെടൽ.മാതൻ്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല.കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ - [സിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്;ക്യാംപിൽ പീഡനങ്ങൾ നടക്കുന്നുവെന്ന് ആരോപണം](https://editoreal.ae/cpo-vineeth-suicide/) - മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് ആത്മഹത്യ തെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്.മേലുദ്യോ​ഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ചിലർ തന്നെ ചതിച്ചെന്നും കുറിപ്പിൽ പറയുന്നു.മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെയും പേരുകൾ കുറിപ്പിലുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. ഇതും, ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി നൽകാത്തതുമാണ് സ്വയം നിറയൊഴിച്ച് - ['ഗ്യാങ്‍വാർ';പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തി](https://editoreal.ae/gangwar-pathanamthitta-murder/) - പത്തനംതിട്ട: പത്തനംതിട്ടയിൽ ​ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഗ്യാങ് വാറിനിടെ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി.ചെതോങ്കര സ്വദേശി 24 വയസുളള അമ്പാടിയെന്ന യുവാവാണ് മരിച്ചത്. ബിവറേജസിന് മുന്നിലുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്.റോഡപകടത്തിൽ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് അമ്പാടി. - [തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈന് വിട](https://editoreal.ae/zakkir-hussain-death/) - ‌ഡൽഹി: തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു.73 വയസായിരുന്നു. അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ വച്ച് ഇടിയോപാതിക് പൾമണറി ഫൈബ്രോസിസ് രോഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്. ഈ വ‌ർഷം ഫെബ്രുവരിയിൽ മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചു. 1951 മാർച്ച് ഒൻപതിന് മുംബയിൽ പ്രശസ്‌ത തബല മാന്ത്രികൻ ഉസ്‌താദ് അല്ല റഖ ഖാന്റെ മകനായാണ് ജനനം. സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലും സെന്റ് - [ഖത്തർ ദേശീയദിനം: സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു](https://editoreal.ae/qatar-declare-holiday-for-government-offices-for-national-day/) - ദോഹ: ഖത്തർ ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തേക്ക് രാജ്യത്ത് അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. 18-ന് നടക്കുന്ന ഖത്തർ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് ഡിസംബർ 18നും 19നും ആയിരിക്കും അവധി. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. സാധാരണ നിലയിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ദേശീയദിനത്തിൽ അവധി നൽകാറുണ്ടെങ്കിലും ഈ വർഷത്തെ അവധിയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്വാകാര്യ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടി വരും. രണ്ട് ദിവസത്തെ ദേശീയ അവധി പ്രഖ്യാപിച്ചതോടെ ഫലത്തിൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് - [ഒൻപത് വയസ്സുകാരിയെ കാറിടിച്ച സംഭവം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിന് പ്രതിക്കെതിരെ കേസ്](https://editoreal.ae/case-against-shejeel-for-cheating-insurance-company/) - കോഴിക്കോട്: വടകരയിൽ ഒൻപത് വയസ്സുകാരിയെ കാറിടിച്ച് കടന്നു കളഞ്ഞ വാഹനത്തിൻ്റെ ഉടമയ്ക്ക് എതിരെ പുതിയ കേസ് എടുത്ത് പൊലീസ്. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിനാണ് പുതിയ കേസ്. അപകടത്തിന് ശേഷം കാർ മതിലിൽ ഇടിച്ച് തകർന്നുവെന്ന് സ്ഥാപിച്ചാണ് ഷെജീൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും 30,000 രൂപ തട്ടിയത്. നിലവിൽ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഷെജീൽ. കേസിൽ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശിയുടെ മരണത്തിന് കാരണമാക്കുകയും ചെയ്ത അപകടത്തിന് ഷെജീൽ ദുബായിലേക്ക് പോകുകയും അവിടെ സൂപ്പർമാർക്കറ്റിൽ ജോലി തുടരുകയുമാണ് - [അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ' ഘാട്ടി' 2025 ഏപ്രിൽ 18 റിലീസ്](https://editoreal.ae/anushka-shetty-movie-ghatti-to-get-release-in-april-18/) - പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ വേഷമിടുന്നതെന്ന് ഗ്ലിമ്പ്സ് വീഡിയോ സൂചിപ്പിക്കുന്നു. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം - [റാം ചരൺ- ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ജനുവരി 10-ന് തീയേറ്ററുകളിൽ;  കേരള റൈറ്റ്സ് ഇ ഫോർ എൻ്റർടെയ്ൻമെൻ്റിന്](https://editoreal.ae/game-changer-movie-release-on-january-10/) - റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. ആയിരം കോടി ക്ലബിൽ ഇടം പിടിച്ച അല്ലു അർജുന്റെ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം പുഷ്പ 2 കേരളത്തിൽ ഗംഭീര റിലീസായി എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട് - [ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി](https://editoreal.ae/rahul-gandhi-constitution-speech/) - ഡൽഹി: ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാഹുൽ ​ഗാന്ധി. ഭരണഘടന ഉയർത്തിപ്പിടിച്ചു, സവർക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഭരണഘടന സംരക്ഷിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോരാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഭരണഘടനയിൽ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളുണ്ട്. ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടന- രാഹുൽ ഗാന്ധി പറഞ്ഞു.ലോക്സഭയിൽ 'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. - [ദില്ലി ചലോ മാർച്ചിൽ സംഘർഷം;കാൽനടയായി എത്തിയത് 101 കർഷകർ; ജലപീരങ്കയും, കണ്ണീർവാദകവുമായി പൊലീസ്](https://editoreal.ae/dhili-chalo-march-protest-farmers/) - ഡൽഹി: സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ ദില്ലി ചലോ മാർച്ച്.സമരം പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കർഷകർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.മാർച്ചിന് നേരെ പോലീസ് ഇന്ന് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. 40 മിനിറ്റോളം സംഘർഷാവസ്ഥ നീണ്ടുനിന്നു. ഡൽഹി-ഹരിയാന അതിർത്തിയിലെ ശംഭുവിൽ ആയിരകണക്കിന് പ്രതിഷേധക്കാർ എത്തിയിരുന്നു. കഴിഞ്ഞ ഞയറാഴ്ച് നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിച്ചത്. 101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി മാർച്ച് - [തമിഴ്‌നാട് മുൻ കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു](https://editoreal.ae/tamil-nadu-congress-leader-enlankovan-death/) - ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തമിഴ്‌നാട് മുൻ കോൺഗ്രസ് അധ്യക്ഷനും, ഈറോഡ് ഈസ്റ്റ് എംഎൽഎയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു(75).മുൻകേന്ദ്രമന്ത്രികൂടിയായ ഇളങ്കോവൻ ടി.എൻ.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. - [ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി](https://editoreal.ae/question-paper-plus-one-sslc/) - തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ കണക്ക്,പത്താം ക്ലാസ് ഇം​ഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൽ ചോർന്ന വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന്‌ ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്‌. വ്യാഴാഴ്ചയായിരുന്നു പ്ലസ്‌ വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി‌ സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത - [തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു](https://editoreal.ae/tanishq-new-showroom-gcc/) - ദുബായ്: ടാറ്റാ ​ഗ്രൂപ്പിന് കീഴിലുളള ഇന്ത്യയിലെ വൻകിട ജ്വല്ലറി ശൃംഖലയായ തനിഷ്കിന്റെ ഏറ്റവും വലിയ ഷോറൂം ദുബായ് ദേര ​ഗോൾഡ് സൂഖിൽ ആരംഭിച്ചു.5000 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക ഷോറൂം 1000ലേറെ അതിമനോഹര ഡിസൈനുകൾ അണിനിരത്തുന്നു.തനിഷ്കിന്റെ യുഎഇയിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഷോറൂമാണിത്. തനിഷ്കിന്റെ ജിസിസിയിലെ പതിമൂന്നാമത് ഔട്ട്ലെറ്റാണിത്.പരമ്പരാ​ഗത കലാരൂപങ്ങലെ സമകാലിക ചാരുതയുമായി സമന്വയിപ്പിച്ച് കരകൗശലത്തിന്റെയും ​ഗുണനിലവാരത്തിന്റെയും ഉപയോക്ത്യ സൗഹൃദത്തിന്റെയും പാരമ്പര്യം ഇവിടെ കാണാൻ സാധിക്കുമെന്ന് തനിഷ്കിന്റെ ഉടമസ്ഥതയിലുളള ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഇന്റർനാഷണൽ ബിസിനസ് സിഇഒ - [അല്ലു അർജുന് ഇടക്കാല ജാമ്യം; ജയിൽ മോചിതനായി](https://editoreal.ae/allu-arjun-jail-release/) - ഹൈദരാബാദ്: പുഷ്പ 2ന്റെ പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സംഭവത്തിൽ റിമാൻഡിലായ അല്ലു അർജുൻ ജയിൽ മോചിതനായി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നുവെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചതോടെയാണ് ഇന്ന് പുലർച്ചെ ജയിലിൽ നിന്നും ഇറങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ജയിലിന്റെ പിൻ​ഗേറ്റ് വഴിയാണ് പുറത്തിറക്കിയത്. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്‌മെൻറ് ഉടമകളായ രണ്ട് പേരെയും ഇന്നലെ - ['ആത്മഹത്യ ചെയ്യാൻ പോലും എനിക്ക് ആരോഗ്യമില്ലായിരുന്നു'; പോരാടി ജയിച്ച ഷെറിൻ](https://editoreal.ae/story-of-sherin-shahana/) - ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന വണ്ടർ വുമണ് 2024 പുരസ്കാര ദാന ചടങ്ങില ശ്രദ്ധേയമായ മുഖമായിരുന്നു. സിവിൽ സർവ്വീസ് ജേതാവായ വയനാട് സ്വദേശിനി ഷെറിൻ ഷഹാന. 22-ാം വയസ്സിൽ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ രണ്ട് വാരിയെല്ലുകളും തകർന്ന് കിടപ്പിലായ ഷെറിൻ സിവിൽ സർവ്വീസ് എന്ന സുവർണനേട്ടത്തിലേക്ക് എത്തിയത് അസാധാരണമായൊരു ജീവിതസമരത്തിനൊടുവിലാണ്. ആ കഥയിലേക്ക്... സ്കൂളിൻ്റെ പടി പോലും കാണാത്ത പരേതനായ ഉസ്മാൻ്റേയും മൂന്നാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ആമിനയുടേയും നാല് പെണ്മക്കളിൽ ഇളയവളായിരുന്നു ഷെറിൻ ഷഹാന. സാമ്പത്തികമായി - [മഴയിൽ മുങ്ങി തെക്കൻ തമിഴ്നാട്, കേരളത്തിലും മഴ തുടരും](https://editoreal.ae/heavy-rain-continues-in-southern-indian-states/) - ചെന്നൈ: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മന്നാർ കടലിടുക്കിന് മുകളിലായ രൂപപ്പെട്ട ശക്തിയേറിയ ന്യൂനമർദ്ദം കാരണം ദക്ഷിണേന്ത്യയിലാകെ മഴ തുടരുന്നു. തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് മഴ പെയുന്നത്. അതേസമയം തെക്കൻ തമിഴ്നാട്ടിലെ ജില്ലകളിൽ കനത്ത മഴ കാരണം പ്രളയ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. . തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണുണ്ടായത്. എ തെക്കൻ തമിഴ്നാട്ടിലെ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി - [അല്ലു അർജ്ജുൻ റിമാൻഡിൽ, ജാമ്യാപേക്ഷ ഹൈക്കോടതിയിൽ, തള്ളിയാൽ താരം ജയിലിൽ?](https://editoreal.ae/allu-arjun-seeks-interim-bail-from-telangana-high-court/) - ഹൈദാരാബാദ്: തീയേറ്ററിലെ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നടൻ അല്ലു അർജ്ജുനെ അറസ്റ്റ് ചെയ്ത് ഹൈദാരാബാദ് പൊലീസ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചികാട്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലു അർജ്ജുൻ്റെ വീട്ടിലെത്തി താരത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് നമ്പള്ളി കോടതിയിൽ ഹാജരാക്കിയത്. അല്ലു അർജ്ജുനെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പൊലീസിൽ ആവശ്യപ്പെട്ടു. അല്ലുവിൻ്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യത്തിനായി വാദിച്ചെങ്കിലും വാദം അല്ലു അർജ്ജുൻ അടക്കമുള്ള താരങ്ങളോട് തീയേറ്ററർ സന്ദർശിക്കരുതെന്നും ആരാധകരെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും നേരത്തെ അറിയിച്ചിരുന്നുവെന്ന് വാദത്തിനിടെ സർക്കാർ കോടതിയിൽ പറഞ്ഞു - [പനയമ്പാടം അപകടത്തിൽ പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ](https://editoreal.ae/panayambadam-lorry-accident-driver/) - പാലക്കാട്: പനയമ്പാടം ലോറി അപകടത്തിൽ പിഴവ് സമ്മതിച്ച് ലോറി ഡ്രൈവർ. അപകടത്തിൽ നാല് കുട്ടികൾ മരണപ്പെട്ടിരുന്നു.അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോണാണ് പിഴവ് പറ്റിയതായി സമ്മതിച്ചത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിത ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ അയിഷ (13) - [പുഷ്പ 2 കാണാൻ എത്തിയ സ്ത്രീ തിരക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിൽ](https://editoreal.ae/allu-arjun-arrest-pushpa/) - ഹൈദരാബാദ്: പുഷ്പ 2 കാണാൻ എത്തിയ സ്ത്രീ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ വെച്ച് ടാസ്ക് ഫോഴ്സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) മരണപ്പെട്ടത്. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീ തേജിൻറെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും, അല്ലു അർജുൻ അറിയിച്ചിരുന്നു. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് അല്ലു അർജുനെ കൊണ്ട് വരിക. - [ഡോ.വന്ദനദാസ് കൊലക്കേസ്;പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി](https://editoreal.ae/doctor-vandhana-das-murder-suspect/) - ഡൽഹി: ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി.താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ പ്രതിയുടെ മാനസിക നിലയ്ക്ക് പ്രശ്നമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.സാക്ഷി വിസ്താരം പൂർത്തിയായ ശേഷം ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു.കഴിഞ്ഞ വർഷം മെയ് 10-നാണ് ഡോക്ടർ വന്ദന ദാസിനെ - [പനയമ്പാടം അപകടം;അന്ത്യ യാത്രയ്ക്കൊരുങ്ങി ഉറ്റ സുഹൃത്തുകൾ](https://editoreal.ae/panayambadam-accident-death-students/) - പാലക്കാട്: പനയമ്പാട് ഇന്നലെ വൈകിട്ട് നാല് മണിയോടെ ഉണ്ടായ ലോറി അപകടത്തിൽ മരിച്ച നാല് കുട്ടികളുടെയും സംസ്കാര ചടങ്ങുകൾ തുടങ്ങി.കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ - [സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു](https://editoreal.ae/p-balachandhra-kumar-death-director/) - സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിൽ വൃക്ക രോ​ഗത്തിന് ചികിത്സയിലായിരിക്കെയാണ് അന്ത്യം.നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. വൃക്ക രോഗം കൂടാതെ തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. - [തുടരുന്ന നിർഭാഗ്യം; അബ്ദുൾ റഹീം മോചനക്കേസ് വിധി പ്രസ്താവം വീണ്ടും മാറ്റി](https://editoreal.ae/abdul-rahim-case-postponed-to-another-date/) - റിയാദ്: സൌദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ കേസ് ഇന്ന് വീണ്ടും മാറ്റിവച്ചു. ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 11.30-ന് കേസ് കോടതി വീണ്ടും പരിഗണിക്കുമെന്നാണ് ഒടുവിൽ വന്ന അറിയിപ്പ്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറെ മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് കുടുംബവും പ്രിയപ്പെട്ടവരും. ദയാധനം അടയ്ക്കുന്നത് അടക്കമുള്ള നടപടികൾ ഇതിനോടകം പൂർത്തിയായതിനാൽ ഞായറാഴ്ച കോടതി മോചനവിധി പുറപ്പെടുവിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽഞായറാഴ്ച കോടതി തുടർനടപടി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇന്ന് മോചനവിധി - [കണ്ണീരായി കല്ലടിക്കോട്ടെ കുട്ടികൾ, ലോറിയിടിച്ച് മരിച്ചത് നാല് വിദ്യാർത്ഥിനികൾ](https://editoreal.ae/four-students-died-in-kalladikode-accident/) - പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സിമൻ്റ് കയറ്റി വന്ന ലോറി കുട്ടികളെ ഇടിച്ച് വൻ അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥിനികൾ മരണപ്പെട്ടു. മരിച്ചവരെല്ലാം കരിമ്പ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ് ഇർഫാന, മിത, റിദ, ആയിഷ എന്നീ കുട്ടികളാണ് മരിച്ചത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികൾക്ക് മേലെ ലോറി മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട സിമൻ്റ് ലോറി കുട്ടികൾക്ക് മേലെ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് വിവരം. മരിച്ച നാലുപേരും പെൺകുട്ടികളാണ്. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട് - [ഖത്തറിന്റെ സൗന്ദര്യ സങ്കൽപം മാറ്റിമറിച്ച കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ്](https://editoreal.ae/sheela-philipose-wonder-women/) - മുപ്പത്തിനാലു വർഷം മുമ്പ് ഭർത്താവിനൊപ്പം ഖത്തറിലെത്തിയ കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ് ഇന്ന് രാജ്യത്തുടനീളം ദോഹബ്യൂട്ടി ക്ലിനികെന്ന 15 സ്ഥാപനങ്ങൾ നടത്തുന്ന ബിസിനസ്സ് സംരംഭകയാണ്. ഈ മേഖലയിൽ ഖത്തറിൽ ആദ്യമായി സ്ഥാപനം തുടങ്ങുന്ന സംരംഭകയെന്ന നേട്ടവും ഷീല ഫിലിപ്പോസിനാണ്.ഇന്ന് 150തോളം ജീവനക്കാരാണ് ദോഹബ്യൂട്ടി ക്ലിനിക്കിനുളളത്.ആ 150ത് സ്റ്റാഫുകളും താൻ പ്രസിവിക്കാത്ത തന്റെ മക്കളാണെന്നാണ് ഷീല പറയുന്നത്.രാജകുടുംബാംഗങ്ങളിലെ സ്ത്രീകളടക്കം ആയിരക്കണക്കിനു ഉപഭോക്താക്കളാണ് ദോഹബ്യൂട്ടി ക്ലിനിക്കിനുളളത്.ചെറുപ്പം മുതലേ അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ട്ടപ്പെട്ട കുട്ടനാട്ടുകാരി പെൺകുട്ടി, കല്യാണം കഴിഞ്ഞ് ഖത്തറിൽ ഭർത്താവിനൊപ്പം എത്തിയപ്പോൾ - [എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് മിഡിൽ ഈസ്റ്റിൽ ജെറ്റൂറിനായി ആദ്യത്തെ ഷോറൂം; ഓൾ-ന്യൂ X50 വിപണിയിലേക്ക്; ഒപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന T1 പ്രിവ്യൂ](https://editoreal.ae/jetour-x-50-midle-east-showroom/) - നൂതന സാങ്കേതികവിദ്യയും സമാനതകളില്ലാത്ത വാറൻ്റിയുമുളള ജെറ്റൂർ യുഎഇ ഓട്ടോമോട്ടീവ് വിപണിയിൽ തരം​ഗം സൃഷ്ടിക്കുന്നു.ദുബായിൽ ഡിസംബർ 7 ന്, ജെറ്റൂർ യുഎഇയുടെ എക്‌സ്‌ക്ലൂസീവ് പാർട്ടണറായ എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് ബ്രാൻഡുമായുള്ള പങ്കാളിത്തത്തിൽ ഒരു നാഴികക്കല്ല് പ്രഖ്യാപിച്ചു: ദുബായിലെ ദേരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ജെറ്റൂർ ഫ്ലാഗ്‌ഷിപ്പ് ഷോറൂമിൻ്റെ ഉദ്ഘാടനം. ആഡംബരവും വ്യത്യസ്ഥമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഷോറൂം, ഈ മേഖലയിലെ ജെറ്റൂർ പ്രേമികൾക്ക് ലോകോത്തര എസ്‌യുവികൾ - [നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി](https://editoreal.ae/actor-dileep-shabarimala-highcourt/) - കൊച്ചി: നടൻ ദിലീപിന് വിഐപി പരി​ഗണന നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭക്തർക്ക് ദർശനത്തിന് തടസം ഉണ്ടാക്കുന്ന രീതിയിലായിരുന്നു ദർശനം എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും കോടതി പറഞ്ഞു. ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തർ അവിടെ ദർശനത്തിനായി കാത്തുനിൽപ്പുണ്ടായിരുന്നു. ദിലീപിന്റെ ദർശനത്തിനായി ആദ്യത്തെ നിരയിൽ തന്നെ ഭക്തരെ തടഞ്ഞു. ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്? എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു. - [തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉദ്ഘാടനം ചെയ്തു](https://editoreal.ae/thandhai-periyar-ramaswami-pinarayi-stalin/) - കോട്ടയം: വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു.നിർമാണത്തിനായി തമിഴ്നാട്ടിൽനിന്നാണു തൊഴിലാളികൾ എത്തിയത്. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ - [നടിയെ ആ​ക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജിയുമായി അതിജീവിത](https://editoreal.ae/actress-attack-case-dileep/) - കൊച്ചി: നടിയെ ആ​ക്രമിച്ച കേസിൽ ഹർജിയുമായി അതിജീവിത വിചാരണക്കോടതിയിൽ. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നാണ് ആവശ്യം.കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏതാണ്ട് ഒരുമാസമാണ് നടപടികൾ നീണ്ടുനിൽക്കുക. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. - [പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി: മൂന്ന് പഞ്ചായത്തുകൾ നഷ്ടപ്പെട്ടു](https://editoreal.ae/setback-for-ldf-in-byelection/) - തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. നിർണായക സീറ്റുകളിൽ പരാജയപ്പെട്ടതോടെ പാലക്കാട് തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ എന്നീ പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിന് നഷ്ടപ്പെടും. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫാണ് അധികാരത്തിലേക്ക് എത്തുന്നത്. കണ്ണൂർ കണിച്ചാൽ, മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പാലക്കാട് ജില്ലയിലെ തച്ചമ്പാറ പഞ്ചായത്തിൽ പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു - [ഗൂഗിൾ സെർച്ച് 2024: ഇല്ലുമിനാറ്റിയും ഓണസദ്യയും തെരഞ്ഞ് ഇന്ത്യ](https://editoreal.ae/google-2024-search-trend/) - 2024 വിട വാങ്ങാനൊരുമ്പോൾ ഈ വർഷത്തെ സെർച്ച് ട്രെൻഡ് പുറത്തു വിട്ട് ഗൂഗിൾ. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള സെർച്ച് എഞ്ചിനായ ഗൂഗിളിൽ ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞ കാര്യങ്ങളാണ് ഗൂഗിൾ സെർച്ച് ട്രെൻഡിൽ ഇടം പിടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിനെക്കുറിച്ചാണ് ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞെതെന്ന് ട്രെൻഡ് ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നു. ടി20 വേൾഡ് കപ്പ്, ഭാരതീയ ജനതാ പാർട്ടി, 2024 തെരഞ്ഞെടുപ്പ് ഫലം, 2024 ഒളിംപിക്സ് എന്നിവയാണ് സെർച്ച് രാജ്യമാകെ റീൽസിൽ നിറഞ്ഞ മലയാളികളുടെ സ്വന്തം ഇല്ലുമിനാറ്റി പാട്ട് ഇന്ത്യക്കാർ ഏറ്റവും തെരഞ്ഞ അഞ്ച് പാട്ടുകളിൽ മൂന്നാമതായി ഇടം പിടിച്ചിട്ടുണ്ട്. - [കേരളത്തിൽ വീണ്ടും അതിശക്തമായ മഴ എത്തുന്നു; മറ്റന്നാൾ മുതൽ മഴ ശക്തിപ്പെടും](https://editoreal.ae/kerala-to-get-heavy-rain-upcoming-days/) - തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ്കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഓറഞ്ച് അലർട്ട് 12/12/2024 : ഇടുക്കി, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് - [നടിയെ ആക്രമിച്ച കേസ്: ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്നതിൽ നടപടിയില്ല;രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത](https://editoreal.ae/athijeevitha-president-petition/) - കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചതിൽ ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി നൽകിയിട്ടും നടപടി ലഭിച്ചില്ലെന്നതിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു - [മാടായി കോളേജിലെ വിവാദ നിയമനം: സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്ന് എംകെ രാഘവൻ എംപി](https://editoreal.ae/madayi-collage-posting-m-k-raghavan/) - കണ്ണൂർ: മാടായി കോളേജിലെ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും, രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും എംകെ രാഘവൻ എംപി. സുപ്രീം കോടതിയുടെ നിബന്ധനകൾ പ്രകാരമാണ് നിയമനം നടത്തിയതെന്നും ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎഫ്‌ഐക്കാര്‍ക്ക് നിയമനം ലഭിച്ചു, കോഴ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് കോളേജിന്റെ ഭരണ സമിതി ചെര്‍മാനായ എം കെ രാഘവന്‍ എം പിക്കെതിരെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് - [പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചുമതല നൽകിയില്ല: അതൃപ്തിയുമായി ചാണ്ടി ഉമ്മൻ](https://editoreal.ae/chandy-ommen-palakkad-byelection/) - കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം നൽകിയില്ലെന്ന അതൃപ്തിയുമായി ചാണ്ടി ഉമ്മൻ. ഇപ്പോഴും കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നും പറഞ്ഞു.പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡൻറ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല."എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ ഒരു പ്രത്യേക വിഭാ​ഗത്തിൽപ്പെട്ടയാൾതന്നെ വരണമെന്ന് ഞാൻ പറയില്ല. കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. - [കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു](https://editoreal.ae/karnataka-ex-minister-m-s-krishna-death/) - ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രിയും കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായ സോമനഹള്ളി മല്ലയ കൃഷ്ണ എന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 3:00 മണിയോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19ാം ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 - [രശ്മിക മന്ദാന - ദീക്ഷിത് ഷെട്ടി ചിത്രം 'ദ ഗേൾഫ്രണ്ട്' ടീസർ പുറത്ത്](https://editoreal.ae/rashimka-mandhana-movie-the-girlfriend/) - രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്. പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ - ['കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല':മുഖ്യമന്ത്രി](https://editoreal.ae/karuthalum-kaithangum-chief-minister-keralam/) - തിരുവനന്തപുരം: തിരുവനന്തപുരം വിമൻസ് കോളേജിൽ കരുതലും കൈതാങ്ങുമെന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.'കരുതലും കെെത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുളളവരെയും പാവപ്പെട്ടവരെയുമാണ് സർക്കാർ ചേർത്ത് പിടിക്കുന്നത്.സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള വേർതിരിവ് ഉണ്ടാക്കാൻ വേണ്ടിയല്ല. സമൂഹത്തിൻ്റെ മേൽത്തട്ടിൽ ഉള്ളവർക്കും സമ്പന്നർക്കും മറ്റ് തരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവർക്കും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ മാർ​ഗങ്ങളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ എട്ട് വർഷവും നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് - [പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ യു എ ഇയിൽ ഇന്ത്യക്കാരുടെ ടൂറിസ്റ്റ് വിസകൾ വൻതോതിൽ നിരസിക്കപ്പെടുന്നു](https://editoreal.ae/uae-visa-rejection/) - യുഎഇ: ദുബായിലേക്കുള്ള ടൂറിസ്റ്റ് വിസ അപേക്ഷകൾക്ക് കർശനമായ നിബന്ധനകൾ നിർബന്ധമാക്കിയതിന് പിന്നാലെ, ഗൾഫ് നഗരം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിസ വൻതോതിൽ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്.മുൻപ് ഏകദേശം 99 ശതമാനം ദുബായ് വിസ അപേക്ഷകളും അംഗീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ നൂറിൽ അഞ്ച് മുതൽ ആറ് വരെ വിസകൾ നിരസിക്കപ്പെടുന്നു. റ്റവും സൂക്ഷ്മമായി തയ്യാറാക്കിയ അപേക്ഷകൾ പോലും യുഎഇ അധികൃതർ നിരസിക്കുകയാണെന്നാണ് റിപ്പോർട്ട്. അടുത്തിടെയാണ് ദുബായിലെ എമിഗ്രേഷൻ വിഭാഗം ടൂറിസ്റ്റ് വിസകൾക്ക് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയത്.യാത്രക്കാർ ക്യൂആർ കോഡുകളും അവരുടെ - [ഇന്റർനാഷണൽ ബ്രാൻഡുകൾ തേടിയെത്തുന്ന പേപ്പർ ക്രാഫ്റ്റ് സംരംഭക](https://editoreal.ae/sana-khadher-my-story/) - പേപ്പർ ക്രാഫ്റ്റിൽ നിന്ന് സ്വന്തം സാമ്രാജ്യം തീർത്ത സംരംഭകയാണ് സന ഖാദർ . യുഎഇയിലെ പ്രശ്സത വ്ലോ​ഗർ കൂടെയായ സന വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് –മർമ്മം ദിസ് ഈസ് മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി... പേപ്പർ ക്രാഫ്റ്റ് ബിസിനസ്സ്, വരുമാന മാർ​​​ഗമായി കണ്ട് തുടങ്ങിയത് എപ്പോൾ മുതലാണ്? സ്കൂൾ പഠിക്കുമ്പോൾ മുതൽ കൂട്ടുകാർക്ക് പേപ്പറിലും, വസ്ത്രങ്ങളിലും ക്രാഫ്റ്റ് വർക്ക് ചെയ്ത് കൊടുക്കാറുണ്ട്, അവർക്ക് അതൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നീട് എഞ്ചിനിയറിങ്ങ് പഠിക്കുമ്പോളും ശനിയും ഞായറും - [കലോത്സവ ഉദ്ഘാടന വേദിയിൽ ന്യത്തം പഠിപ്പിക്കാൻ നടി ആവശ്യപ്പെട്ടത് 5 ലക്ഷം; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി](https://editoreal.ae/school-youth-festival-actress-v-shivankutty/) - തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാൻ കുട്ടികൾക്കായി നൃത്തം ചിട്ടപ്പെടുത്തുന്നതിന് നടി ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ. കലോത്സവ വേദിയിലൂടെ വളർന്ന വന്ന നടിയാണിതെന്നും പണത്തോടുളള അമിത മോഹമാണിതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. 10 മിനിട്ട് നൃത്തം പഠിപ്പിക്കാനാണ് ഇത്രയും തുക നടി ആവശ്യപ്പെട്ടത്. പണം കൊടുക്കില്ലെന്ന് തീരുമാനിച്ച് നടിയെ ഒഴിവാക്കി.ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച - [ഡൽഹിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി;കുട്ടികളെ വീട്ടിലേക്കയച്ചു](https://editoreal.ae/delhi-school-bomb/) - ഡൽഹി: ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവ ഉൾപ്പെടെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. സ്കൂളിന്റെ വിവിധ ഇടങ്ങളിൽ ബോംബ് വെച്ചിടുളളതായി പുലർച്ചെ ഇ- മെയിലിലൂടെ ഭീഷണി സന്ദേശമെത്തുകയായിരുന്നു. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു. സ്കൂളുകളിലേക്കെത്തിയ വിദ്യാർത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്. ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. - [ശ്രുതി ഇന്ന് റവന്യു വകുപ്പ് ജോലിയിൽ പ്രവേശിക്കും](https://editoreal.ae/wayanad-landslide-sruthy-govt-job/) - വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും അനിയത്തിയെയും ,പിന്നീട് ഉണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. റവന്യു വകുപ്പിൽ ക്ലർക്കായിട്ടാണ് ജോലി.. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.ശ്രുതി ഇപ്പോൾ കൽപ്പറ്റയിൽ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്. - [സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ](https://editoreal.ae/syria-bashar-al-asadh-isrrael/) - ദമാസ്ക്കസ്: വിമതർ റഷ്യ പിടിച്ചടക്കിയതോടെ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിൽ എത്തി. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് വിവരം. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. വിമതസംഘടനയായ എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ പ്രസിഡന്റ് പദവിയിലെത്തുമെന്നാണ് റിപ്പോർട്ട്. 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ - [മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് കെ.എം ഷാജി, ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി](https://editoreal.ae/km-shaji-against-vd-satheesan-in-munambam-issue/) - മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ.എം ഷാജി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് ആവർത്തിച്ച കെ.എം ഷാജി വിഡി സതീശൻ്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും പറഞ്ഞു. ഷാജിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തി. ഇടതുമുന്നണിയും ബിജെപിയും സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്നായിിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന വിഡി സതീശൻ്റെ ഷാജിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തി - [അബ്ദുൽ റഹീമിന്‍റെ മോചനം വൈകും; വിധി പ്രഖ്യാപനം മാറ്റിവച്ചു](https://editoreal.ae/court-postponed-abdul-raheem-case/) - റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം നീളുന്നു. മോചന ഉത്തരവ് ഇന്നു വരും എന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കേസ് വിധി പറയാൻ കോടതി മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കോടതി വീണ്ടും കേസ് പരിഗണിക്കുമെന്നും അന്ന് മോചന ഉത്തരവ് ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദിലെ അബ്ദുൽ റഹീം നിയമസഹായസമിതി അറിയിച്ചു. ദയാധനം കൈമാറുന്നത് അടക്കമുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയായതിനാൽ ഇന്ന് മോചന വിധി വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം നീളുന്നു - [3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി](https://editoreal.ae/dubai-ruler-announce-mega-walk-way-project/) - ദുബൈ: കാൽനടയാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 'ദുബൈ വാക്ക്' എന്ന പേരിലാണ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3,300 കിലോമീറ്റർ നീളത്തിൽ നടപ്പാതകളും, 110 കിമീ നീളത്തിൽ നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. 112 കിലോമീറ്റർ ജലാശയങ്ങൾക്കരികിലൂടെയും, 124 കിലോമീറ്റർ പച്ചപ്പുൽപ്പാതയിലൂടെയും പുതിയ നടപ്പാതകൾ വരും. 150 കിലോമീറ്റർ ഗ്രാമീണ പാതകളും മലയോര പാതകളുമായിരിക്കും. അങ്ങനെ 3300 കിലോമീറ്റർ കാൽനടയാത്രക്കാർക്ക് മാത്രമായി ലഭിക്കും. 112 കിലോമീറ്റർ ജലാശയങ്ങൾക്കരികിലൂടെയും, 124 കിലോമീറ്റർ പച്ചപ്പുൽപ്പാതയിലൂടെയും പുതിയ നടപ്പാതകൾ വരും - [ഓഫ് എയറിൽ ഇരുന്ന് കരഞ്ഞ കാലം എനിക്കുണ്ടായിട്ടുണ്ട്, അന്നും ഞാൻ തകർന്നില്ല: ആർ.ജെ ബിന്ദു](https://editoreal.ae/rj-sindhu-in-my-story/) - വാർത്ത അവതാരകയായും ആർ.ജെയായും തുടങ്ങി നിലവിൽ ഒരു റേഡിയോ സ്റ്റേഷൻ ഹെഡായി പ്രവർത്തിക്കുകയാണ് സിന്ധു ബിജു. എഡിറ്റോറിയൽ മൈ സ്റ്റോയിൽ അതിഥിയായി എത്തിയ സിന്ധു മേഘയുമായി സംസാരിക്കുന്നു. കൈരളി ടിവിയിൽ അവതാരകയായിട്ടാണ് കരിയർ തുടങ്ങുന്നത്. ദൂർദർശൻ മാത്രമുള്ള സ്ഥാനത്ത് കൂടുതൽ ചാനലുകൾ വരുന്ന സമയമായിരുന്നു അത്. അവിടെ നിന്നും ജീവൻ ടിവിയിൽ ന്യൂസ് പ്രൊഡ്യൂസർ ആയിട്ടാണ് ഞാൻ ജോയിൻ ചെയ്യുന്നത്. ചെയ്യുന്ന കാര്യത്തിൽ പൂർണമായും സമർപ്പിക്കുക എന്നതിനപ്പുറം വേറൊന്നും കരിയറിൽ ഞാൻ ചെയ്തിട്ടില്ല. എന്ത് കാര്യത്തിനും പരമാവധി - [സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരി​ഗണിക്കും](https://editoreal.ae/abhdu-raheem-case-riyadh-court/) - സൗദി: പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിൽ‌ നാളെ റിയാദിലെ ക്രിമിനൽ കോടതി വിധി പറയും. കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരി​ഗണിച്ചിരുന്നുവെങ്കിലും ഡിസംബർ 8ലേക്ക് മാറ്റുകയായിരുന്നു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോയത്. നാളെ ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും, ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുറഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് - [നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെ; തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്](https://editoreal.ae/naveen-babu-death-adm-postmortum-report/) - പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു. ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിൻ്റെ ബന്ധു അനിൽ പി നായർ പറഞ്ഞിരുന്നു.മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് - [ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും](https://editoreal.ae/mar-george-kardinal-vathikan/) - തിരുവനന്തപുരം: ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ വത്തിക്കാനിൽ നടത്തുന്നത്.ഇന്ത്യൻ സമയം രാത്രി 9നാണ് ചടങ്ങുകൾ നടക്കുക.എട്ടാം തീയതി സെന്റ് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്സ‌് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങിൽ - [സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു](https://editoreal.ae/rise-in-kseb-tariff-rates/) - തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. അടുത്ത വർഷം മുതൽ 12 പൈസയുടെ വർധനവുണ്ടാകും. നിരക്ക് വർധന ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് താരിഫ് വർധന ഉണ്ടാവുകയില്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് താരിഫ് വർധന ഉണ്ടാവുകയില്ല. - [ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം;കേരളം വിടരുത്,ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം](https://editoreal.ae/sidhique-rape-case-bail/) - തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം.ഉപാധികളോടെ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവ​ദിച്ചത്. കേരളം വിട്ട് പുറത്തേക്ക് പോകരുത്, ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകള്‍ പാലിക്കണമെന്നും ജാമ്യ വ്യവസ്ഥയുണ്ട്. - [വൈദ്യുതി നിരക്ക് കൂട്ടാതെ നിവർത്തിയില്ല;ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്:മന്ത്രി കൃഷ്ണൻകുട്ടി](https://editoreal.ae/electricity-bill-minister-krishnankutty/) - തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാതെ വേറെ നിവർത്തിയില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി.വൈദ്യുതിയുടെ ആഭ്യന്തര ഉൽപാദനം കുറവാണെന്നും എഴുപത് ശതമാനത്തോളം വൈദ്യുതി പുറത്ത് നിന്നും വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ വിലക്ക് ലഭിക്കുന്ന വൈദ്യുതി അതെ നിരക്കിൽ ജനങ്ങൾക്ക് നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണെന്നും കൂടുതൽ ഉപയോഗിക്കുന്നവർക്കേ നിരക്ക് വർധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. - [കളർകോട് വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു](https://editoreal.ae/one-more-death-in-kalarkode-accident/) - ആലപ്പുഴ : കളർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽബി ജോർജ് ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയായിരുന്നു മരണം. മരിച്ച മറ്റുള്ളവരെ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ആൽബി. അപകടത്തിൽ സാരമായി പരിക്കേറ്റ ആൽബിയെ ഇന്നലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ആൽബിയുടെ തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും സാരമായ ക്ഷതം സംഭവിച്ചിരുന്നു. ആരോഗ്യനില അപകടത്തിൽ സാരമായി പരിക്കേറ്റ ആൽബിയെ ഇന്നലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. - [ബോക്സോഫീസിൽ ഫഹദ് - നസ്രിയ പോരാട്ടം! ](https://editoreal.ae/nazriya-fahad-fight-in-box-office/) - ഭാര്യയും ഭർത്താവും അഭിനയിച്ച സിനിമകൾ ഒരേ സമയം തിയേറ്ററുകളിൽ ഏറ്റുമുട്ടുന്നുവെന്ന അപൂർവ്വതയ്ക്ക് ഇന്ന് മുതൽ ബോക്സോഫീസ് സാക്ഷ്യം വഹിക്കും. നസ്രിയ നായികയായെത്തിയ 'സൂക്ഷ്മദര്‍ശിനി'യും ഫഹദ് ഫാസിൽ പ്രതിനായക കഥാപാത്രമായെത്തുന്ന 'പുഷ്പ 2' ഉം ഇന്ന് മുതൽ തിയേറ്ററുകളിൽ നേർക്കുനേർ എത്തുകയാണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ബോക്സോഫീസിൽ കുതിപ്പ് തുടരുന്നത്. അല്ലു അര്‍ജുനും ഫഹദും ഒന്നിച്ച 'പുഷ്പ 2 ദ റൂൾ' ഇന്ന് തിയേറ്ററുകളിലെത്തിയതോടെ ഇരു സിനിമകളും നേർക്കുനേർ മത്സരമാകും. - [ADM നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ,CBI അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ](https://editoreal.ae/naveen-babu-death-harji-government/) - പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ നിലയിലാണെന്നും ഇതിൽ സിബിഐയുടെ ഇടപെടൽ ആവശ്യമില്ലെന്നും സർക്കാർ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം നാളെ സർക്കാർ ഹൈക്കോടതിയെ അറിയിക്കും.നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നാളെയാണ് ഹൈക്കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്. - [പൂജ ബംപർ: 12 കോടി സ്വന്തമാക്കിയ ഭാ​ഗ്യവാൻ കരുനാ​ഗപ്പളളി സ്വദേശി ദിനേശ് കുമാർ](https://editoreal.ae/pooja-bumper-lottery-dinesh-kumar/) - കൊല്ലം: പൂജ ബംപർ ഭാ​ഗ്യക്കുറിയിലൂടെ 12 കോടി ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാ​ഗ്യവാനെ കണ്ടെത്തി കൊല്ലം സ്വദേശി ദിനേശ് കുമാർ. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും എടുത്ത JC 325526 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം.2019-ല്‍ രണ്ടോ മൂന്നോ ടിക്കറ്റിന് 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്. നവംബർ 22-ാം തീയതി പത്ത് ടിക്കറ്റാണ് സെന്ററിൽ നിന്നും എടുത്തത്.ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസാണ് ദിനേശിന്. ഭാര്യക്കും - [ഭീമ ജ്വല്ലേഴ്സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ;വിജയിക്ക് നിസാൻ പട്രോൾ സമ്മാനിച്ചു](https://editoreal.ae/bhima-jewels-uae-10th-anniversary/) - ദുബായ്: ഭീമ ജ്വല്ലേഴ്സ് യുഎയിൽ പ്രവർത്തനം ആരംഭിച്ചത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പയിനിൽ വിജയിയായ രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പയിൻ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ'ക്കും ഇതോടെ സമാപനമായി. യുഎഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു.ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. എന്നും ഞാനും എന്റെ കുടുംബവും - [പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ](https://editoreal.ae/prvasi-malayalee-abhdul-gafoor/) - കാസർ​ഗോഡ്: ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന കാസർ​​ഗോഡ് സ്വദേശി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബ്ദുൽ ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിൽ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് മന്ത്രവാദിനിയായ സ്ത്രീ 596 പവൻ സവ്ർണം വാങ്ങി.സ്വർണത്തിന്റെ മുന്നിൽ വെച്ച് മന്ത്രവാദം നടത്തി.സ്വർണം തിരിച്ച് കൊടുക്കാതിരിക്കാനാണ് - [കളർകോട് വാഹനാപകടം:കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർത്തു;KSRTC ഡ്രൈവറെ ഒഴിവാക്കി](https://editoreal.ae/colorkod-accident-gori-shankar/) - ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് വിദ്യാർത്ഥികൾ മരിക്കാനിടയായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി ​ഗൗരി ശങ്കറിനെ പ്രതിച്ചേർത്തു.അതേസമയം, KSRTC ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിടുണ്ട്. വാഹനം ഓടിച്ചിരുന്ന ​ഗൗരീ ശങ്കറിന് ലൈസൻസ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുളളു.വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ ഗുരുതരമായി - [പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു;മകൻ ബോധരഹിതനായി,ഭർത്താവിനും പരിക്ക്](https://editoreal.ae/pushpa-2-release-day-lady-death/) - ഹൈദരാബാദ്: പുഷ്പ 2 റിലീസ് ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ദിൽസുഖ്നഗർ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകൻ തേജാണ് ബോധരഹിതനായത്. ,ഭർത്താവിനും പരിക്കുണ്ട്. രേവതി, ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജ് (9), സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ദുർഗാ ബായ് - [സിൽവർ ലൈനിൽ നാളെ നിർണായക ചർച്ച: വന്ദേഭാരതിന് പറ്റിയ ട്രാക്ക് വേണമെന്ന് റെയിൽവേ](https://editoreal.ae/critical-meeting-in-silver-line-tomorrow/) - തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാവി നാളെയറിയാം. കെറെയിലും ദക്ഷിണ റെയിൽവേ ബോർഡ് അധികൃതരും തമ്മിൽ നാളെ നടക്കുന്ന ചർച്ചയിൽ സിൽവർ ലൈൻ ചർച്ചയാവും. ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയും മറ്റു റെയിൽവേ ഉദ്യോഗസ്ഥരും കെ റെയിൽ എംഡിയും അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരാണ് നാളത്തെ യോഗത്തിൽ പങ്കെടുക്കുക. പദ്ധതിക്ക് റെയിൽവേയുടെ അനുമതി കിട്ടണമെങ്കിൽ നിലവിലുള്ള ഡിപിആർ (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട്) മാറ്റി തയ്യാറാക്കണം. മീറ്റർഗേജിന് പകരം വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിക്കാൻ പറ്റുന്ന പദ്ധതിക്ക് റെയിൽവേയുടെ അനുമതി കിട്ടണമെങ്കിൽ നിലവിലുള്ള ഡിപിആർ (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട്) മാറ്റി തയ്യാറാക്കണം. - [കോഴിക്കോട് നിന്നും പുതിയ പ്രതിദിന സർവ്വീസുമായി ഇൻഡിഗോ](https://editoreal.ae/indigo-airlines-to-start-abudhabi-calicut-service/) - കരിപ്പൂര്‍: കരിപ്പൂരിൽ നിന്നും പുതിയ പ്രതിദിന സർവ്വീസുമായി ഇൻഡിഗോ എയർലൈൻസ്. ഡിസംബർ ഇരുപത് മുതൽ ആരംഭിക്കുന്ന കരിപ്പൂർ - അബുദാബി സർവ്വീസ് ക്രിസ്മസ് അവധിക്ക് സഞ്ചരിക്കുന്ന പ്രവാസികൾക്ക് ഉപകരിക്കും. രാത്രി 9.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയില്‍ എത്തും. അവിടെ നിന്നും പുലര്‍ച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ കോഴിക്കോട് നിന്നും പുതിയ പ്രതിദിന സർവ്വീസുമായി ഇൻഡിഗോ ഡിസംബർ ഇരുപത് മുതൽ ആരംഭിക്കുന്ന അബുദാബി - കോഴിക്കോട് സർവ്വീസ്. - [സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി](https://editoreal.ae/k-rail-centrel-railway/) - ഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR മന്ത്രാലയം തള്ളി. DPR പുതുക്കി നൽകാൻ ആവശ്യപ്പെട്ടിടുണ്ട്. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം. - [സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം](https://editoreal.ae/golden-temple-amrtser-sughbeer-singh-badhel/) - ചണ്ഡീ​ഗഢ്: സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങിന് നേരെ ഖലിസ്താൻ അനുകൂലി വെടിയുതിർത്തു.സ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമാണ് സുഖ്ബീർ സിങ് ബാദൽ.പ്രവേശന കവാടത്തിൻറെ ചുവരിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചതെന്നും ആർക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവർണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നിൽ വീൽചെയറിൽ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദൽ. സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്. - [കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിക്ക് ശിശുക്ഷേമ സമിതിയിലെ ആയയിൽ നിന്ന് ക്രൂര പീഡനം](https://editoreal.ae/shishukshemasamthi-aaya-arrest/) - തിരുവനന്തപുരം: അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച്ച മുൻപ് ശിശുക്ഷേമ സമിതിയിൽ എത്തിയ രണ്ടരവയസ്സുകാരിക്ക് ആയയിൽ നിന്നും ക്രൂര പീഡനം.കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ സ്വകാര്യഭാ​ഗത്ത് നഖം കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ ആയമാരായ അജിത,സിന്ധു,മഹേശ്വരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയാണ് കുഞ്ഞിന്റെ മുറിവ് കണ്ട് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപിയെ വിവരമറിയിച്ചത്.ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസ്സുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെട്ടു. മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് - [ആലപ്പുഴ കളർകോട് അപകടത്തിൽ അഞ്ച് മരണം](https://editoreal.ae/five-mbbs-students-died-in-alappuzha-kalarkode-accident/) - ആലപ്പുഴ: കളർകോട് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത്. തങ്ങൾക്ക് കിട്ടിയ ആദ്യത്തെ വിവരം വച്ചെടുത്ത കേസാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. തുടരന്വേഷണത്തിൽ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലാവും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. ഇന്നലെ രാത്രിയാണ് ആലപ്പുഴ കളർക്കോട് വച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. പാലക്കാട് സ്വദേശി അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത് - [കേരളത്തിൽ റെക്കോർഡ് ഇടാൻ പുഷ്പ; അഞ്ഞൂറിലേറെ സ്ക്രീനുകളിൽ റിലീസ്](https://editoreal.ae/pushpa-to-make-record-release-in-kerala/) - കേരളത്തിൽ 'പുഷ്പ2' റിലീസിന് മുമ്പു തന്നെ ചരിത്രം സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ തന്നെ 500 സ്ക്രീനുകളും കടന്ന് കേരളത്തിൽ 'പുഷ്പ 2' തേരോട്ടം തുടങ്ങിയിരിക്കുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ നേട്ടം . തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത് - [CPM മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്](https://editoreal.ae/madhu-mullassery-to-bjp/) - തിരുവനന്തപുരം: CPM മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്.രാവിലെ 11 മണിക്ക് BJP സംസ്ഥാന നേതാക്കൾ വീട്ടിലെത്തി മധുവിനെ പാർട്ടിയിലേക്ക് ഔദ്യോ​ഗികമായി ക്ഷണിക്കും. മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം. സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. സിവിലായും ക്രിമിനലായും കേസ് നൽകുമെന്നും ജോയ് പറയുന്നു. - [കളർകോട് അപകടം;മഴയിൽ കാറിന്റെ ഡ്രൈവറുടെ കാഴ്ച്ച മങ്ങിയത് അപകട കാരണെമന്ന് നി​ഗമനം](https://editoreal.ae/alapuzha-medical-collage-students-death/) - ആലപ്പുഴ: ആലപ്പുഴ കളർകോട് KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മഴയിൽ കാറിന്റെ ഡ്രൈവറുടെ കാഴ്ച്ച മങ്ങിയതാവാം കാരണെമന്ന് നി​ഗമനം.മഴയിൽ കാർ തെന്നി വന്ന് KSRTC ബസിൽ ഇടിച്ച് കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലെ അഞ്ച് ഒന്നാം വർഷ MBBS വിദ്യാർത്ഥികൾ മരിച്ചു. 11 പേർ കാറിലുണ്ടായിരുന്നു. ആറ് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്.വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് - [ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് പേർ മരിച്ചു](https://editoreal.ae/three-people-died-while-waiting-in-line-to-buy-bread-in-central-gaza/) - ഗാസ: യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിൽ ഭക്ഷണം വാങ്ങാനുള്ള തിക്കിലും തിരക്കിലും മൂന്ന് പേർ മരിച്ചു. രണ്ട് പെൺകുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. വെള്ളിയാഴ്ച ഗാസയിലെ ഒരു ബേക്കറിക്ക് മുന്നിൽ ബ്രഡ് വാങ്ങാനുള്ള തിരക്കിനിടെയായിരുന്നു ദുരന്തം. ഒസാമ അബു ലഹാൻ എന്നയാളുടെ ഭാര്യയും മക്കളും ആണ് മരണപ്പെട്ടത്. മേഖലയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് ഇടയിലാണ് സംഭവം. 13ഉം 17ഉം പ്രായമുള്ള പെൺകുട്ടികളുടേയും 50 വയസുള്ള സ്ത്രീയുടേയും മൃതദേഹം മധ്യ ഗാസയിലെ അൽ അഖ്സ മാട്രിയാർ ഹോസ്പിറ്റലിൽ എത്തിച്ചതായി മാധ്യമങ്ങൾ സ്ഥിരീകരിച്ചു. - [മുൻ MLA കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആ​ശ്രിത നിയമനം റദ്ദാക്കി സുപ്രീം കോടതി](https://editoreal.ae/supreme-court-k-k-ramachandhran-r-prashanth/) - ഡൽഹി:മുൻ MLA കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രത നിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തളളിയത്. മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് വേണ്ടി - [ദുരഭിമാന കൊല; തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി](https://editoreal.ae/thelangana-constable-naggamani-murder/) - തെലങ്കാന: തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിൾ നാ​ഗമണിയെ കാറിടിപ്പിച്ച ശേഷം കത്ത് കൊണ്ട് കുത്തി കൊലപ്പെടുത്തി.തെലങ്കാനയിലം ഇബ്രാഹിം പട്ടണത്തിലാണ് സംഭവം. അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതാണ് ദുരഭിമാന കൊലപാതകത്തിന് പിന്നിലുളള കാരണം. 15 ദിവസം മുൻപായിരുന്നു നാ​ഗമണിയുടെ വിവാഹം. - [ശബരിമല തീർത്ഥാടനം: മോശം കാലാവസ്ഥയുളളതിനാൽ കാനന പാത വഴി തീർത്ഥാടനം ചെയ്യരുതെന്ന് ഹൈക്കോടതി](https://editoreal.ae/shabarimala-theerthadanam-highcourt/) - കൊച്ചി: ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതിയുടെ നിർദേശം.മോശം കാലാവസ്ഥയുളളതിനാൽ കാനന പാതവഴിയുളള യാത്ര ഒഴിവാക്കണെമന്നാണ് നിർദേശം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാർക്ക് ഇക്കാര്യത്തിൽ കോടതി നിർദേശം നൽകി.വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്. നിയന്ത്രണമുളള വിവരം തീർത്ഥാടകരെ നേരത്തെ അറിയക്കണമെന്നും കോടതി പറഞ്ഞു. - [വളപട്ടണം കവർച്ചാ കേസ്; ഒരു കോടിയും 300 പവനും കവർന്നത് അയൽവാസി](https://editoreal.ae/valapattanam-theft-case-suspect-arrested/) - കണ്ണൂർ: വളപട്ടണത്ത് 300 പവനും ഒരു കോടിയും കവർന്ന കേസിൽ പ്രതി പിടിയിൽ. അരിവ്യാപാരിയായ വീട്ടുടമസ്ഥന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയത് അയൽവാസിയായ ലിജീഷാണ്. മോഷണം നടത്തിയത് വീടിനെപ്പറ്റി ധാരണയുളള ആരോ ആണെന്ന് പൊലീസ് സംശയിച്ചിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി, എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു.നവംബർ 19 – ന് രാവിലെ അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ - [സംസ്ഥാനത്ത് കനത്ത മഴ;4 ജില്ലകളിൽ റെഡ് അലർട്ട്;5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി](https://editoreal.ae/rain-alert-keralam-2/) - എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിനാലാണ് ചുഴലിക്കാറ്റ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖാപിച്ചിരിക്കുന്നത്.വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ - [ 'ബോഗയ്‌ന്‍വില്ല' ഒടിടിയിലേക്ക്; സോണി ലിവിൽ കാണാം](https://editoreal.ae/bougainvillea-releasing-in-sonyliv/) - തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്‌ന്‍വില്ല' ഇനി ഒടിടിയിൽ. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണ്. ഡിസംബർ പതിമൂന്ന് മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ എക്കാലത്തേയും മികച്ച സ്‌റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദിന്‍റെ സംവിധാനത്തിൽ, ലാജോ ജോസും അമൽ നീരദും ചേർന്നൊരുക്കിയ കഥയിൽ അടിമുടി ദുരൂഹത 11 വർഷങ്ങൾക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയി ഞെട്ടിച്ച സിനിമയാണ് ബോഗെയ്ൻ വില്ല - [അംബാനൊപ്പം അനശ്വര; 'പൈങ്കിളി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്](https://editoreal.ae/painkili-first-look-poster/) - ഓട് മേഞ്ഞ പഴയൊരു വീട്, വീടിന് ചുറ്റും സോപ്പു കുമിളകള്‍, കുമിളകൾ ഊതി അനശ്വര, എയറിൽ നിൽക്കുന്ന സജിൻ ഗോപു, ഇതെല്ലാം നോക്കി അന്തിച്ച് നിൽക്കുന്ന വീട്ടുകാർ...കൗതുകം നിറച്ചുകൊണ്ട് രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. - ['പ്രവർത്തനമില്ലാത്ത നോക്കുകുത്തി'; വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രപ്രദേശ് സർക്കാർ](https://editoreal.ae/nda-govt-abolishes-state-waqf-board-in-andhra-pradesh/) - ഹൈദരാബാദ്: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രപ്രദേശ് സർക്കാർ. യാതൊരു പ്രവർത്തനവും ഇല്ലാതെ നിർജ്ജീവമായ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ ഉത്തരവ്. നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കിയാണ് പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരിക്കുകയാണ്. നിലവിൽ ബോർഡിലുള്ള എസ് കെ ഖ്വാജ എന്നയാളുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജഗൻ മോഹൻ സർക്കാർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരിക്കുകയാണ് - [സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്](https://editoreal.ae/cyclone-finjal-brings-rain-to-kerala/) - തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് പോണ്ടിച്ചേരിയിൽ കര തൊട്ടതിന് പിന്നാലെ കേരളത്തിൽ മഴ ശക്തിപ്പെട്ടു. ഇന്നലെ തെക്കൻ ജില്ലകളിൽ ശക്തമായിരുന്ന മഴ ഇന്ന് മധ്യകേരളത്തിലേക്കും വടക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. നാളെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ഉച്ചയ്ക്ക് പുറത്തു വിട്ട മഴ മുന്നറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. - [നെറ്റ്ഫ്ലിക്സിലും തരംഗമായി ലക്കി ഭാസ്കർ; ആഗോള തലത്തിൽ ട്രെൻഡിംഗ്](https://editoreal.ae/lucky-bhasker-trending-globally-in-netflix/) - ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുൻപായി തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളമാണ് ഗ്രോസ് നേടിയത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലും ആഗോള തലത്തിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ലക്കി ഭാസ്കർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്ന ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്. - [ചെന്നൈയിൽ കനത്ത മഴ; ഫിൻജാൽ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു](https://editoreal.ae/cyclone-fengal-landfall-in-hours/) - ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ ഫിൻജാൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിൽ ഇന്ന് മുഴുവനും അതിശക്തമായ മഴയാണ് പെയ്തത്. തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിലും കനത്ത വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. - [അസാധാരണമായി പോരാടിയ ജീവിതങ്ങൾക്ക് ആദരം; വണ്ടർ വുമൺ പുരസ്കാര ദാനം ഇന്ന്](https://editoreal.ae/wonder-woman-prize-distribution-today-in-doha/) - അനീതിയോടും പ്രതിസന്ധികളോടും പോരാടി കേറിയ വനിതകൾക്ക് ആദരം ഒരുക്കുന്ന എഡിറ്റോറിയൽ - ട്രൂത്ത് കെയർ ഫാർമസി വണ്ടർ വുമൺ ഇന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ അരങ്ങേറും. ദോഹയിലെ ഹോളിഡേ ഇൻ ബിസിനസ് പാർക്കിൽ ശനിയാഴ്ച വൈകിട്ട് ആറര മുതലാണ് വണ്ടർ വുമണ് പുരസ്കാര ദാന ചടങ്ങ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ചടങ്ങിലെ മുഖ്യാതിഥി. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കുവാനാണ് കഴിഞ്ഞ വർഷം എഡിറ്റോറിയൽ വണ്ടർ വുമൺ എന്ന പേരിൽ പുരസ്കാര ദാനചടങ്ങ് ആരംഭിച്ചത്. Wonder woman Prize Distribution today in doha. അസാധാരണമായി പോരാടിയ ജീവിതങ്ങൾക്ക് ആദരം; വണ്ടർ വുമൺ പുരസ്കാര ദാനം ഇന്ന് - [പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗവ് ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി](https://editoreal.ae/mystory-rj-mathukutty/) - പ്രശസ്ത ടെലിവിഷന്‍ അവതാരകനും ആര്‍ജെയും സംവിധായകനുമാണ് ആര്‍ ജെ മാത്തുക്കുട്ടി.മാത്തുക്കുട്ടി തന്റെ ജീവിതത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് – മാർമൂം മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ആർ ജെ ​ഗദ്ദാഫിയോട്... പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗ ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി, ഒരുപാട് '90s കിഡ്സ് നെഞ്ചിലേറ്റിയ ഷോ ആയിരുന്നു മാത്തുക്കുട്ടിയുടേത്...ഇപ്പോൾ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ ആണോ? ഒരുപാട് ഓർമ്മകൾ തന്ന കാലമായിരുന്നു ആർ ജെ കാലഘട്ടം. ഓർക്കുമ്പോൾ പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗ ഓൺ - [കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തുന് കോടതി അനുമതി നൽകി;90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം](https://editoreal.ae/kodakara-kuzhal-panam-case/) - തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് അനുമതി നൽകി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നിർദേശം. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. 200 സാക്ഷികളാണ് കേസിലുള്ളത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുളളവർ സാക്ഷികളാണ്.തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒൻപത് കോടി രൂപ എത്തിച്ചുവെന്നാണ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. - [വമ്പൻ ഓഫറുകളുമായി നൂൺ; നൂൺ ഫുഡ് മില്യണയർ, നൂൺ യെല്ലോ ഫ്രൈഡേ](https://editoreal.ae/noon-offer-dubai-yellow-friday/) - അടിപൊളി ഓഫറുകളുമായി ദുബായ് നൂൺ. നൂൺ ഫുഡ് മില്യണയർ ക്യാംപെയ്നിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു മില്യൺ ദിർഹം സമ്മാനമായി ലഭിക്കാൻ അവസരം കിട്ടുന്നു. നൂൺ ഫുഡ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇഷ്ട്ടമുളള ഫുഡ് ഓർഡർ ചെയുക.ദുബായിലെ മേജർ റെസ്റ്റോറന്റ്സെല്ലാം ഓഫറിന്റെ ഭാ​ഗമാകുന്നുണ്ട്. ഫുഡ് വാങ്ങുന്നവർക്ക് ക്യാംപെയ്നിൽ പങ്കെടുക്കാനുളള ടിക്കറ്റും ഇത് വഴി ലഭിക്കും.തുടർന്ന് നമ്മുടെ വിവരങ്ങൾ ഇതിൽ എൻട്രി ചെയ്യാം. ഭാ​ഗ്യശാലിക്ക് ഡ്രീംസ് ദുബായ് നൽകുന്ന ഒരു മില്യൺ ദിർഹം ആണ് സമ്മാനം.നവംബർ 21ന് തുടങ്ങിയ ഓഫർ - [ചിറകറ്റ് കണ്ണൂർ വിമാനത്താവളം, പിഒസി പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ](https://editoreal.ae/no-poc-for-kannur-airport-says-center-government/) - കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് പിഒസി പദവി നിഷേധിച്ചത് പ്രവാസികൾക്കും വടക്കൻ കേരളത്തിൻറെ വികസനത്തിനും വലിയ തിരിച്ചടിയായെന്ന് അഡ്വ. പി സന്തോഷ് കുമാർ എംപി. രാജ്യസഭയിൽ സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായി കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. വിദേശ വിമാനങ്ങൾ ഒരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പദവിയാണ് പിഒസി. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണ് നൽകുന്നത്. ഇപ്പോഴും കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാനങ്ങൾ ഒരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പദവിയാണ് പിഒസി - [കാത്തിരിപ്പിനൊടുവിൽ ശ്രുതിക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി](https://editoreal.ae/government-job-for-shruthi-who-lost-is-family-in-chooralmala/) - തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സ്വന്തം കുടുംബവും വീടും നഷ്ടപ്പടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിൽ ജോലി നൽകി കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ശ്രുതിയുടെ നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ചൂരൽമലയിലെ പുതിയ വീടിൻ്റെ ഗൃഹപ്രവേശനവും പ്രതിശ്രുത വരൻ ജെൻസണുമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞ സമയത്താണ് ശ്രുതിയുടെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ ഉരുൾപൊട്ടിയെത്തിയത്. ചൂരൽമല ദുരന്തത്തിൽ ശ്രുതിയുട വീടും അച്ഛനും അമ്മയും അനിയത്തിയും കാത്തിരിപ്പിനൊടുവിൽ ശ്രുതിക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി - [നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന](https://editoreal.ae/soubin-shahir-office-raid/) - ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. സിനിമാ മേഖലയിൽ കളളപ്പണ ഇടപാട് നടക്കുന്ന സാഹചര്യത്തിലാണ്,മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ - [മാളികപ്പുറത്ത് തേങ്ങ ഉരുട്ടുകയും, മഞ്ഞൾപൊടി വിതറുകയും ചെയ്യുന്നത് ആചാരമല്ല; അനുവദിക്കില്ലെന്ന് ഹൈകോടതി](https://editoreal.ae/sabarimala-malikappuram-highcourt/) - കൊച്ചി: ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും, മഞ്ഞൾപൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി. ഇതൊന്നും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി. മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നത് നിർത്തണമെന്നും കോടതി നിർദേശിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ ഭക്തരെ അറിയിക്കാൻ അനൗൺസ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. - [ഡൽഹി പി വി ആർ തിയേറ്ററിന് സമീപം സ്ഫോടനം; ആളപായമില്ല](https://editoreal.ae/delhi-pvr-theater-bomb-blast/) - ഡൽഹി പി വി ആർ തിയേറ്ററിന് സമീപം സ്ഫോടനം; ആളപായമില്ല ഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഥോടനം.രാവിലെ 11.48 ഓടെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. പൊലീസും ഫോറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നേരത്തെ പ്രശാന്ത് വിഹാറിന് സമീപത്തുളള സി ആർ പി എഫ് സ്കൂളിന് അടുത്തും സ്ഫോടനം നടന്നിരുന്നു. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് വരികയാണ്. - [ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി](https://editoreal.ae/shabarimala-pathinettam-padi-police-photoshoott/) - കൊച്ചി: ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമലയിൽ പ്രശംസനീയമായ കാര്യങ്ങളാണ് പൊലീസ് ചെയ്യുന്നതെന്നും എന്നാൽ ഫോട്ടോഷൂട്ട് പോലുളള കാര്യങ്ങൾ മനപൂർവ്വമല്ലെങ്കിലും അം​ഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് 23 പൊലീസുകാരെ കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ - [കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ;വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു](https://editoreal.ae/priyanka-gandhi-parliment/) - ഡൽഹി: വയനാട് എം പിയായി പ്രിയങ്ക ​ഗാന്ധി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അം​ഗമാണ് പ്രിയങ്ക ​ഗാന്ധി. വയനാട് മുൻ എം പി രാഹുൽ ​ഗാന്ധിയേക്കാൾ ഭൂരിപക്ഷത്തിലായിരുന്നു സോണിയ ​ഗാന്ധിയുടെ വിജയം. നാല് ലക്ഷത്തിലേറെ വോട്ടുകൾ പ്രിയങ്ക ​ഗാന്ധിക്ക് ലഭിച്ചു. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. കേരള സാരിയിൽ പാർലമെന്റിൽ എത്തിയ പ്രിയങ്ക ​ഗാന്ധിയെ - [നിയമവിരുദ്ധമായി ക്ഷേമ പെൻഷൻ വാങ്ങുന്നത് 1458 സർക്കാർ ഉദ്യോഗസ്ഥർ](https://editoreal.ae/1458-government-officer-taking-welfare-pension-illegally/) - തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. പെൻഷൻ കൈപ്പറ്റുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം ഉണ്ട്. കോളേജ് അസി. പ്രൊഫസർമാർ, ഹയർസെക്കണ്ടറി അധ്യാപകർ എന്നിവരും ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരികെ പിടിക്കാനാണ് ധനവകുപ്പിൻ്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദേശിച്ചു. ക്ഷേമപെൻഷൻ കൈപ്പറ്റുന്ന രണ്ട് അസി.പ്രൊഫസർമാരിൽ - [ശബരിമലയിൽ പ്രതിസന്ധി, വെർച്വൽ ക്യൂ ബൂക്ക് ചെയ്തവരിൽ 30 ശതമാനവും വരുന്നില്ല](https://editoreal.ae/thirty-percentage-of-people-who-booked-in-virtual-queue-not-coming-to-sabarimala/) - പമ്പ: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയവർ സന്നിധാനത്ത് എത്താതിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനം പേരെങ്കിലും ദർശനത്തിന് എത്തുന്നില്ലെന്നാണ് പുതിയ കണക്ക്. വരാൻ കഴിയാത്തവർ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്ന് ദേവസ്വം ബോർഡ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇതിനോട് കാര്യമായ പ്രതികരണം ആളുകളിൽ നിന്നുണ്ടായിട്ടില്ല. അതേസമയം തത്സമയ ബുക്കിംഗ് ഓരോ ദിവസം കഴിയും തോറും കൂടി വരുന്നതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെർച്വല്‍ ക്യൂ വഴി പരമാവധി പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെർച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത് - [യുഎഇ ദേശീയ ദിനം: 683 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി](https://editoreal.ae/sharjah-ruler-ordered-to-release-683-prisoners/) - ഷാർജ: 53-ാം യുഎഇ ദേശീയദിനം പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി. ഷാർജ ഗവണർറും യുഎഇ സുപ്രീം കൌണ്സിൽ അംഗവുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമിയാണ് തടവുകാരി മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഷാർജയിലെ ജയിലുകളിലും കറക്ഷൻ ഹോമുകളിലുള്ളമുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്കാവും ജയിൽ മോചനത്തിന് അർഹതയുണ്ടാവുക. തടവുകാരുടെ നല്ല നടപ്പും ജയിലിലെ പെരുമാറ്റവും കണക്കിലെടുത്താണ് മോചിപ്പിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. തടവുകാർക്ക് പുതിയൊരു ജീവിതത്തിന് തുടക്കമിടാനും അവരുടെ കുടുംബങ്ങളേയും മക്കളേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ തീരുമാനം എടുത്തതെന്ന് തടവുകാരുടെ നല്ല നടപ്പും ജയിലിലെ പെരുമാറ്റവും കണക്കിലെടുത്താണ് മോചിപ്പിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത് - [ലോകത്തെ രണ്ടാമത്തെ വലിയ കെട്ടിടവും ദുബായിൽ, 2028-ൽ തുറക്കും](https://editoreal.ae/dubai-is-building-the-second-tallest-skyscraper-burj-azizi/) - ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ വരാനിരിക്കുന്ന ബുർജ് അസീസി ദുബായ് നഗരത്തിൻ്റെ പുതിയ അടയാളമായി മാറും. ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന വിശേഷണം ഇനി ഈ ടവർ ബിൽഡിംഗിന് സ്വന്തമാകും. 725 മീറ്റർ ഉയരത്തിൽ 132 നിലകളിലായി നിർമ്മിക്കുന്ന ഈ അംബരചുംബിയുടെ നിർമ്മാണം 2028-ഓടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ ലോബി, ഏറ്റവും ഉയരത്തിലുള്ള നൈറ്റ് ക്ലബ്, ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ഏറ്റവും ഉയർന്ന ബുർജ് ഖലീഫ് പോലെ തന്നെ ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കും ബുർജ് അസീസിസയെ - [പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ADGP റിപ്പോർട്ട് തേടി](https://editoreal.ae/police-sabarimala-pathinettampadi/) - സന്നിധാനം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോയെടുത്ത സംഭവത്തിൽ ADGP റിപ്പോർട്ട് തേടി. തിങ്കളാഴ്ച്ച വരെ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തതാണ് സംഭവം. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ വൈറലായതോടെ പൊലീസുകാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രം​ഗത്ത് വന്നു. - [ഓട്ടിസം കാരണം ജെസ്നയ്ക്ക് ഫിറ്റ്സ് വരുന്നത് ഒരു ദിവസം 20 തവണയൊക്കെയാണ്;ആധാർ ഇല്ലാതത്തിനാൽ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല](https://editoreal.ae/jesna-autism-kochi/) - എറണാകുളം വടുതല സ്വദേശിനിയായ ജെസ്ന എന്ന 22 കാരിയും അവളുടെ കുടുംബവും ഓരോ ദിവസവും തളളി നീക്കുന്നത്, വേദനയോടും നാളെയെക്കുറിച്ചുളള ആശങ്കയോടുമാണ്...കാരണം ജെസ്നയുടെ ഓട്ടിസമെന്ന അസുഖത്തിന്റെ ഭീകരത അത്രത്തോളം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഈ കുടുംബം. ജെസ്ന ജനിച്ച് രണ്ട് മാസം തൊട്ട് പലവിധ ചികിത്സകൾ ആശുപത്രി വരാന്തകൾ ഈ അച്ഛനും അമ്മയും കയറി ഇറങ്ങിയിടുണ്ട്. പക്ഷേ ഇന്നും ഒരു മരുന്നിനും മകളുടെ അസുഖത്തെ പിടിച്ചു കെട്ടാനായിട്ടില്ല.ഒരു ദിവസം പത്തും ഇരുപതും തവണയൊക്കെ ഫിറ്റ്സ് വരും, അവൾ ഒച്ച - [തൃശൂർ നാട്ടികയിലെ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി](https://editoreal.ae/thrissur-natika-lorry-accident/) - തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി പാഞ്ഞ് കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നത് ​ഗുരുതര വീഴ്ച്ചയാണെന്നും ശക്തമായ നടപടി ഇവർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രി കാല പരിശോധന ശക്തമാക്കുമെന്നും , രാത്രി കാലങ്ങളിൽ തമിഴ് നാട്ടിൽ നിന്നുളള വണ്ടികൾ അമിതവേ​ഗത്തിൽ എതിർ ദിശയിൽ ഓടിക്കുന്നത് പതിവായെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റും. - [തൃശൂർ നാട്ടികയിലെ വാഹനാപകടം: ലോറി ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ;ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു](https://editoreal.ae/thrissur-natika-accident-death-five/) - തൃശൂർ: തൃശൂർ നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത ക്ലീനർ. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്നും പൊലീസ്. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. സംഭവ സ്ഥലത്ത് തന്നെ ഈ അഞ്ച് പേരും മരിച്ചു.പരിക്കേറ്റ ഏഴ് പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. - [ഐ.പി.എൽ താരലേലം: പ്രമുഖർ 'അൺസോൾഡ്', ഭുവി ബാംഗ്ലൂർ ടീമിൽ](https://editoreal.ae/major-players-went-unsold-in-ipl-mega-auction/) - ജിദ്ദ: 2025 ഐ.പി.എൽ മത്സരങ്ങൾക്ക് മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്നു. ഏറെ നാളായി നാഷണൽ ടീമിന് പുറത്ത് നിൽക്കുന്ന പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ 10.75 കോടി രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയതാണ് ഇന്നത്തെ ശ്രദ്ധേയമായ ലേലം വിളി.ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച വച്ച മാർക്കോ യാൻസിനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് കടുത്ത ശ്രമം നടത്തിയെങ്കിലും ക്രൂനാൽ പാണ്ഡ്യയേ 5.75 കോടിക്ക് ആർ.സി.ബി സ്വന്തമാക്കി. ഏറെ നാളായി നാഷണൽ ടീമിന് പുറത്ത് നിൽക്കുന്ന പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ 10.75 കോടി രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയതാണ് ഇന്നത്തെ ശ്രദ്ധേയമായ ലേലം വിളി. - [പ്രവാസികളുടെ മൃതദേഹങ്ങൽ നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാരുടെ ചൂഷണം തടയാനൊരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്](https://editoreal.ae/indian-consulate-pravasi-death/) - ദുബായ്: പ്രവാസികളുടെ മ‍ൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാർ നടത്തുന്ന ചൂഷണം തടയാൻ ഒരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുളളവർക്കോ അധികാരമുളള വ്യക്തികൾക്കോ മാത്രമേ ഇനി ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമം. മൃതദേഹം നാട്ടിലെത്തിക്കാനുളള ഫണ്ട് കോൺസുലേറ്റിൽ നിന്നും അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് ഓഫീസുകളിൽ നിന്നും ഒപ്പ് ആവശ്യമാണെന്ന പുതിയ നിയമവും കോൺസുലേറ്റ് കൊണ്ടു വന്നിരിക്കുകയാണ്. പ്രവാസികളുടെ കുടുംബങ്ങളെ ഏജന്റുമാർ ചൂഷണം ചെയ്ത സാഹചര്യങ്ങൽ നിരവധി ആയപ്പോളാണ് പുതിയ നിയമം - [ജനങ്ങളുടെ പ്രതീക്ഷയ്ക്കുസരിച്ച് പ്രവർത്തിക്കാതവരാണ് പ്രതിപക്ഷമെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി](https://editoreal.ae/narendhra-modi-parliment-opposition-party/) - ഡൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി പ്രതിപക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്നും ,സ്വാർത്ഥ താൽപര്യമാണുളളതെന്നും ആരോപിച്ചു. അധികാരക്കൊതിയുളളവരെ ജനങ്ങൾ തളളിയെന്നും ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്താൻ ഇത് വരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം രാജ്യം ആഘോഷിക്കുകയാണ്. ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണം.യുവ എം പിമാരെ സംസാരിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും മോദി.26-ന് ഭരണഘടനാദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽഹാളിൽ - [മാസ വരുമാനത്തിന് പുറമേ അധിക വരുമാനം ആ​ഗ്രഹിക്കുന്നുണ്ടോ?](https://editoreal.ae/midhuns-money-market-dubai-trading/) - അഞ്ചക്ക ശമ്പളം കിട്ടിയാലും മാസാവസാനം ആകുമ്പോൾ കീശ കാലിയാകുന്നവരാണ് പകുതി പേരും.ഈ ഒരു സാഹചര്യം നേരിടുന്ന എല്ലാവരും ആ​​ഗ്രഹിക്കുന്ന കാര്യമാണ് മാസ വരുമാനത്തിന് പുറമേ അധിക വരുമാനം എന്നുളളത്. അങ്ങനെ അധിക വരുമാനം നേടാനുളള മാർ​ഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരിയായ മാർ​ഗങ്ങൾ തെരഞ്ഞെടുക്കുകയും വേണം. ട്രേഡിംങ് എന്നും നമ്മുക്ക് അധിക വരുമാനം ലഭിക്കാൻ സഹായിക്കുന്ന മേഖല തന്നെയാണ്. അധിക വരുമാനം ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കായി ദുബായിലും അബുദാബിയിലും ട്രേഡിംങ് സൗജന്യമായി പഠിപ്പിച്ച് കൊടുക്കുന്ന ഒരു കൊച്ചിക്കാരനുണ്ട്...മിഥുൻ ​ഗിരീശൻ. കോളേജ് പഠനക്കാലം - [പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ](https://editoreal.ae/byelection-palakkad-k-surendhran-raji/) - പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ.പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ സുരേന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. രാജി സന്നദ്ധത കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചു. - [അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്റർ  ഇനി ദുബായിലും! ](https://editoreal.ae/ascent-e-n-d-speciality-center/) - ദുബായ്; അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 21 വ്യാഴാഴ്ച 10 മണിക്ക് മുൻ പരിസ്ഥിതി ജലം വകുപ്പ് മന്ത്രി ഹിസ് ഹൈനെസ്സ് ഡോ. മുഹമ്മദ് സയീദ് അൽ കിണ്ടിയുടെ നേതൃത്വത്തിൽ അസെന്റ് മാനേജിംഗ് ഡയറക്ടർ ഡോ.പി.കെ. ഷറഫുദീൻ, ഡയറക്ട്ടെഴ്സ് ആയ മുഹമ്മദ് അലി,. മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു! കഴിഞ്ഞ 10 വർഷങ്ങൾക്ക് മുകളിലായി കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിച്ച് വരുന്ന അസെന്റ് ഇ ൻ ഡി-യുടെ ദുബായിലെ ആദ്യത്തെ - [പാലക്കാട്ടെ ജയം: ഷാഫിക്കും ശ്രീകണ്ഠനും നേട്ടം](https://editoreal.ae/byelection-results-keralam/) - ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും ജയിക്കുകയും രാഹുൽ ഗാന്ധി രാജിവയ്ക്കുകയും ചെയ്തതോടെയാണ് ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലും വയനാട് ലോക്സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കാടിളക്കിയുള്ള പ്രചരണത്തിനും നിരന്തര വിവാദങ്ങൾക്കും വാർത്തകൾക്കും ഒടുവിൽ ഫലം വരുമ്പോൾ ചില നേതാക്കൾക്ക് അത് നേട്ടമാക്കുകയും ചിലർക്ക് കോട്ടം തട്ടുകയും ചെയ്തു. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പൊളിറ്റിക്കൽ ഫൈറ്റായിരുന്നു പാലക്കാട് നടന്നത്. മൂന്ന് മുന്നണികളും കട്ടയ്ക്ക് നിന്ന് പോരാടിയതോടെ ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് നേടിയ ജയം - [ചേലക്കരയിൽ പ്രദീപിന് മിന്നും വിജയം, ഇടതിന് ആശ്വാസം](https://editoreal.ae/ചേലക്കര-keeps-its-left-commitment-in-byelection/) - പലതരം വിവാദങ്ങളിൽ ഉലഞ്ഞു നിന്ന ഇടതുമുന്നണിക്കും സർക്കാരിനും ആശ്വാസം നൽകുന്നതാണ് ചേലക്കരയിലെ വിജയം. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിൻ്റെ വിലയിരുത്തലായിട്ടാണ് എപ്പോഴും വ്യാഖ്യാനിക്കപ്പെടാറുള്ളത് എന്നതിനാൽ ഇടത് എം.എൽ.എയും സിപിഎം സീനിയർ നേതാവുമായ കെ.രാധാകൃഷ്ണൻ രാജി വച്ച ഒഴിവിൽ വന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിന് കടുത്ത പരീക്ഷണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഏഴ് തവണയാണ് ചേലക്കരയിൽ പ്രചരണത്തിന് എത്തിയതെങ്കിലും കെ.രാധാകൃഷ്ണൻ തന്നെയായിരുന്നു ചേലക്കരയിലെ പ്രചരണത്തിൻ്റെ കേന്ദ്ര ബിന്ദു. ജനകീയ നേതാവും പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായ രാധാകൃഷ്ണനെ ലോക്സഭയിലേക്ക് അയച്ച സിപിഎം തീരുമാനം യു.ഡി.എഫ് - [ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്](https://editoreal.ae/money-trading-market-dubai/) - പലരം ട്രേഡിംങ് ചെയ്ത് തുടങ്ങുന്നത് വരുമാനത്തതിന്റെ കൂടെ രണ്ടാമത് ഒരു വരുമാനം കൂടി പ്രതീക്ഷിച്ച് കൊണ്ടാണ്. ട്രേണ്ടിംങിന്റെ എബിസിഡി പോലുമാറിയാതെ ഈ രം​ഗത്ത് വന്ന് കോടീശ്വരൻമാരായവരമുണ്ട്. അങ്ങനെ ഭാ​ഗ്യദേവത കടാക്ഷിച്ച വ്യക്തിയാണ് ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ജോബിൻ ജോർജ്ജ്. ജോലി കഴിഞ്ഞുളള ഒഴിവ് സമയങ്ങളിൽ ദുബായിലുളള മിഥുൻസ് മണി മാർക്കറ്റിൽ ട്രേഡിംങ് പഠിക്കാനെത്തി ജോബിൻ നേടിയത്, ആറായിരം ദിർഹം മുടക്കിയിടത്ത് രണ്ടരക്കോടിയാണ്. ഈ പണം കൊണ്ട് വീട് വെയ്ക്കാനും, ലോൺ, ക്രഡിറ്റ് - [പാലക്കാട് മാറി മറിഞ്ഞ് വോട്ടെണ്ണൽ ഫലം;വിജയം ഉറപ്പിച്ച് വയനാട് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപും](https://editoreal.ae/byelection-palakkad-priyanka-gandhi/) - ഉപതെരഞ്ഞടുപ്പിൽ വയനാട്ടിലെ സ്ഥാനാർത്ഥി രണ്ട് ലക്ഷം കഴിഞ്ഞ് ലീഡ് ഉയർത്തിയതോടെ, വയനാടിലെ ചിത്രം വ്യക്തമായി.ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ലീഡ് ഉയര്‍ത്തുകയാണ്. 9228 ആണ് പ്രദീപിന്റെ ലീഡ്.എന്നാൽ പാലക്കാട് NDA സ്ഥാനാർത്ഥി സി കൃഷ്ണകുമാറും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ വാശിയേറിയ മത്സരം നടക്കുകയാണ്. ആദ്യത്തെ അഞ്ച് റൗണ്ട് വരെ മുന്നേറിയിരുന്ന സി കൃഷ്ണകുമാറിനെ 1388 വോട്ടിൽ ഏഴാം റൗണ്ടിൽ പിന്നിലാക്കിയിരിക്കയാണ് രാഹുൽ മാങ്കൂട്ടത്തിൽ. - [വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക്](https://editoreal.ae/byelection-voting-results/) - ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം.ആദ്യ മണിക്കുറിലെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക് കടക്കുന്നു. പാലക്കാട്ട് ബി.ജെ.പി.യുടെ സി.കൃഷ്ണകുമാർ 858 വോട്ടിന് മുന്നിൽ. ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് 2583 വോട്ടിനും തുടക്കത്തിൽ ലീഡ് ചെയ്യുന്നു. - [ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി;പോസ്റ്റൽ,ഹോം വോട്ടുകൾ എണ്ണുന്നു](https://editoreal.ae/byelection-vote-results-day/) - ഉപതെരഞ്ഞടുപ്പ് വോട്ടെണ്ണൽ തുടങ്ങി.രാവിലെ 8 മണി മുതൽ പാലക്കാട്,വയനാട് ,ചേലക്കരയിലെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യം പോസ്റ്റൽ ഹോം വോട്ടുകളാണ് എണ്ണുന്നത്. ചേലക്കരയിൽ 1375 പോസ്റ്റൽ വോട്ടുകൾ,957 പോസ്റ്റൽ വോട്ടുകൾ പാലക്കാട്.വലിയ പ്രതീക്ഷയിൽ മുന്നണികൾ. ആദ്യ ഫല സൂചനകൾ വരുമ്പോൾ പാലക്കാട് NDA സ്ഥാനാർത്ഥി കൃഷ്ണകുമാറും, വയനാട് UDF സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയും, ചേലക്കരയിൽ LDF സ്ഥാനാർത്ഥി യു ആർ പ്രദീപും മുന്നിൽ. - [‘വല്ല്യേട്ടൻ’ വീണ്ടും തീയേറ്ററുകളിൽ: ചിത്രത്തിന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത്.](https://editoreal.ae/valyetten-4k-release/) - 24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമ്മിച്ച ചിത്രം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. കൊച്ചി: ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29 ന് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം - [നാടകാചാര്യൻ ഓംചേരി എൻ എൻ പിളള അന്തരിച്ചു](https://editoreal.ae/omcheri-n-n-pilla-death/) - ഡൽഹി: പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ ഓംചേരി എൻ എൻ പിളള അന്തരിച്ചു.നൂറ്റി ഒന്ന് വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിരിക്കെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. ഒൻപത് മുഴുനീള നാടകങ്ങളും എൺപതിലേറെ ഏകാങ്ക നാടകങ്ങള്ളും രചിച്ചിട്ടുണ്ട്.1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിത രചനയായിരുന്നെങ്കില്‍ പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ - [രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി](https://editoreal.ae/rajasthan-horse-vighnesh-vijayakumar/) - പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ഇനി കുതിര കുളമ്പടി ശബ്ദം കേൾക്കാം...ഒന്നല്ല, 30 കുതിരകളുടെ. വെൽത്ത് ഐ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയും പ്രവാസിയുമായ വിഘ്നേഷ് വിജയകുമാറാണ് അങ്ങാടിപ്പുറത്തെ തന്റെ ഫാമിലേക്ക് കുതിരകളെ അനിമൽ‌ ആബുലൻസിൽ എത്തിച്ചത്.രാജസ്ഥാനിലെ പുഷ്കർമേളയിൽ നിന്നാണ് വിഘ്നേഷ് കുതിരകളെ വാങ്ങിയത്. നിലവിൽ 70 കുതിരകൾ വിഘ്നേഷിനുണ്ട്.കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും, സ്കൂൾ കുട്ടികൾക്ക് കുതിര സവാരി എന്ന ആശയവുമായാണ് കുതിരകളെ നാട്ടിലെത്തിച്ചിരിക്കുന്നത്.മാർവാരി,നുക്ര ഇനങ്ങളിലുളള കുതിരകളാണ് കൂടുതൽ. ഇത് സംബന്ധിച്ച് സ്കൂളുകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച - [അമ്മുവിന്റെ മരണം;മൂന്ന് സഹപാഠികളെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു](https://editoreal.ae/ammu-sajeev-nursing-student-death/) - പത്തനംതിട്ട: നഴ്സിം​ഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അമ്മുവിൻ്റെ മരണത്തിൽ അറസ്റ്റിലായത്. പ്രതികളുടെ വിശദീകരണ കുറിപ്പ്,അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അമ്മുവിന്റെ മുറിയിൽ നിന്നും ക്വിറ്റ് എന്ന് എഴുതിയ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ - ['കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാവില്ല';മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി](https://editoreal.ae/karinkodi-highcourt-case/) - കൊച്ചി: പറവൂരിൽ വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചെന്നും ഉദ്യോ​ഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി ഹൈക്കോടതി. കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ 2017ലുണ്ടായ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോ​ഗം സ്വാഭാവികമാണ്. ചെറിയ വിഷയങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. - [കോടതി തന്റെ ഭാ​ഗം കേട്ടില്ല,മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ](https://editoreal.ae/saji-cheriyan-constitution-highcourt/) - കൊച്ചി: ഭരണഘടനെ ബഹുമാനിച്ചില്ലെന്ന കേസിൽ സജി ചെറിയാനെതിരെ ഹൈക്കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ. തന്റെ ഭാ​ഗം കോടതി കേട്ടില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും സജി ചെറിയാൻ. പൊലീസ് അന്വേഷണത്തിൽ കൊടുത്ത റിപ്പോർട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്. സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്നമെന്നനിലയിൽ നീതിയുടെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നു മന്ത്രി വ്യക്തമാക്കി. - [സെക്രട്ടറിയേറ്റ് അനക്സിൽ ശുചിമുറി ഉപയോ​ഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്](https://editoreal.ae/secretriate-anex-toilet-employe/) - തിരുവനന്തപുരം: സെ​ക്രട്ടറിയേറ്റ് അനക്സ് വണ്ണിലെ ശുചിമുറി ഉപയോ​ഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാരിയെ പിന്നീട് കിംസ് ആശുപത്രിയിലേക്ക് മാറ്റി.ഒൻപത് സ്റ്റിച്ച് ഇടേണ്ടതായി വന്നു എന്നതാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. - [ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി](https://editoreal.ae/ikea-vinodh-jayan-managing-director/) - ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടാകുമെന്ന് പറയാറുണ്ട്. ഇന്റർനാഷണൽ കമ്പനികളുടെ വളർച്ചയിലും മലയാളി സാന്നിധ്യമുണ്ടെന്നത് സത്യമായ കാര്യമാണ്.അതിനുദാഹരണമാണ് ഹരിപ്പാട്കാരൻ വിനോദ് ജയൻ. 63 രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന സ്വീഡിഷ് കമ്പനിയായ IKEA യുടെ തലപ്പത്താണ് ഈ മലയാളി. 28 വർഷങ്ങൾക്ക് മുൻപാണ് വിനോദ് ജയൻ IKEAയിൽ ജോയിൻ ചെയുന്നത്. മലയാളികൾക്ക് സ്വന്തമായ വാണിജ്യ തന്ത്രങ്ങൾ വിനോദ് IKEAയിലും പരീക്ഷിച്ചു...വിജയിച്ചു.ഇന്ന് യുഎഇ, ഖത്തർ,ഒമാൻ,ഈജിപ്റ്റ് തുടങ്ങിയ IKEAയുടെ സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടർ കൂടിയാണ് വിനോദ്.മൂവായിരത്തിലധികം ജീവനക്കാരാണ് ഈ മലയാളിക്ക് കീഴിൽ - [സജി ചെറിയാന്റെ മല്ലപ്പളളി പ്രസം​ഗം;‘ഭരണഘടനയെ മാനിക്കുന്നതല്ല ’;പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി;അന്വേഷണത്തോട് സഹകരിക്കുമെന്ന് ഹൈക്കോടതി](https://editoreal.ae/saji-cheriyan-speech-consitution-highcourt/) - കൊച്ചി: മല്ലപ്പളളിയിലെ സജി ചെറിയാന്റെ പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഭരണഘടനയെ ബഹുമാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസം​ഗമെന്നും പൊലീസിന്റെ റിപ്പോർട്ട് തളളി കൊണ്ട് കോടതി പറഞ്ഞു. സജി ചെറിയാന് അനുകൂലമായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്. - [കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ എത്തുന്നു!!ലോകമെമ്പാടും ഡിസംബർ 5 മുതൽ 'പുഷ്പ 2: ദ റൂൾ'](https://editoreal.ae/pushpa-2-december-5-allu-arjun/) - ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ നവംബർ 27ന് എത്തുന്നു. 'പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നു കഴിഞ്ഞിട്ടുണ്ട്. ഡിസംബ‍ർ അഞ്ചിനാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും - [രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം;LDF-BJP പ്രവർത്തകർ രാഹുലിനെ തടഞ്ഞു](https://editoreal.ae/rahul-mankootathil-palakkad-election-bjp-ldf/) - പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംങ് അവസാനഘട്ടത്തിൽ എത്തിനിക്കവേ സംഘർഷം. UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച്. LDF-BJP പ്രവർത്തകർ രാഹുലിനെ തടഞ്ഞു. വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. - [അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും, പത്തു പേര്‍ക്ക് സൗജന്യ ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധനയും](https://editoreal.ae/ascent-dubai-hospital/) - ദുബൈ: ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘാടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌ സഈദ് അൽ കിന്ധി നിർവഹിക്കും. 2014-ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അസന്റ് ഇഎന്‍ടി ആശുപത്രി പിന്നീട് പാലക്കാടും കോഴിക്കോടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇ എൻ ടി ഹെഡ് നെക്ക് വിഭാഗങ്ങളിലെ - [ട്രേഡിങിലൂടെ എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതരുത്](https://editoreal.ae/trading-midhuns-money-market/) - ട്രേഡിങ് എല്ലാവർക്കും എളുപ്പം സക്സസ് ആകാൻ പറ്റുന്ന ഒരു മേഖലയല്ല. അതിനായി കൃതമായ അറിവും എക്സ്പീരിയൻസും അനിവാര്യമാണ്. കാരണം ട്രേഡിംങ് എളുപ്പത്തിൽ പണം ഉണ്ടാകാനുളള ഒരു മെഖല ആണെങ്കിൽ ഇതിലേക്ക് വരുന്ന എല്ലാവരും പണം സമ്പാധിക്കേണ്ടതാണ്. പണം നിക്ഷേപിക്കുമ്പോൾ എവിടെ ബൈയ് ചെയ്യണം എവിടെ സെൽ ചെയ്യണം എന്നതിൽ കൃത്യമായ ധാരണയുണ്ടാകണം. ട്രേഡിംങ് പഠിക്കാൻ ആ​ഗ്രഹിക്കുന്ന ഒട്ടനവധി പ്രവാസികൾ പോകുന്ന ഇടമാണ് ദുബായിലെയും അബുദാബിലെയും മിഥുൻസ് മണി മാർക്കറ്റ്. ട്രേഡിംങ് മേഖലയിൽ വർഷങ്ങളായുളള വ്യക്തിയാണ് മിഥുൻ ​ഗിരീശൻ. - [ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?](https://editoreal.ae/credit-card-midhuns-money-market/) - പലരും ആവശ്യങ്ങൾ കൂടുന്നത് അനുസരിച്ച് ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും കൂട്ടും. എന്നാൽ ലോൺ അടയ്ക്കേണ്ട സമയം എത്തുമ്പോളാകും ബുദ്ധിമുട്ടിലാകുന്നത്. ഒരു ക്രഡിറ്റ് കാർഡിന്റെ ലോൺ അടച്ച് തീർക്കാൻ വേണ്ടിയാകും പലരും മറ്റൊരു ക്രഡിറ്റ് കാർഡിനെ ആശ്രയിക്കുന്നത്. എമർജൻസി പർപ്പസിന് ഉപയോ​ഗിക്കാനുളള ഒന്ന് മാത്രമായാണ് നമ്മൾ ക്രഡിറ്റ് കാർഡിനെ കാണേണ്ടത് എന്നാണ് ട്രേഡിങ് വിദ​ഗ്ദൻനും മിഥുൻസ് മണി മാർക്കറ്റ് ചെയർമാനുമായ മിഥുൻ ​ഗിരീശൻ പറയുന്നത്. ബാങ്കുകൾ പർച്ചേസിങ് പവർ കൂടുന്നത് അനുസരിച്ച് നമ്മുക്ക് ഉപയോ​ഗിക്കാവുന്ന ലിമിറ്റും കൂട്ടി കൊണ്ട് - [മമ്മൂട്ടി-മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം](https://editoreal.ae/mammootty-mohanlal-movie-mahesh-srilanka/) - വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കമായി.ചിത്രത്തിൽ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ച് മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്.'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് ക്ലാപ്പ് ബോര്‍ഡിലെ 'AJFC_MMMN' എന്ന എഴുത്തുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും - [കേരളത്തിൻ്റെ ഓറഞ്ച് വന്ദേഭാരതിന് ഇനി ഇരുപത് കോച്ചുകൾ](https://editoreal.ae/orange-vandebharath-to-get-20-coaches/) - കണ്ണൂർ: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി മംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്ന ഓറഞ്ച് വന്ദേഭാരതിലെ (20631/20632) കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ഇന്ത്യൻ റെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ള ട്രെയിനാണ് കേരളത്തിൻ്റെ ഓറഞ്ച് വന്ദേഭാരത്. 200 ശതമാനത്തിന് അടുത്താണ് ഓറഞ്ച് വന്ദേഭാരതിൻ്റെ ഒക്യുപെൻസി റേറ്റ്. എട്ട് കോച്ചുകളിലായി 474 സീറ്റുകളാണ് നിലവിൽ ഓറഞ്ച് വന്ദേഭാരതിലുള്ളത്. ഈ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്താനാണ് നിലവിലെ തീരുമാനം. കോച്ചുകളാവുന്നതോടെ സീറ്റുകളുടെ എണ്ണം 1246 ആവും. ഇരുപത് കോച്ചുകളുള്ള - [ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി](https://editoreal.ae/actor-sidhique-supreme-court-bail/) - ഡൽഹി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന് വേണ്ടി അഭിഭാഷകൻ മുകുള്‍ റോഹ്തഗി ഹാജരായി.മുതിർന്ന പൗരനാണ് ആരോപിതനെന്നും അത് പരി​ഗണിക്കണെമന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതി ഇത് അം​ഗീകരിച്ചു. എന്ത്കൊണ്ട് പരാതി നൽകാൻ വൈകിയെന്ന് അതിജീവിതയോട് കോടതി ചോദിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമാണ് തുറന്ന് പറയാനുളള ധൈര്യം കിട്ടിയതെന്ന് യുവതിയും കോടതിയിൽ പറഞ്ഞു. അതേസമയം, സിദ്ദിഖിനെതിരെ - [കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ](https://editoreal.ae/karunagapily-vijayalakshmi-murder-jayachandhran/) - കൊല്ലം: കരുനാ​ഗപ്പളളിയിൽ നിന്നും ഈ മാസം ആറാം തീയതി മുതൽ കാണാതായ വിജയലക്ഷ്മിയെന്ന സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ച് മൂടി. വിജയലക്ഷ്മിയുമായി അടുപ്പത്തിലായിരുന്ന പ്രതി ജയചന്ദ്രൻ പിടിയിൽ. വിജയലക്ഷ്മിക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പറയുന്നത്. കരൂർ സ്വദേശിയാണ് അറസ്റ്റിലായ ജയചന്ദ്രൻ.സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പ്ലെയർ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, കുഴിച്ച് മൂടി കോൺക്രീറ്റ് ചെയ്തതായാണ് പ്രതി പറയുന്നത്. യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് - [മാവോയിസ്റ്റ് നേതാവ് വിക്രം ​ഗൗഡ കൊല്ലപ്പെട്ടു](https://editoreal.ae/maoist-leader-vikram-gowda-death/) - ഉഡുപ്പി:മാവോയിസ്റ്റ് നേതാവ് വിക്രം ​ഗൗഡ കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് നേതാവായിരുന്നു വിക്രം ഗൗഡ. ചിറ്റംബെലുവില്‍ അരി വാങ്ങാനായി വിക്രമടങ്ങിയ അഞ്ചംഗ സംഘമെത്തിയപ്പോഴാണ് നക്സല്‍ വിരുദ്ധ സേനയെ കണ്ടത്. ഇതോടെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തു. വിക്രമും സംഘാംഗങ്ങളും ശൃംഗേരി, നരസിംഹരാജ പുര, കര്‍ക്കല, ഉഡുപ്പി മേഖലകളിലായി ക്യാംപ് ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നക്സല്‍ വിരുദ്ധ സേന ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.മുണ്ട് ഗാരു ലത,​ ജയണ്ണ,​ വനജാക്ഷി - [വയനാട് ഉരുൾപൊട്ടൽ ദുരന്തം: LDF-UDF ഹർത്താൽ ആരംഭിച്ചു](https://editoreal.ae/wayanad-land-slide-ldf-udf-harthal/) - വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും, അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് എൽഡിഎഫും ഇന്ന് വയനാട്ടിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. എന്നാൽ KSRTC ബസുകൾ സർവീസ് നടത്തുന്നുണ്ട്. - [വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്- ധ്യാൻ ശ്രീനിവാസൻ ചിത്രം 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ'](https://editoreal.ae/dhyan-sreenivasan-in-sofia-paul-movie/) - ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു - ['ക' മലയാളം ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ](https://editoreal.ae/ka-malayalam-trailer-is-out/) - കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിൻ്റെ ട്രൈലെർ പുറത്ത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദീപാവലി റിലീസായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ മലയാളം പതിപ്പ് നവംബർ 22- നാണു കേരളത്തിൽ റിലീസ് ചെയ്യുന്നത്. തെലുങ്കിൽ ബ്ളോക്ക്ബസ്റ്റർ വിജയമായ 'ക' 50 കോടിയിൽ അധികം ആഗോള കളക്ഷനും വാരിയ ചിത്രമാണ്. ബിഗ് ബജറ്റ് മിസ്‌റ്ററി ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, - [താരരാജാക്കൻമാർ കൊളംബോയിൽ, ഒപ്പം ചാക്കോച്ചനും; ചിത്രങ്ങൾ വൈറൽ](https://editoreal.ae/mohanlal-and-mammootty-in-colombo-for-new-movie/) - മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് ശ്രീലങ്കയിൽ ആരംഭിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടികമ്പനിയാണ്. പതിനാല് വ‍ർഷത്തിന് ശേഷം മോഹൻലാൽ മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രത്യേകത. View this post on Instagram A post shared by Kunchacko Boban (@kunchacks) ഏറെക്കാലമായി ചർച്ചയിലുള്ള മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഷൂട്ടിംഗാണ് ഈ ആഴ്ച കൊളംബോയിൽ ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിം​ഗിനായി നേരത്തെ തന്നെ മഹേഷ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താരങ്ങൾ എത്തുന്നതിൻ്റെ ദൃശ്യങ്ങളും കൊളംബോയിൽ നിന്നും കുഞ്ചാക്കോ ബോബൻ ഇരുവർക്കുമൊപ്പം പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. - [മുനമ്പം വിഷയത്തിൽ നിർണായക ചർച്ച: ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും](https://editoreal.ae/panakkad-thangal-and-arch-bishop-discussed-munambam-issue/) - കൊച്ചി: കത്തിക്കേറുന്ന മുനമ്പം വിഷയത്തിൽ സമവായ നീക്കം സജീവമാക്കി മുസ്ലീംലീ​ഗ്. ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. മുനമ്പം സമരസമിതി പ്രതിനിധികളും ച‍ർച്ചയിൽ പങ്കെടുത്തു. മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള നിർദേശങ്ങൾ യോ​ഗത്തിൽ ഉരുതിരിഞ്ഞുവെന്നാണ് നേതാക്കൾ നൽകിയ സൂചന. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ചർച്ചയിൽ തീരുമാനമായി. ചർച്ച തീർത്തും സൗഹാർദ്ദപരമായിരുന്നുവെന്നും പൊസീറ്റീവായിരുന്നുവെന്നും ചർച്ചയ്ക്ക് ശേഷം സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുനമ്പം മുനമ്പം വിഷയത്തിൽ നിർണായക ചർച്ച: ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ## Pages - [Editoreal](https://editoreal.ae/) - Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over. Pravasi News, Gulf News - [Contact Us](https://editoreal.ae/contact-us/) - Get In Touch Contact US Address M-17, Al Andalus 263 Bu Hail Street Hor Al Anz East Deira, Dubai, UAE Telephone: +971 42946877 Phone: +971 522698940 Email: info@editoreal.ae Your name Your email Subject Your message (optional) Δ Find Us on Social FacebookLikeXFollowInstagramFollowYoutubeSubscribe - [SocialMedia](https://editoreal.ae/socialmedia/) - INSTAGRAM YOUTUBE FACEBOOK TIKTOK X LINKEDIN SNAPCHAT WHATSAPP WEBSITE Instagram Youtube Facebook X-twitter Linkedin Snapchat Whatsapp Globe Tiktok - [Unibridge Contact Us](https://editoreal.ae/unibridge-contact-us/) - UNIBRIDGE Home Contact Home Contact Contact For any inquiries unibridge@editoreal.ae +971 50 802 6936 Whatsapp Facebook-f Instagram TERMS AND CONDITIONS : ELIGIBILITY : The scholarship is available to the students who have completed their higher secondary education. Students, who have already acquired any graduation degree are not eligible to apply.First-year students who have secured admission - [Unibridge](https://editoreal.ae/unibridge/) - Unibridge is a CSR initiative by Team Editoreal aimed at providing educational support to the children of 25 low-wage expatriate workers in the Middle East. - [maangalyam Season 2](https://editoreal.ae/maangalyam-season-2/) - സാമൂഹികമോ സാമ്പത്തികമോ ആയി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹവേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2003-ൽ എഡിറ്റോറിയൽ മാം​ഗല്യം എന്ന സമൂഹവിവാഹ ചടങ്ങിന് തുടക്കമിട്ടത്. - [Contact Us](https://editoreal.ae/maangalyamcontact-us/) - Home Videos Contact Us Home Videos Contact Us Get In Touch Contact US maangalyam@editoreal.ae +971 508026936 AddressThe Editoreal LLCOffice No. 1012, Burjuman Business Tower P.O. Box 122452, Dubai, UAE Phone: +971 508026936 Name Phone Message Send Find Us on Social FacebookLikeXFollowInstagramFollowYoutubeSubscribe - [Maangalyam](https://editoreal.ae/maangalyam/) - Maangalyam is Editoreal's 1st anniversary event that celebrates the daughter’s wedding of 25 low-waged Indian expatriate workers in the Middle East. - [Videos](https://editoreal.ae/maangalyamvideos/) - Home Videos Contact Us Home Videos Contact Us Videos - [test](https://editoreal.ae/test/) - [Mangalyam](https://editoreal.ae/mangalyamtest/) - The Real Story മാംഗല്യം പ്രവാസത്തിന്‍റെ കൈപ്പുനീരും പേറി പകച്ചുനിന്ന ഒരു പിടി ജീവിതങ്ങളിൽ പുഞ്ചിരി വിടർത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ എഡിറ്റോറിയൽ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രവാസികളുടെ ശബ്ദമാവുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച യാത്രയ്ക്ക് കരുത്തുപകർന്ന പ്രേക്ഷകർക്ക് നന്ദി. ഒന്നാം വർഷത്തിലേക്ക് കടക്കുന്ന നിമിഷത്തിന്‍റെ സന്തോഷം ഞങ്ങളിലൂടെ 50 കുടുംബങ്ങളിലേക്കെത്തുകയാണ്. മുണ്ട് മുറുക്കിയുടുത്ത് തനിക്ക് കിട്ടുന്ന ഓരോ തുട്ടും നാട്ടിലേക്കയക്കുന്ന ആ അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെ കരങ്ങളെ ഞങ്ങൾ ചേർത്ത് പിടിക്കുകയാണ് എഡിറ്റോറിയൽ മാംഗല്യത്തിലൂടെ. തുച്ഛമായ വരുമാനത്തിന് ഗൾഫ് - [Latest Videos](https://editoreal.ae/latest-videos/) - Latest Videos - [About Us](https://editoreal.ae/about-us/) - Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over. At a time when tinted truths, frivolous assumptions and deliberately sensationalized reports permeate media space, Editoreal maintains a journalistic alertness rising from a stainless sense of social responsibility and selfless dedication. Editoreal is the first localized digital media born in - [Terms and Conditions](https://editoreal.ae/terms-and-conditions/) - Welcome to theeditoreal.com! These terms and conditions outline the rules and regulations for the use of The Editoreal LLC's Website, located at https://editoreal.ae/. By accessing this website we assume you accept these terms and conditions. Do not continue to use theeditoreal.com if you do not agree to take all of the terms and conditions stated - [Privacy Policy](https://editoreal.ae/privacy-policy/) - Privacy Policy for The Editoreal LLC At theeditoreal.com, accessible from https://editoreal.ae/, one of our main priorities is the privacy of our visitors. This Privacy Policy document contains types of information that is collected and recorded by theeditoreal.com and how we use it. If you have additional questions or require more information about our Privacy Policy, - [News Home 5](https://editoreal.ae/news-home-5/) - സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴ: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് Web Desk September 6, 2023 ‘രാഹുലേട്ടനെ മിസ്സ് ചെയ്യുന്നു’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴി മാറ്റി പരാതിക്കാരി Web Desk June 10, 2024 ഗൾഫിലുമുണ്ട് മാവേലിയും പുലിക‍ളിയും; തിരുവോണമാഘോഷിച്ച് പ്രവാസികളും News Desk September 8, 2022 സഹായ ഹസ്തം പൈതൃകമായി കാണുന്ന നാട്; ലോകത്തിന് മാനുഷികതയുടെ മുഖം കൂടിയാണ് യുഎഇ News Desk August 8, 2022 Technology - [News Home 4](https://editoreal.ae/news-home-4/) - News ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതിഡൽഹി: ആനയെഴുന്നളളിപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി… Web News December 19, 2024 News യുഎഇ: മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുഎഇ യിൽ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി - [News Home 3](https://editoreal.ae/news-home-3/) - Diaspora കുട്ടിക്ക് സീറ്റ് നിഷേധിച്ച സംഭവം: മലയാളി കുടുംബത്തിന് നഷ്ടപരിഹാരം നൽകി സ്പൈസ് ജെറ്റ് കമ്പനി Web Desk 1 Min Read Entertainment ‘നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടില്ല’; അനശ്വര രാജന്‍നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടി അനശ്വര രാജന്‍. കഥാപാത്രം അവതരിപ്പിച്ച ആളായാണ് താന്‍ സിനിമ കണ്ടതെന്നാണ് അനശ്വര പറഞ്ഞത്. ജിഞ്ചര്‍ മീഡിയയ്ക്ക്… News Desk December 29, 2023 News കെഎസ്ആർടിസി സൗജന്യ യാത്ര, - [News Home 2](https://editoreal.ae/news-home-2/) - News ആലുവയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ മരക്കൊമ്പ് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം 0 Min Read News ജനപ്രിയ കായികഇനം പാഡൽ യുഎഇയിൽ പ്രചാരിപ്പിക്കാൻ ജെറ്റൂർ യുഎഇയും എലൈറ്റ് ഗ്രൂപ്പും 2 Min Read News ബയോഡാറ്റയില്‍ മഹാരാജാസിന്റെ പേര് കൈപ്പിഴ; വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ദിവ്യ 1 Min Read News തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു; മരണം മൂന്ന് ഡോസ് വാസ്കിനെടുത്തിട്ടും 1 Min Read News ആധാർ പുതുക്കൽ നിർബന്ധമല്ലെന്ന്‌ - [Customize Interests](https://editoreal.ae/customize-interests/) - Customize your interests You can get updates for your interests. Follow any categories you want to see in the Foxiz or when you’re browsing in the in Reading List ES Money Technology The Escapist - [My Bookmarks](https://editoreal.ae/my-bookmarks/) ## My Templates - [Default Kit](https://editoreal.ae/?elementor_library=default-kit) - [News Home 5](https://editoreal.ae/?elementor_library=news-home-5) - ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ News Desk December 8, 2022 ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ News Desk August 8, 2022 യുഎസില്‍ സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി Web News July 4, 2023 സിനിമയിലെ റേപ്പ് യഥാര്‍ത്ഥമാണോ?; സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍ Web News November 21, 2023 Technology News - [Home News](https://editoreal.ae/?elementor_library=home-news) - LATEST NEWS സൗദിയിൽ വൻ വികസനം വരുന്നു : സൗദി ഡൗൺടൗൺ പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി October 5, 2022 പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് നെയ്മര്‍; ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരം September 9, 2023 സൗദിയിലെ സിൻഡാല ദ്വീപ് 2024 ൽ തുറക്കും December 7, 2022 രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: എതിർ നടപടി വേണ്ടെന്ന് നെഹ്റു കുടുംബം November 12, 2022 കേരളത്തിൽ വീണ്ടും അതിശക്തമായ മഴ എത്തുന്നു; മറ്റന്നാൾ - [News Home 4](https://editoreal.ae/?elementor_library=news-home-4) - Entertainment ഇൻ്റിമേറ്റ് രംഗങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു, നഗ്നരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു – മൊഴി നൽകി നടിതിരുവനന്തപുരം: താൻ അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഒരു നടി നൽകിയ മൊഴി ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്. നടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ വളരെ ഇൻ്റിമേറ്റായ രംഗങ്ങളുണ്ടെന്ന് സംവിധായകൻ… Web Desk August 19, 2024 News യുഎഇയിൽ 522 പുതിയ കോവിഡ് കേസുകൾ കൂടിയുഎഇയിൽ ഇന്ന് 522 പുതിയ കോവിഡ് കേസുകൾ - [News Home 3](https://editoreal.ae/?elementor_library=news-home-3) - News തലമുറ ഗതിപിടിക്കില്ല; എന്തിനാണ് നക്കാപ്പിച്ച വാങ്ങിക്കുന്നത്? കൈക്കൂലിക്കെതിരെ സജി ചെറിയാന്‍ Web News 2 Min Read Entertainment ലിയോയുടെ കേരളത്തിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് വാങ്ങി ഗോകുലം മൂവീസ്മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ലിയോയുടെ കേരളത്തിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റു പോയതായി… Web Desk June 3, 2023 Program 40-ാമത് വാർഷിക ആഘോഷവുമായി മാസ് ഷാര്‍ജ; എംഎം മണി - [News Home 2](https://editoreal.ae/?elementor_library=news-home-2) - BusinessNews സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിന് 1 Min Read News ഭര്‍ത്താവ് സോഫയിലിട്ട മുഷിഞ്ഞ സോക്‌സ് വേസ്റ്റ് ബിന്നിലിട്ടെന്ന് മലാലയുടെ ട്വീറ്റ്: പോൾ നടത്തി അസ്സർ മാലിക് 1 Min Read News കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവ് മരിച്ചു;കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് നാട്ടുകാർ 1 Min Read News ബഹ്‌റൈനിൽ പുതിയ പാർലമെൻ്റ് 2 Min Read News രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ - [Default Kit](https://editoreal.ae/?elementor_library=default-kit-2) - [Default Kit](https://editoreal.ae/?elementor_library=default-kit-2-2) - [Default Kit](https://editoreal.ae/?elementor_library=default-kit-2-2-2) ## Ruby Templates - [Footer Template](https://editoreal.ae/?rb-etemplate=footer-template) - Categories NewsVideosReal Talk ProgramEditoreal PlusBusinessEntertainmentSportsDiaspora About US Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over. Quick LinkAbout Us Contact Us Privacy Policy Terms and Conditions Top CategoriesNews Business Editoreal Plus Real Talk Subscribe US Subscribe to our newsletter to get our newest articles instantly! - [Editoreal Header](https://editoreal.ae/?rb-etemplate=editoreal-header) - The Real Story മാംഗല്യം പ്രവാസത്തിന്‍റെ കൈപ്പുനീരും പേറി പകച്ചുനിന്ന ഒരു പിടി ജീവിതങ്ങളിൽ പുഞ്ചിരി വിടർത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ എഡിറ്റോറിയൽ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രവാസികളുടെ ശബ്ദമാവുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച യാത്രയ്ക്ക് കരുത്തുപകർന്ന പ്രേക്ഷകർക്ക് നന്ദി. ഒന്നാം വർഷത്തിലേക്ക് കടക്കുന്ന നിമിഷത്തിന്‍റെ സന്തോഷം ഞങ്ങളിലൂടെ 50 കുടുംബങ്ങളിലേക്കെത്തുകയാണ്. മുണ്ട് മുറുക്കിയുടുത്ത് തനിക്ക് കിട്ടുന്ന ഓരോ തുട്ടും നാട്ടിലേക്കയക്കുന്ന ആ അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെ കരങ്ങളെ ഞങ്ങൾ ചേർത്ത് പിടിക്കുകയാണ് എഡിറ്റോറിയൽ മാംഗല്യത്തിലൂടെ. തുച്ഛമായ വരുമാനത്തിന് ഗൾഫ് - [Category Template 1](https://editoreal.ae/?rb-etemplate=category-template-1) - [Category Template 2](https://editoreal.ae/?rb-etemplate=category-template-2) - Top {category} News മുഖ്യമന്ത്രിയെ കാണാൻ അതിവേഗം ബഹുദൂരം: 16 വയസ്സുകാരന്റെ സാഹസിക യാത്ര ചർച്ചയാവുന്നുവീട്ടില്‍ പോലും പറയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ ദേവാനന്ദന്റെ സാഹസിക യാത്ര സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കോഴിക്കോട്… News Desk September 25, 2022 നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ കള്ളന്മാരെന്ന് തുറന്നടിച്ച് ശ്രീനിവാസൻകേരളത്തിലെ രാഷ്ട്രീയക്കാർക്കെതിരെ കടുത്ത വിമർശനവുമായി നടൻ ശ്രീനിവാസൻ. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടതെന്നും, അവരെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ… News Desk January 12, 2023 തൃശൂര്‍ സ്വദേശിയായ പ്രവാസി സൗദിയില്‍ അന്തരിച്ചു - [Sidebar](https://editoreal.ae/?rb-etemplate=sidebar) - Follow USFind US on Social Medias FacebookLikeXFollowYoutubeSubscribeTelegramFollow Weekly NewsletterSubscribe to our newsletter to get our newest articles instantly![mc4wp_form] Popular News Sports സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ News Desk February 24, 2023 കാത്തിരിപ്പിന് വിരാമം; ‘എമ്പുരാൻ’ പ്രഖ്യാപിച്ച് പൃഥിരാജ് ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല; ഇന്ത്യ പാരമ്പര്യങ്ങളില്‍ മുഴുകിയരിക്കുന്നു: കജോള്‍ യുഎഇയിലെ - [Mega Menu](https://editoreal.ae/?rb-etemplate=mega-menu) - Create an Amazing Newspaper Discover thousands of options, easy to customize layouts, one-click to import demo and much more. Learn More ## Robo Gallery - [gallery](https://editoreal.ae/gallery/gallery/) - [maangalyam](https://editoreal.ae/gallery/maangalyam/) ## Stories - [ടോളിവുഡിൻ്റെ ഭാഗ്യതാരമായി ശ്രീലീല: ഡേറ്റിനായി മത്സരം](https://editoreal.ae/web-stories/actress-sreeleela-become-the-new-sensation-of-tollywood/) - ധമാക്ക എന്ന ചിത്രത്തിൻ്റെ വിജയത്തോടെ തെലുങ്കിലെ ഭാഗ്യനായികയായി മാറിയിരിക്കുകയാണ് ശ്രീലീല എന്ന 22-കാരി. ടോളിവുഡിലെ സൂപ്പർതാരങ്ങളുടെ ഇനിയുള്ള ചിത്രങ്ങളിലെല്ലാം ശ്രീലീലയുമുണ്ട്. ആരാണ് ശ്രീലീല.. ? ധമാക്ക സിനിമയുടെ വിജയത്തോടെ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായി ശ്രീലല. actress sreeleela turns to be lucky star in tollywood industry. - [വീണ്ടും ഇന്ത്യ - പാക് പോരാട്ടം: ഏഷ്യാകപ്പിന് തീയതി കുറിച്ചു](https://editoreal.ae/web-stories/india-and-pakistan-to-face-each-other-in-asia-cup-2023/) - ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള തർക്കത്തിന് ഒടുവിൽ ഏഷ്യാകപ്പ് ടൂർണമെൻ്റിൻ്െ തീയതി പ്രഖ്യാപിച്ചു. ആകെ 13 മത്സരങ്ങൾ. നാലെണ്ണം പാകിസ്ഥാനിൽ ബാക്കി ശ്രീലങ്കയിൽ - [റിലീസായിട്ട് 22 വർഷം; എവർഗ്രീൻ 'ലഗാൻ'](https://editoreal.ae/web-stories/22-years-of-laggan-movie/) - ആമീർഖാൻ - അശുതോഷ് ഗോവാരിക്കർ ചിത്രം ലഗാൻ പുറത്തിറങ്ങിയിട്ട് ജൂണ് 15-ന് 22 വർഷം പൂർത്തിയാവുന്നു. ഇന്ത്യൻ സിനിമാചരിത്രത്തിലെ ഈ ഇതിഹാസ ചിത്രത്തിൻ്റെ ഓർമകളിലേക്ക് വീണ്ടും - [ചരിത്ര നേട്ടത്തിലേക്ക് രോഹിത്തും കോഹ്ലിയും](https://editoreal.ae/web-stories/rohit-sharma-and-virat-kohli-awaits-a-rare-record/) - വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലിയേയും രോഹിത്ത് ശർമയേയും കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡ്.. ഇരുവരും ഒരുമിച്ച് ക്രീസിലെത്താനുള്ള കാത്തിരിപ്പിൽ ആരാധകർ - [ഇൻസ്റ്റാഗ്രാമിലെ മല്ലു ടീൻ സ്റ്റാർ](https://editoreal.ae/web-stories/nivedya-malayalam-teen-star-in-instagram/) - ഇൻസ്റ്റാമിലെ മലയാളി സർക്കിളിലെ ടീൻ സ്റ്റാർ ആണ് നിവേദ്യ.. മുപ്പത് ലക്ഷം പേരാണ് ഈ പത്താം ക്ലാസ്സുകാരിയെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നത് - [ചൂട് കനക്കുന്നു, കരുതൽ വേണം](https://editoreal.ae/web-stories/ചട-കനകകനന-കരതൽ-വണ/) - വേനൽ കാലത്തെ കരുതലോടെ നേരിടാം - [ഥാറിന് ശേഷം ഗുരുവായാരൂപ്പന് ജനപ്രിയ കാർ സമർപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്](https://editoreal.ae/web-stories/mahindra-donated-xuv700-car-to-guruvayur-temple/) - ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും കാർ സമർപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനകീയ മോഡലായ എക്സ്.യു.വി 700 ൻ്റെ ഓട്ടോമാറ്റിക് പെട്രോൾ മോഡലാണ് ഗുരുവായൂരിലേക്ക് കമ്പനി വഴിപാടായി സമർപ്പിച്ചത് - [ഏജൻ്റ് ചതിച്ചു: കാനഡയിൽ എഴുന്നൂറോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ](https://editoreal.ae/web-stories/https-theeditoreal-com-700-students-face-deportation-from-canada/) - വ്യാജ അഡ്മിഷൻ കാർഡുമായി കാനഡയിൽ പോയി ഉപരിപഠനം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിൽ. ഏജൻ്റുമാരുടെ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. പ്രതിഷേധവുമായി കാനഡയിലെ ഇന്ത്യൻ സമൂഹം ## Categories - [Uncategorized](https://editoreal.ae/category/uncategorized/) - [News](https://editoreal.ae/category/news/) - [Videos](https://editoreal.ae/category/videos/) - [Real Talk](https://editoreal.ae/category/videos/real-talk/) - [Program](https://editoreal.ae/category/program/) - [Editoreal Plus](https://editoreal.ae/category/editoreal-plus/) - [Business](https://editoreal.ae/category/business/) - [Entertainment](https://editoreal.ae/category/entertainment/) - [Sports](https://editoreal.ae/category/sports/) - [Diaspora](https://editoreal.ae/category/diaspora/) - [Real Life](https://editoreal.ae/category/videos/real-life/) - [Real Story](https://editoreal.ae/category/videos/real-story/) - [Real Talk With Arun Raghavan](https://editoreal.ae/category/videos/real-talk-with-arun-raghavan/) - [Wonder Women](https://editoreal.ae/category/wonder-women/) ## Tags - [Adventure](https://editoreal.ae/tag/adventure/) - [Business](https://editoreal.ae/tag/business/) - [Chemistry](https://editoreal.ae/tag/chemistry/) - [Comedy](https://editoreal.ae/tag/comedy/) - [Congress](https://editoreal.ae/tag/congress/) - [Covid](https://editoreal.ae/tag/covid/) - [Dance](https://editoreal.ae/tag/dance/) - [Education](https://editoreal.ae/tag/education/) - [Election](https://editoreal.ae/tag/election/) - [Entrepreneur](https://editoreal.ae/tag/entrepreneur/) - [Fashion](https://editoreal.ae/tag/fashion/) - [Health](https://editoreal.ae/tag/health/) - [Hot](https://editoreal.ae/tag/hot/) - [Lifestyle](https://editoreal.ae/tag/lifestyle/) - [Love](https://editoreal.ae/tag/love/) - [Marketing](https://editoreal.ae/tag/marketing/) - [Music](https://editoreal.ae/tag/music/) - [Photography](https://editoreal.ae/tag/photography/) - [Politics](https://editoreal.ae/tag/politics/) - [Research](https://editoreal.ae/tag/research/) - [Summer](https://editoreal.ae/tag/summer/) - [Travel](https://editoreal.ae/tag/travel/) - [Viral](https://editoreal.ae/tag/viral/) - [indian](https://editoreal.ae/tag/indian/) - [vice](https://editoreal.ae/tag/vice/) - [president](https://editoreal.ae/tag/president/) - [jagdeep](https://editoreal.ae/tag/jagdeep/) - [dhankar](https://editoreal.ae/tag/dhankar/) - [UAE](https://editoreal.ae/tag/uae/) - [india](https://editoreal.ae/tag/india/) - [global village](https://editoreal.ae/tag/global-village/) - [dubai](https://editoreal.ae/tag/dubai/) - [accident](https://editoreal.ae/tag/accident/) - [idians](https://editoreal.ae/tag/idians/) - [asean agreement](https://editoreal.ae/tag/asean-agreement/) - [waste management](https://editoreal.ae/tag/waste-management/) - [scrappy](https://editoreal.ae/tag/scrappy/) - [app](https://editoreal.ae/tag/app/) - [kuwait traffic](https://editoreal.ae/tag/kuwait-traffic/) - [transportation department](https://editoreal.ae/tag/transportation-department/) - [australia](https://editoreal.ae/tag/australia/) - [malayali](https://editoreal.ae/tag/malayali/) - [canadian lifestyle](https://editoreal.ae/tag/canadian-lifestyle/) - [canada](https://editoreal.ae/tag/canada/) - [german life](https://editoreal.ae/tag/german-life/) - [job](https://editoreal.ae/tag/job/) - [germany](https://editoreal.ae/tag/germany/) - [ISRO Azadi sat](https://editoreal.ae/tag/isro-azadi-sat/) - [students](https://editoreal.ae/tag/students/) - [Independance day](https://editoreal.ae/tag/independance-day/) - [Public Schools](https://editoreal.ae/tag/public-schools/) - [Kindergarten](https://editoreal.ae/tag/kindergarten/) - [akasa air](https://editoreal.ae/tag/akasa-air/) - [air service](https://editoreal.ae/tag/air-service/) - [indi-west indies](https://editoreal.ae/tag/indi-west-indies/) - [t20](https://editoreal.ae/tag/t20/) - [de-escalation](https://editoreal.ae/tag/de-escalation/) - [Gaza](https://editoreal.ae/tag/gaza/) - [indigo airline](https://editoreal.ae/tag/indigo-airline/) - [three point system](https://editoreal.ae/tag/three-point-system/) - [gothra movie fest](https://editoreal.ae/tag/gothra-movie-fest/) - [tribal](https://editoreal.ae/tag/tribal/) - [movie](https://editoreal.ae/tag/movie/) - [attappdi](https://editoreal.ae/tag/attappdi/) - [narayaniyamma](https://editoreal.ae/tag/narayaniyamma/) - [teaching](https://editoreal.ae/tag/teaching/) - [mohanlal](https://editoreal.ae/tag/mohanlal/) - [sreenivasan](https://editoreal.ae/tag/sreenivasan/) - [insulting](https://editoreal.ae/tag/insulting/) - [workmate](https://editoreal.ae/tag/workmate/) - [whatsapp](https://editoreal.ae/tag/whatsapp/) - [covid case](https://editoreal.ae/tag/covid-case/) - [national highway](https://editoreal.ae/tag/national-highway/) - [NH](https://editoreal.ae/tag/nh/) - [idamalayar](https://editoreal.ae/tag/idamalayar/) - [dam open](https://editoreal.ae/tag/dam-open/) - [rain kerala](https://editoreal.ae/tag/rain-kerala/) - [global](https://editoreal.ae/tag/global/) - [commodity](https://editoreal.ae/tag/commodity/) - [prices](https://editoreal.ae/tag/prices/) - [Commonwealth game](https://editoreal.ae/tag/commonwealth-game/) - [Eldose Paul](https://editoreal.ae/tag/eldose-paul/) - [Abdullah](https://editoreal.ae/tag/abdullah/) - [Gold medal](https://editoreal.ae/tag/gold-medal/) - [RIFA](https://editoreal.ae/tag/rifa/) - [football club](https://editoreal.ae/tag/football-club/) - [asia cup](https://editoreal.ae/tag/asia-cup/) - [university issue](https://editoreal.ae/tag/university-issue/) - [kerala governor](https://editoreal.ae/tag/kerala-governor/) - [arif muhammed khan](https://editoreal.ae/tag/arif-muhammed-khan/) - [birthday wishes](https://editoreal.ae/tag/birthday-wishes/) - [fahad fazil](https://editoreal.ae/tag/fahad-fazil/) - [FAFA](https://editoreal.ae/tag/fafa/) - [own hose](https://editoreal.ae/tag/own-hose/) - [house rent](https://editoreal.ae/tag/house-rent/) - [veena george](https://editoreal.ae/tag/veena-george/) - [health minister](https://editoreal.ae/tag/health-minister/) - [hospital visit](https://editoreal.ae/tag/hospital-visit/) - [venkaiah naidu](https://editoreal.ae/tag/venkaiah-naidu/) - [retired](https://editoreal.ae/tag/retired/) - [vice prsident](https://editoreal.ae/tag/vice-prsident/) - [weather report](https://editoreal.ae/tag/weather-report/) - [vehicle](https://editoreal.ae/tag/vehicle/) - [vehicle inspection](https://editoreal.ae/tag/vehicle-inspection/) - [hrithik roshan](https://editoreal.ae/tag/hrithik-roshan/) - [shirtless run](https://editoreal.ae/tag/shirtless-run/) - [bubai beach](https://editoreal.ae/tag/bubai-beach/) - [beach run](https://editoreal.ae/tag/beach-run/) - [Russia](https://editoreal.ae/tag/russia/) - [Ukraine](https://editoreal.ae/tag/ukraine/) - [War](https://editoreal.ae/tag/war/) - [Attack](https://editoreal.ae/tag/attack/) - [pv sindhu](https://editoreal.ae/tag/pv-sindhu/) - [abu dhabi](https://editoreal.ae/tag/abu-dhabi/) - [international boat show](https://editoreal.ae/tag/international-boat-show/) - [air india](https://editoreal.ae/tag/air-india/) - [lowers fares](https://editoreal.ae/tag/lowers-fares/) - [kunchacko boban](https://editoreal.ae/tag/kunchacko-boban/) - [nna thaan case kodu](https://editoreal.ae/tag/nna-thaan-case-kodu/) - [viral song](https://editoreal.ae/tag/viral-song/) - [Thiruchithrambalam](https://editoreal.ae/tag/thiruchithrambalam/) - [trailer](https://editoreal.ae/tag/trailer/) - [berlin kunjananthan](https://editoreal.ae/tag/berlin-kunjananthan/) - [passed away](https://editoreal.ae/tag/passed-away/) - [humanity](https://editoreal.ae/tag/humanity/) - [helping](https://editoreal.ae/tag/helping/) - [Muharam](https://editoreal.ae/tag/muharam/) - [Sharjah Ruler](https://editoreal.ae/tag/sharjah-ruler/) - [flood](https://editoreal.ae/tag/flood/) - [sheikh rashid bin saeed corridor](https://editoreal.ae/tag/sheikh-rashid-bin-saeed-corridor/) - [road closed](https://editoreal.ae/tag/road-closed/) - [saudi arabia](https://editoreal.ae/tag/saudi-arabia/) - [rain alert](https://editoreal.ae/tag/rain-alert/) - [sanju samson](https://editoreal.ae/tag/sanju-samson/) - [iffk](https://editoreal.ae/tag/iffk/) - [movies](https://editoreal.ae/tag/movies/) - [supermoon](https://editoreal.ae/tag/supermoon/) - [beat mother](https://editoreal.ae/tag/beat-mother/) - [crime](https://editoreal.ae/tag/crime/) - [bihar](https://editoreal.ae/tag/bihar/) - [NDA](https://editoreal.ae/tag/nda/) - [Nitheesh kumar](https://editoreal.ae/tag/nitheesh-kumar/) - [po river](https://editoreal.ae/tag/po-river/) - [italy](https://editoreal.ae/tag/italy/) - [drought bomb](https://editoreal.ae/tag/drought-bomb/) - [Dubai airport](https://editoreal.ae/tag/dubai-airport/) - [airport security](https://editoreal.ae/tag/airport-security/) - [7 star rating](https://editoreal.ae/tag/7-star-rating/) - [sharjah](https://editoreal.ae/tag/sharjah/) - [international film festival](https://editoreal.ae/tag/international-film-festival/) - [passport](https://editoreal.ae/tag/passport/) - [serena williams](https://editoreal.ae/tag/serena-williams/) - [retire](https://editoreal.ae/tag/retire/) - [law violators](https://editoreal.ae/tag/law-violators/) - [arrested](https://editoreal.ae/tag/arrested/) - [cpim](https://editoreal.ae/tag/cpim/) - [loksabha election](https://editoreal.ae/tag/loksabha-election/) - [chess olympiad](https://editoreal.ae/tag/chess-olympiad/) - [Smuggling](https://editoreal.ae/tag/smuggling/) - [marijuana](https://editoreal.ae/tag/marijuana/) - [langya virus](https://editoreal.ae/tag/langya-virus/) - [china](https://editoreal.ae/tag/china/) - [cm pinarayi vijayan](https://editoreal.ae/tag/cm-pinarayi-vijayan/) - [datesfestival](https://editoreal.ae/tag/datesfestival/) - [qatar](https://editoreal.ae/tag/qatar/) - [subsidized food](https://editoreal.ae/tag/subsidized-food/) - [Kuwait](https://editoreal.ae/tag/kuwait/) - [Independence Day](https://editoreal.ae/tag/independence-day/) - [monuments](https://editoreal.ae/tag/monuments/) - [Taj Mahal](https://editoreal.ae/tag/taj-mahal/) - [Oman](https://editoreal.ae/tag/oman/) - [Tourism](https://editoreal.ae/tag/tourism/) - [supreme court](https://editoreal.ae/tag/supreme-court/) - [bail](https://editoreal.ae/tag/bail/) - [varavara rao](https://editoreal.ae/tag/varavara-rao/) - [worldcup football](https://editoreal.ae/tag/worldcup-football/) - [brazil](https://editoreal.ae/tag/brazil/) - [tejaswi yadav](https://editoreal.ae/tag/tejaswi-yadav/) - [shavarma](https://editoreal.ae/tag/shavarma/) - [death](https://editoreal.ae/tag/death/) - [devananda](https://editoreal.ae/tag/devananda/) - [drug](https://editoreal.ae/tag/drug/) - [arrest](https://editoreal.ae/tag/arrest/) - [uu lalit](https://editoreal.ae/tag/uu-lalit/) - [chief justice of india](https://editoreal.ae/tag/chief-justice-of-india/) - [women football league](https://editoreal.ae/tag/women-football-league/) - [kerala](https://editoreal.ae/tag/kerala/) - [basters](https://editoreal.ae/tag/basters/) - [gokulam](https://editoreal.ae/tag/gokulam/) - [t20 ranking](https://editoreal.ae/tag/t20-ranking/) - [suryakumar yadav](https://editoreal.ae/tag/suryakumar-yadav/) - [virat kohli](https://editoreal.ae/tag/virat-kohli/) - [new visa](https://editoreal.ae/tag/new-visa/) - [mumbai](https://editoreal.ae/tag/mumbai/) - [Ras Al Khaimah](https://editoreal.ae/tag/ras-al-khaimah/) - [jagdeep dhankar](https://editoreal.ae/tag/jagdeep-dhankar/) - [ariline company](https://editoreal.ae/tag/ariline-company/) - [ticket charges](https://editoreal.ae/tag/ticket-charges/) - [central government](https://editoreal.ae/tag/central-government/) - [heat](https://editoreal.ae/tag/heat/) - [International kite flying competitio](https://editoreal.ae/tag/international-kite-flying-competitio/) - [Mahabalipuram](https://editoreal.ae/tag/mahabalipuram/) - [oil tanker](https://editoreal.ae/tag/oil-tanker/) - [fire](https://editoreal.ae/tag/fire/) - [fujairah](https://editoreal.ae/tag/fujairah/) - [movie poster](https://editoreal.ae/tag/movie-poster/) - [newborn baby](https://editoreal.ae/tag/newborn-baby/) - [mother killed](https://editoreal.ae/tag/mother-killed/) - [lydia de vega](https://editoreal.ae/tag/lydia-de-vega/) - [Asia's 'track queen'](https://editoreal.ae/tag/asias-track-queen/) - [cyber security](https://editoreal.ae/tag/cyber-security/) - [Pc George](https://editoreal.ae/tag/pc-george/) - [Actress abuse case](https://editoreal.ae/tag/actress-abuse-case/) - [Excise](https://editoreal.ae/tag/excise/) - [Ganja vlogger video](https://editoreal.ae/tag/ganja-vlogger-video/) - [Monkeypox](https://editoreal.ae/tag/monkeypox/) - [Vaccination](https://editoreal.ae/tag/vaccination/) - [Bahrain](https://editoreal.ae/tag/bahrain/) - [Umrah](https://editoreal.ae/tag/umrah/) - [tourist](https://editoreal.ae/tag/tourist/) - [oman air](https://editoreal.ae/tag/oman-air/) - [Qatar world cup](https://editoreal.ae/tag/qatar-world-cup/) - [Windies player](https://editoreal.ae/tag/windies-player/) - [kieron pollard](https://editoreal.ae/tag/kieron-pollard/) - [rare record](https://editoreal.ae/tag/rare-record/) - [75th Independence Day](https://editoreal.ae/tag/75th-independence-day/) - [Kuwait Indian Embassy](https://editoreal.ae/tag/kuwait-indian-embassy/) - [Celebrations](https://editoreal.ae/tag/celebrations/) - [Shashi Tharoor](https://editoreal.ae/tag/shashi-tharoor/) - [chevalier](https://editoreal.ae/tag/chevalier/) - [Nalini Sriharan](https://editoreal.ae/tag/nalini-sriharan/) - [Rajiv Gandhi assassination case](https://editoreal.ae/tag/rajiv-gandhi-assassination-case/) - [Johnson & Johnson](https://editoreal.ae/tag/johnson-johnson/) - [Talcum Powder](https://editoreal.ae/tag/talcum-powder/) - [Gold rate](https://editoreal.ae/tag/gold-rate/) - [expat arrest](https://editoreal.ae/tag/expat-arrest/) - [Al Rihla](https://editoreal.ae/tag/al-rihla/) - [round egg](https://editoreal.ae/tag/round-egg/) - [egg price](https://editoreal.ae/tag/egg-price/) - [MAMMOOTTY](https://editoreal.ae/tag/mammootty/) - [ELDOSE KUNNAMPALLY](https://editoreal.ae/tag/eldose-kunnampally/) - [100 days](https://editoreal.ae/tag/100-days/) - [skybuses](https://editoreal.ae/tag/skybuses/) - [nitin gadkari](https://editoreal.ae/tag/nitin-gadkari/) - [salman rushdie](https://editoreal.ae/tag/salman-rushdie/) - [ventilator](https://editoreal.ae/tag/ventilator/) - [Har Ghar Tiranga](https://editoreal.ae/tag/har-ghar-tiranga/) - [india ulsav](https://editoreal.ae/tag/india-ulsav/) - [blast](https://editoreal.ae/tag/blast/) - [jidda](https://editoreal.ae/tag/jidda/) - [manchester united](https://editoreal.ae/tag/manchester-united/) - [brentford](https://editoreal.ae/tag/brentford/) - [vandebharat express](https://editoreal.ae/tag/vandebharat-express/) - [workers](https://editoreal.ae/tag/workers/) - [dust storm](https://editoreal.ae/tag/dust-storm/) - [vilathur village](https://editoreal.ae/tag/vilathur-village/) - [enforcement directorate](https://editoreal.ae/tag/enforcement-directorate/) - [World Organ Donation Day](https://editoreal.ae/tag/world-organ-donation-day/) - [neeraj madhav](https://editoreal.ae/tag/neeraj-madhav/) - [golden visa](https://editoreal.ae/tag/golden-visa/) - [Dubai can](https://editoreal.ae/tag/dubai-can/) - [drinking water station](https://editoreal.ae/tag/drinking-water-station/) - [died](https://editoreal.ae/tag/died/) - [jidda port](https://editoreal.ae/tag/jidda-port/) - [narcotic tablet](https://editoreal.ae/tag/narcotic-tablet/) - [world badminton championship](https://editoreal.ae/tag/world-badminton-championship/) - [educational institution](https://editoreal.ae/tag/educational-institution/) - [rakesh jhunjhunwala](https://editoreal.ae/tag/rakesh-jhunjhunwala/) - [Illegal brewing](https://editoreal.ae/tag/illegal-brewing/) - [Expatriates arrested](https://editoreal.ae/tag/expatriates-arrested/) - [Viral video](https://editoreal.ae/tag/viral-video/) - [Begger](https://editoreal.ae/tag/begger/) - [Delhi street](https://editoreal.ae/tag/delhi-street/) - [visa](https://editoreal.ae/tag/visa/) - [prithviraj sukumaran](https://editoreal.ae/tag/prithviraj-sukumaran/) - [theerpu trailer](https://editoreal.ae/tag/theerpu-trailer/) - [M A Yusuffali](https://editoreal.ae/tag/m-a-yusuffali/) - [travel permit](https://editoreal.ae/tag/travel-permit/) - [Dalit student dies](https://editoreal.ae/tag/dalit-student-dies/) - [Pakistan](https://editoreal.ae/tag/pakistan/) - [soldiers](https://editoreal.ae/tag/soldiers/) - [Narendra Modi](https://editoreal.ae/tag/narendra-modi/) - [Dulquer Salman](https://editoreal.ae/tag/dulquer-salman/) - [Ashoka school](https://editoreal.ae/tag/ashoka-school/) - [Indian flag](https://editoreal.ae/tag/indian-flag/) - [Gulf](https://editoreal.ae/tag/gulf/) - [Postal code](https://editoreal.ae/tag/postal-code/) - [Vande Mataram](https://editoreal.ae/tag/vande-mataram/) - [Maharashtra](https://editoreal.ae/tag/maharashtra/) - [Sidhique Kappan](https://editoreal.ae/tag/sidhique-kappan/) - [J K Rowling](https://editoreal.ae/tag/j-k-rowling/) - [Space](https://editoreal.ae/tag/space/) - [FIFA](https://editoreal.ae/tag/fifa/) - [Indian football federation](https://editoreal.ae/tag/indian-football-federation/) - [Flight cancelled](https://editoreal.ae/tag/flight-cancelled/) - [Monson mavungal](https://editoreal.ae/tag/monson-mavungal/) - [police vehicle](https://editoreal.ae/tag/police-vehicle/) - [ticket sale](https://editoreal.ae/tag/ticket-sale/) - [cloud launch](https://editoreal.ae/tag/cloud-launch/) - [Apple](https://editoreal.ae/tag/apple/) - [contract workers](https://editoreal.ae/tag/contract-workers/) - [CHINESE SHIP](https://editoreal.ae/tag/chinese-ship/) - [SRILANKA](https://editoreal.ae/tag/srilanka/) - [trophy](https://editoreal.ae/tag/trophy/) - [mannancheri](https://editoreal.ae/tag/mannancheri/) - [nedumpram gopi](https://editoreal.ae/tag/nedumpram-gopi/) - [KIIFB](https://editoreal.ae/tag/kiifb/) - [kerala high court](https://editoreal.ae/tag/kerala-high-court/) - [seetharamam movie](https://editoreal.ae/tag/seetharamam-movie/) - [kocharethi narayan](https://editoreal.ae/tag/kocharethi-narayan/) - [Chingam 1](https://editoreal.ae/tag/chingam-1/) - [Kerala celebration](https://editoreal.ae/tag/kerala-celebration/) - [Onam](https://editoreal.ae/tag/onam/) - [online harassment](https://editoreal.ae/tag/online-harassment/) - [sanath jayasurya](https://editoreal.ae/tag/sanath-jayasurya/) - [actor mammootty](https://editoreal.ae/tag/actor-mammootty/) - [plane crash](https://editoreal.ae/tag/plane-crash/) - [plachimada strike](https://editoreal.ae/tag/plachimada-strike/) - [uae travel](https://editoreal.ae/tag/uae-travel/) - [indian embassy](https://editoreal.ae/tag/indian-embassy/) - [ponniyin selvan](https://editoreal.ae/tag/ponniyin-selvan/) - [tamil movie](https://editoreal.ae/tag/tamil-movie/) - [black money](https://editoreal.ae/tag/black-money/) - [pressure cooker](https://editoreal.ae/tag/pressure-cooker/) - [Flip cart](https://editoreal.ae/tag/flip-cart/) - [Kerala blasters](https://editoreal.ae/tag/kerala-blasters/) - [Shanavas](https://editoreal.ae/tag/shanavas/) - [mehsus draw](https://editoreal.ae/tag/mehsus-draw/) - [Dubai malayalee](https://editoreal.ae/tag/dubai-malayalee/) - [Kabul](https://editoreal.ae/tag/kabul/) - [Explosion](https://editoreal.ae/tag/explosion/) - [Mosque](https://editoreal.ae/tag/mosque/) - [vaccination centers](https://editoreal.ae/tag/vaccination-centers/) - [Indian Railways](https://editoreal.ae/tag/indian-railways/) - [baggage charges](https://editoreal.ae/tag/baggage-charges/) - [mowasalat](https://editoreal.ae/tag/mowasalat/) - [empuran movie](https://editoreal.ae/tag/empuran-movie/) - [breast cancer](https://editoreal.ae/tag/breast-cancer/) - [gender neutrality](https://editoreal.ae/tag/gender-neutrality/) - [mk muneer](https://editoreal.ae/tag/mk-muneer/) - [indian rupee](https://editoreal.ae/tag/indian-rupee/) - [dirham](https://editoreal.ae/tag/dirham/) - [Unni R](https://editoreal.ae/tag/unni-r/) - [Cover page](https://editoreal.ae/tag/cover-page/) - [dubai police](https://editoreal.ae/tag/dubai-police/) - [rizwan rauf](https://editoreal.ae/tag/rizwan-rauf/) - [UAE Cricket team](https://editoreal.ae/tag/uae-cricket-team/) - [Hajj committee](https://editoreal.ae/tag/hajj-committee/) - [Islam historical place](https://editoreal.ae/tag/islam-historical-place/) - [airstrip](https://editoreal.ae/tag/airstrip/) - [udan](https://editoreal.ae/tag/udan/) - [Dolo-650](https://editoreal.ae/tag/dolo-650/) - [World Humanitarian Day](https://editoreal.ae/tag/world-humanitarian-day/) - [Ajman police](https://editoreal.ae/tag/ajman-police/) - [super cup](https://editoreal.ae/tag/super-cup/) - [dumping waste](https://editoreal.ae/tag/dumping-waste/) - [abhu dabi](https://editoreal.ae/tag/abhu-dabi/) - [Covid cases](https://editoreal.ae/tag/covid-cases/) - [traffic alert](https://editoreal.ae/tag/traffic-alert/) - [swapna suresh](https://editoreal.ae/tag/swapna-suresh/) - [Mohammed bin Rashid Al Maktoum](https://editoreal.ae/tag/mohammed-bin-rashid-al-maktoum/) - [kapa law](https://editoreal.ae/tag/kapa-law/) - [farseen majid](https://editoreal.ae/tag/farseen-majid/) - [hindu temple](https://editoreal.ae/tag/hindu-temple/) - [gandhi photo](https://editoreal.ae/tag/gandhi-photo/) - [Earthquake](https://editoreal.ae/tag/earthquake/) - [Utharpradesh](https://editoreal.ae/tag/utharpradesh/) - [Central bank](https://editoreal.ae/tag/central-bank/) - [fraud alert](https://editoreal.ae/tag/fraud-alert/) - [vadakara custody death](https://editoreal.ae/tag/vadakara-custody-death/) - [policemen arrested](https://editoreal.ae/tag/policemen-arrested/) - [attappadi madhu murder case](https://editoreal.ae/tag/attappadi-madhu-murder-case/) - [burj-khalifa](https://editoreal.ae/tag/burj-khalifa/) - [Actress trisha](https://editoreal.ae/tag/actress-trisha/) - [hajj 2023](https://editoreal.ae/tag/hajj-2023/) - [Google chrome](https://editoreal.ae/tag/google-chrome/) - [kuwait airport](https://editoreal.ae/tag/kuwait-airport/) - [taxi services](https://editoreal.ae/tag/taxi-services/) - [heavy rain](https://editoreal.ae/tag/heavy-rain/) - [north india](https://editoreal.ae/tag/north-india/) - [Expat jailed](https://editoreal.ae/tag/expat-jailed/) - [cow slaughter](https://editoreal.ae/tag/cow-slaughter/) - [gyan dev ahuja](https://editoreal.ae/tag/gyan-dev-ahuja/) - [fishermen strike](https://editoreal.ae/tag/fishermen-strike/) - [vizhinjam](https://editoreal.ae/tag/vizhinjam/) - [mohammed bin salman](https://editoreal.ae/tag/mohammed-bin-salman/) - [visit visa](https://editoreal.ae/tag/visit-visa/) - [Australian](https://editoreal.ae/tag/australian/) - [shortage](https://editoreal.ae/tag/shortage/) - [cpi](https://editoreal.ae/tag/cpi/) - [janayugom](https://editoreal.ae/tag/janayugom/) - [UAE Ambassador](https://editoreal.ae/tag/uae-ambassador/) - [iran](https://editoreal.ae/tag/iran/) - [mattanur election results](https://editoreal.ae/tag/mattanur-election-results/) - [educational seminar](https://editoreal.ae/tag/educational-seminar/) - [Indian Association Sharjah](https://editoreal.ae/tag/indian-association-sharjah/) - [job visa](https://editoreal.ae/tag/job-visa/) - [priya varghese](https://editoreal.ae/tag/priya-varghese/) - [travel ban](https://editoreal.ae/tag/travel-ban/) - [Katara International Hunting](https://editoreal.ae/tag/katara-international-hunting/) - [Falcons Exhibition 2022](https://editoreal.ae/tag/falcons-exhibition-2022/) - [onam kit](https://editoreal.ae/tag/onam-kit/) - [bomb threat](https://editoreal.ae/tag/bomb-threat/) - [prithviraj](https://editoreal.ae/tag/prithviraj/) - [mayor arya rajendran](https://editoreal.ae/tag/mayor-arya-rajendran/) - [entry permit](https://editoreal.ae/tag/entry-permit/) - [residency visa](https://editoreal.ae/tag/residency-visa/) - [Jazeera Airways](https://editoreal.ae/tag/jazeera-airways/) - [anna mani](https://editoreal.ae/tag/anna-mani/) - [google doodle](https://editoreal.ae/tag/google-doodle/) - [bilkis banu case](https://editoreal.ae/tag/bilkis-banu-case/) - [dating app](https://editoreal.ae/tag/dating-app/) - [cheating women](https://editoreal.ae/tag/cheating-women/) - [rahul dravid](https://editoreal.ae/tag/rahul-dravid/) - [aiswarya](https://editoreal.ae/tag/aiswarya/) - [vijay yesudas](https://editoreal.ae/tag/vijay-yesudas/) - [dhanush](https://editoreal.ae/tag/dhanush/) - [theerpu movie](https://editoreal.ae/tag/theerpu-movie/) - [women gamers](https://editoreal.ae/tag/women-gamers/) - [plastic ban](https://editoreal.ae/tag/plastic-ban/) - [INS Vikranth](https://editoreal.ae/tag/ins-vikranth/) - [toll plaza](https://editoreal.ae/tag/toll-plaza/) - [illegal residents](https://editoreal.ae/tag/illegal-residents/) - [india-uae](https://editoreal.ae/tag/india-uae/) - [flight charge](https://editoreal.ae/tag/flight-charge/) - [federal](https://editoreal.ae/tag/federal/) - [Authority](https://editoreal.ae/tag/authority/) - [Identity](https://editoreal.ae/tag/identity/) - [emirates](https://editoreal.ae/tag/emirates/) - [Al alameim](https://editoreal.ae/tag/al-alameim/) - [Meeting](https://editoreal.ae/tag/meeting/) - [Egypt](https://editoreal.ae/tag/egypt/) - [arab](https://editoreal.ae/tag/arab/) - [cricket](https://editoreal.ae/tag/cricket/) - [team](https://editoreal.ae/tag/team/) - [Elon musk](https://editoreal.ae/tag/elon-musk/) - [auction](https://editoreal.ae/tag/auction/) - [Civic Chandran](https://editoreal.ae/tag/civic-chandran/) - [export](https://editoreal.ae/tag/export/) - [trade](https://editoreal.ae/tag/trade/) - [sepa](https://editoreal.ae/tag/sepa/) - [schools](https://editoreal.ae/tag/schools/) - [Kendra sahitya academy](https://editoreal.ae/tag/kendra-sahitya-academy/) - [awards](https://editoreal.ae/tag/awards/) - [Plus one](https://editoreal.ae/tag/plus-one/) - [kerala schools](https://editoreal.ae/tag/kerala-schools/) - [Lavlin case](https://editoreal.ae/tag/lavlin-case/) - [Pranav](https://editoreal.ae/tag/pranav/) - [air ticket fare](https://editoreal.ae/tag/air-ticket-fare/) - [Sister lini](https://editoreal.ae/tag/sister-lini/) - [nipah](https://editoreal.ae/tag/nipah/) - [Abudhabi](https://editoreal.ae/tag/abudhabi/) - [marriages](https://editoreal.ae/tag/marriages/) - [Potholes](https://editoreal.ae/tag/potholes/) - [Talaq](https://editoreal.ae/tag/talaq/) - [borrow cash](https://editoreal.ae/tag/borrow-cash/) - [onam celebration](https://editoreal.ae/tag/onam-celebration/) - [karim benzema](https://editoreal.ae/tag/karim-benzema/) - [Rua Al Madinah](https://editoreal.ae/tag/rua-al-madinah/) - [nv ramana](https://editoreal.ae/tag/nv-ramana/) - [gulam nabi azad](https://editoreal.ae/tag/gulam-nabi-azad/) - [mini forest](https://editoreal.ae/tag/mini-forest/) - [pcr test](https://editoreal.ae/tag/pcr-test/) - [anh do](https://editoreal.ae/tag/anh-do/) - [books banned](https://editoreal.ae/tag/books-banned/) - [School open](https://editoreal.ae/tag/school-open/) - [new dubai court](https://editoreal.ae/tag/new-dubai-court/) - [saudi school open](https://editoreal.ae/tag/saudi-school-open/) - [cobra trailor](https://editoreal.ae/tag/cobra-trailor/) - [Justiice uu lalit](https://editoreal.ae/tag/justiice-uu-lalit/) - [Nehru Trophy Boat Race](https://editoreal.ae/tag/nehru-trophy-boat-race/) - [Amit Shah](https://editoreal.ae/tag/amit-shah/) - [dubai metro](https://editoreal.ae/tag/dubai-metro/) - [Indigo flight](https://editoreal.ae/tag/indigo-flight/) - [Chala](https://editoreal.ae/tag/chala/) - [tanker disaster](https://editoreal.ae/tag/tanker-disaster/) - [Sheikh Mohammed bin Rashid Al Maktoum](https://editoreal.ae/tag/sheikh-mohammed-bin-rashid-al-maktoum/) - [Emirati Women’s Day](https://editoreal.ae/tag/emirati-womens-day/) - [congress party](https://editoreal.ae/tag/congress-party/) - [political crisis](https://editoreal.ae/tag/political-crisis/) - [uae helping](https://editoreal.ae/tag/uae-helping/) - [sudan](https://editoreal.ae/tag/sudan/) - [engineers in kuwait](https://editoreal.ae/tag/engineers-in-kuwait/) - [certificate verification](https://editoreal.ae/tag/certificate-verification/) - [kodiyeri balakrishnan](https://editoreal.ae/tag/kodiyeri-balakrishnan/) - [ayyankali day](https://editoreal.ae/tag/ayyankali-day/) - [social reformer](https://editoreal.ae/tag/social-reformer/) - [pakistan flood](https://editoreal.ae/tag/pakistan-flood/) - [soft drinks prohibited](https://editoreal.ae/tag/soft-drinks-prohibited/) - [siddique kappan](https://editoreal.ae/tag/siddique-kappan/) - [hijab](https://editoreal.ae/tag/hijab/) - [supream court](https://editoreal.ae/tag/supream-court/) - [covid negative](https://editoreal.ae/tag/covid-negative/) - [mv govindan](https://editoreal.ae/tag/mv-govindan/) - [cpim state secretary](https://editoreal.ae/tag/cpim-state-secretary/) - [noida tower demolition](https://editoreal.ae/tag/noida-tower-demolition/) - [india win](https://editoreal.ae/tag/india-win/) - [Landslide](https://editoreal.ae/tag/landslide/) - [idukki](https://editoreal.ae/tag/idukki/) - [Back to school](https://editoreal.ae/tag/back-to-school/) - [Fire breaks](https://editoreal.ae/tag/fire-breaks/) - [Artemis-1](https://editoreal.ae/tag/artemis-1/) - [falcon interchange](https://editoreal.ae/tag/falcon-interchange/) - [Heritage sights](https://editoreal.ae/tag/heritage-sights/) - [50 crore club](https://editoreal.ae/tag/50-crore-club/) - [sajeesh marriage](https://editoreal.ae/tag/sajeesh-marriage/) - [dubai expo 2020](https://editoreal.ae/tag/dubai-expo-2020/) - [A R Rahman](https://editoreal.ae/tag/a-r-rahman/) - [afganistan](https://editoreal.ae/tag/afganistan/) - [bangladesh](https://editoreal.ae/tag/bangladesh/) - [atham](https://editoreal.ae/tag/atham/) - [patient death](https://editoreal.ae/tag/patient-death/) - [ambulance](https://editoreal.ae/tag/ambulance/) - [Police rescued baby](https://editoreal.ae/tag/police-rescued-baby/) - [UAE President](https://editoreal.ae/tag/uae-president/) - [message to students](https://editoreal.ae/tag/message-to-students/) - [actor KRK Arrest](https://editoreal.ae/tag/actor-krk-arrest/) - [riots in Iraq](https://editoreal.ae/tag/riots-in-iraq/) - [theater opens](https://editoreal.ae/tag/theater-opens/) - [Lokayukta Bill passed](https://editoreal.ae/tag/lokayukta-bill-passed/) - [Kerala Assembly](https://editoreal.ae/tag/kerala-assembly/) - [Puthur Rahman](https://editoreal.ae/tag/puthur-rahman/) - [M.E.S](https://editoreal.ae/tag/m-e-s/) - [india vs hongkong](https://editoreal.ae/tag/india-vs-hongkong/) - [che guevara](https://editoreal.ae/tag/che-guevara/) - [camilo guevara](https://editoreal.ae/tag/camilo-guevara/) - [colindegrandhomme retires](https://editoreal.ae/tag/colindegrandhomme-retires/) - [Man murders girlfriend](https://editoreal.ae/tag/man-murders-girlfriend/) - [King Cobra](https://editoreal.ae/tag/king-cobra/) - [hayya card](https://editoreal.ae/tag/hayya-card/) - [fauzia hassan](https://editoreal.ae/tag/fauzia-hassan/) - [soviet leader](https://editoreal.ae/tag/soviet-leader/) - [mikhail-gorbachev](https://editoreal.ae/tag/mikhail-gorbachev/) - [indian navy](https://editoreal.ae/tag/indian-navy/) - [house wives](https://editoreal.ae/tag/house-wives/) - [suicide rate](https://editoreal.ae/tag/suicide-rate/) - [credit card](https://editoreal.ae/tag/credit-card/) - [hunting](https://editoreal.ae/tag/hunting/) - [exchange house](https://editoreal.ae/tag/exchange-house/) - [fuel price](https://editoreal.ae/tag/fuel-price/) - [shavarma making licence](https://editoreal.ae/tag/shavarma-making-licence/) - [Drug haul](https://editoreal.ae/tag/drug-haul/) - [cooking gas](https://editoreal.ae/tag/cooking-gas/) - [NIA](https://editoreal.ae/tag/nia/) - [Davood ibrahim](https://editoreal.ae/tag/davood-ibrahim/) - [quarantine](https://editoreal.ae/tag/quarantine/) - [dr jayasankar](https://editoreal.ae/tag/dr-jayasankar/) - [Musician](https://editoreal.ae/tag/musician/) - [thane](https://editoreal.ae/tag/thane/) - [ugandan rapper](https://editoreal.ae/tag/ugandan-rapper/) - [onam wishes](https://editoreal.ae/tag/onam-wishes/) - [ISL](https://editoreal.ae/tag/isl/) - [MK Stalin](https://editoreal.ae/tag/mk-stalin/) - [Pinarayi Vijayan](https://editoreal.ae/tag/pinarayi-vijayan/) - [Taxi fares](https://editoreal.ae/tag/taxi-fares/) - [Ajman](https://editoreal.ae/tag/ajman/) - [INS Vikrant](https://editoreal.ae/tag/ins-vikrant/) - [Covid pledge](https://editoreal.ae/tag/covid-pledge/) - [New Flag](https://editoreal.ae/tag/new-flag/) - [K phone](https://editoreal.ae/tag/k-phone/) - [k fon](https://editoreal.ae/tag/k-fon/) - [wedding anniversary](https://editoreal.ae/tag/wedding-anniversary/) - [immigrant visas](https://editoreal.ae/tag/immigrant-visas/) - [Hasan Tamimi](https://editoreal.ae/tag/hasan-tamimi/) - [Pop Culture Collection](https://editoreal.ae/tag/pop-culture-collection/) - [Celebrating Onam](https://editoreal.ae/tag/celebrating-onam/) - [Minister V. Shivankutty](https://editoreal.ae/tag/minister-v-shivankutty/) - [Women referees](https://editoreal.ae/tag/women-referees/) - [A N Shmseer](https://editoreal.ae/tag/a-n-shmseer/) - [MB Rajesh](https://editoreal.ae/tag/mb-rajesh/) - [BR Shetty](https://editoreal.ae/tag/br-shetty/) - [BJP](https://editoreal.ae/tag/bjp/) - [UAE weather](https://editoreal.ae/tag/uae-weather/) - [Fog alert](https://editoreal.ae/tag/fog-alert/) - [super 4](https://editoreal.ae/tag/super-4/) - [leopard](https://editoreal.ae/tag/leopard/) - [Rajapaksa](https://editoreal.ae/tag/rajapaksa/) - [Sri Lanka](https://editoreal.ae/tag/sri-lanka/) - [new academic year](https://editoreal.ae/tag/new-academic-year/) - [largest economy](https://editoreal.ae/tag/largest-economy/) - [jailed](https://editoreal.ae/tag/jailed/) - [unemployed](https://editoreal.ae/tag/unemployed/) - [PC Chacko](https://editoreal.ae/tag/pc-chacko/) - [NCP President](https://editoreal.ae/tag/ncp-president/) - [digital india](https://editoreal.ae/tag/digital-india/) - [upi](https://editoreal.ae/tag/upi/) - [Brian Lara](https://editoreal.ae/tag/brian-lara/) - [Sunrisers Hyderabad](https://editoreal.ae/tag/sunrisers-hyderabad/) - [us open](https://editoreal.ae/tag/us-open/) - [weather update](https://editoreal.ae/tag/weather-update/) - [KK Shailaja](https://editoreal.ae/tag/kk-shailaja/) - [Magsaysay award](https://editoreal.ae/tag/magsaysay-award/) - [Super Four](https://editoreal.ae/tag/super-four/) - [india vs pakistan](https://editoreal.ae/tag/india-vs-pakistan/) - [Delivery boys](https://editoreal.ae/tag/delivery-boys/) - [Malayali woman birthday](https://editoreal.ae/tag/malayali-woman-birthday/) - [MLA Sachin Dev](https://editoreal.ae/tag/mla-sachin-dev/) - [Medicinal salt cave](https://editoreal.ae/tag/medicinal-salt-cave/) - [Baroz](https://editoreal.ae/tag/baroz/) - [Mushfiqur Rahim retires](https://editoreal.ae/tag/mushfiqur-rahim-retires/) - [Donald Trump](https://editoreal.ae/tag/donald-trump/) - [Joe Biden](https://editoreal.ae/tag/joe-biden/) - [Ghulam Nabi Azad](https://editoreal.ae/tag/ghulam-nabi-azad/) - [Cyrus Mistry died](https://editoreal.ae/tag/cyrus-mistry-died/) - [Australian Onam celebration](https://editoreal.ae/tag/australian-onam-celebration/) - [Dubai Chess Open](https://editoreal.ae/tag/dubai-chess-open/) - [Pragnananda](https://editoreal.ae/tag/pragnananda/) - [Arvind Chidambaram](https://editoreal.ae/tag/arvind-chidambaram/) - [Pilot dies](https://editoreal.ae/tag/pilot-dies/) - [glider crashes](https://editoreal.ae/tag/glider-crashes/) - [Parking Rules](https://editoreal.ae/tag/parking-rules/) - [Sharjah Cricket Stadium](https://editoreal.ae/tag/sharjah-cricket-stadium/) - [world record](https://editoreal.ae/tag/world-record/) - [dog bite](https://editoreal.ae/tag/dog-bite/) - [Salik increase](https://editoreal.ae/tag/salik-increase/) - [Suresh Gopi](https://editoreal.ae/tag/suresh-gopi/) - [liz truss](https://editoreal.ae/tag/liz-truss/) - [british prime minister](https://editoreal.ae/tag/british-prime-minister/) - [earth quake](https://editoreal.ae/tag/earth-quake/) - [husband killed wife](https://editoreal.ae/tag/husband-killed-wife/) - [Minister](https://editoreal.ae/tag/minister/) - [Serial killer](https://editoreal.ae/tag/serial-killer/) - [Ukraine-Russia war](https://editoreal.ae/tag/ukraine-russia-war/) - [domestic workers](https://editoreal.ae/tag/domestic-workers/) - [Classes suspended](https://editoreal.ae/tag/classes-suspended/) - [Suresh Raina](https://editoreal.ae/tag/suresh-raina/) - [retirement](https://editoreal.ae/tag/retirement/) - [fans association](https://editoreal.ae/tag/fans-association/) - [Domestic Cricket Season](https://editoreal.ae/tag/domestic-cricket-season/) - [BCCI](https://editoreal.ae/tag/bcci/) - [uthradam](https://editoreal.ae/tag/uthradam/) - [Mammooty](https://editoreal.ae/tag/mammooty/) - [first](https://editoreal.ae/tag/first/) - [inhaled](https://editoreal.ae/tag/inhaled/) - [vaccine](https://editoreal.ae/tag/vaccine/) - [Netflix](https://editoreal.ae/tag/netflix/) - [onam. american](https://editoreal.ae/tag/onam-american/) - [club](https://editoreal.ae/tag/club/) - [shahrukh khan](https://editoreal.ae/tag/shahrukh-khan/) - [brand](https://editoreal.ae/tag/brand/) - [ambassador](https://editoreal.ae/tag/ambassador/) - [Hijab case](https://editoreal.ae/tag/hijab-case/) - [Thiruvonam](https://editoreal.ae/tag/thiruvonam/) - [rajpath](https://editoreal.ae/tag/rajpath/) - [karthavya path](https://editoreal.ae/tag/karthavya-path/) - [india gate](https://editoreal.ae/tag/india-gate/) - [draupadi murmu](https://editoreal.ae/tag/draupadi-murmu/) - [celebration](https://editoreal.ae/tag/celebration/) - [CAA](https://editoreal.ae/tag/caa/) - [citizenship amendment](https://editoreal.ae/tag/citizenship-amendment/) - [cricket worldcup](https://editoreal.ae/tag/cricket-worldcup/) - [balsters](https://editoreal.ae/tag/balsters/) - [return](https://editoreal.ae/tag/return/) - [practice](https://editoreal.ae/tag/practice/) - [human development indexx](https://editoreal.ae/tag/human-development-indexx/) - [Queen Elizabeth 2](https://editoreal.ae/tag/queen-elizabeth-2/) - [British royal family](https://editoreal.ae/tag/british-royal-family/) - [queen elizabeth](https://editoreal.ae/tag/queen-elizabeth/) - [Charles III King](https://editoreal.ae/tag/charles-iii-king/) - [Britain](https://editoreal.ae/tag/britain/) - [iPhone 14 series](https://editoreal.ae/tag/iphone-14-series/) - [Queen Elizabeth II](https://editoreal.ae/tag/queen-elizabeth-ii/) - [British expats in UAE](https://editoreal.ae/tag/british-expats-in-uae/) - [moon lands](https://editoreal.ae/tag/moon-lands/) - [King Salman](https://editoreal.ae/tag/king-salman/) - [uterus transplant](https://editoreal.ae/tag/uterus-transplant/) - [Yusuffali MA](https://editoreal.ae/tag/yusuffali-ma/) - [Mourning](https://editoreal.ae/tag/mourning/) - [Street dog](https://editoreal.ae/tag/street-dog/) - [Kochi Jew town](https://editoreal.ae/tag/kochi-jew-town/) - [Aaron Finch retires](https://editoreal.ae/tag/aaron-finch-retires/) - [Australian captain](https://editoreal.ae/tag/australian-captain/) - [Sree Narayana Guru Jayanti](https://editoreal.ae/tag/sree-narayana-guru-jayanti/) - [akg center attack](https://editoreal.ae/tag/akg-center-attack/) - [Pakistan Floods](https://editoreal.ae/tag/pakistan-floods/) - [workers safety](https://editoreal.ae/tag/workers-safety/) - [Etihad Airways](https://editoreal.ae/tag/etihad-airways/) - [Charles III](https://editoreal.ae/tag/charles-iii/) - [British King](https://editoreal.ae/tag/british-king/) - [Strong earthquake](https://editoreal.ae/tag/strong-earthquake/) - [Indonesia](https://editoreal.ae/tag/indonesia/) - [World Green Economy Summit](https://editoreal.ae/tag/world-green-economy-summit/) - [covid updates](https://editoreal.ae/tag/covid-updates/) - [Shabab Oman II](https://editoreal.ae/tag/shabab-oman-ii/) - [Morocco](https://editoreal.ae/tag/morocco/) - [Jose Paramban](https://editoreal.ae/tag/jose-paramban/) - [IM Vijayan](https://editoreal.ae/tag/im-vijayan/) - [speaker election](https://editoreal.ae/tag/speaker-election/) - [anwar sadath](https://editoreal.ae/tag/anwar-sadath/) - [srilanka vs pakistan](https://editoreal.ae/tag/srilanka-vs-pakistan/) - [iga](https://editoreal.ae/tag/iga/) - [US Open women's singles](https://editoreal.ae/tag/us-open-womens-singles/) - [Influenza](https://editoreal.ae/tag/influenza/) - [flu vaccine](https://editoreal.ae/tag/flu-vaccine/) - [Bharat Jodo Yatra](https://editoreal.ae/tag/bharat-jodo-yatra/) - [Rahul Gandhi](https://editoreal.ae/tag/rahul-gandhi/) - [car sale](https://editoreal.ae/tag/car-sale/) - [Canada's Conservative Party](https://editoreal.ae/tag/canadas-conservative-party/) - [Pierre Poilever](https://editoreal.ae/tag/pierre-poilever/) - [traffic jam](https://editoreal.ae/tag/traffic-jam/) - [electric cargo plane​](https://editoreal.ae/tag/electric-cargo-plane/) - [Kanayyakumar](https://editoreal.ae/tag/kanayyakumar/) - [norka roots](https://editoreal.ae/tag/norka-roots/) - [expats](https://editoreal.ae/tag/expats/) - [Prince Mohammed bin Salman](https://editoreal.ae/tag/prince-mohammed-bin-salman/) - [Dr. S. Jayashankar](https://editoreal.ae/tag/dr-s-jayashankar/) - [PM Narendra Modi](https://editoreal.ae/tag/pm-narendra-modi/) - [Minsa Maryam](https://editoreal.ae/tag/minsa-maryam/) - [fake immigration visa](https://editoreal.ae/tag/fake-immigration-visa/) - [Man jailed](https://editoreal.ae/tag/man-jailed/) - [Helicopter crashes](https://editoreal.ae/tag/helicopter-crashes/) - [Taliban](https://editoreal.ae/tag/taliban/) - [traffic block](https://editoreal.ae/tag/traffic-block/) - [bengaluru](https://editoreal.ae/tag/bengaluru/) - [Employment Sector](https://editoreal.ae/tag/employment-sector/) - [Dubai court](https://editoreal.ae/tag/dubai-court/) - [Sanjay Shah](https://editoreal.ae/tag/sanjay-shah/) - [UAE Police](https://editoreal.ae/tag/uae-police/) - [school bus drivers](https://editoreal.ae/tag/school-bus-drivers/) - [NM Joseph](https://editoreal.ae/tag/nm-joseph/) - [T20 World Cup squad](https://editoreal.ae/tag/t20-world-cup-squad/) - [fog intensifies](https://editoreal.ae/tag/fog-intensifies/) - [red alert](https://editoreal.ae/tag/red-alert/) - [toddler death](https://editoreal.ae/tag/toddler-death/) - [resident visa](https://editoreal.ae/tag/resident-visa/) - [Newzealand](https://editoreal.ae/tag/newzealand/) - [Jacinda ardern](https://editoreal.ae/tag/jacinda-ardern/) - [Lufthansa airlines](https://editoreal.ae/tag/lufthansa-airlines/) - [european visit](https://editoreal.ae/tag/european-visit/) - [finland](https://editoreal.ae/tag/finland/) - [norway](https://editoreal.ae/tag/norway/) - [salik tollgates](https://editoreal.ae/tag/salik-tollgates/) - [ipo](https://editoreal.ae/tag/ipo/) - [equity market](https://editoreal.ae/tag/equity-market/) - [K.N. Balagopal](https://editoreal.ae/tag/k-n-balagopal/) - [Foreign travel](https://editoreal.ae/tag/foreign-travel/) - [kangaroo attack](https://editoreal.ae/tag/kangaroo-attack/) - [Zhang Luc Godard](https://editoreal.ae/tag/zhang-luc-godard/) - [tombs lover](https://editoreal.ae/tag/tombs-lover/) - [traveler](https://editoreal.ae/tag/traveler/) - [Heavy rains](https://editoreal.ae/tag/heavy-rains/) - [ice lash](https://editoreal.ae/tag/ice-lash/) - [Armenia-Azerbaijan conflict](https://editoreal.ae/tag/armenia-azerbaijan-conflict/) - [Twitter](https://editoreal.ae/tag/twitter/) - [UAE-India flight fares](https://editoreal.ae/tag/uae-india-flight-fares/) - [Medical student](https://editoreal.ae/tag/medical-student/) - [woman deliver baby](https://editoreal.ae/tag/woman-deliver-baby/) - [train](https://editoreal.ae/tag/train/) - [job scam](https://editoreal.ae/tag/job-scam/) - [shot dead](https://editoreal.ae/tag/shot-dead/) - [Goan politics](https://editoreal.ae/tag/goan-politics/) - [Egyptian president](https://editoreal.ae/tag/egyptian-president/) - [Washington Park](https://editoreal.ae/tag/washington-park/) - [France](https://editoreal.ae/tag/france/) - [Indian students](https://editoreal.ae/tag/indian-students/) - [Minsa](https://editoreal.ae/tag/minsa/) - [covid variant](https://editoreal.ae/tag/covid-variant/) - [UK](https://editoreal.ae/tag/uk/) - [journalists attacks](https://editoreal.ae/tag/journalists-attacks/) - [US](https://editoreal.ae/tag/us/) - [Flour](https://editoreal.ae/tag/flour/) - [Bhutan](https://editoreal.ae/tag/bhutan/) - [Lakhimpur murder](https://editoreal.ae/tag/lakhimpur-murder/) - [G20 summit](https://editoreal.ae/tag/g20-summit/) - [school bus monitoring](https://editoreal.ae/tag/school-bus-monitoring/) - [Watchman rescues](https://editoreal.ae/tag/watchman-rescues/) - [Ukrainian President Zelensky'](https://editoreal.ae/tag/ukrainian-president-zelensky/) - [pandemic-resilient](https://editoreal.ae/tag/pandemic-resilient/) - [Toronto](https://editoreal.ae/tag/toronto/) - [Hate speech](https://editoreal.ae/tag/hate-speech/) - [red carpet](https://editoreal.ae/tag/red-carpet/) - [Argentina vice president](https://editoreal.ae/tag/argentina-vice-president/) - [Cristina Fernández de Kirchner](https://editoreal.ae/tag/cristina-fernandez-de-kirchner/) - [Gautam Adani](https://editoreal.ae/tag/gautam-adani/) - [Jeff Bezos](https://editoreal.ae/tag/jeff-bezos/) - [Vladimir Putin](https://editoreal.ae/tag/vladimir-putin/) - [Attempted assassination](https://editoreal.ae/tag/attempted-assassination/) - [Canada Parliament](https://editoreal.ae/tag/canada-parliament/) - [celebrate Onam](https://editoreal.ae/tag/celebrate-onam/) - [Indian Ambassador](https://editoreal.ae/tag/indian-ambassador/) - [meet](https://editoreal.ae/tag/meet/) - [yosuff ali](https://editoreal.ae/tag/yosuff-ali/) - [Roger federer](https://editoreal.ae/tag/roger-federer/) - [ISL Tickets](https://editoreal.ae/tag/isl-tickets/) - [Apple iPhone 14](https://editoreal.ae/tag/apple-iphone-14/) - [America](https://editoreal.ae/tag/america/) - [arms package](https://editoreal.ae/tag/arms-package/) - [Oommen Chandy](https://editoreal.ae/tag/oommen-chandy/) - [death penalty](https://editoreal.ae/tag/death-penalty/) - [blood money](https://editoreal.ae/tag/blood-money/) - [cheetah](https://editoreal.ae/tag/cheetah/) - [namiba](https://editoreal.ae/tag/namiba/) - [film production](https://editoreal.ae/tag/film-production/) - [Sharjah Police](https://editoreal.ae/tag/sharjah-police/) - [Heiti](https://editoreal.ae/tag/heiti/) - [fuel price hike](https://editoreal.ae/tag/fuel-price-hike/) - [riot](https://editoreal.ae/tag/riot/) - [funeral](https://editoreal.ae/tag/funeral/) - [crown series](https://editoreal.ae/tag/crown-series/) - [Hindi slogan](https://editoreal.ae/tag/hindi-slogan/) - [birth day](https://editoreal.ae/tag/birth-day/) - [richest man](https://editoreal.ae/tag/richest-man/) - [Israeli attack](https://editoreal.ae/tag/israeli-attack/) - [Syrian airport](https://editoreal.ae/tag/syrian-airport/) - [tiger sameer](https://editoreal.ae/tag/tiger-sameer/) - [airgun](https://editoreal.ae/tag/airgun/) - [marriage portel](https://editoreal.ae/tag/marriage-portel/) - [Gene Therapy](https://editoreal.ae/tag/gene-therapy/) - [Bluebird Bio's](https://editoreal.ae/tag/bluebird-bios/) - [monkey](https://editoreal.ae/tag/monkey/) - [school](https://editoreal.ae/tag/school/) - [Saudi flag](https://editoreal.ae/tag/saudi-flag/) - [Heathrow airport](https://editoreal.ae/tag/heathrow-airport/) - [Illegal immigrants](https://editoreal.ae/tag/illegal-immigrants/) - [national day](https://editoreal.ae/tag/national-day/) - [richest Malayalis](https://editoreal.ae/tag/richest-malayalis/) - [MA Yousafali](https://editoreal.ae/tag/ma-yousafali/) - [iPhone 14](https://editoreal.ae/tag/iphone-14/) - [Dheeraj](https://editoreal.ae/tag/dheeraj/) - [AR Rahman](https://editoreal.ae/tag/ar-rahman/) - [Actor Neeraj Madhav](https://editoreal.ae/tag/actor-neeraj-madhav/) - [mahsa amini](https://editoreal.ae/tag/mahsa-amini/) - [religious atrocity](https://editoreal.ae/tag/religious-atrocity/) - [world bank](https://editoreal.ae/tag/world-bank/) - [inflation](https://editoreal.ae/tag/inflation/) - [recession](https://editoreal.ae/tag/recession/) - [t 20](https://editoreal.ae/tag/t-20/) - [sharjah airport](https://editoreal.ae/tag/sharjah-airport/) - [ica certification](https://editoreal.ae/tag/ica-certification/) - [public prosecution](https://editoreal.ae/tag/public-prosecution/) - [road safety](https://editoreal.ae/tag/road-safety/) - [bread for all](https://editoreal.ae/tag/bread-for-all/) - [russian tourists](https://editoreal.ae/tag/russian-tourists/) - [lucky draw](https://editoreal.ae/tag/lucky-draw/) - [Taiwan](https://editoreal.ae/tag/taiwan/) - [tsunami](https://editoreal.ae/tag/tsunami/) - [smart police station](https://editoreal.ae/tag/smart-police-station/) - [onam bumper](https://editoreal.ae/tag/onam-bumper/) - [lottery winner](https://editoreal.ae/tag/lottery-winner/) - [sheikh hamad](https://editoreal.ae/tag/sheikh-hamad/) - [Queen Elizabeth's funeral](https://editoreal.ae/tag/queen-elizabeths-funeral/) - [Saudi crown prince](https://editoreal.ae/tag/saudi-crown-prince/) - [Lionel Messi](https://editoreal.ae/tag/lionel-messi/) - [United Nations](https://editoreal.ae/tag/united-nations/) - [Afghanistan](https://editoreal.ae/tag/afghanistan/) - [girls education](https://editoreal.ae/tag/girls-education/) - [natural gas production](https://editoreal.ae/tag/natural-gas-production/) - [celebrated onam](https://editoreal.ae/tag/celebrated-onam/) - [sharja](https://editoreal.ae/tag/sharja/) - [donating blood](https://editoreal.ae/tag/donating-blood/) - [Who is Hussain](https://editoreal.ae/tag/who-is-hussain/) - [Lawyer's Suicide](https://editoreal.ae/tag/lawyers-suicide/) - [kannur vc](https://editoreal.ae/tag/kannur-vc/) - [E-payment system](https://editoreal.ae/tag/e-payment-system/) - [big ticket](https://editoreal.ae/tag/big-ticket/) - [Buckingham Palace](https://editoreal.ae/tag/buckingham-palace/) - [King Charles III](https://editoreal.ae/tag/king-charles-iii/) - [public transport](https://editoreal.ae/tag/public-transport/) - [Mask](https://editoreal.ae/tag/mask/) - [Akash S Madhavan](https://editoreal.ae/tag/akash-s-madhavan/) - [Badminton Championship](https://editoreal.ae/tag/badminton-championship/) - [Uae traffic fine](https://editoreal.ae/tag/uae-traffic-fine/) - [nuclear power plant](https://editoreal.ae/tag/nuclear-power-plant/) - [Russia's missile attack](https://editoreal.ae/tag/russias-missile-attack/) - [Mexico](https://editoreal.ae/tag/mexico/) - [deshabhimani](https://editoreal.ae/tag/deshabhimani/) - [Consul General](https://editoreal.ae/tag/consul-general/) - [Al Ansari Exchange Summer Promotion](https://editoreal.ae/tag/al-ansari-exchange-summer-promotion/) - [Fake FB ID](https://editoreal.ae/tag/fake-fb-id/) - [Actor Naslen](https://editoreal.ae/tag/actor-naslen/) - [PUBG](https://editoreal.ae/tag/pubg/) - [TikTok](https://editoreal.ae/tag/tiktok/) - [internet speed](https://editoreal.ae/tag/internet-speed/) - [Garda](https://editoreal.ae/tag/garda/) - [ireland police](https://editoreal.ae/tag/ireland-police/) - [Kashmir](https://editoreal.ae/tag/kashmir/) - [Theaters opened](https://editoreal.ae/tag/theaters-opened/) - [Sheikh Anmahad Nawaf Al Anmahad Assabah](https://editoreal.ae/tag/sheikh-anmahad-nawaf-al-anmahad-assabah/) - [ban plastic bags](https://editoreal.ae/tag/ban-plastic-bags/) - [book](https://editoreal.ae/tag/book/) - [fair](https://editoreal.ae/tag/fair/) - [Ashok Gehlot](https://editoreal.ae/tag/ashok-gehlot/) - [Address downtown fire](https://editoreal.ae/tag/address-downtown-fire/) - [insurance company](https://editoreal.ae/tag/insurance-company/) - [space travelers](https://editoreal.ae/tag/space-travelers/) - [Kodiyeri recover](https://editoreal.ae/tag/kodiyeri-recover/) - [Overtime duty](https://editoreal.ae/tag/overtime-duty/) - [Kuwait-Thiruvananthapuram](https://editoreal.ae/tag/kuwait-thiruvananthapuram/) - [Bahrain Elections](https://editoreal.ae/tag/bahrain-elections/) - [voter list](https://editoreal.ae/tag/voter-list/) - [fixture](https://editoreal.ae/tag/fixture/) - [KSRTC MD](https://editoreal.ae/tag/ksrtc-md/) - [kattakkada attack](https://editoreal.ae/tag/kattakkada-attack/) - [Russian army](https://editoreal.ae/tag/russian-army/) - [Hong Kong](https://editoreal.ae/tag/hong-kong/) - [UAE golden visa](https://editoreal.ae/tag/uae-golden-visa/) - [actress Bhavana](https://editoreal.ae/tag/actress-bhavana/) - [Saudi National Day](https://editoreal.ae/tag/saudi-national-day/) - [Saudi Airlines](https://editoreal.ae/tag/saudi-airlines/) - [NIA raid](https://editoreal.ae/tag/nia-raid/) - [popular front office](https://editoreal.ae/tag/popular-front-office/) - [Youth Congress](https://editoreal.ae/tag/youth-congress/) - [Visitor visa](https://editoreal.ae/tag/visitor-visa/) - [Cyber ​​attack a](https://editoreal.ae/tag/cyber-attack-a/) - [international awards](https://editoreal.ae/tag/international-awards/) - [UAE schools](https://editoreal.ae/tag/uae-schools/) - [Popular front](https://editoreal.ae/tag/popular-front/) - [hartal](https://editoreal.ae/tag/hartal/) - [school principal](https://editoreal.ae/tag/school-principal/) - [bus](https://editoreal.ae/tag/bus/) - [police](https://editoreal.ae/tag/police/) - [sanju](https://editoreal.ae/tag/sanju/) - [iran president](https://editoreal.ae/tag/iran-president/) - [christian amanpur](https://editoreal.ae/tag/christian-amanpur/) - [kuwait airways](https://editoreal.ae/tag/kuwait-airways/) - [spain](https://editoreal.ae/tag/spain/) - [palastine](https://editoreal.ae/tag/palastine/) - [israel](https://editoreal.ae/tag/israel/) - [aed](https://editoreal.ae/tag/aed/) - [rupee value](https://editoreal.ae/tag/rupee-value/) - [high court](https://editoreal.ae/tag/high-court/) - [ksrtc](https://editoreal.ae/tag/ksrtc/) - [gun fire](https://editoreal.ae/tag/gun-fire/) - [Dubai rest](https://editoreal.ae/tag/dubai-rest/) - [khosta 2](https://editoreal.ae/tag/khosta-2/) - [air traffic control](https://editoreal.ae/tag/air-traffic-control/) - [africa](https://editoreal.ae/tag/africa/) - [talas](https://editoreal.ae/tag/talas/) - [typhoon](https://editoreal.ae/tag/typhoon/) - [japan](https://editoreal.ae/tag/japan/) - [reduces](https://editoreal.ae/tag/reduces/) - [speed](https://editoreal.ae/tag/speed/) - [limit](https://editoreal.ae/tag/limit/) - [Sheikh Zayed](https://editoreal.ae/tag/sheikh-zayed/) - [Road](https://editoreal.ae/tag/road/) - [time](https://editoreal.ae/tag/time/) - [khader](https://editoreal.ae/tag/khader/) - [committee](https://editoreal.ae/tag/committee/) - [us army](https://editoreal.ae/tag/us-army/) - [presidential commision](https://editoreal.ae/tag/presidential-commision/) - [Rafal Nadal](https://editoreal.ae/tag/rafal-nadal/) - [aicc election](https://editoreal.ae/tag/aicc-election/) - [5g](https://editoreal.ae/tag/5g/) - [Aryadan Muhammed](https://editoreal.ae/tag/aryadan-muhammed/) - [passes away](https://editoreal.ae/tag/passes-away/) - [Philippines](https://editoreal.ae/tag/philippines/) - [Super Typhoon Noru](https://editoreal.ae/tag/super-typhoon-noru/) - [Xi Jinping](https://editoreal.ae/tag/xi-jinping/) - [Chinese President](https://editoreal.ae/tag/chinese-president/) - [overtime allowance](https://editoreal.ae/tag/overtime-allowance/) - [Storm Fiona](https://editoreal.ae/tag/storm-fiona/) - [Global cancer rates](https://editoreal.ae/tag/global-cancer-rates/) - [Airport Lounge Award](https://editoreal.ae/tag/airport-lounge-award/) - [Muscat Airport](https://editoreal.ae/tag/muscat-airport/) - [Dulip Trophy](https://editoreal.ae/tag/dulip-trophy/) - [Protests](https://editoreal.ae/tag/protests/) - [inspections](https://editoreal.ae/tag/inspections/) - [Violation of rules](https://editoreal.ae/tag/violation-of-rules/) - [Dubai Municipality](https://editoreal.ae/tag/dubai-municipality/) - [Indrans](https://editoreal.ae/tag/indrans/) - [horror psycho thriller](https://editoreal.ae/tag/horror-psycho-thriller/) - [Vamanan](https://editoreal.ae/tag/vamanan/) - [Heavy fog](https://editoreal.ae/tag/heavy-fog/) - [powerful typhoon](https://editoreal.ae/tag/powerful-typhoon/) - [Giorgia Meloni](https://editoreal.ae/tag/giorgia-meloni/) - [Italy's Prime Minister](https://editoreal.ae/tag/italys-prime-minister/) - [Germany and UAE](https://editoreal.ae/tag/germany-and-uae/) - [landmark agreement](https://editoreal.ae/tag/landmark-agreement/) - [record low](https://editoreal.ae/tag/record-low/) - [dollar](https://editoreal.ae/tag/dollar/) - [fell to 81.54](https://editoreal.ae/tag/fell-to-81-54/) - [Prime Minister](https://editoreal.ae/tag/prime-minister/) - [first female Prime Minister](https://editoreal.ae/tag/first-female-prime-minister/) - [Mussolini](https://editoreal.ae/tag/mussolini/) - [helicopter crash](https://editoreal.ae/tag/helicopter-crash/) - [Army helicopter](https://editoreal.ae/tag/army-helicopter/) - [six soldiers](https://editoreal.ae/tag/six-soldiers/) - [Doha airport](https://editoreal.ae/tag/doha-airport/) - [Hamad airport](https://editoreal.ae/tag/hamad-airport/) - [food Price](https://editoreal.ae/tag/food-price/) - [Arab Cyber ​​Security Summit](https://editoreal.ae/tag/arab-cyber-security-summit/) - [Srinath Bhasi arrested](https://editoreal.ae/tag/srinath-bhasi-arrested/) - [Actor Srinath Bhasi](https://editoreal.ae/tag/actor-srinath-bhasi/) - [new party](https://editoreal.ae/tag/new-party/) - [14 killed](https://editoreal.ae/tag/14-killed/) - [Covid vaccine](https://editoreal.ae/tag/covid-vaccine/) - [influenza vaccine](https://editoreal.ae/tag/influenza-vaccine/) - [Youssef al-Qaradawi dies](https://editoreal.ae/tag/youssef-al-qaradawi-dies/) - [face masks](https://editoreal.ae/tag/face-masks/) - [UAE crisis authority](https://editoreal.ae/tag/uae-crisis-authority/) - [NASA](https://editoreal.ae/tag/nasa/) - [DART spacecraft](https://editoreal.ae/tag/dart-spacecraft/) - [Dubai Safari Park](https://editoreal.ae/tag/dubai-safari-park/) - [animals](https://editoreal.ae/tag/animals/) - [Indian Foreign Minister](https://editoreal.ae/tag/indian-foreign-minister/) - [S. Jaishankar](https://editoreal.ae/tag/s-jaishankar/) - [75 dead](https://editoreal.ae/tag/75-dead/) - [Mahsa Amini protests](https://editoreal.ae/tag/mahsa-amini-protests/) - [Dada Saheb Phalke Award](https://editoreal.ae/tag/dada-saheb-phalke-award/) - [Asha Parekh](https://editoreal.ae/tag/asha-parekh/) ## Categories - [Entertainment](https://editoreal.ae/web_story_category/entertainment/) - [Sports](https://editoreal.ae/web_story_category/sports/) ## Tags - [Laggan](https://editoreal.ae/web_story_tag/laggan/) - [aamirkhanb](https://editoreal.ae/web_story_tag/aamirkhanb/) - [aamirkhan](https://editoreal.ae/web_story_tag/aamirkhan/) - [bollywood](https://editoreal.ae/web_story_tag/bollywood/) - [nivedya](https://editoreal.ae/web_story_tag/nivedya/) - [mallu girl](https://editoreal.ae/web_story_tag/mallu-girl/) - [malayalai girl](https://editoreal.ae/web_story_tag/malayalai-girl/) - [Kerala Gilr](https://editoreal.ae/web_story_tag/kerala-gilr/) - [teen malayali](https://editoreal.ae/web_story_tag/teen-malayali/) - [Instagram reels](https://editoreal.ae/web_story_tag/instagram-reels/) - [instagram followers](https://editoreal.ae/web_story_tag/instagram-followers/) - [instagram videos](https://editoreal.ae/web_story_tag/instagram-videos/)